Wednesday, 27 July 2016

ക്രിസ്തു മത പരിവർത്തനം

കേരളത്തിലെ ക്രിസ്ത്യന്‍ മതപരിവര്‍ത്തന ചരിത്രം

------ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ .(അവലംബം ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ -ജീവചരിത്രം)

പെരുമാക്കന്മാരുടെ ഭരണകാലത്താണു ക്രിസ്തുമതം ഇവിടെ പ്രചരിക്കുവാന്‍ തുടങ്ങിയതെന്നു പറയപ്പെടുന്നു. യേശുക്രിസ്തുവിന്റെ ശിഷ്യാരിലൊരുവനായ സെന്റ്‌തോമസ് ഏ.ഡി. ഒന്നാം ശതകത്തില്‍ മലയാളത്തില്‍ വന്ന്, നിരണം, ചായല്‍, കൊല്ലം, പാലൂര്‍, കൊടുങ്ങല്ലൂര്‍, കോട്ടക്കായല്‍ ഇങ്ങനെ ചില ദിക്കുകളില്‍നിന്നു കേരളീയരായ ഹിന്ദുക്കളില്‍ പലരേയും ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്യിച്ചു എന്നും, കള്ളി, കാളിയാങ്ക, ശങ്കുപുരി, പകലോമറ്റം എന്ന് നാല്ആഢ്യബ്രാഹ്മണകുടുംബക്കാര്‍കൂടി അവരില്‍ ഉള്‍പ്പെട്ടിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ ചരിത്രകാരന്മാരില്‍ ഭൂരിപക്ഷവും സെന്റ് തോമസ് കേരളത്തിലെന്നല്ല, ഇന്‍ഡ്യയില്‍ ഒരു ഭാഗത്തുംതന്നെ വന്നിട്ടേയില്ലെന്ന് സമര്‍ത്ഥിച്ചിട്ടുണ്ട്. അതെങ്ങിനെയിരുന്നാലും, സെന്റ് തോമസ് കേരളത്തില്‍ വന്നു എന്നാണ് ഭൂരിപക്ഷം ക്രിസ്ത്യാനികളുടേയും വിശ്വാസം. സെന്റ് തോമസ്സിന്റെ കാലശേഷം ഏതാണ്ട് ഇരുനൂറു വര്‍ഷക്കാലത്തോളം ക്രിസ്തുമതപ്രചാരണത്തിനുവേണ്ടി വെളിയില്‍നിന്നാരും ഇവിടെ വന്നതായിട്ടറിവില്ല. ''എ.ഡി. 345ല്‍ തോമ്മാക്കാനായുടെ നേതൃത്വത്തില്‍, ബാഗ്ഡാഡ്, നിനീവാ, ജറൂസലം എന്നീ പ്രദേശങ്ങളില്‍നിന്ന് ഏതാനും അര്‍മീനിയര്‍ കേരളത്തില്‍ മഹോദയപുരത്തു കുടിയേറി. തോമ്മാക്കാനാ, മലബാര്‍തീരങ്ങളുമായി വാണിജ്യം നടത്തിക്കൊണ്ടിരുന്ന ഒരു കച്ചവടക്കാരനായിരുന്നു. അന്നത്തെ പെരുമാള്‍ അവര്‍ക്കു വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തു എന്നുമാത്രമല്ല, ജൂതര്‍ക്കെന്നപോലെ അവര്‍ക്കും മാന്യപദവികളും സ്ഥാനമാനങ്ങളും നല്കുകയുംചെയ്തു. അതിനുശേഷമാണ് ക്രിസ്തുമതത്തിന് ഉത്തരോത്തരം പ്രചാരമുണ്ടായിത്തുടങ്ങിയത്.''
മതസഹിഷ്ണുതയില്‍ അദ്വിതീയരായ കേരളത്തിലെ ഹിന്ദുക്കള്‍ ക്രിസ്ത്യാനികളോട് അക്കാലത്തില്‍ സോദരനിര്‍വിശേഷമായ സ്‌നേഹത്തോടുകൂടി പെരുമാറിയിരുന്നു. അന്നത്തെ ക്രിസ്ത്യാനികളും വേഷഭൂഷണാദികളിലും ആചാരാനുഷ്ഠാനങ്ങളിലും സവര്‍ണ്ണ ഹിന്ദുക്കളെപ്പോലെയാണു വര്‍ത്തിച്ചിരുന്നത്. മതം ഒരു ഐച്ഛിക വിഷയമായിട്ടുമാത്രമേ അന്നത്തെ ക്രിസ്ത്യാനികള്‍ കരുതിയിരുന്നുള്ളു. എന്നാല്‍,പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍ കച്ചവടത്തിനു വന്നതോടുകൂടി ഹിന്ദുക്കളെ മുഴുവന്‍ കത്തോലിക്കാമതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്യി
ക്കുവാനുള്ള പരിശ്രമമായി. അവര്‍ക്കു ശക്തിവര്‍ദ്ധിച്ചുതുടങ്ങിയാപ്പോള്‍,
അനേകം ക്ഷേത്രങ്ങള്‍ നശിപ്പിക്കയും അനവധി ഹിന്ദുക്കളെ ബലംപ്രയോഗിച്ചു മതംമാറ്റുകയും ചെയ്തു. അവര്‍ വരുന്നതിനുമുമ്പുതന്നെ കേരളത്തില്‍ ഹിന്ദുക്കളോട് ഒത്തിണങ്ങിപ്പാര്‍ത്തിരുന്ന സിറിയന്‍ക്രിസ്ത്യാനികളെ കത്തോലിക്കാസഭയിലേയ്ക്കു മാറ്റുന്നതിനും അവരുടെ വേഷഭൂഷണാദികളിലും ആചാരങ്ങളിലും ഹിന്ദുക്കളില്‍നിന്നു വ്യത്യസ്തമായ ഒരു രീതി ഉണ്ടാക്കുന്നതിനും പോര്‍ട്ടുഗീസുകാര്‍ നല്ലതുപോലെ യത്‌നിച്ചു. ''1598ല്‍ 'അലക്‌സീസ് ഡി മെനസസ്' എന്ന ഗോവായിലെ ആര്‍ച്ചുബിഷപ്പ് ഉദയംപേരൂര്‍വച്ച് വിളിച്ചുകൂട്ടിയ യോഗത്തില്‍ പല പുതിയ നിശ്ചയങ്ങളും സിറിയന്‍ക്രിസ്ത്യാനികളെക്കൊണ്ടു ചെയ്യിച്ചത് അതിനു തെളിവാണ്.''
ആര്‍ച്ചു ബിഷപ്പിന്റെ ഈ കല്പനയ്ക്കുശേഷമാണ് കേരളത്തിലെ
ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ ആചാരാദികളിലും വേഷഭൂഷണാദികളിലും വിഭിന്നരീതിയവലംബിച്ചതെന്നു തെളിയുന്നു..
ആര്‍ച് ബിഷപ്പ്  അന്ന്, പോര്‍ട്ടുഗീസുകാര്‍ക്കും വിധേയനായിരുന്ന കൊച്ചീരാജാവിനെപ്പോലും ക്രിസ്തുമത വിശ്വാസിയാക്കാന്‍വ ളരെ പരിശ്രമിച്ചതായിക്കാണുന്നു. ബിഷപ്പ് വളരെ ഉപദേശിച്ചിട്ടുംരാജാവ് വഴങ്ങുന്നില്ലെന്നുകണ്ടപ്പോള്‍, കോപത്തോടുകൂടി ആ ബിഷപ്പ് പറഞ്ഞത് : ''സത്യവചനങ്ങളെ എത്രതന്നെ ഉപദേശിച്ചിട്ടും അവയെ സ്വീകരിക്കാത്ത അവിടുത്തേയ്ക്ക് അന്ത്യവിധി ദിവസത്തില്‍ ലഭിക്കുന്ന ദണ്ഡവിധി ഭയങ്കരമായിരിക്കും'' എന്നാണ്. അതുകേട്ട രാജാവുപറഞ്ഞു : ''ആകട്ടെ, ആ സംഗതിയെറ്റി നമുക്ക് അവിടെവച്ചു സംസാരിക്കാം'' എന്ന്. കൊച്ചീരാജാവിന്റെ ഹാസ്യനിര്‍ഭരമായ ഈ വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കാതെ പാതിരി പറഞ്ഞുതുടങ്ങി : ''അതു പാടില്ല; അവിടം സംഭാഷണത്തിനുള്ള സ്ഥലമല്ല. അവിടെവച്ചു ദൈവം അന്ത്യവിധികല്പിക്കുന്നത് എല്ലാവരും കേള്‍ക്കേണ്ടിവരും. തിരുമനസ്കൊ
ണ്ട്, അവിടുത്തെ ആരാധനയ്ക്കു വിഷയമായ പിശാചുക്കളുമായി നിത്യസ
ഹവാസം ചെയ്യട്ടേ എന്നൊരു വിധി ഈശ്വരന്‍ നല്കും.'' ഈമാതിരി സംഭാഷണം കുറേ കടന്നുപോകുന്നു എന്നു പറഞ്ഞിട്ട് രാജാവ്
അവിടെനിന്നെഴുന്നേറ്റുപോയി.''കൊച്ചീമഹാരാജാവിനൊേലും അന്നു മേല്പറഞ്ഞപ്രകാരം മാനസാന്തരപ്പെടുത്താന്‍ ശ്രമിച്ച പാതിരി സാധാരണക്കാരെക്കണ്ടാല്‍ വച്ചേക്കുമായിരുന്നോ, എന്നു ന്യായമായി ആശങ്കിക്കാവുന്നതാണ്.
ഇങ്ങനെ, പോര്‍ട്ടുഗീസുകാരുടെ പ്രാബല്യത്തിന്റെ തണലില്‍ നിന്നുകൊണ്ടു പാതിരിമാര്‍ വളരെയധികം ഹിന്ദുക്കളെ ക്രിസ്തുമതത്തിലേയ്ക്കുമാറ്റി. പോര്‍ട്ടുഗീസുകാരുടെ പ്രാബല്യം ക്ഷയിച്ചതിനുശേഷം ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരിപ്രസ്ഥാനം പൂര്‍വ്വാധികം ശക്തിപ്പെടുകതന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കു പോകുന്ന ഭക്തരായ ഹിന്ദുക്കളെയെല്ലാം തടഞ്ഞുനിര്‍ത്തി, ''പിശാചിനെത്തൊഴാന്‍ പോകരുതെന്നും സത്യമായ ദൈവത്തെ വിശ്വസിച്ച് ഞങ്ങളുടെ മതത്തില്‍ച്ചേര'ണമെന്നും പാതിരിമാര്‍ ധൈര്യസമേതം പ്രഖ്യാപിക്കുമായിരുന്നു. അവരുടെ ആ പ്രഖ്യാപനത്തെ എതിര്‍ക്കുന്നതിനോ നിരുത്സാഹെടുത്തുന്നതിനോ അന്ന് ഹിന്ദുക്കളില്‍ ആരുംതന്നെ മുന്നോട്ടുവന്നില്ല.
ആ ചുറ്റുപാടിലാണ്, പരമഭട്ടാരശ്രീചട്ടമ്പിസ്വാമിതിരുവടികള്‍, 'ഷണ്‍മുഖദാസന്‍' എന്നു പേരുവച്ച് ക്രിസ്തുമതച്ഛേദനമെന്ന പുസ്തകമെഴുതി അച്ചടിച്ചു പ്രസിദ്ധെടുത്തിയത്. ഏറ്റുമാനൂര്‍ ഉത്സവത്തിനുകൂടുന്ന ഹിന്ദുക്കളെ 'സുവിശേഷ'പ്രസംഗം കേള്‍ിക്കാന്‍ അന്നു കോട്ടയത്തു നിന്നു
ക്രിസ്ത്യന്‍മിഷ്യനറിമാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ മുമ്പില്‍വരികപതിവായിരുന്നു. അങ്ങനെയുള്ള ഘട്ടത്തില്‍ ശ്രീ. കാളികാവു
നീലകണ്ഠപ്പിള്ള എന്ന മാന്യനെ 'ക്രിസ്തുമതച്ഛേദനം' എഴുതിക്കൊടുത്തു പഠിപ്പിച്ച് ഏറ്റുമാനൂര്‍ക്ഷേത്രത്തില്‍വച്ച് ആദ്യമായി സ്വാമിതിരുവടികള്‍ പ്രസംഗിപ്പിച്ചു. തുടര്‍ന്ന് ശ്രീ. നീലകണ്ഠിള്ളയും ശ്രീ. കരുവാകൃഷ്ണനാശാനെന്ന ഈഴവപ്രമാണിയും കേരളമൊട്ടുക്കു സഞ്ചരിച്ച് 'ക്രിസ്തുമതച്ഛേദന'ത്തിലെ ആശയങ്ങള്‍ പ്രചരിപ്പിച്ച് പാതിരിപ്രസ്ഥാനത്തെ കുറെയെല്ലാം സ്തംഭിപ്പിച്ചു. തിരുവിതാംകൂറില്‍ കോട്ടയംമുതല്‍വടക്കോട്ട് ശ്രീ നീലകണ്ഠപ്പിള്ളയും, കോട്ടയത്തുനിന്നു തെക്കോട്ട് ശ്രീകൃഷ്ണനാശാനും മതപ്രസംഗത്തിനു നിയോഗിക്കപ്പെട്ടു. ഹിന്ദു മതതത്വങ്ങളെക്കുറിച്ചു പ്രസംഗിക്കുകയും, ആ തത്വങ്ങളിലും ഹൈന്ദവപുരാണകഥകളിലും ക്രിസ്ത്യന്‍പാതിരിമാര്‍ പുറെടുവിക്കാറുള്ള ആക്ഷേപങ്ങള്‍ക്കു സമുചിതമായ സമാധാനം പറഞ്ഞ് ഹിന്ദുമതവൈശിഷ്ട്യം സ്ഥാപിക്കുകയുമായിരുന്നു ആ പ്രസംഗങ്ങളിലെ ഒരു പരിപാടി. മറ്റൊന്നു, ''ദൈവം സൃഷ്ടിച്ച ആദിമമനുഷ്യരായ 'ആദാ'മും,'ഹവ്വാ'യും ദൈവം വിലക്കിയ കനി തിന്നുകയും, തന്നിമിത്തം ദൈവത്താല്‍ ശപിക്കട്ടെ് അവരും അവരുടെ സന്താനപരമ്പരകളും പാപികളായിത്തീരുകയും ചെയ്തു എന്നും, തല്‍പരിഹാരത്തിനു ദൈവപുത്രനായ യേശു വിശുദ്ധകന്യകാമറിയത്തില്‍ മനുഷ്യനായി ജനിച്ച് സര്‍വ്വമനുഷ്യരുടേയും പാപം ഏറ്റെടുത്ത് ക്രൂശിക്കെട്ടതിനുശേഷം മൂന്നാംദിവസം ഉയര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തില്‍പോയി വത്തിന്റെ വലതുവശത്തിരിക്കുന്നു എന്നും, പാപപരിഹാരത്തിനുവേണ്ടി ക്രിസ്തുവിനെ വിശ്വസിക്കുകയും ക്രിസ്തുവിനാല്‍ അപ്പോസ്‌തോലന്മാര്‍ മുഖാന്തിരം സ്ഥാപിക്കട്ടെ തിരുസഭയിലെ പുരോഹിതരില്‍നിന്ന് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ ജ്ഞാനസ്‌നാനവും നല്‍വരവും ഏല്ക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ, ഏതു മനുഷ്യനും സ്വര്‍ഗ്ഗംപൂകാന്‍ സാദ്ധ്യമാകുകയുള്ളു എന്നും, അല്ലാത്ത മനുഷ്യരെല്ലാം, അവരെത്ര പുണ്യവാന്മാരും യോഗികളും ജ്ഞാനികളുമായാല്‍ത്തന്നെയും, നിത്യനരകത്തില്‍ വച്ചു തീരാദുഃഖമനുഭവിക്കുമെന്നുമുള്ള ക്രിസ്തുമതസിദ്ധാന്തങ്ങളെ ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും വിരുദ്ധമാണെന്നു തെളിയിച്ചു ഖണ്ഡിക്കുകയുമായിരുന്നു അവര്‍. ആ പ്രസ്ഥാനം ക്രിസ്ത്യന്‍പാതിരിമാര്‍ക്കു വളരെ ഉല്‍ക്കണ്ഠയുളവാക്കി. അവരില്‍ കുറേപേര്‍ ശ്രീ നീലകണ്ഠപ്പിള്ളയോടും ശ്രീ കൃഷ്ണനാശാനോടും വാദത്തിനു പുറെട്ടു. മഹാസദസ്സുകളില്‍വച്ചാണ് അങ്ങനെയുള്ള വാദങ്ങള്‍ നടത്തിയിട്ടുള്ളത്. ആ വാദപ്രതിവാദങ്ങളില്‍ പാതിരിമാരെല്ലാം തന്നെ തോറ്റു നൈരാശ്യത്തോടും ലജ്ജയോടുംകൂടി ഇറങ്ങിപ്പോകുന്ന കാഴ്ച ഏറ്റവും ദയനീയമായിരുന്നു.

.
ചട്ടമ്പിസ്വാമികളുടെ ശിഷ്യപ്രമുഖനായ ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളും പാതിരിമാരുടെ മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നു. സ്വാമിജി ഹിന്ദുമതത്തിന്റെ മഹത്വത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കയും, ആ മതത്തിന്റെ മഹത്വത്തെ താഴ്ത്തിറയുന്നവരെ എതിര്‍ക്കുകയും ചെയ്യുന്ന പ്രകൃതമുള്ള ആളായിരുന്നു. അക്കാലങ്ങളില്‍ ക്രിസ്ത്യന്‍ മിഷ്യനറിമാര്‍ ഹിന്ദുമതത്തെ ആക്ഷേപിച്ചും ക്രിസ്തുമതത്തിന്റെ മഹത്വത്തെ പുകഴ്ത്തിയും പ്രസംഗിച്ചുകൊണ്ടു മറ്റെല്ലായിടത്തുമെന്നപോലെ സ്വാമിജിയുടെ ജന്മസ്ഥലമായ പറവൂരും ചുറ്റി ഞ്ചരിക്കുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ ഹിന്ദുക്കളുടെ ഓരോ വീടുകളിലും കയറിച്ചെന്ന് സ്ത്രീകളോടും കുട്ടികളോടും പോലും സുവിശേഷമാഹാത്മ്യം പ്രകീര്‍ത്തിച്ച്
''കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കണ''മെന്നു ഉദ്‌ബോധിപ്പിക്കുമായിരുന്നു. അങ്ങനെയുള്ള കൂട്ടരോടു വാദിക്കുവാനും ഹിന്ദുമതമാഹാത്മ്യത്തെക്കുറിച്ചു പറയുവാനും സ്വാമിജി കൗമാരകാലത്തുപോലും മടിച്ചിരുന്നില്ല. പരമഭട്ടാരശ്രീചട്ടമ്പിസ്വാമി തിരുവടികളെഴുതിയ''ക്രിസ്തുമതച്ഛേദനം'' എന്ന ഗ്രന്ഥം അക്കാലത്തു പ്രചാരത്തിലിരുന്നതു കൊണ്ടു സ്വാമിജി അതു നല്ലതുപോലെ വായിച്ചുപഠിച്ചിരുന്നു. അതിലെ ആശയങ്ങളെടുത്ത് പാതിരിമാരോട് വാദിക്കുമ്പോള്‍ അവര്‍ പരാജയപ്പെട്ട്ട മടങ്ങിപ്പോകേണ്ടിവന്നിട്ടുണ്ട്.

ശ്രീ മന്നത്തുപത്മനാഭന്‍, ''എന്റെ ജീവിതസ്മരണകള്‍'' എന്ന തന്റെ
പുസ്തകത്തില്‍ ആ വിഷയത്തെക്കുറിച്ച് ഇങ്ങനെ സ്മരിക്കുന്നു: ''നായന്മാര്‍ പരിഷ്‌കൃതസമ്പ്രദായപ്രകാരം യോഗം കൂടിയും പ്രസംഗിച്ചും '



ഉത്ബോധന കഥകൾ: 2

🙏: അത്ഭുതങ്ങള്‍ സംഭവിക്കുന്ന വഴികള്‍...
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

അവള്‍ ഓടിപ്പോയി പ്ളാസ്റ്റിക്ക് കൊണ്ടുളള ചെറിയ പിഗ്ഗി ബാങ്കില്‍ (കാശിൻകുടുക്ക) സൂക്ഷിച്ചു വെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണി നോക്കുവാന്‍ തുടങ്ങി...

നാണയങ്ങളുടെ മൂല്യം എണ്ണി നോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴു വയസ്സുകാരി പഠിച്ചു വരുന്നേയുളളൂ...

ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു...

എങ്കിലും നാണയ തുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍ പൊതിഞ്ഞ് കയ്യിലൊതുക്കിപ്പിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി...

മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല...

ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു...

"എനിക്കൊരു മരുന്ന് വേനം..."

കൊച്ചു കുട്ടിയായതു കൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു...

"Prescription കാണിക്കൂ."

"അതെന്തിനാ... ?"

ഫാര്‍മസിസ്റ്റിന്‍റെ മുഖത്ത് അക്ഷമ നിഴലിക്കുവാന്‍ തുടങ്ങി...


"മരുന്നിെന്‍റ േപരറിയുമോ,,,?"

സംശയത്തോടെ വിക്കി വിക്കി അവള്‍ പറഞ്ഞു...

"അത്...
മരുന്നിന്‍റെ പേര്...
'മിറക്കില്‍' ന്നാ... 'മിറക്കില്‍'..."

"എന്ത്....
എന്താ..."

അവള്‍ ആവര്‍ത്തിച്ചു...

"മിറക്കില്‍..."

അയാളുടെ മുഖത്തെ സംശയം കണ്ടിട്ടായിരിക്കണം അവള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു...

"മിറക്കില്‍... 'മിറക്കില്‍'ന്ന് തന്ന്യാ.."

അയാള്‍ നിരാശയോടെ തലയാട്ടി...

"ആ േപരില്‍ ഒരു മരുന്ന് ഇവിെട ഇല്ലല്ലോ...
എന്താണ് അസുഖം എന്നറിയുമോ...?"

അവളുടെ കുഞ്ഞുമുഖം വാടി...

"എനിക്കറിയില്ല...
കാശ് കൊണ്ട്ന്നിറ്റ്ണ്ട്...
ദാ..."

തൂവാലയില്‍ പെതിഞ്ഞു കൊണ്ടു വന്ന നാണയത്തുട്ടുകള്‍ അവള്‍ അയാള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചു...

"മതിയായില്ലെങ്കി... ഇനീം കൊണ്ട്‌രാം..."

അയാള്‍ സഹതാപത്തോടെ ചിരിച്ചു...

"േനാക്കൂ കുട്ടീ...
ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് തരാന്‍ പാടില്ല...
മാത്രവുമല്ല, ആ പേരിലൊരു മരുന്ന് ഇവിടില്ല...
എനിക്കൊന്നും ചെയ്യാനാവില്ല..."

അവളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു...

അതു വരെ സംസാരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ഫാര്‍മസിസ്റ്റിന്‍റെ സുഹൃത്ത് ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു...

അയാള്‍ നടന്നു വന്ന് അവള്‍ക്കു സമീപം, മുട്ടുകളില്‍ നിന്നു കൊണ്ട് ചോദിച്ചു...

"സാരല്ല്യ...
മോളെ അങ്കിള്‍ സഹായിക്കാം...
ആദ്യം ആര്‍ക്കു വേണ്ടിയാണ് ഈ മരുന്നെന്ന് പറയണം..."

"എന്‍റെ ഏട്ടനാ
ഏട്ടന് തീരെ വയ്യ..."

"എന്താണ് ഏട്ടെന്റ അസുഖം...?"

"അറിയില്ല...
എന്തോ വെല്യ അസുഖാന്നാ ഡോക്ടറ് പറഞ്ഞേ..."

"ആേണാ...
മോള്‍ക്ക് ഈ മരുന്നിന്‍റെ പേര് ആരാ പറഞ്ഞു തന്നത്...?"

"Doctor പറയണത് മോള് കേട്ടതാ...
ഇനി ഈ മരുന്നിന് മാത്രെ ചേട്ടനെ രഷിച്ചാന്‍ പറ്റ്വളേളാന്നാ ഡോക്ടറ്  പറഞ്ഞെ..."

അപ്പോഴേയ്ക്കും അവള്‍ കരയാന്‍ തുടങ്ങിയിരുന്നു...

"േമാളൂെനേപ്പാെല  മിടുക്കി കുട്ടികള്‍ കരയാന്‍ പാടില്ല...

എവിടെയാ മോളൂന്‍റെ ചേട്ടന്‍ ഇപ്പോള്‍ കിടക്കുന്നത്...?"

"ദാ...
അവിടെയാ..."

"നമുക്ക് രണ്ടാള്‍ക്കും കൂടി മോള്‍ടെ ചേട്ടനെ കാണാന്‍ പോകാം വരൂ..."

ആ കുട്ടിയെ സുരക്ഷിതയായി അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നതു മാത്രമായിരുന്നു അയാളുടെ ലക്ഷ്യം...

മാതാപിതാക്കളില്‍ നിന്നും, പത്തു വയസ്സുളള, അസുഖ ബാധിതനായ, അവളുടെ സഹോദരനെ രക്ഷിക്കുവാന്‍ സങ്കീര്‍ണ്ണമായ ഒരു സര്‍ജറി ആവശ്യമാണെന്നും എന്നാല്‍ ‍പോലും രക്ഷപ്പെടുവാനുളള സാധ്യത കുറവാണെന്നും അയാള്‍ മനസ്സിലാക്കി...
സര്‍ജറിക്കാവശ്യമായ തുക ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും, അതുവരെയുളള പരിശോധനാ -ചികിത്സകളുടെ വിശദാംശങ്ങളിലൂടെ അയാള്‍ കണ്ണോടിച്ചു...

നഴ്‌സിനോടു സംസാരിച്ചതിനു ശേഷം കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരില്‍ കാണണമെന്നും അയാള്‍ ആവശ്യപ്പെട്ടു...

അയാള കണ്ടതും ഹോസ്പിറ്റലിലെ ഡോക്ടര്‍ ആദരവോടെ എഴുന്നേറ്റുനിന്നു...

പ്രശസ്തനായ, പ്രഗത്ഭനായ ന്യൂറോ സര്‍ജനായിരുന്നു ആ ആഗതനെന്ന് ഡോക്ടര്‍ വളരെ പെട്ടെന്നു തന്നെ തിരിച്ചറിയുകയായിരുന്നു...

പെണ്‍കുട്ടിയുടെ സഹോദരന്‍റെ അസുഖത്തെ സംബന്ധിച്ച് അവര്‍ തമ്മില്‍ ദീര്‍ഘ നേരം സംസാരിച്ചു...

മടങ്ങി പോകുന്നതിനു മുമ്പ് അയാള്‍ തിരിച്ചു വന്ന്, ചിരിച്ചു കൊണ്ട് ആ പെണ്‍കുട്ടിയോടു ചോദിച്ചു...

മോളൂന്‍റെ കയ്യില്‍ എത്ര രൂപയുണ്ട്..."

അവള്‍ ഉടന് ‍തന്നെ തൂവാലയില്‍ പൊതിഞ്ഞ നാണയത്തുട്ടുകള്‍ അദ്ദേഹത്തിനു നേര്‍ക്ക് നീട്ടി...

അദ്ദേഹം അത് സന്തോഷ പൂര്‍വ്വം വാങ്ങി എണ്ണിനോക്കി...

അറുപത്തിയെട്ടു രൂപ...

"ഈ രൂപ കൃത്യമാണേല്ലാ ... !!!
ഇത്ര തന്നെയാണ് ആ അത്ഭുത മരുന്നിന്‍റെ വിലയും..."

അവളുടെ കുഞ്ഞു മുഖം സന്തോഷത്താല്‍ തുടുത്തു...

പിറ്റേ ദിവസം, അവളുടെ സഹോദരന്‍റെ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു...

അവളും അച്ഛനും അമ്മയും പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു...

വളരെ നേരിയ സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന സങ്കീര്‍ണ്ണമായ ആ സര്‍ജറി, പ്രാഗത്ഭ്യത്തിന്‍റേയും അനുഭവസമ്പത്തിന്‍റേയും പിന്‍ ബലത്താല്‍ അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി... !!!

അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ആശുപത്രി അധികൃതര്‍ സര്‍ജറി ചിലവ് ആ കുടുംബത്തില്‍ നിന്നും ഈടാക്കിയില്ല...

കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടറുടെ മുന്നില്‍ കൈകൂപ്പി നിന്നു...

"ൈദവമാണ്  സാറിെന ഇവിെട എത്തിച്ചത്..."

"ആയിരിക്കാം...
പക്ഷേ ഞാന്‍ വിശ്വസിക്കുന്നു, ഈ കൊച്ചു മിടുക്കിയാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്...
അതിന് അവളെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞ ഒരു വാചകവും...
ആ വാചകം എന്തായിരുന്നെന്നോ...?
“ഒരു Miracle അതിനു മാത്രമേ ഇനി ഈ കുട്ടിയെ രക്ഷിക്കുവാന്‍ കഴിയൂ...” എന്ന്.
നിങ്ങള്‍ എല്ലാവരും അത്ഭുതം സംഭവിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു...
കാത്തിരുന്നു...
പക്ഷേ ഇവള്‍ മാത്രം അതിനെ തേടിയിറങ്ങി...
മിടുക്കി..." 👏👏👏


If your eyes filled with tears after reading this, always believe for miracle in life. God bless you all...
.................................................

പെൻസിൽ കഥ

[🙏: ഒരു പെന്‍സില്‍ ഫാക്ടറി ഉടമയ്ക്ക് ഒരു പ്രത്യക സ്വഭാവമുണ്ട്. പെന്‍സില്‍ മാര്‍ക്കറ്റിലേക്ക് അയയ്ക്കുന്നതിനുമുമ്പ് അദ്ദേഹം അതില്‍ നിന്നൊരു പെന്‍സില്‍ എടുക്കും, എന്നിട്ട് അതിനോട് സംസാരിക്കും.

“നീ എന്റെ കുഞ്ഞാണ്. ഇന്നുമുതല്‍ നീ മറ്റുള്ളവരുടെ കൈയ്യിലേക്ക് പോകുന്നു. അതുകൊണ്ട് രണ്ടു കാര്യങ്ങള്‍ നിനക്ക് ഞാന്‍ പറഞ്ഞു തരാം, മറക്കരുത്.”

“ഒന്ന്, ആരുടെയെങ്കിലും കൈയ്യില്‍ ഇരിക്കുമ്പോല്‍ മാത്രമേ നിനക്ക് വിലയുള്ളു. വെറുതെ മേശയ്ക്കകത്തിരുന്നാല്‍ നിന്റെ ജന്മം പാഴാകും.”

“രണ്ട്, നിന്നെ വാങ്ങുന്നവന്‍ ഇടയ്ക്കിടയ്ക്ക് മൂര്‍ച്ചയുള്ള ബ്ലേഡുകൊണ്ട് ചെത്തും, നിനക്ക് നോവും. പക്ഷേ, നീ എതിര്‍ക്കരുത്, കരയരുത്, സഹായിക്കണം. നിന്നെ കുറേകൂടി ഉപയോഗിക്കാനാണ് അദ്ദേഹം അത് ചെയ്യുന്നത്, നിന്നെ ഉപദ്രവിക്കാനല്ല.”

പെന്‍സിലിനോടുള്ള ഈ ഉപദേശം നമുക്കും ബാധകമാണ്.
ഈശ്വരനെന്ന യജമാനന്റെ കൈയ്യിലെ ഉപകരണമായാലേ നമുക്ക് വിലയും നിലയും ഉള്ളൂ. വെറുതെ ജനിച്ചു, ഉണ്ട്, ഉറങ്ങി, മരിച്ചു – അങ്ങനെയായാല്‍ എന്തു കാര്യം? അതുകൊണ്ട് ഈശ്വരന്റെ കൈയ്യിലെ ഉപകരണമാകുക. ആ തൃകൈയില്‍ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ നമുക്ക് വിഷമങ്ങളെന്നു തോന്നിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകാം. അത് നമ്മെ കുടുതല്‍ നന്നായി ഉപയോഗിക്കുന്നതിനു വേണ്ടി ഈശ്വരന്‍ ചെത്തിമിനുക്കി കൂര്‍പ്പിക്കുന്നതാണ്. അതും സസന്തോഷം സ്വീകരിക്കുക. നല്ലൊരു നാളെ നമുക്കായി ദൈവം ഒരുക്കുകയാണെന്ന് മനസ്സിലാക്കുക. അതിന്റേതാണീ വേദനകള്‍.
,.................................................
🌹 ചിലന്തിവലയും ദൈവവും 🌹

       രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു പട്ടാളക്കാരൻ തൻ്റെ യൂണിറ്റിൽ നിന്ന് ഒറ്റപ്പെട്ട് ദ്വീപിൽ അകപ്പെട്ടു പോയി. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായതിനാൽ പുകപടലങ്ങളും എതിർ പക്ഷത്തിൻ്റെ വെടിവെപ്പും കാരണം അദ്ദേഹത്തിൻ്റെ കൂട്ടുകാരുമായുളള ബന്ധം വിട്ടു പോയി. അങ്ങനെ കുറ്റിക്കാട്ടിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ ശത്രുക്കൾ താനിരിക്കുന്ന ദിശയിലേക്ക് വരുന്നതിൻ്റെ ശബ്ദം അദ്ദേഹത്തിന് കേൾക്കാൻ സാധിച്ചു. അഭയത്തിനായി വെപ്രാളപെട്ട അയാൾക്ക് ഒരു ഉയർന്ന കുന്നിൽ കല്ലുകൾക്കിടയിൽ അനേകം ചെറുഗുഹകൾ കാണാനിടയായി. വളെരെ പെട്ടെന്നു തന്നെ അതിലൊരു ഗുഹയിലേക്ക് അദ്ദേഹം ഇഴഞ്ഞു കയറി. എന്തായാലും ആ സുരക്ഷിതത്വം ക്ഷണനേരത്തേക്കേ ഉണ്ടായിരുന്നുള്ളൂ. ശത്രുക്കൾ അദ്ദേഹത്തെ കൊല്ലാനായി ആ കുന്ന് മുഴുവനും അരിച്ചു പെറുക്കുവാൻ ആരംഭിച്ചു. പെട്ടെന്നു തന്നെ അവർ ഗുഹകളിൽ തിരയാൻ തുടങ്ങി. മരണത്തിനായി കാത്തിരിക്കുമ്പോൾ അദ്ദേഹം പ്രാർത്ഥിക്കാൻ തുടങ്ങി. "ദൈവമേ എൻ്റെ ജീവനോട് ദയ കാണിക്കണമേ, എന്തു തന്നെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുകയും നിന്നിൽ ശരണപ്പെടുകയും ചെയ്യുന്നു.  ".  പ്രാർത്ഥനക്കു ശേഷം, ശുതുക്കൾ അടുത്തു വരുന്നതും ശ്രവിച്ച് കൊണ്ട് ശാന്തനായി കിടന്നു .
   അദ്ദേഹത്തിൻ്റെ ചിന്ത നിരാശയിലൂടെ സഞ്ചരിക്കാൻ ആരംഭിച്ചു. "ദൈവം ഈ മാരക ആപത്തിൽ നിന്ന് എന്നെ രക്ഷിക്കാനൊന്നും പോകുന്നില്ല".  അപ്പോഴാണ് ഒരു ചിലന്തി അദ്ദേഹത്തിൻ്റെ ഗുഹാ കവാടത്തിന് മുൻപിൽ വല നെയ്യാൻ ആരംഭിച്ചത്. "ഹോ " അദ്ദേഹം ചിന്തിച്ചു.  "എനിക്കിവിടെ ഇഷ്ടിക ഭിത്തിയുടെ മറ ആവശ്യമുള്ളപ്പോൾ ദൈവം ഒരു ചിലന്തിയെ വലകെട്ടാൻ അയച്ചിരിക്കുന്നു , എൻ്റെ ദൈവമേ അങ്ങയുടെ നർമബോധം എത്ര മനോഹരം !!! "
  പരിഹാസത്തോടെയുള്ള ഈ ആത്മഗതത്തിനു ശേഷം , ശത്രുക്കൾ കൂടുതൽ അടുത്തെത്തുന്നതും ഓരോ ഗുഹയിലും മാറി മാറി തിരച്ചിൽ നടത്തുന്നതും ഗുഹയിലെ ഇരുട്ടിൽ കിടന്നു കൊണ്ട് നിരീക്ഷിച്ചു. അവസാന നിമിഷത്തിലേക്കായി തയ്യാറായ അദ്ദേഹത്തിന് പക്ഷേ കേൾക്കാനായത് പട്ടാളക്കാരുടെ നേതാവിൻ്റെ വാക്കുകൾ ആയിരുന്നു. "നിങ്ങൾ ഏതായാലും ഈ ഗുഹയ്ക്കകത്ത് കേറി ബുദ്ധിമുട്ടണ്ട , അവന് ഈ ചിലന്തിവല പൊട്ടിക്കാതെ അകത്ത് കയറാനുള്ള കഴിവില്ല   ,ആരെങ്കിലും ഇതിൻ്റെയകത്ത് പ്രവേശിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ തന്നെ ഇത് പൊട്ടി പോകുമായിരുന്നു. "
  ആ ഗുഹയിലോട്ട്  തുറിച്ചു നോക്കി കൊണ്ട് അവർ സ്ഥലം വിട്ടു. പെട്ടെന്നു തന്നെ രക്ഷപ്പെട്ട ആ പട്ടാളക്കാരൻ ഗുഹാ കവാs ത്തിലെ ചിലന്തിവലയെ കുറിച്ച് ബോധവനായി, അത് കുറച്ച് കാലമായി ആ ഗുഹയിലോട്ട് ആരും പ്രവേശിച്ചിട്ടില്ല   എന്ന തോന്നലുണ്ടാക്കാൻ കാരണമായി.

"ദൈവമേ ക്ഷമിക്കണമേ " അദ്ദേഹം പ്രാർത്ഥിച്ചു.  "നിൻ്റെ ചിലന്തിവല ഇഷ്ടിക ഭിത്തിയേക്കാൾ ബലവത്താണ് എന്ന കാര്യം മറന്നു പോയി. "
  ദൈവത്തിൻ്റെ വഴികൾ നമ്മുടേത് പോലെയല്ല
അവിടത്തെ ചിന്തകളും
  അവിടുന്ന് ഒരിക്കലും നിന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല
എപ്പോഴും ദൈവത്തിൽ ശരണപ്പെടുക
     ചില അവസരങ്ങളിൽ പ്രാർത്ഥന നമ്മുടെ സാഹചര്യങ്ങളിൽ മാറ്റമുണ്ടാക്കുന്നില്ല.  പക്ഷേ അത് സാഹചര്യങ്ങൾക്കു നേരെയുളള നമ്മുടെ മനോഭാവങ്ങൾക്ക് മാറ്റമുണ്ടാക്കുന്നു. അത് നമുക്ക് പ്രതീക്ഷ നൽകുന്നു, നമ്മുടെ ജീവിതം ആകെ മാറ്റുന്നു.
🕉
........Om Nama Sivaya

കേരളത്തിലെ സ്ഥലനാമങ്ങളുടെ ചരിത്രം

കേരളത്തിലെ സ്ഥലനാമങ്ങളിലൂടെ ഒരു യാത്ര......

കേരളചരിത്രം എന്ന് പറഞ്ഞ് നാം പലതും പഠിച്ചിട്ടുണ്ട്. ഇംഗ്ലീഷുകാരന്റെ വീരഗാഥകളെ നാം പഠിക്കുമ്പോഴും നാം മറുന്നുപോയ ഒന്നാണ് നാം ജനിച്ചു വളര്ന്ന സ്ഥലങ്ങളുടെ ചരിത്രവും കൂടി  പഠിക്കുക എന്നത്. ഇന്ന് നാം പറയുന്ന പലസ്ഥലങ്ങളും പഴയകാലത്ത് ആ പേരുകളിലല്ല അറിയപ്പെട്ടിരുന്നത്. അതുപോലെ എന്തുകൊണ്ട് ആ പേരുകൾ ഉപയോഗിക്കുന്നു എന്ന് നാം ചിന്തിക്കാറുമില്ല. കേരളത്തിന്റെ ചരിത്രത്തേയും മറ്റ് വിഷയങ്ങളേയും അടിസ്ഥാനപ്പെടുത്തി ആയിരുന്നു സ്ഥലനാമങ്ങളെ നിശ്ചയിച്ചിരുന്നത്. കാലത്തിന്റെ മാറ്റം കൊണ്ട് ഇന്ന് അതുമായി യാതൊരു ബന്ധമില്ലാത്ത പേരുകളു ഉപയോഗിക്കുകയും ചെയ്യുന്നു. പഴയ പേരുകളുടെ ചരിത്രവും അതിന്റെ അര്ഥവും മനസ്സിലാക്കാനായി കേരളത്തിലെ പ്രധാന സ്ഥലങ്ങളിലൂടെ  ഒരു യാത്ര പോകാം..

ആദ്യം കേരളം ആകട്ടെ..  സാമാന്യമായി കേരവൃക്ഷങ്ങളുടെ നാടായത് കൊണ്ട് കേരളം എന്നാണ് നാം പഠിച്ചിരിക്കുന്നത്.  എന്നാൽ കേരവൃക്ഷം ഇവിടെ മാത്രമല്ല മറ്റ് ദേശങ്ങളിലും ഉണ്ട്.  കരൈ + അളം കേരളം ആകാനാണ് സാധ്യത. എന്തെന്നാൽ ഈ പ്രദേശം സമുദ്രം മാറി കര ആയതായാണ് പറയുന്നത്. കര ആയി മാറിയ അളം അഥവാ പ്രദേശം കേരളം.  മറ്റൊന്ന് കോരവളം എന്ന വാക്ക് ലോപിച്ച് കേരളം ആയി എന്ന അഭിപ്രായമാണ്. സമുദ്രതീരത്ത് ധാരാളം കൊരമ്പുല്ലുകൾ കാണപ്പെട്ടിരുന്ന പ്രദേശം ആയതിനാലാണ് കേരളം എന്നും അഭിപ്രായം.  മലമ്പ്രദേശം ഉള്ളതിനാൽ മലയാളം എന്നും, മലവാരം എന്നും പിന്നീട്  അത് മലയാളം എന്നും മലബാറെന്നും അറിയപ്പെട്ടു. കേരളമെന്നതിന് മാലേ ഓയാർ എന്നാണ് ഭാഷാ രൂപം ആയി ശബ്ദകല്പദ്രുമകാരൻ പറയുന്നത്.  വാചസ്പത്യകാരനാകട്ടെ സഗരേണ മ്ലേച്ഛതാം പ്രാപിതേ എന്നാണ് കേരളശബ്ദത്തിന്  അര്ഥം പറയുന്നത്. അതായത് സമുദ്രത്താൽ മ്ലേച്ഛത്തെ പ്രാപിച്ച സ്ഥലം എന്നര്ഥം.  ഇതു നോക്കിയാലും കേരളം എന്നതിന്  കേരളവൃക്ഷങ്ങളുടെ നാടെന്ന അര്ഥം ചേരുന്നതല്ല. കേരളശബ്ദത്തെ നോക്കിയാൽ വേദയാഗാ അനധികാരികളായ ശ്മശ്രുധാരി മ്ലേച്ഛ വിശേഷം എന്നാണ് അര്ഥം പറയുന്നത്.  മുന്പ് ഇവർ ക്ഷത്രിയന്മാരായിരുന്നു എന്നും സഗരന്മാരാൽ ധര്മ്മനാശം വന്ന്   മ്ലേച്ഛന്മാരായവരാണെന്നും പറയപ്പെടുന്നു.

കന്യാകുമാരി -അവിടെയുള്ള ദുര്ഗാക്ഷേത്രം ആണ് കന്യാകുമാരി എന്ന പേരുവരാനുള്ള കാരണം. കന്യാ എന്നാലും കുമാരി എന്നാണ് അര്ഥം. കുമാരീ എന്നാലും കുമാരി തന്നെ. യസ്മാത് കാമയതേ സർവാൻ കമേര്ധാതോശ്ച ഭാവിനി. തസ്മാത് കന്യേഹ സുശ്രോണി. യാതൊന്ന് ആഗ്രഹിക്കുന്നോ അത് എല്ലാം തന്നെ നൽകുന്നതുകൊണ്ടാണ് കന്യ എന്ന് പറയുന്നത്. ആരാണ് കൊടുക്കുന്നത് എന്നാണെങ്കിൽ കുമാരിയാണ്.  ആരാണ് കുമാരി.  ദേവിയെ  ക്രമത്തിൽ സന്ധ്യാ, സരസ്വതീ, ത്രിവിധാമൂര്ത്തി, കാലികാ, സുഭഗാ, ഉമാ, മാലിനീ, കുബ്ജികാ, കാലസംകര്ഷാ, അപരാജിതാ, രുദ്രാണി, ഭൈരവീ, മഹാലക്ഷ്മീ, പീഠനായികാ, ക്ഷേത്രജ്ഞാ, അംബികാ എന്നിങ്ങനെയാണ്  ഓരോ വര്ഷത്തേയും കണക്കാക്കി പറയുക. ഇങ്ങിനെ സകലസ്വരൂപത്തിലും വരത്തെ പ്രദാനം ചെയ്യുന്നവളായതുകൊണ്ട് കന്യാകുമാരി എന്ന് ദേവിയെ വിളിക്കുന്നു. അങ്ങിനെ കന്യാകുമാരിയായ ദേവി ഉള്ള സ്ഥലം ആയതുകൊണ്ട് അതിന് കന്യാകുമാരിയെന്ന് നാമം പറയുന്നു.  

മരുത്വാമ –   മരുത്വാമല എന്നാൽ മരുന്ന് ഉള്ള സ്ഥലമാണ് എന്ന് പറയാറുണ്ട്. എന്നാൽ മരുത് എന്നാൽ  മ്രിയതേ പ്രാണീ യസ്മാഭാവാദിതി. യാതൊന്നിന്റെ അഭാവത്തിൽ പ്രാണികൾ മരിക്കുമോ അത് ആണ് മരുത് അതായത് വായു. മരുത്വാമല എന്നാൽ അധികം വായുസഞ്ചാരമുള്ള സ്ഥലം എന്നര്ഥം.

ശുചീന്ദ്രം-  ശുചീന്ദ്രത്തെ ഇന്ദ്രൻ ശുചിയായ ഇടം എന്നാണ് പറഞ്ഞുകേള്ക്കുന്നത്. എന്നാൽ യഥാര്ഥത്തിൽ ശുചീന്ദ്രത്തിന്റെ ശരിക്കു പേര് ശിവസിന്ധുപുരം എന്നാണ്. അതു ഉച്ചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ലോപിച്ച്  ചിവേന്തരം എന്നും അതിനെ സംസ്കൃതവാക്കാക്കി ശുചീന്ദ്രം എന്നും വിളിച്ചു.

തിരുവനന്തപുരം-  എന്നതിന് തിരു അനന്ത പുരം എന്ന്  മൂന്നായി തിരിച്ചാൽ തിരു എന്നാൽ ശ്രേഷ്ഠം എന്നും അനന്തനെന്നാൽ അന്തമില്ലാത്തവലനായ വിഷ്ണ എന്നും പുരം എന്നാൽ  നഗരം എന്നും അര്ഥം സ്വീകരിക്കുന്നു. തിരുവനന്തപുരം എന്നാൽ ശ്രേഷ്ഠമായ അനന്തശായിയായി വിഷ്ണു ശയിക്കുന്ന നഗരം ആയതിനാൽ തിരുവനന്തപുരം ആയി.  തിരുവനന്തപുരത്തിന് തെക്കു തേരോ, ചെവന്തരമോ തേജാഞ്ജി കോപുരമോ ഇപ്രകാരം സ്ത്രീകൾ താരാട്ട് ചൊല്ലാറുണ്ട്.

തിരുവട്ടാർ- ഈ സ്ഥലത്തെ ചുറ്റി നദിയൊഴുകുന്നുണ്ട്. തിരുവെന്നത്  ശ്രേഷ്ഠമായ ക്ഷേത്രത്തെ കുറിക്കുന്നു. തിരുവട്ടാർ എന്നക്ഷേത്രത്തെ ചുറ്റി നദിയൊഴുകുന്നത് കൊണ്ട് തിരുവട്ടാർ.

കോവളം - കോവളത്തിന് കോ എന്നാൽ രാജാവ് എന്നും അളം എന്നതിന് പ്രദേശം എന്നുമാണ് അര്ഥം. അങ്ങിനെ കോവളം എന്ന് പേര് വന്നു. ഇതിന്റെ ഉച്ചാരണ ദാര്ഢ്യം കാരണം കൊല്ലം ആയതാകണം.

പുനലൂർ - പുനൽ  + ഊർ പുനൽ എന്നാൽ നദി എന്നര്ഥം. ഊർ എന്നാൽ ദിക്ക് എന്നര്ഥം. നദിയുള്ള ഭാഗമായതുകൊണ്ട് പുനലൂർ.

കരുനാഗപ്പള്ളി- കരുനാഗപ്പള്ളിയെന്നാൽ ശരിക്കും കരൈ നാഗപ്പള്ളി എന്നാണ് ശരിക്കും. അതായത് കരനായന്മാരുടെ ദിക്ക് എന്നര്ഥം.

കാര്ത്തികപ്പള്ളി – കാര്ത്തികേയന്റെ ക്ഷേത്രം ഉള്ള സ്ഥലമായതുകൊണ്ട് കാര്ത്തികപ്പള്ളി.

മാവേലിക്കര – മാ + വേലൈ + കര  ഇതാണ് മാവേലിക്കരയായത്. അതായത് മഹാസമുദ്രക്കര എന്നര്ഥം. വേലൈ + ഏറ്റം വേലിയേറ്റം എന്നതുപോലെ തന്നെ ഇവിടേയും മാവേലിക്കരയിലെ അര്ഥം സ്ഥീരീകരിക്കാവുന്നതാണ്.

ചേര്ത്തല- ചെളിക്കര എന്നാണ് ഇതിന് അര്ഥം. ഇപ്പോൾ നദീതീരത്തു സ്ഥിതിചെയ്യുന്ന താഴ്ന്ന നാടുകളെല്ലാം തന്നെ കടൽ വെയ്പാണല്ലോ. അതനുസരിച്ച് ചേര്ത്തല എന്നത് ചെളിയുള്ള സ്ഥലം അതായത് നദിയിൽ നിന്ന് വന്ന സ്ഥലം എന്നര്ഥത്തിൽ ചേര്ത്തല.

കടുത്തുരുത്തി - പരശുരാമൻ ഒരെ സമയം തന്നെ വൈക്കം കടുത്തുരുത്തി ഏറ്റുമാനൂർ സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചു എന്നും അതിൽ രണ്ടു സ്ഥലത്ത് കൈ കൊണ്ടും കടുത്തുരുത്തിയിലെ ക്ഷേത്രം കടിച്ചു ആണ് പ്രതിഷ്ഠ നടത്തിയത് എന്നും സാമാന്യം പറയാറുള്ളത്. എന്നാൽ കടുത്തുരുത്തിയെന്നതിന് കടൽ തുരുത്ത് എന്നാണ് അര്ഥം.  അതായത് തുരുത്തായിരുന്നതുകൊണ്ട് ആണ് അതിന് ആ പേരു വന്നത് എന്നര്ഥം.

ഏറ്റുമാനൂർ - ഏറ്റുമാൽ + ഊർ - ഏറ്റുമാൽ .  അതായത് വൃഷഭവാഹനനായ ശിവൻ എന്ന അര്ഥത്തിലാണ് ഏറ്റുമാനൂരിന്  ആപേരുവന്നത്.

ആലുവാ – ആലപ്പുഴ- ആലങ്ങാട്, ആലം  എന്നാൽ വെള്ളം എന്നര്ഥം.  വളരെയധികം വെള്ളം പരക്കുന്ന സ്ഥലം എന്ന അര്ഥത്തിൽ ആണ് ഈ പേരുകൾ ഉപയോഗിച്ചിരിക്കുന്നത്.

ഹരിപ്പാട് – ചെരുതോട് എന്ന അര്ഥത്തിൽ അരുവിപ്പാട് എന്നതിൽ നിന്ന് ആണ് ഹരിപ്പാട് ആയത്..

 കൊടുങ്ങല്ലൂർ - കൊടും കോലൂർ ദണ്ഡനം ചെയ്യുന്ന സ്ഥലം. പണ്ടു കുറ്റവാളികളെ കൊണ്ടുപോയി ശിക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്തിയിരുന്ന സ്ഥലം ആയിരുന്നു എന്ന് പറയപ്പെടുന്നു.  ഇവിടെ കൊടുങ്ങല്ലൂരിനെ കൊടിയ മൃഗബലി മൂലം കൊടും കൊല്ല് ഊര് എന്ന അര്ഥത്തിലും പറയുന്നുണ്ട്.  കൊടുങ്ങല്ലൂരിനെ ശൃംഗപുരം എന്നും വിളിക്കാറുണ്ട്. ആ പേരിനെ അന്വര്ഥമാക്കുന്നതാണ് ഈ നാമം. കാരണം ശൃൃ എന്ന ധാതുവിന് ശൃ ഹിംസാ എന്നാണ് അര്ഥം. അത് മുകളിൽ പറഞ്ഞ അര്ഥത്തെ ശരി വയ്കുകയും ചെയ്യുന്നു  ഈ പ്രദേശത്ത് ശിവക്ഷേത്രങ്ങളുള്ളതിനാൽ കോടിലിംഗപുരമെന്നും ഇതിനെ പറയാറുണ്ട്. അതുപോലെആശ്മകം എന്ന പേരും.  ആശ്മകം എന്നപേരു പറയുന്നത് അശ്മനാ കായതി എന്ന അര്ഥത്തിലാണ്. അശ്മനെന്നാൽ സൂര്യസാരഥിയെന്നും അരുണനെന്നും അര്ഥം പറയാം.  ഇതിനെ ചേരുന്നതാണ് കൊടുങ്ങല്ലൂരിന്റെ മഹോദയപുരം എന്ന നാമം. കാരണം മഹാൻ ഉദയ ഉന്നതിർയസ്മിൻ എന്നാണ് അര്ഥം.  കൊടുങ്ങല്ലൂരിൽ മാത്രം ദിശയ്ക്  അഥവാ ദിക്കിന് വ്യതിയാനം കാണപ്പെടുന്നു എന്നതിനാലും ഈ അര്ഥം ചേരുന്നതാണ്. ഇതിനെ തന്നെ മുസിരിസ് എന്നും മയിരിക്കോട് എന്നും പറയുന്നു.

കോഴിത്തോട്ടം – കോഴി  ഉറവുള്ള പ്രദേശം എന്ന അര്ഥത്തിലാണ് കോഴിത്തോട്ടം എന്ന് വിളിച്ചിരുന്നത്.

എറണാകുളം – ഇറൈ  + നായർ  + കുളം അതായത് ഇറൈ നായർകുളം എന്നതിൽ നിന്ന്  ഇറനായർകുളവും അതിൽ നിന്ന് ഇറണാകുളവും അതിൽ നിന്ന് എറണാകളവും ആയി.

കോടനാട് – കോട്  + നാട് അതായത് കുന്നുള്ള പ്രദേശം ആയിരുന്നതുകൊണ്ട് അതിനെ കോടനാട് എന്ന് വിശേഷിപ്പിച്ചു.

കാഞ്ഞൂർ- വള്ളിച്ചെടികൾ ഉണ്ടാകുന്ന സ്ഥലം എന്ന അര്ഥത്തിലാണ് കാഞ്ഞൂർ എന്ന പേര്.

കുമ്പളഞ്ഞി – ചെറു ചെടികൾ വളരുന്ന പ്രദേശം ആയതിനാൽ കുമ്പളഞ്ഞി

തോപ്പുംപടി – വൃക്ഷക്കൂട്ടമുള്ള സ്ഥലത്തിന്റെ സമീപപ്രദേശം ആണ് തോപ്പും പടി.

ഞാറയ്കൽ - ഞാറ എന്ന ഫലവൃക്ഷം കൂടുതൽ വളരുന്ന സ്ഥല ആയതുകൊണ്ടാണ് ഞാറയ്കൽ

വെള്ളാങ്ങല്ലൂർ - നല്ല വെളിപ്രദേശം ആയതുകൊണ്ട് വെള്ളാങ്ങല്ലൂർ.

ചാലക്കുടി – താണസ്ഥലത്തു കുടികൾ ഉള്ള ദേശം ആയതുകൊണ്ട് ചാലക്കുടി

പുതുക്കാട് – പുതുതായി ഉണ്ടായ കാട്.
പാലപ്പിള്ളി – കള്ളിച്ചെടി പാലമരം തുടങ്ങിയ ഉണ്ടാകുന്ന സ്ഥലത്തേയും കടൽക്കരയേയും ഈ പേരുവിളിക്കാറുണ്ട്..

പരപ്പൂക്കര – പരപ്പ്  + ഊർ  +  കര  അതായത് പരന്ന കരപ്രദേശം എന്നര്ഥത്തിൽ പരപ്പൂക്കര

കൊടകര – കുന്നുപ്രദേശം എന്നര്ഥം. കോട് എന്നാൽ കുന്നെന്നര്ഥം.
പതിയാരം – ആഞ്ഞിലി, ചന്ദനം എന്നിവ മുതലായ വൃക്ഷങ്ങൾ ഉണ്ടാകുന്ന അഥവാ വളരുന്ന സ്ഥലം ആണ് പതിയാരം.

അഴീക്കോട് – ആഴി എന്നാൽ സമുദ്രം. സമുദ്രത്തിന്റെ കര ആയതുകൊണ്ട് അഴീക്കോട്.

കോട്ടപ്പുറം – കോട്ടയുടെ സമീപപ്രദേശം ആയതുകൊണ്ട് കോട്ടപ്പുറം.

ചേലക്കര – ചേലമരം ഉണ്ടാകുന്ന സ്ഥലം ആയതുകൊണ്ട് ചേലക്കര

കോടശ്ശേരി – കുന്നും മലയും ഉള്ള പ്രദേശം.

അതിരപ്പിള്ളി – അതൃത്തിസ്ഥലം എന്ന അര്ഥത്തിൽ അതിരപ്പിള്ളി..

വരൈയിൻ തീരപ്പള്ളി – വരന്തിരപ്പള്ളി.. വരൈ എന്നാൽ മല. തീരം എന്നാൽ അരിക്. പള്ളി എന്നാൽ ദേശം അഥവാ ഊര്. മലയുടെ തീരപ്രദേശം എന്നര്ഥം.

മുണ്ടൂർ - കായലിന്നു സമീപമുള്ള ചെറിയ ഊര് അല്ലെങ്കിൽ ദിക്ക്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് പള്ളി എന്നവാക്ക്.  ദ്രാവിഡശബ്ദത്തിൽ പുരുഷാരുമുള്ള സ്ഥലം എന്നാണ് പള്ളിയ്ക് അര്ഥം. ദേവാലയങ്ങള്ക്കും, വിദ്യാലയങ്ങള്ക്കും പട്ടണത്തിനും ഗ്രാമത്തിനുമെല്ലാം ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ത്രിശിനാപ്പള്ള, പുതുപ്പള്ളി, ഇടപ്പള്ളി, കാര്ത്തികപ്പള്ളി, എന്നെല്ലാം ഉദാഹരണമായി പറയാവുന്നതാണ്. കൂടാതെ പള്ളിവേട്ട, പള്ളികൂടം, പള്ളിയുണര്ത്തൽ തുടങ്ങിയവയും ഇതേ അര്ഥത്തെ തന്നെയാണ് ധ്വനിപ്പിക്കുന്നത്.

ചങ്ങനാശ്ശേരി – ചങ്ങനാശ്ശേരിയും പരിസരപ്രദേശങ്ങളും കടലിനടിയിൽ ആയിരുന്നു എന്നും വലിയ കടൽത്തീരം കാലാന്തരത്തിൽ പെരുന്നയായി (പേരും നെയ്തൽ) തീര്ന്നെന്നും, കടലിനടുത്ത ചേരി ചെങ്ങ (വെള്ളം) ചങ്ങനാശ്ശേരിയായിത്തീര്ന്നെന്നും , കായലിനടുത്തുള്ള പായൽ നിരഞ്ഞ പാടം പായിപ്പാട് ആയി മാറിയെന്നും ആണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം.
ശംഖുനാദശ്ശേരി – തെക്കും കൂർ രാജവംശത്തിൽ പുഴവാത് നീരാഴികൊട്ടാരത്തിൽ നിന്നും രാജഭരണം നടത്തിയിരുന്ന മഹാരാജാവ് തന്റെ രാജ്യത്തിനെ പ്രധാന മൂന്നു മതസ്ഥരേയും അതായത് ഹിന്ദു ക്രിസ്ത്യൻ മുസ്ലീം ഒരുമിച്ചുനിര്ത്തുവാൻ മൂന്നു ദേവാലയങ്ങൾ പണികഴിപ്പിച്ചു. കാവിൽ ഭഗവതിക്ഷേത്രം മെത്രാപൊലിത്തൻ പള്ളി, പഴയപള്ളി ജുമാ മസ്ജിദ് ഇവയാണ് അവ.  ക്ഷേത്രത്തിലെ ശംഖധ്വനിയും, പള്ളിയിലെ മണിനാദവും, മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരുവാൻ നീരാഴി കൊട്ടാരത്തിനു സമീപം ആണ് ഇവ മൂന്നും പണികഴിപ്പിച്ചത്. ഇങ്ങിനെ മൂന്നു ധ്വനികൾ ഉയരുന്ന നഗരം ശംഖു നാദ ശേരി യായി അറിയപ്പെടുകയും പിന്നീട് ചങ്ങനാശ്ശേരിയായും മാറി.

ചാവക്കാട് - ചാവൽക്കാട് ചാവൽ മരങ്ങൾ നിറഞ്ഞ സ്ഥലം ആണ് ചാവക്കാട് എന്ന് ആണ് പറയപ്പെടുന്നത്.

തൃക്കൊടിസ്ഥാനം- ഈ പേര് ക്ഷേത്രസംബന്ധിയായതാണ്. തിരുഘടികാസ്ഥാനം-തിരുഘടിസ്ഥാനം-തിരുകടിത്താനം- തൃക്കൊടിത്താനം. ബഹുമാനിക്കപ്പെടുന്ന രാജധാനിയെന്നും, തിരുരക്ഷാസ്ഥാനം എന്നും തിരുനന്തവനസ്ഥാനം, ആദരണീയമായ ഘടികസ്ഥാനം എന്നും അര്ഥമാകുന്ന തിരുകടിത്താനം എന്ന പേരാണ് ഈ നാടിനുണ്ടായിരുന്നത്

ഗുരുവായൂർ - ഗുരുവും വായുവും ചേര്ന്ന് മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ നടത്തിയ സ്ഥലം എന്ന കഥയ്കാണ് സാമാന്യമായി പ്രചാരം എന്നാൽ  കുരവൈ ഊർ- കുരവകൂത്ത് നടന്നിരുന്ന സ്ഥലം എന്ന് കൂടി ഗുരുവായൂരിനു ഒരു ഐതിഹ്യമുണ്ട്.

ചെങ്ങന്നൂർ - ചെങ്കൽ ഊർ അഥവാ ധാരാലം ചെങ്കല്ല് അവിടെയുള്ളതുകൊമ്ട് ചെങ്ങന്നൂരായി എന്നും ഒരു മതം.

പയ്യന്നൂർ - പയ്യന്റെ ഊര് അഥവാ സുബ്രഹ്മണ്യന്റെ ഊര് എന്ന അര്ഥത്തിൽ പറയുന്നു

കണ്ണൂർ- കണ്ണന്റെ ഊര് എന്ന അര്ഥത്തിൽ കണ്ണൂർ എന്ന് സാമാന്യ അര്ഥം. കണ്ണൂർ പൂർവ നാമം കോലോത്ത് നാട് എന്നാണ്. പൂർവകേരളത്തിന്റെ വടക്ക് അതിരായ ഗോകര്ണ്ണത്തു നിന്നും തെക്കതിരായ ഭരതപുഴ വരെ ആറു ഫീറ്റ്  കോൽകൊണ്ട് അളന്നാൽ നേര്പകുതി ദൂരം. അതായത്  ഇരുഭാഗത്തു നിന്നും കോൽ ഒത്ത സ്ഥലം എന്ന് അര്ഥം.  അതുകൊണ്ട്  കണ്ണൂർ.

തിരവൻ വണ്ടൂർ - തിരുവൻ എന്നാൽ വിഷ്ണു. വണ്ടൂർ എന്നാൽ വലിയ ഊര്. വലിയ വീട് അഥവാ ക്ഷേത്രം എന്നര്ഥം. ഇവിടെത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിൽ വളരെ വലുതാണ് പ്രത്യേകിച്ച് രണ്ടു നിലകളോടു കൂടിയതാണ്. നകുലനാൽ പ്രതിഷ്ഠിക്കപ്പെട്ട പ്രതിഷ്ഠയ്കാകട്ടെ പത്ത് അടിയോളം പൊക്കവും ഉണ്ട് എന്നാണ് ഐതിഹ്യം.

തൃപ്പൂണിത്തുറ – കോവിലകങ്ങളുടെ നാടെന്ന് അറിയപ്പെടുന്ന തൃപ്പൂണിത്തുറയുടെ ശരിയായ നാമം പൂര്ണവേദപുരിയെന്നാണ്. ത്രി പൂര്ണം തുറ എന്ന മൂന്നു പദങ്ങൾ ഒരുമിച്ചു ചേര്ന്ന് തൃപ്പൂണിത്തുറയായി. മൂന്നു പൂര്ണമായിരിക്കുന്ന ദേശം ആണ് തൃപ്പൂണിത്തുറ. മൂന്നു വേദങ്ങളും പൂര്ണമായി ഉച്ചരിക്കുന്ന സ്ഥലം ആയിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. ഈ പൂര്ണങ്ങള്ക്ക് അഥവാ മൂന്നു വേദങ്ങല്ക്കും  ഈശ്വരനായിരിക്കുന്നതുകൊണ്ട് പൂര്ണത്രയീശനെന്ന് നാം വിളിക്കുന്നതും.

തിരുമാന്ധാംകുന്ന് – മാന്ധാതാവ് മഹര്ഷി തപസ്സുചെയ്തിരുന്ന സ്ഥലം ആണ് തിരുമാന്ധാം കുന്ന്. മാന്ധാ എന്നതിന്  മാം ധരയതീതി എന്നാണ് അര്ഥം. അതായത്  തന്നെ ധരിക്കുന്നത് എന്നര്ഥം.  ശ്രേഷ്ഠമായി നമ്മെ ധരിക്കുന്ന ദേവി ഇരിക്കുന്ന കുന്നായതുകൊണ്ട് തിരുമാന്ധാംകുന്ന്.

പാലക്കാട്  - തമിഴ് സാഹിത്യത്തിലെ പൊറെനാടും നേടുംപുറെയൂരും പാലക്കാടാണ്. പാറക്കാടാവണം പാലക്കാടായത് എന്നും പറയുന്നു.

കാലടി -  ശശലം എന്ന പേരായിരുന്നു ഇതിന് ആദ്യം ഉണ്ടായിരുന്നത്.  ശശലം എന്നാൽ  ശശേന പ്ലവേന ഗച്ഛതി എന്നര്ഥം. അതായത് വേഗത്തിൽ പോകുന്നത് എന്നര്ഥം. ശ്രീശങ്കരാചാര്യരുടെ അമ്മ മൂന്നു കിലോമീറ്റർ മാറി ഒഴുകിയിരുന്ന പൂര്ണാ നദിയിൽ കുളിച്ച് ഇല്ലപ്പറമ്പിൽ തന്നെ ഉള്ള കുലദേവനായ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദര്ശനം നടത്തുക പതിവായിരുന്നു.  ഒരു ദിവസം ക്ഷീണം താങ്ങാനാകാതെ തളര്ന്നു വീണു. ശങ്കരന്റെ പ്രാര്ഥനയിൽ മനമലിഞ്ഞ ശ്രീകൃഷ്ണൻ, ഉണ്ണീകാലടി വരയുന്നിടത്ത് നദി ഗതിആവും എന്ന്  വരം കൊടുത്തു.  ശങ്കരൻ തന്റെ ഇല്ലപ്പറമ്പിൽ കാലടി വരയുകയും പൂര്ണാനദി അന്നുമുതൽ ഗതിമാറി ഇല്ലപ്പറമ്പിലൂടെ ഒഴുകാനാരംഭിച്ചു. അങ്ങിനെ കാലടി വരഞ്ഞു നദി ഗതിമാറ്റിയ ഇടം ശശലം എന്ന പേരുമാറി കാലടി ആയി അറിയപ്പെടുകയും ചെയ്തു.

അമ്പലപ്പുഴ – അമ്പലപ്പുഴയുടെ പേര് അമ്പലത്തിൽ വിഗ്രഹം ഉറക്കാതെ വന്നപ്പോൾ നാറാണത്തു ഭ്രാന്തൻ താമ്പൂലം ചവച്ചു തുപ്പി അതിൽ വിഗ്രഹം ഉറപ്പിച്ചു അതുമായി ബന്ധപ്പെട്ടാണ് താമ്പൂലപ്പുഴയെന്ന പേരു വന്നത്.

ഇരിങ്ങാലക്കുട അഥവാ ഇരഞ്ഞാലകുട- കുലീപനി എന്ന ഋഷി അവിടെ തപസ്സു ചെയ്യുകയും യജ്ഞ പുരുഷൻ പ്രത്യക്ഷനായി അദ്ദേഹത്തിന്റെ അടുത്തിരിക്കുകയും അങ്ങിനെ ഇരുന്ന ആൾ കൂടെ  എന്നതിൽ നിന്ന് ഇരിങ്ങാലക്കുടയായി എന്നും ഐതിഹ്യം.  അതുപോലെ ഇളംകോവടികൾ ഇലംകോചേരൻ ഇവിടെ വസിച്ചു എന്നും ഇളംകോ ചേര ക്കൊടയാ3ണ് ഇരിങ്ങാലക്കുടയായതെന്നും പറയുന്നുണ്ട്.

ഏഴിമലൈ- എലിമലൈ അഥവാ സംസ്കൃതത്തിൽ മൂഷകശൈലം എന്നും പറയുന്നു.

വൈയ്കം വടക്കുംകൂർ വ്യാഘ്രപാദപുരം-  വ്യാഘ്രപാദർ തപസ് ചെയ്തതിനാൽ വ്യാഘ്രപാദപുരം എന്നും പിന്നീട് വടക്കുംകൂർ രാജവംശം ഭരിച്ചപ്പോൾ വടക്കുംകൂർ ആയും, തിരുവിതാംകൂറിന്റെ ഭാഗമായപ്പോൾ വൈയ്കം. ഇന്ന് വൈക്കം എന്ന് പേരുവിളിക്കുന്നു.

നെടുമങ്ങാട് – ഇള വള്ളുവർ നാട്. ഈ നാട് വാണ അവസാന രാണി കോത. അതോടെ ഈ നാടിനു കൊക്കോതമംഗംല എന്ന പേരും വന്നു.

കോഴിക്കോട് -  കോയിൽ (കൊട്ടാരം) കോട്ടയാണ് കോഴിക്കാട് ആയതെന്നും തളിക്ഷേത്രത്തിൽ നിന്നും കോഴികൂവിയാൽ കേള്ക്കുന്നിടമാണ് കോഴിക്കോടായതെന്നും കേള്ക്കുന്നു.
കൊട്ടിയൂർ- മലബാറിലെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ തൃച്ചെറുമന്ന് സ്ഥിതിചെയ്യുന്നത് കൊട്ടിയൂരാണ്. കൂടിയ ഊരാണ് കൊട്ടിയൂരായത്. ഉയര്ന്നത് എന്ന അര്ഥത്തിലാണ് കൊടിയ എന്ന പദം പ്രയോഗിച്ചിരിക്കുന്നത്.  ഇര്ന്ന ചൈതന്യവത്തായ പ്രദേശം എന്നാണി പ്രയോഗം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

ചാലക്കുടിപുഴ – പഴയ വേദപഠനശാലകളിൽ പ്രമുഖമായ മൂഴിക്കുളം ശാല പൂര്ണാ നദി അഥവാ ഇന്നത്തെ ചാലക്കുടിപുഴയുടെ തീരത്താണ്. പുഴയുടെ തീരത്ത് ശാലയും  കുടി അഥവാ വീടുകളും ഉണ്ടായിരുന്നതിൽ നിന്നാണ് ശാലൈകുടി എന്ന പേര് പൂര്ണാനദിയ്ക് ലഭിക്കുന്നതും കാലാന്തരത്തിൽ അത് ലോപിച്ച് ചാലക്കുടിപ്പുഴ ആയി എന്നും ചരിത്രം പറയുന്നു.

കുട്ടനാട് – ചുട്ടനാട് ആണ് കുട്ടനാട് ആയത് എന്ന് പറയുന്നു. പ്രസിദ്ധമായ ഖാണ്ഡവവനം ഈ പ്രദേശത്തായിരുന്നു എന്നാണ് പറയുന്നത്. ഖാണ്ഡവും ചുട്ട നാട് പിന്നീട് കുട്ടനാടായി പരിണമിച്ചു.  ഇപ്പോഴും ആഴമേറിയ കുഴികൾ എടുക്കുമ്പോൾ കരിഞ്ഞ മരക്കഷണങ്ങൾ ലഭിക്കാറുണ്ട്. ഇവയെ കണ്ടാമരം അഥവാ ഖാണ്ഡവവനത്തിലെ മരം  എന്നാണ് പറയുക

മണ്ണാറശ്ശാല -പണ്ട് ശ്രീ പരശുരാമൻ പരദേശങ്ങളിൽ നിന്നും ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തിൽ താമസിപ്പിച്ച കഥ നമുക്ക് അറിയുമല്ലോ. എന്നാൽ അന്ന് കേരളത്തിൽ മുഴുവനും ഓരുവെള്ളമായിരുന്നു. മുഴുവനും പാമ്പുകളുടെ ശല്യവും. ഈ രണ്ടുകാരണങ്ങൾ കൊണ്ട് വന്ന ബ്രാഹ്മണരിൽ ഭൂരിഭാഗവും തിരിച്ചു പോയി. അങ്ങനെ വിഷണ്ണനായ പരശുരാമൻ തന്റെ ഗുരുവായ ശ്രീ പരമേശ്വരനെ  കണ്ടു കാര്യം പറഞ്ഞു. സർപ്പരാജാവായ വാസുകിയെ കണ്ടു പറഞ്ഞാൽ പ്രശ്ന പരിഹാരം ഉണ്ടാവും എന്ന് പരമശിവൻ പറഞ്ഞതനുസരിച്ച് മഹർഷി വാസുകിയുടെ അടുത്തെത്തി. വാസുകി തന്റെ കഴിവുകൊണ്ട് വെള്ളത്തിലെ ലവണരസം മുഴുവനും ആകർഷിച്ചു സമുദ്രത്തിലാക്കുകയും സര്പ്പങ്ങളോട് പൊത്തുകളിലും മനുഷ്യവാസം അധികമില്ലാത്ത സ്ഥലങ്ങളിലും താമസിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു. എങ്കിലും സർപ്പങ്ങളുടെ ബാഹുല്യം നിമിത്തമുള്ള അധിക പ്രശ്നങ്ങൾ വരാതിരിക്കാൻ ഓരോ കുടുംബവും ഒരു കാവുണ്ടാക്കി സര്പ്പങ്ങൾക്ക് വാസസ്ഥാനം ഒരുക്കണം എന്നും, അവയെ ദൈവങ്ങളെ പോലെ ബഹുമാനിക്കുകയും വേണം എന്നാവശ്യപ്പെട്ടു. അപ്രകാരം ഓരോ വീട്ടിലും കാവുണ്ടായി. പിന്നീട് പരശുരാമൻ കേരളത്തിൽ ഇപ്പോൾ മണ്ണാറ  ശാല എന്നറിയപ്പെടുന്ന സ്ഥലത്ത് തപസ്സു ചെയ്ത ശേഷം അവിടെ നാഗരാജാവിനെയും നാഗ്യക്ഷിയെയും പ്രതിഷ്ടിച്ചു  പരദേശ പര്യടനത്തിനു പോയി. അവിടെ നോക്കി നടത്താൻ ഒരു ബ്രാഹ്മണ കുടുംബത്തെ എല്പ്പിക്കുകയും ചെയ്തു.
ഖാണ്ഡവ ദഹന സമയത്ത് ഈ കാവിലെക്കും തീ പടർന്നു. സർപ്പങ്ങൾ എല്ലാം ചൂടുകാരണം കഷ്ടപ്പെടാൻ തുടങ്ങി. അന്നേരം ആ ഇല്ലത്തുണ്ടായിരുന്ന രണ്ടു അന്തർജനങ്ങൾ അവിടുത്തെ കുളത്തിൽ ഇറങ്ങി തീ കെടുന്നത്‌ വരെ വെള്ളം കോരിയൊഴിച്ച് മണ്ണ്  തണുപ്പിച്ചു സർപ്പങ്ങളെ രക്ഷിച്ചു. വെള്ളം കോരിയൊഴിച്ച് തണു പ്പിക്കവേ ഒരവസരത്തിൽ ഒരു അശരീരി കേട്ടു. മണ്ണാറി ഇനി മതി എന്നായിരുന്നു ആ അശരീരി. അങ്ങനെ മണ്ണ് ആറിയ ഇടമാണ് മണ്ണാറശാല. വാസുകിയാണ് മണ്ണാറി എന്ന് വിളിച്ചു പറഞ്ഞത് എന്നാണു വിശ്വാസം. (വിശദമായ കഥ ഐതീഹ്യമാലയിൽ ഉണ്ട്)

സുൽത്താൻ ബത്തേരി  - സുൽത്താൻ ബത്തെരി എന്ന പേര്  അവിടെയുള്ള ഗണപതിക്ഷേത്രം കാരണമാണ് വന്നത്. ആദ്യപേര്   ഗണപതിവട്ടം എന്നായിരുന്നു. ഒന്പതാം നൂറ്റാണ്ട് മുതൽ അവിടെ ഗണപതിക്ഷേത്രം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ടിപ്പുസൽത്താൻ അത് തകര്ത്ത് അതിന്റെ കല്ലുകൾ കോട്ട കെട്ടാൻ ഉപയോഗിച്ചിരുന്നു എന്നാണ് വായിച്ചിരിക്കുന്നത്.

ഇങ്ങിനെ കേരളത്തിലെ പ്രധാനസ്ഥലങ്ങളിലൂടെ ഒരു യാത്രപോയാൽ ഓരോ സ്ഥലങ്ങളും അവിടത്തെ പേരുകളും   ഐതിഹ്യങ്ങളും ചിലത് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴും നാം അതിനെ മറക്കുകയാണ് പതിവ്. ചരിത്രം പഠിക്കുമ്പോൾ ഇതുകൂടി നാം അറിഞ്ഞിരിക്കേണ്ടതാണ്.  ഇതെഴുതിതീര്ത്തത് ഒരുപാടു സുഹൃത്തുക്കളുടെ സഹായത്താലാണ് അതുകൊണ്ട് കടപ്പാട്  എല്ലാത്തിനും ആധാരമായ ദേവിയ്കായി  സമര്പ്പിക്കുന്നു. ഹരിഓം

ഇന്നലെകളുടെ നേർക്കാഴ്ചകൾ  fb ഗ്രൂപ്പിൽ കൃഷ്ണകുമാർ എഴുതിയ ലേഖനം .മാന്യ വായനക്കാരുടെ അഭിപ്രായങ്ങൾ fb പോസ്റ്റിൽ രേഖപ്പെടുത്തുക .

fb Link https://m.facebook.com/groups/450064555118899?view=permalink&id=573034006155286

ലവ്ജിഹാദ്

മലയാളത്തിന്റെ മാധവിക്കുട്ടിയിൽ നിന്നും കലാസുറയ്യയ്യിലേക്ക് കമല എങ്ങനെ സുരയ്യയായി ?                  - ലീലാ മേനോൻ-------------------------------എനിക്ക്‌ കമലാദാസ്‌ എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്‍ സാധ്യമല്ല. അതിന്‌ കാരണം കമല എനിക്ക്‌ തന്ന ഒരു മോതിരമാണ്‌. ദിവസവും വലതുകയ്യിലെ മോതിരവിരലില്‍ ഞാനാമോതിരം ഇടുമ്പോള്‍ കമലയുടെ സുന്ദരമായ വിശാലനയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തും. കമലയെ ഞാന്‍ പരിചയപ്പെട്ടത്‌ കമല മതം മാറി മുസ്ലിമായതിന്‌ ശേഷമാണ്‌. മാധവിക്കുട്ടിയുടെ ചെറുകഥകളില്‍ കൂടിയും ഫെമിനയിലെയും ഈവ്സ്‌ വീക്കിലിയിലെ ഇംഗ്ലീഷ്‌ കവിതകളില്‍ കൂടിയും നീര്‍മാതളം പൂത്തപ്പോള്‍ എന്ന മനോഹരമായ പുസ്തകത്തില്‍ കൂടിയും മാധവിക്കുട്ടി എന്ന കമലാദാസ്‌ ലോകത്തിലെമ്പാടുമുള്ളവര്‍ക്കെന്ന പോലെ എനിക്കും സുപരിചിതയായിരുന്നു.കമല മതം മാറുന്നു എന്ന്‌ പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ്‌ മുസ്ലിമായി മതം മാറി അബ്ദുള്‍സമദ്‌ സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന്‌ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ്‌ വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്ലാറ്റിലെത്തിയത്‌. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. കമലാ ദാസ്‌ അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത്‌ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌.കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍ -സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌.മൂന്ന്‌ ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ കമലയുടെ മറുപടി ഇങ്ങനെയായിരുന്നു”ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്‌, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍”.കമലയെപ്പോലെ ഇത്ര നിഷ്കളങ്കയായ, പരിശുദ്ധഹൃദയയായ, സ്നേഹമയിയായ, കുസൃതിയായ, മനോഹരമായ പുഞ്ചിരിയും ആകര്‍ഷകമായ പൊട്ടിച്ചിരിയുമുള്ള സ്ത്രീകളെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്‍സ്‌ ഓഫ്‌ ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്‍ കഴിവുമുള്ള കമലം എന്റെ ദൃഷ്ടിയില്‍ ഒരു ‘ജീനിയസ്‌’ ആയിരുന്നു.കമല പത്താംക്ലാസ്‌ പാസ്സായിരുന്നില്ല. ആദ്യം പഠിച്ചിരുന്നത്‌ കല്‍ക്കട്ടയിലായിരുന്നു. കമല പറയാറുള്ളത്‌ താന്‍ മൂന്ന്‌ ഭാഷകള്‍ സംസാരിക്കുമെന്നും രണ്ട്‌ ഭാഷയില്‍ എഴുതുമെന്നും ഒരു ഭാഷയില്‍ സ്വപ്നം കാണും എന്നുമായിരുന്നു. ഇത്ര കുറച്ച്‌ പദസമ്പത്ത്‌ വച്ച്‌ ഇത്ര മനോഹരമായി ഇംഗ്ലീഷിലും മലയാളത്തിലും ഭാഷ കൈകാര്യം ചെയ്തതായിരുന്നു കമലയെ എന്റെ ആരാധനാപാത്രമാക്കിയത്‌. കമലയും ഞാനും കൂടി ചെലവഴിച്ച പല നിമിഷങ്ങളും ഇപ്പോഴും എന്റെ മനസ്സില്‍ മിന്നി മറയും. ഒരിക്കല്‍ കമല എന്നോട്‌ സുഗതകുമാരിയുടെ അനുജത്തി സുജാതാദേവിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ സുജാതയെ വിളിച്ച്‌ കമലയ്ക്ക്‌ കാണണമെന്നാഗ്രഹമുണ്ട്‌ എന്നു പറഞ്ഞപ്പോള്‍ പിറ്റേദിവസം വരാം എന്ന്‌ വാഗ്ദാനം ചെയ്തു. സുജാത വരുമ്പോള്‍ ഞാനും കമലയുടെ അടുത്തുണ്ടായിരുന്നു. വാതില്‍കടന്ന്‌ നടന്നുവരുന്ന സുന്ദരിയായ സുജാതയെ നോക്കി കമലം പറഞ്ഞു- “എന്താ സുജാതേ നിലാവൊഴുകി വരുന്ന പോലെയാണല്ലോ വരുന്നത്‌” എന്ന്‌. ഇപ്രകാരം സന്ദര്‍ഭാനുസരണം സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന നിമിഷകവി വിഭാഗത്തില്‍പ്പെട്ട പ്രതിഭാശാലിയായിരുന്നു കമല. വിധവയായ, മൂന്ന്‌ ആണ്‍മക്കളും ചെറുമക്കളുമുള്ള ഒരു അറുപത്തഞ്ചുകാരി സ്വന്തം മകനേക്കാള്‍ ഇളപ്പമുള്ള ഒരു അന്യമതസ്ഥനുമായി പ്രണയത്തിലായി വിവാഹം ചെയ്യാന്‍പോകുന്നു എന്ന വാര്‍ത്ത കേട്ട്‌ പരമേശ്വര്‍ജി പറഞ്ഞത്‌ “ഗോഡ്‌ ഹെല്‍പ്‌ ഇസ്ലാം” എന്നായിരുന്നു എന്ന്‌ ഞാന്‍ ഓര്‍ക്കുന്നു. സ്വസമുദായത്തിന്റെ തീവ്രമായ എതിര്‍പ്പിനെ അവഗണിച്ച്‌ കമല പര്‍ദ്ദ ധരിച്ച്‌ മൊബെയില്‍ഫോണ്‍ കഴുത്തില്‍ കൂടി ഒരു വെള്ളിമാലയില്‍ കോര്‍ത്തിട്ട്‌ ഉലാത്തുന്നത്‌ ഞാന്‍ കണ്ടു. “സമദാനി മനോഹരമായി ഗസല്‍ പാടും. ഈ മൊബെയിലില്‍ക്കൂടി എന്നെ പാടികേള്‍പ്പിക്കും. അതിനാലാണ്‌ ഞാന്‍ ഇത്‌ ഇങ്ങനെ കൊണ്ടുനടക്കുന്നത്‌” എന്ന്‌ കമല പറഞ്ഞു. സമദാനിയാണ്‌ കമലയോട്‌ “നീ എന്റെ സുരയ്യ” ആണ്‌ എന്ന്‌ പറഞ്ഞ്‌ മോഹിപ്പിച്ച്‌ കമലയെ സുരയ്യ ആക്കിയത്‌.കമല മതം മാറിയ ദിവസം ഞാനും സുകുമാര്‍ അഴീക്കോടും കടമ്മനിട്ട രാമകൃഷ്ണനും എല്ലാം കമലയുടെ ഫ്ലാറ്റിലെത്തി. അന്ന്‌ ആ വീട്ടില്‍ മത്സ്യ മാംസാദികള്‍ പാകം ചെയ്തു. ഞാനും കടമ്മനിട്ടയും ഒരുമിച്ചാണ്‌ കമലയുടെ ഊണുമേശക്കരികിലിരുന്നതും സ്വാദിഷ്ട ഭക്ഷണം കഴിച്ചതും എന്ന്‌ ഞാന്‍ ഓര്‍ക്കുന്നു.അന്ന്‌ മുതല്‍ കമല കറുത്ത പര്‍ദ്ദയിട്ട്‌ സമൃദ്ധമായ തലമുടി ഹിജാബ്‌ കൊണ്ടുമൂടി, കണ്ണില്‍ സുറുമ എഴുതി കയ്യില്‍ മെയിലാഞ്ചി പുരട്ടി നടക്കാന്‍ തുടങ്ങി. മെയിലാഞ്ചി ഇടാന്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍നിന്ന്‌ ഒരു സ്ത്രീ വരുമായിരുന്നു. കമല സൗന്ദര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ സ്ഥിരമായി പോകുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഫേഷ്യല്‍ ചെയ്തത്‌ വളരെ ഇഷ്ടമായി എന്നു പറഞ്ഞ്‌ ബ്യൂട്ടീഷന്‌ തന്റെ കയ്യിലെ സ്വര്‍ണവള കമല ഊരി നല്‍കി. ദാനശീലയായ കമല പെട്ടെന്നുള്ള പ്രേരണയില്‍ ഇങ്ങനെ സാധനങ്ങള്‍കൊടുക്കുമായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ കമല തന്റെ കാര്‍ അവര്‍ക്ക്‌ നല്‍കിയത്‌ ചെറിയ കാറിലെ യാത്ര കുഞ്ഞിനെ അപകടപ്പെടുത്തിയാലോ എന്ന്‌ ഭയന്നായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭഛിദ്രം നടത്തി എന്നറിഞ്ഞപ്പോള്‍ കാര്‍ കൊടുത്തതില്‍ കമല പശ്ചാത്തപിയ്ക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.കമല സുരയ്യയായപ്പോള്‍ മത പ്രാര്‍ത്ഥനകളും നിസ്ക്കാരവും എല്ലാം ചെയ്യുന്നത്‌ പഠിപ്പിക്കാന്‍ കടവന്ത്രയിലെ ഒരു മൗലവി ഫ്ലാറ്റില്‍ വരുമായിരുന്നു. ഹിന്ദുമത വിശ്വാസികള്‍ ഉപദ്രവിച്ചാലോ എന്ന്‌ ഭയന്ന്‌ അവിടെ എന്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ഗാര്‍ഡുകളായി നിന്നു. പോലീസും സുരക്ഷിതത്വം നല്‍കിയിരുന്നു.പക്ഷേ, സമദാനി വിവാഹ വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറി. മന്ത്രി കുഞ്ഞാലിക്കുട്ടി, സമദാനി കമലയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന്‌ ചോദിച്ചപ്പോള്‍ അവര്‍ എഴുത്തുകാരിയല്ലേ? അത്‌ അവരുടെ ഭാവനയാണ്‌ എന്ന്‌ പറഞ്ഞു പരിഹസിക്കുകയാണ്‌ ചെയ്തത്‌. കമല സമദാനിയുടെ ആദ്യത്തെ സുരയ്യ ആയിരുന്നില്ല. അഷിത എന്ന എഴുത്തുകാരിയോടും ഇതേ വാചകം ഇദ്ദേഹം പറഞ്ഞെന്നും അവര്‍ അദ്ദേഹത്തെ വാതില്‍ ചൂണ്ടിക്കാണിച്ച്‌ പുറത്തുപോകാന്‍ പറഞ്ഞെന്നും അഷിത എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. പേടിച്ചിട്ടാണ്‌ കമല പര്‍ദ്ദയില്‍ തുടര്‍ന്നത്‌. കമല പൂനെയില്‍ ചെന്ന ശേഷം എന്നെ വിളിച്ച്‌ സന്തോഷത്തോടെ പറഞ്ഞത്‌ “ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ്‌ ധരിക്കുന്നത്‌, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്‌” എന്നാണ്‌. പക്ഷേ രണ്ട്‌ ദിവസം കഴിഞ്ഞ്‌ കണ്ണീര്‍തുളുമ്പുന്ന സ്വരത്തില്‍ കമല പറഞ്ഞു, “മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന്‌ എന്നെ ധരിപ്പിച്ചു” എന്ന്‌.പാവം കമല എന്നും വൃന്ദാവനത്തില്‍ കൃഷ്ണനെ കാത്തുകഴിയുന്ന വിരഹിണിയായ രാധയായിരുന്നു. കമലയുടെ ഇഷ്ടദേവന്‍ കൃഷ്ണനായിരുന്നു. ഞാനും എന്റെ സുഹൃത്ത്‌ ശാരദാ രാജീവനും അവരെ പൂനെയില്‍കാണാന്‍ പോയപ്പോള്‍ അവര്‍ ശാരദയെക്കൊണ്ട്‌ “കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..” എന്ന പാട്ട്‌ പാടിച്ചു. ഞങ്ങളോട്‌ ലളിതാസഹസ്രനാമം ചൊല്ലാനും അപേക്ഷിച്ചു. ഉറങ്ങുന്നതിന്‌ മുമ്പ്‌ പരിചാരിക അമ്മുവിനോട്‌ “നാരായണ നാരായണ” എന്ന്‌ ചൊല്ലാന്‍ പറയുമായിരുന്നു. മരിച്ചതും നാരായണ നാമം കേട്ടായിരുന്നു. കമല ഇസ്ലാം ആയശേഷം പറഞ്ഞതും “താന്‍ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടുപോന്നു” എന്നായിരുന്നു. അതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മൂന്ന്‌ ദിവസത്തിന്‌ ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കമലയുടെ ദൃഷ്ടി എന്നെ വിടാതെ പിന്തുടര്‍ന്നു, ഇപ്പോഴും പിന്തുടരുന്നു.ഒടുവില്‍ കമല മരിച്ചപ്പോള്‍ മൃതദേഹം ഘോഷയാത്രയായി പൂനെയില്‍ നിന്ന്‌ കൊണ്ടുവന്ന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചത്‌ മോനു നാലപ്പാട്ടിന്റെ നിര്‍ബന്ധം മൂലമായിരുന്നു. പൂനെയില്‍ ഹിന്ദുമതാചാര പ്രകാരം കര്‍മ്മങ്ങള്‍നടത്തി സംസ്ക്കാരം നടത്തുവാന്‍ ജയസൂര്യ ഏര്‍പ്പാട്‌ ചെയ്തിരുന്നതാണ്‌.മനസ്സില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചു. മരണത്തില്‍ പോലും അവര്‍ക്ക്‌ വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത്‌ പ്രാണഭയം മൂലമാണെന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം! എന്നു പറയാനാണ്‌ എനിക്ക്‌ തോന്നുന്നത്‌.ജന്മഭൂമി പത്രാധിപയും മാധവിക്കുട്ടിയുടെ പ്രിയസുഹൃത്തുമായിരുന്ന ലീലാമേനോന്‍


പത്രവാർത്ത : ജിഹാദിന്  മതം അനുവദനീയം ലൗ ജിഹാദ് മതം അനുവദനീയമെന്നു ഖുറേഷിയുടെ മൊഴി : റിക്രൂട്ട്‌മെന്റ് മുംബൈയില്‍ വച്ച്; മൊഴികളില്‍ കൂടുതല്‍ അറസ്റ്റിന് അന്വേഷണ സംഘം: മതം മാറ്റല്‍ സംഘങ്ങള്‍ ഇപ്പോളും സജീവം ഖുറേഷിയുടെ അറസ്റ്റ് ഐഎസ് ബന്ധത്തിന്റെ മുഖ്യകണ്ണികളിലേക്കെത്തിക്കുന്നു. ഐസിസിലേക്ക് മലയാളികളടക്കം 700 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അറസ്റ്റിലായ അര്‍ഷിദ് ഖുറേഷി. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വെച്ചാണ് മതപരിവര്‍ത്തനം നടത്തിയത്. രേഖകള്‍ തയ്യാറാക്കിയത് റിസ്വാന്‍ ആണെന്നും ഖുറേഷി മൊഴിയില്‍ പറയുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കാസര്‍കോട് നിന്ന് കാണാതായ അഷ്ഹാഖ് അടക്കം 3 പേര്‍ കൂടി കേസില്‍ പ്രതികളാകും. ഐസിസിസുമായി ബന്ധിപ്പിക്കുന്നതിന് ഇവരും പ്രവര്‍ത്തിച്ചതായാണ് വിവരം.മതപരിവര്‍ത്തനത്തിന് ഖുറേഷി പണം വാങ്ങിയോ എന്ന കാര്യവും നിര്‍ബന്ധിത മതപരിവര്‍ത്തനമാണോ നടത്തിയതെന്നും തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മതംമാറ്റം നടത്തിയവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി സംശയിക്കുന്നു.ഖുറേഷിയുടെ സുഹൃത്ത് റിസ്വാന്‍ ഖാനും കേസില്‍ അറസ്റ്റിലായിരുന്നു. റിസ്വാന്‍ ഖാന്‍ ഒട്ടേറെ പേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിയ്ക്കുന്ന വിവരമെന്നും റിപ്പോര്‍ട്ടുണ്ട്.മതപരിവര്‍ത്തനം നടത്തുന്നതിന് പ്രതിഫലമായി പണം നല്‍കുന്നുണ്ടോ എന്നും നല്‍കുന്നുണ്ടെങ്കില്‍ തന്നെ എവിടെ നിന്നാണ് വരുന്നത് എന്നും പോലീസ് പരിശോധിയ്ക്കുന്നുണ്ട്. ഈ പണം എന്ത് കാര്യത്തിനാണ് ചെലവഴിയ്ക്കുന്നതെന്നും അന്വേഷിയ്ക്കുന്നുണ്ട്. റിസ്വാന്റേയും ഖുറേഷിയുടേയും ബാങ്ക് അക്കൗണ്ടുകളും പരിശോധിയ്ക്കുംരാജ്യത്ത് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും മതപരിവര്‍ത്തനം നടത്തിയെത്തുന്നവരെയാണ് പ്രധാനമായും ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. അതേസമയം കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ ഖുറേഷിയും തയ്യാറായിട്ടില്ല. താന്‍ ആദ്യമായാണ് കേരളത്തില്‍ എത്തുന്നതെന്ന് ഖുറേഷി മൊഴി നല്‍കിയിട്ടുണ്ട്. ഐഎസ് ബന്ധം സംശയിക്കുന്ന 6 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഖുറേഷിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് സ്വദേശി അഷ്ഫാഖിനെയും പോലീസ് പ്രതിയാക്കും. ലവ് ജിഹാദിന്റെ ഇരകൾ  അനൂജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു...ഇപ്പോഴിതാ രേണുകയും...മഹാരാജാസ് കോളേജിൽ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിരുന്നു അനുജ. സിവിൽ സർവീസ് എഴുതാൻ തയ്യാറെടുത്തിരുന്ന പെൺകുട്ടി.. അവൾ ചെയ്ത ഒരേ ഒരു തെറ്റ് ഖലീമിനെ പ്രണയിച്ചതാണ്. തൃശൂരിൽ വാടകക്ക് മുറിയെടുത്തു ഒരുമിച്ചു താമസം തുടങ്ങി. ശേഷം കാണുന്നത്, തല മുണ്ഡനം ചെയ്ത്, തൂങ്ങി നിൽക്കുന്ന അനൂജയെ ആണ്.. ഇതിനും മുൻപും ഖലീം മതം പരിവർത്തനം നടത്തിയിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്..2014 ഫെബ്രുവരി 14നു ആണ് 16വയസ്സുകാരി അനഘയെ, അബ്ദു റഹ്‌മാൻ എന്ന സമാധാന മതക്കാരൻ കൊലപ്പെടുത്തിയത്... വയനാട്ടിലെ ഒരു ടാക്സി ഡ്രൈവറുടെ മകളായിരുന്നു അനഘ.. പ്രണയദിനം ആഘോഷിക്കാൻ ഗുണ്ടൽപ്പെട്ട് പോയതാണ് ഇരുവരും. വിവാഹം ചെയ്യാൻ അനഘ നിർബന്ധിച്ചതോടെ, പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുക ആയിരുന്നു അബ്ദു റഹ്‌മാൻ...രാജേശ്വരി അഥവാ രേണുക..ഇസ്ലാം മതം സ്വീകരിച്ചു..റഹീന ഭാനു എന്ന് പേരുമാറ്റി..എന്നിട്ട് മുഹമ്മദ് സക്കറിയയെ വിവാഹം ചെയ്തു..ഇതാ ഇന്നവളും നമ്മുടെ മുന്നിൽ തൂങ്ങിയാടുന്നു..2006 മുതൽ 2009 വരെയുള്ള കണക്കനുസരിച്ച്🎯തിരുവനന്തപ്പുരത്തു 216 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 26... 🎯കൊല്ലത്തു 98 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 34.🎯ആലപ്പുഴയിൽ 78 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 22.🎯പത്തനംതിട്ടയിൽ 87 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 36.🎯ഇടുക്കിയിൽ 156 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 18.🎯കോട്ടയത്തു 116 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 46.🎯എറണാകുളത്തു 228, സംഭവങ്ങൾ അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 52.🎯തൃശൂരിൽ 102 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 41.🎯പാലക്കാട് 111 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 19.🎯മലപ്പുറത്ത് 412 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 88.🎯കോഴിക്കോട് 364 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 92.🎯കണ്ണൂർ 312 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 106.🎯കാസർഗോഡ് 586 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 123.ഇതല്ലാതെയാണ്, മതം മാറ്റലും , നാട് കടത്തലും, തീവ്രവാദ സംഘടനയിൽ ചേർക്കലും...
മുസ്ലിം കൂട്ടുകാരികൾ : ജിഹാദികളുടെ മറ്റൊരായുധം ഹിന്ദു പെൺകുട്ടികളെ മതം മാറ്റാൻ  പ്രേരിപ്പിക്കുന്നത് കൂട്ടുകാരികളായ മുസ്ലിം പെൺകുട്ടികൾ തന്നെയെന്നു ഒട്ടേറെ തെളിവുകൾ പറയുന്നു. ലവ് ജിഹാദിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് കൂടെ പഠിക്കുന്നതും അല്ലാത്തതുമായ  മുസ്‌ലിം സ്ത്രീകൾ. സുഹൃത്തുക്കളുടെ പൂർണവിവരങ്ങളും ഫോൺ നമ്പറുമൊക്കെ കൊടുത്തു കൂട്ടുകാരികളെ ജിഹാദികളുടെ വലയിൽ പെടുത്താൻ സഹായിക്കുന്നത് ഏറ്റവും അടുത്ത സുഹൃത്തുക്കളായി ഭാവിച്ചു നടക്കുന്ന ഇവരാണത്രെ.എന്റെ ഒരു അടുത്ത സുഹൃത്തിന്റെ മകളുടെ ഒരനുഭവം പറയാം. എറണാകുളം കുസാറ്റിൽ എഞ്ചിനീറിംഗിന് പഠിക്കുന്ന ഈ കുട്ടിയുടെ പിറകെ കഴിഞ്ഞ 6-7 മാസങ്ങളായി ഒരു മുസ്ലിം പയ്യൻ നടക്കുന്നു. ഇമെയിൽ വഴിയും SMS-Whatsapp വഴിയും സന്ദേശങ്ങൾ അയക്കുക, ഈ കുട്ടി പോകുന്നിടത്തൊക്കെ  കാത്തു നിൽക്കുക, തുടങ്ങി നിരന്തരം പെൺകുട്ടിയെ ഫോളോ ചെയ്തു കൊണ്ടേയിരുന്നു. ഒപ്പം ക്ലാസ്സിലെ മുസ്ലിം പെൺകുട്ടികൾ വഴി നിരന്തരം സമ്മർദ്ദങ്ങളും. കുറെ നാളായില്ലേ അവൻ നിന്റെ പിന്നാലെ നടക്കുന്നു, അവനോട് മിണ്ടിയാൽ എന്താ കുഴപ്പം തുടങ്ങി പല തരത്തിലും കുട്ടിയെ മാനസികമായി സമ്മർദ്ദത്തിലാക്കി.പെൺകുട്ടി ഒരു അനുകൂല മറുപടിയും കൊടുക്കാത്തത് കൊണ്ട് അവനെ പിന്നെ കണ്ടേയില്ല, എന്നാൽ ഒരു മാസത്തിനുള്ളിൽ മറ്റൊരു മുസ്ലിം പയ്യൻ പ്രത്യക്ഷപ്പെട്ടു, മറ്റവനെ പോലെ തന്നെ നിരന്തരം ശല്യവും തുടങ്ങി.ഗതികെട്ടു കുട്ടി കാര്യങ്ങൾ അച്ഛനോട് പറഞ്ഞു. അച്ഛൻ പ്രിൻസിപ്പാളിനെ കണ്ടു കാര്യങ്ങൾ വിശദമാക്കുകയും തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്, ഇത്രയും നാൾ അവനു വേണ്ട എല്ലാ സഹായവും ചെയ്തത് കൂടെ നടക്കുന്ന ഏറ്റവും നല്ല സുഹൃത്തുക്കൾ തന്നെയാണ് എന്നതാണ്. ഈ കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ലവ് ജിഹാദ് ഗ്രൂപ്പിന് നൽകിയത് ഇവരാണത്രെ.കൂട്ടുകാരികളെ ചതിച്ചു എന്നും പറഞ്ഞ് ആ മുസ്ലിം പെൺകുട്ടികൾ ഇവളോട് ഇപ്പൊ മിണ്ടാറുമില്ലത്രേ. അറിയുക നമ്മുടെ പെൺകുട്ടികൾ കടന്നു പോകുന്നത് വളരെ വലിയ സമ്മർദ്ദങ്ങളിലൂടെയാണ്. അതിലേറെ വലിയ വലിയ പ്രലോഭനങ്ങളിലൂടെയും.അതി വിശാലമനസ്ക്കരായ അച്ഛനമ്മമാർ യാഥാർഥ്യം മനസ്സിലാക്കുന്നത് മകൾ സിറിയയിലോ യമനിലോ ഉള്ള കാമ ഭ്രാന്തൻമാരുടെ അടുക്കൽ എത്തിയതിനു ശേഷം മാത്രമാണ്. കഞ്ചാവ് കടത്താനും ആയുധങ്ങൾ കടത്താനും കണ്ട മുക്രിയുടെ കാമ ഭ്രാന്ത് തീർക്കാനും നമ്മുടെ മക്കളെ ഉപയോഗിക്കുന്നു എന്ന അതി ഭീകരമായ അവസ്ഥ നമ്മൾ തിരിച്ചറിയേണ്ടതാണ്.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 6,000 ത്തോളം കുട്ടികളാണ് കേരളത്തിൽ നിന്നു മാത്രമായി മതം മാറ്റപെട്ടത്. ഇതിൽ പകുതിയിലധികം പേരും എവിടെയാണെന്ന് സ്വന്തം മാതാപിതാക്കൾക്കു പോലും അറിയില്ല. ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ ലിസ്റ്റും ഏകദേശം ഇത്രതന്നെ വരുമത്രെ. മുസ്‌ലിം ചെറുപ്പക്കാരുടെ കൂടെ സ്വന്തം കുഞ്ഞുങ്ങളെയും കൂട്ടി വരെ ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണവും ഒട്ടേറെ ഉണ്ടത്രേ.എന്തു പറ്റി നമ്മുടെ കുട്ടികൾക്ക് ? ആർക്കും എന്തും തോന്നിയത് പോലെ ചെയ്യാവുന്നത്ര പാവങ്ങളും കഴിവില്ലാത്തവരുമായിപ്പോയോ ഹിന്ദു സ്ത്രീകൾ ?കുട്ടികളെ കൂട്ടിലടച്ച്‌ പരസ്യമായി തീ കൊടുത്തു കൊല്ലുക, സ്ത്രീകളെ നഗ്നരാക്കി കവലകളിൽ കച്ചവടം നടത്തുക, കുരുന്നുകളെയും സ്ത്രീകളെയും ജീവനോടെ കുഴിച്ചു മൂടുക തുടങ്ങിയ പ്രാകൃത സമ്പ്രദായങ്ങളോട് താല്പര്യം കാണിക്കുന്നവർ ജീവിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നു നമ്മൾ തിരിച്ചറിയുക.കുറച്ചു നേരമെങ്കിലും ടിവി-സീരിയൽ ഓഫ് ചെയ്ത് തന്റെ മകൻ അല്ലെങ്കിൽ മകൾ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക. തെറ്റിലേക്ക്‌ പോകാതെ അവരെ നല്ല വഴിയിലേക്കു നയിക്കാൻ സഹായിക്കുക. അവരുടെ ഏറ്റവും നല്ല ഫ്രണ്ട്‌ അച്ഛനും അമ്മയുമാവട്ടെ.!
മതം മാറ്റത്തിന്  ജിഹാദി തന്ത്രങ്ങൾ  പ്രേമം നടിച്ച് വശീകരിക്കുക, വിവാഹം കഴിക്കണമെങ്കിൽ മതം മാറണം, അതിനു മുന്നേ ഇസ്ലാമിനേ കുറിച്ച് പഠിക്കണം എന്നും പറഞ്ഞ് നിഗൂഢ മതപഠനകേന്ദ്രങ്ങളിലെത്തിക്കുക.. രക്ഷിതാക്കൾ ഹേബിയസ് കോർപ്പസ് കൊടുക്കുമ്പോ പർദ്ദാധാരികളടങ്ങുന്ന വൻ സംഘത്തോടൊപ്പം കോടതിയിലെത്തി സ്വന്തം ഇഷ്ടപ്കാരമാണ് പോവുന്നത് എന്ന് പറയുക.. ഒരേ എസ്കോർട്ടേഴ്സും വക്കീലന്മാരും ഇത്തരത്തിലേ എല്ലാ കേസിലും പെംൺകുട്ടികൾക്ക് വേണ്ടി ഹാജരാവുക.. പലപ്പോഴും പിന്നീട് ഈ പെൺകുട്ടികളേ ആദ്യം പ്രേമിച്ച ആളിനു പകരം വേറേ ആരെങ്കിലും, ഒരു മുൻ പരിചയവുമില്ലാത്ത, അധികവും ഇതുപോലേ മതം മാറിയവരോ, രണ്ടാം കല്യാണ ക്കാരോ വിവാഹം കഴിച്ചതായി അറിയുക.. പിന്നീട് കുറേകാലം രക്ഷിതാക്കളോട് ഒരു ബന്ധവും പുലർത്താത്ത ഇവർ സ്ഥിരമായി മിസ്സിങ്ങ് ആവുക..

ഇതേ പാറ്റേണിൽ അനവധി കേസുകളുണ്ട്.. അതിനേ ലവ് ജിഹാദെന്ന് ജനറലൈസ് ചെയ്ത് പേരിട്ട് വിളിക്കുന്ന റിപ്പോർട്ടുകളുമായി ആദ്യം രംഗത്ത് വന്നത് കലാകൌമുദിയും കേരള കൌമുദിയും ആണ്... അന്ന് അവരേയും, ആ വാർത്ത ഏറ്റു പിടിച്ച് ചർച്ചയാക്കിയ സംഘപരിവാറിനേയും കേരളത്തിലേ പൊതുബോധ നിർമ്മാണ ബുജികൾ പറയാത്ത വിമർശനങ്ങളില്ല.. ഇന്നിപ്പോ വളരേ വ്യക്തമായിക്കൊണടിരിക്കുകയാണ് ഈ കാണാതായ പലരും 'ജിഹാദിനു' പോയവർ തന്നേയായിരുന്നു എന്ന്..
  പ്രതിരോധ നടപടികൾ*ലവ്ജിഹാദ് എന്ന സത്യം നമ്മുടെ മുന്നില്‍ പല്ലിളിച്ചു നില്‍ക്കുമ്പോള്‍ ഇതിനെ ചെറുക്കാന്‍ ഹൈന്ദവര്‍ എന്ന നിലയ്ക്ക് നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?*
🎯ആഴ്ചയില്‍ കൃത്യമായ ഒരു ദിവസം സകുടുംബം ക്ഷേത്ര ദര്‍ശനം നടത്തുക.
🎯സന്ധ്യക്ക്‌ വിളക്ക് വയ്ക്കലും, നാമജപവും ശീലമാക്കുക. കുട്ടികളെയും അതിന്റെ ഭാഗം ആക്കുക.
🎯ആഴ്ചയില്‍ ഒരു മണികൂര്‍ ഗീത ക്ലാസ്സിനോ അത് പോലെയുള്ള ഹൈന്ദവ മതസംബന്ധിയായ ക്ലാസ്സുകൾക്കോ കുട്ടികളെ വിടുക.
🎯മറ്റു മതങ്ങളെക്കാള്‍ എന്ത് കൊണ്ട് നമ്മുടെ മതവിശ്വാസം ഉയര്‍ന്നതാണ് എന്ന് നമ്മുടെ കുട്ടികളെ പറഞ്ഞു മനസിലാക്കുക. അവരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുക. അതിനു കഴിയുന്നില്ല എങ്കില്‍ മതപ്രഭാഷണങ്ങള്‍, ഫേസ്ബുക്ക്‌ പോസ്റ്റുകള്‍ എന്നിവയില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊള്ളുക.
🎯കുട്ടികളുടെ സൗഹൃദ വലയത്തില്‍ എപ്പോളും ഒരു കണ്ണുണ്ടായിരിക്കണം. ഏറ്റവും അടുത്ത സൗഹൃദ വലയത്തില്‍ അന്യ മതസ്ഥര്‍/നിരീശ്വരവാദികള്‍ തുടങ്ങിയവരെ കഴിവതും നിരുൽസാഹപ്പെടുത്തുക.
🎯ഒരു കാരണവശാലും അന്യമതസ്ഥരായ സുഹൃത്തുക്കളോട് നിങ്ങളുടെയോ, അവരുടെയോ മതസംബന്ധമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടരുത് എന്ന് കര്‍ശനമായി വിലക്കുക. അവര്‍ അങ്ങനെ തുനിയുന്ന പക്ഷം വ്യക്തമായി അനിഷ്ടം പ്രകടിപ്പിക്കാന്‍ പഠിപ്പിക്കുക.
🎯ഹിന്ദുമതത്തെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കുന്ന "സത്യാന്വേഷി" ആയ അന്യമതസ്ഥനോ, നിരീശ്വരവാദിയോ ആയ സുഹൃത്തിനോട്‌ അവരുടെ സംശയങ്ങള്‍ പുറത്തു വാങ്ങാന്‍കിട്ടുന്ന ഹിന്ദുമത സംബന്ധമായ പുസ്തകങ്ങള്‍, അവയുടെ വ്യാഖ്യാനങ്ങള്‍, എന്നിവ വായിച്ചു തീര്‍ക്കാന്‍ ആവശ്യപ്പെടുക. പിന്നെയും തീരാത്ത സംശയങ്ങള്‍ തീര്‍ക്കാന്‍ ഏതെങ്കിലും ഹിന്ദു മതപണ്ഡിതനെ സമീപിക്കാന്‍ പറയുക. (ഈ സംശയം ചോദിക്കല്‍ നമ്മളെ ആശയ കുഴപ്പത്തിലാക്കുന്നതിന്‍റെ ആദ്യ പടി ആണെന്ന്നു മനസിലാക്കുക).
🎯പെട്ടെന്ന് മറ്റൊരു മതത്തോടു കാണിക്കുന്ന അസ്വാഭാവികമായ താല്പര്യം സ്വന്തം മതവിഷയങ്ങളില്‍ ഉള്ള താല്പര്യകുറവ് എന്നിവ കണ്ടാല്‍ തുടക്കത്തില്‍ തന്നെ കുട്ടിയോട് തുറന്നു സംസാരിക്കുക. ആവശ്യം എങ്കില്‍ നല്ലൊരു വിദഗ്ദ്ധനെ കൊണ്ട് കൗൺസിലിംഗ് കൊടുക്കുക.
🎯എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന ഹൈന്ദവ സംസ്കാരത്തെപ്പറ്റി പഠിപ്പിക്കുന്നതിനൊപ്പം തന്നെ ഇന്നത്തെ കാലത്ത് മതപരിവര്‍ത്തനത്തിനുള്ള ആസൂത്രിത ശ്രമങ്ങളെപ്പറ്റിയും  കുട്ടികളെ ബോധവാന്മാർ ആക്കുക. അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം പോലുള്ളവയെ തികഞ്ഞ മര്യാദയോടെ ഒഴിവാക്കുവാനും പഠിപ്പിക്കുക.
*ഹിന്ദുവും മുസ്ലിമും സഹോദരങ്ങളായി കഴിഞ്ഞ ഒരു ബാല്യം നമ്മുടെ കണ്മുന്നില്‍ ഉണ്ട്. പക്ഷെ എനിക്ക് എന്‍റെ വിശ്വാസങ്ങള്‍ വലുതാണ്. എന്‍റെ കുട്ടികള്‍ വലുതാണ്. ഇനി ഒരു നിമിഷ ഫാത്തിമ ഉണ്ടാകാതിരിക്കട്ടെ. ജിഹാദികള്‍ക്ക് കടിച്ചു കീറാനുള്ളതല്ല നമ്മുടെ കുട്ടികള്‍ എന്ന് ഉറക്കെ പറയാന്‍ ഓരോ ഹിന്ദുവിനും കഴിയട്ടെ.*
പരിഹാരം : ഹിന്ദു ധര്മത്തെക്കുറിച്ചു ബാല്യം മുതൽ തന്നെ കുട്ടികളെ പഠിപ്പിക്കുക..അതിനായി ധര്മ പാഠശാല വിദ്യാഭ്യാസം ഹിന്ദു സമൂഹത്തിൽ ആരംഭിക്കുക 
കടപ്പാട്‌ : സോഷിയൽ  മീഡിയ 

Saturday, 9 July 2016

ആര്യ- ദ്രാവിഡ വാദം: ഒരു കെട്ടുകഥ

ആര്യൻഅധിനിവേശംകെട്ടിച്ചമച്ചനുണകഥ


മൂന്ന് ലക്ഷത്തിൽ പരം വർഷങ്ങൾക്കു മുമ്പ്  തന്നെ ദക്ഷിണ ഭാരതം  ഉൾപ്പടെയുള്ള ഭാരതത്തിൽ ആദിമ മനുഷ്യർ നിവസിച്ചിരുന്നു എന്ന്  ഭൂ  ഗർഭ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ദക്ഷിണ പൂർവെഷ്യയിൽ ദക്ഷിണ ഭാരത ത്തിന്റെ  സ്വാധീനം ഉണ്ടായിരുന്നതായി PEOPLE OF INDIA  - HERBERT RISELY പറയുന്നു.

 ശ്രീകൃഷ്ണന്റെ കാലത്ത്  തന്നെ 3 പ്രധാന വംശങ്ങൾ പ്രസിദ്ധി നേടി (പാഞ്ചാ ലർ,  പൌരവർ, യാദവർ)  ഉത്തര പാഞ്ചാലം സുദാസന്റെ കാലത്ത് ശക്തി പ്രാപിച്ചു. പിന്നീട്  രണ്ടു തലമുറയ്ക്ക്  ശേഷം വന്ന ദ്രുപദൻ  പ്രസിദ്ധനായി. ദക്ഷിണ പാഞ്ചാലത്തിലെ ബ്രഹ്മദത്തൻ വേദങ്ങളുടെ പ്രചാരകനായി. സംവർണ്ണൻ എന്ന പുരുവംശജൻ പാഞ്ചലരാൽ തോല്പ്പിക്കപ്പെട്ടൂ. എങ്കിലും വസിഷ്ഠ സഹായത്താൽ രാജ്യം പുനസ്ഥാപിച്ചു. സംവർണ്ണ പുത്രൻ കുരൂ ഏറെ പ്രസിദ്ധനായി. പിന്നീട്  പ്രദീപന്റെ കാലത്ത്  കുരുക്കൾ ശക്തി പ്രാപിച്ചു. പിന്നെ ശാന്തനു, ഭീഷ്മർ, ചിത്രാംഗതൻ ,വിചിത്രവീരൻ, ധൃത രാഷ്ട്രർ, പാണ്ഡു , യുധിഷ്ടിരൻ......

ഇക്കാലത്ത്  മഗധയിൽ വസുവും ഗിരിവ്രജത്തിൽ ബ്രുഹദ്രഥനും ശക്ത രായി വാണു. പിന്നീട്  വന്ന ജരാസന്ധൻ പരാക്രമിയായ രാജാവായിരുന്നു. ഭീമൻ ജരാസന്ധനെ കൊന്നു പിന്നീട്  ജെരസന്ധന്റെ മകൻ സഹദേവൻ അവിടെ രാജാവായി.

ഭീമസാത്വതന്റെ കീഴിലുണ്ടായിരുന്ന വിപുലമായ യാദവ രാജ്യം അയാളുടെ 4 മക്കൾ ഭാജമാനൻ, ദേവവ്രതൻ, അന്ധകൻ, വൃഷ്ണി എന്നിവർ പങ്കിട്ടൂ. അന്ധകവംശ ത്തിലാണ് കംസൻ ജനിച്ചത്. വൃഷ്ണിയുടെ പൌത്രനായിരുന്നു സത്രാജിത്. കിഴക്കാൻ മഗധ ,വിദേഹം , അംഗം, വംഗം, കലിംഗം, എന്നിവ കൌരവ പക്ഷത്തും പടിഞ്ഞാറൻ മഗധ പാണ്ഡവ പക്ഷത്തും ചേർന്നു.  പ്രാഗ്ജ്യോതിഷം (ചൈന ) രാജാവായിരുന്ന ഭഗദത്തൻ, കോസലം, മഹിഷ്മതി, അവന്തി, നിഷാദർ, സാല്വൻ, ജയദ്രഥൻ, ഗാന്ധാരം, തൃഗർത്തം, കേകേയം, മദ്രകം, വഹ്ലീകർ, ക്ഷുദ്രകർ, മാളവർ, കാംബോജം, എന്നിവർ കൗരവ പക്ഷംചേർന്നു. പാണ്ഡവരുടെ ഭാഗത്ത്  വൽസം, കാശി, ചേദി, കുരൂഷം, ദശാർണ്ണം, പാഞ്ചാലം എന്നിവ ചേർന്നു.

AD 1922 ൽ സിന്ധു തീരത്തും മറ്റും ഉത്ഖനനം ചെയ്തപ്പോൾ മണ്ണിന്നടിയിൽ ഉജ്ജ്വലമായ പ്രാചീന സംസ്ക്കാരത്തിന്റെ അവശിഷ്ടം കണ്ടുകിട്ടി .BC 3000 വര്ഷം പഴക്കമെങ്കിലും ഇതിനു ണ്ടെന്നു കണക്കാക്ക പ്പെട്ടിരുന്നു. തെളിവു കൾ പ്രത്യക്ഷ മായിട്ടും ,കൂടാതെ വൈദിക സാഹിത്യം ഉടനീളം പ്രഖ്യാപി ചീട്ടും ചരിത്രകാരൻ പുറം തിരിഞ്ഞു നിന്നു. സുമേരിയ, അക്കാദ്, ബാബി ലോണ്, ഈജിപ്റ്റ്, അസീറിയ മുതലായവരുടെ സംസ്ക്കാര സ്ഥാപകർ ഭാരതീയരാണെന്ന്  പ്രോഫസ്സർ ഹെറാസ്   അഭിപ്രായ പ്പെടുന്നു.

സർ മോർടിമർ വീലെർ എന്ന പ്രസിദ്ധ പുരാവസ്തു ഗവേഷക നാണ് . 1944 - 1948 വരെ ഇന്ത്യ ആർക്കിയോളൊജിക്കൽ സർവ്വേ ഡയറക്ടർ ജനറൽ ആയിരുന്നതു . അദ്ദേഹവും BC 6000 ത്തിൽ കൂടുതൽ പഴക്കം വൈദിക സംസ്ക്കാരത്തിനു കാണുന്നതായി പറയുന്നു.

1. ആധുനിക ഭാരതീയരെ പ്പോലെ സിന്ധു തീരക്കാർ ശുചിത്വ ത്തിൽ വളരെ ശ്രദ്ധിച്ചിരുന്നു.
2. അവർ മരിച്ചവരെ ദഹിപ്പിചിരുന്നു. ഇത്  വൈദിക വിധിയാണ്.
3. ഭാരതീയരുടെ പവിത്ര വൃക്ഷമായ ആലിന്റെ മുദ്രകൾ സിന്ധൂ തീരത്തു നിന്നും കണ്ടു കിട്ടി യീട്ടുണ്ട്.
4. രുദ്രന്റെ വിഗ്രഹം അവിടെ നിന്നും കിട്ടിയീട്ടുണ്ട്.
5. ശിവ വാഹനമായ കാളയുടെ രൂപം പതിച്ച നാണയങ്ങൾ കിട്ടിയീട്ടുണ്ട്.
6. സി ന്ധു  തീര ലിപിക്കു വൈദിക ലിപിയായ ബ്രാഹ്മി യു മായി സാമ്യ മുണ്ട്.
7. കുതിര യുടെ മുദ്ര കിട്ടിയീട്ടുണ്ട്.
8. ആനയുടെ മുദ്രയും കിട്ടി യീട്ടുണ്ട്.
9. സിംഹത്തിനും പശുവിനും ആദരണീയമായ സ്ഥാനം സിന്ധൂ തീരത്തിൽ ഉണ്ടായിരുന്നു.
10. അണ്ണാന്റെയും വാനരന്റെയും പ്രതിമകളും കിട്ടിയീട്ടുണ്ട്.
11. ആയുർവേദം - ചികിത്സാരീതി - സിന്ധൂതീരത്തു പ്രചരിച്ചിരുന്നു.
12. വില്ല് അമ്പ് വാൾ പരശൂ തുടങ്ങിയ ആയുധ ങ്ങളും രഥ ങ്ങളും ഉപയോഗി ച്ചിരുന്നു.
13. ചതുർ വർണ്ണ വ്യവ സ്ഥിതി നില നിന്നിരുന്നു.
14. ജ്യോതിഷം വ്യാപിച്ചിരുന്നു
15. മൂന്നു തലയുള്ള വിഗ്രഹം കിട്ടിയീട്ടുണ്ട്.
16. വരാഹ പ്രതിമകൾ കിട്ടിയീട്ടുണ്ട്.
17. യാഗ ശാലയുടെ അവശിഷ്ടങ്ങൾ കിട്ടിയീട്ടുണ്ട്.
18. ചക്രവും  സ്വസ്തിക്  ചിന്ഹവും കിട്ടിയീട്ടുണ്ട്.
19. തലയിൽ  നാഗത്തോടുകൂടിയ ദേവന്റെ മുദ്ര കിട്ടിയീട്ടുണ്ട്.
20. എക്കാലത്തും വൈദിക സംസ്ക്കാരം നിലനിന്നു പോന്നീട്ടുള്ള നേപ്പാളിൽ നിന്നും കണ്ടു കിട്ടിയീട്ടുള്ള പ്രാചീന നാണയങ്ങളും സിന്ധൂ തീര നാണയങ്ങളും ഒരേ തരത്തിലുള്ളതാണ്.

( വേദിക്ഏജ് : പേജ് 182)

സിന്ധൂ തീരത്തെ ജനത ഉത്തര ഭാരതത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. മൈസൂർ നീലഗിരി, മറ്റു ദക്ഷിണ വിഭാഗങ്ങൾ, ബര്മ്മ, മധ്യഭാരതം, മുതലായ സ്ഥലങ്ങളിലെ ലോഹങ്ങൾ വില പിടിപ്പുള്ള കല്ലുകൾ, ഉപകരണങ്ങൾ ഇവയെല്ലാം സിന്ധൂ തീരത്തു നിന്നും കിട്ടിയീട്ടുണ്ട്. സുമേറിയ ക്രീറ്റ്  മുതലായ പ്രാചീന സംസ്ക്കാരങ്ങൾ വളര്ത്തി യെടുക്കാൻ കടല വഴിയും കരവഴുയും ഭാരതീയർ പോയിട്ടുണ്ട്. ആ  സംസ്ക്കാരങ്ങളിൽ ഭാരതീയ സംസ്ക്കര ചിന്ഹങ്ങൾ കാണാനുള്ള കാരണം ഇതാണ്. കൂടാതെ പേര്ഷ്യ പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുംനമ്മുടെപലമുദ്രകളുംവിഗ്രഹങ്ങളുംകിട്ടിയീട്ടുണ്ട്.

പ്രശസ്ത ചരിത്ര കാരനായ ഡോക്ടർ പുസൽക്കർ സിന്ധൂ സംസ്ക്കാരം ഭാരതീയ  വൈദിക സംസ്ക്കാരം തന്നെ എന്നു തെളിയിക്കുന്നുണ്ട്. നമ്മുടെ പ്രാചീന സാഹിത്യത്തിലും നാം വിദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ച തായി പറയുന്നുണ്ട്. ഇവ പ്രകാരം പാരദന്മാർ, പെര്ഷ്യാക്കാർ, യവനർ, ശകർ, പഹലവികൾ എല്ലാം ഭാരതത്തിലെ ക്ഷത്രിയരാണ്.

ഭാരതവുംവിദേശങ്ങളും

സിന്ധു നദീ തീര സംസ്ക്കാരത്തിൽ നിന്നും ലഭിക്കുന്ന തെളിവുകൾക്ക്  പുറമേ നമ്മുടെ പ്രാചീന സാഹിത്യം പരിശോധിചാലും വൈദിക കാലം മുതൽ ഭാരതീയർ ലോകത്തിന്റെ പല ഭാഗങ്ങളിലും ഭരണം നടത്തുകയും ഭാരതീയ സംസ്ക്കാരം പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായി ക്കാണാം.

സൂര്യ വംശത്തിൽ നിന്നും ചന്ദ്രവംശത്തിൽ നിന്നും ഭ്രാഷ്ടാക്കപ്പെട്ടവരും അല്ലാത്തവരും പേര്ഷ്യ മദ്ധ്യേഷ്യ റഷ്യ ഗ്രീസ് മുതലായ രാജ്യങ്ങളിലേക്ക് വ്യാപിച്ചു സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. മഹാഭാരത യുദ്ധത്തിൽ (BC  3067 ) പങ്കെടുക്കാൻ ഈ ഭാരതീയ രാജാക്കന്മാരെല്ലാം വന്നതായി വ്യാസൻ വർണ്ണി ക്കുന്നുണ്ട്. കംബോജർ ശാക്ന്മാർ ഗാന്ധാരം ഉത്തരകുരു അഥവാ  ചൈന.
ആര്യൻ എന്ന വംശമുണ്ടെങ്കിൽ അവർ ഭാരതത്തിന്  വേളിയിൽ നിന്നാണ് വന്നതെങ്കിൽ .......................

''ഉത്തര ശ്ചാപരേ മ്ലേച്ചാ : ക്രൂര ഭാരത സത്തമ
യവനാ ശ്ചീന കാംബോജ ദാരുണാ മ്ലേച്ച ജാതയാ; ''

അവർ അവരെ ക്കുറിച്ച്  മ്ലേച്ച ജാതി എന്ന്  സ്വ  യം സംബോധന ചെയ്യുമാ യിരുന്നോ. ?

മഹാഭാരതം ദിഗ്വിജയ പർവ്വംപറയുന്നൂ " കാംബോജം ചീന - ഉത്തര കുരു മുതലായ വടക്കൻ ദിക്കുകൾ അര്ജ്ജുനൻ കീഴടക്കി കൂടാതെ അര്ജ്ജുനൻ മംഗോളിയർ ടിബറ്റ്   കാശ്മീരം നേപ്പാൾ എന്നിവയെയും വെന്നൂ. ഭീമൻ കിഴക്ക് ദിക്കും സഹദേവൻ തെക്ക് സിലോണ് വരെയും നകുലൻ കിരാതർ പപ്ളവർ ശകര്  യവനർ ബർബ്ബരർ എന്നിവരെ യും  കീഴടക്കി. മഹാഭാരത കാലത്തിനു മുമ്പു തന്നെ ഭാരതീയർ ഗ്രീസ് പേർഷ്യൻ  മദ്ധ്യേഷ്യ റഷ്യ ചീന ബർമ സിലോണ്  തുടങ്ങിയ വിദേശ രാജ്യങ്ങളിലെല്ലാം സാമ്രാജ്യങ്ങൾ സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

അഫ് ഘാ നി സ്ഥാനോട് തൊട്ടു കിടക്കുന്ന ഇറാനിലേക്ക്  വൈ  ദിക ഭാരതീയർ കടന്നു അവിടെ ന്നിന്നും മദ്ധ്യേഷ്യയിലേക്കും അത്  വഴി ചൈന യിലേക്കും മംഗോളിയ യിലെക്കും വ്യാപിച്ചു. മറ്റൊരു ശാഖ പടിഞ്ഞാറോട്ട്  നീങ്ങുകയും പശ്ചിമേഷ്യയിലും യുറോപിലു മെല്ലാം വ്യാപിക്കുകയും ചെയ്തു. വേറൊരു കൂട്ടർ സമുദ്രം വഴി അമേരിക്കയിലും സാമ്രാജ്യം സ്ഥാപിച്ചു. സിലോണിലും ജപ്പാനിലും മലയായിലും മറ്റു ദ്വീപു സമൂഹങ്ങളിലും ആഫ്രികയിലും ഈജിപ്തിലും അറേബ്യയിലും എല്ലാം അവർ ചെന്ന്  ചെർന്നൂ.

അഫ്ഗാനിസ്ഥാൻ എന്ന പേര്  ഭാരതീയമാണ്.  10 ആം ശതകം വരെ ഭാരതീയരാണ്   ഭച്ചിരുന്നത്. മുഗൾ ആക്രമണത്തോടെ ഭാരതീയരായ രാജാക്കന്മാരുടെ അധികാരം നഷടപ്പെട്ടെങ്കിലും സ്ഥനാരോഹണ ചടങ്ങ് നടന്നു വന്നിരുന്നതായി ആൽബരൂനി രേഖപ്പെടുത്തിയീട്ടുണ്ട്. അവി ടുത്തെ ഭാഷയായ 'പുഷ്ടു' സംസ്കൃത ശബ്ദ ജടിലമാണ്. ഇന്നത്തെ ജലാലാ ബാദ്ന്റെ പഴയനാമം നഗർഹരാ ( ശിവന്റെ നഗരം) എന്നായിരുന്നു. ഗാന്ധാരം പിന്നീട്  കാന്ടഹാർ ആയി. ബലൂചിസ്ഥാൻ സംസ്കൃത നാമമാണ്. ക്വറ്റായിക്ക് 40 മൈൽ വടക്ക്  പടിഞ്ഞാറായി ഇന്നാത്തെ  പാക്കി സ്ഥാനി ന്റെയും അഫ്ഗാനിസ്ഥാനിന്റെയും അതിർത്തിയിൽ ഉള്ള കുന്ന് പ്രഹ്ലാദനെ ഉരുട്ടി കൊല്ലാൻ ഹിരണ്യ  കശിപു നിയോഗിച്ച താണെന്ന് വിശ്വസി ച്ചിരുന്നു. കാസ്പിയൻ  കടൽ  തീരത്ത്  നരസിംഹ ജയന്തി കൊണ്ടാടി യിരുന്നു.

നമ്മുടെ വേദം തന്നെയാണ്  പേര്ഷ്യൻ (ഇറാൻ) വേദ ഗ്രന്ഥമായ ' സെന്ത്അവെസ്ത'  വൈദിക സംസ്കൃതത്തിനും സെന്ത്അവെസ്തക്കും ഉച്ചാരണത്തിൽ തുച്ചമായ വ്യത്യാസമേഉള്ളൂ. സെന്ത്അവെസ്തയിൽ അടുക്കും ചിട്ടയുമില്ലാതെയാണ്  മ   ന്ത്രങ്ങൾ എങ്കിൽ വേദത്തിൽ നല്ല അടുക്കും ചിട്ടയുമുണ്ട്  അതിനു കാരണം വ്യാസൻ അത്  ക്രോടീ കരിച്ച തിനാലാണ്. ഇതിൽ നിന്നും മനസ്സിലാകുന്നത്  വ്യാസനു മു മ്പു ത ന്നെ ഭാരതീയർ വെളിയിൽ   ക്കടന്നു എന്നാണ്.

ഇന്ദ്രൻ വരുണൻ രുദ്രൻ  വിഷ്ണു തുടങ്ങിയ  ദേവതകൾ തന്നെ യാണ് സെന്ത്അവെസ്തയിലെ ദേവതകളും. അവർ അഗ്നിഹോത്രി കളായിരുന്നു. യജ്നോപവീതം ധരിച്ചിരുന്നു. ഭാരതത്തിലേക്ക്  പലായനം ചെയ്ത പാർസികൾ ഇന്നും പൂണൂൽ ധരിക്കുന്നവരാണ്. ഉപനയനം അവർ ക്കിടയിൽ ഉണ്ടായിരുന്നു . വീടുകള്ക്ക്  മു  മ്പിൽ ദിവസവും കോലം വരയ്ക്കുന്ന രീതി ഉണ്ടായിരുന്നു.  ഋതു കാലത്ത്സ്ത്രീ കളുടെ ശുദ്ധി അവര്ക്കുമുണ്ട്. ഭാരതീയ നാമങ്ങളും യാഗവും ഉണ്ടായിരുന്നു. പ്രസിദ്ധ പേര്ഷ്യൻ കവിയായ ഒമർഖയാമിന്റെ നാടായ നിഷപൂർ ഭാരതീയനാമം ആണ്, ഇറാൻ - ഇരണം , പാരസികം. ഇറാനിലെ പ്രാചീന വംശം പഹ്ലവികളുടെ താണ് . ഇവര ഭാരതീയരാണെന്നു മഹാഭാരതം വ്യക്തമാക്കുന്നു. ഇറാൻ കാരുടെ വിശ്വാസപ്രകാരം പുരാതന ഇറാൻ കുടുംബം സൂര്യവംശത്തിൽ പെട്ടതാണ്. സെന്ത്അവെസ്തയിൽ സപ്തസിന്ധു പ്രദേശത്തെ പ്രകീര്ത്തിച്ചുകൊണ്ടുള്ള മന്ത്രമുണ്ട്. ഇന്ദ്ര - അന്ദ്ര, അഗ്നി - ഒഗ്നി, വൃത്ര - വെറെത്ര, അസുര - അഹര, യജ്ഞ - യസ്ന, ഹോമ - ഹോമ, ഗാഥ - ഗാഥ, ഈശ്വര -ഈസദ്, ദേവ - ദേവോ, ആവണമാസം - ആബൻമാഹ, വാസര - വാഹര, സൌരതത് - ഹൗരതത്. അവെസ്തെക്ക് പ  ഴക്കം കുറവാണെന്ന് ഭാ  ഷാ പണ്ഡിതർ അഭിപ്രായപ്പെടുന്നു.

ഇറാക്കിലും ഭാരതീയർ കുടിയേറി പ്പാർത്തൂ. അവിടുത്തെ ബര് മക   വംശം  പുരാതന ഭാരതീയ പരമക വംശം ആയിരുന്നു. കാശ്യപ സമുദ്രം  മുതൽ ദക്ഷിണ റഷ്യ മുഴുവൻ അടക്കി വാണ രാജാവാണ് ഹി  രണ്യ കശിപു. കശ്യപവംശ മാണ് അവിടെ ഭരണം നടത്തി യിരുന്നത്. കാസ്പിയാൻ തീരത്തിന്  ഹിരകാനിയ - ഹിരണ്യദേശം എന്നും പേരുണ്ട്.

ശ്വേതം  എന്നതിൽ നിന്നാണ്  സോവിയറ്റ്  എന്ന ശബ്ദം ഉത്ഭവിച്ചത് എന്ന് അഭിപ്രായം ഉണ്ട്. 1792 ലെ ജപ്പാനിലെ റഷ്യൻ അംബാസഡരുടെ പേര് ലക്ഷ്മണൻ എന്നായിരുന്നു. സൈബീരിയായെ പണ്ട് അ  വിടത്തുകാർ ശിബിർ എന്നാണ് വിളിച്ചിരുന്നത്. ശിബിരം സൈബീരിയ ആയി. ഉസ്ബക്കിസ്ഥാൻ അസൈർബൈജാൻ (അഥർവ യജൻ) തുടങ്ങിയ സ്ഥലങ്ങളിലെ സംഗീതം ഭാരതീയ സംഗീത വുമായി ബന്ധമുണ്ട് എന്ന് KPS MENON  ന്റെ  ഇന്ത്യ ചരിത്രത്തിൽ പറയുന്നു. ബാക്കു എന്ന സ്ഥലത്ത് അണയാത്ത അഗ്നിക്ഷേത്രം ഉണ്ടായിരുന്നതായി ടി  ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. പ്രസ്തുത ക്ഷേത്രത്തിന്റെ  പ്രവേശന ദ്വാരങ്ങളിൽ ദേവനാഗരി ഗുരുമുഖി എന്നീ ഭാഷകളിലുള്ള ആലേഖനങ്ങൾ ഉണ്ട്. 'നോവ ഗോരത് ' എന്ന പൌരാണിക   നഗരത്തിൽ വരുണനെ ആരാധിച്ചി രുന്നതായി മേനോൻ തുടർന്ന്  പറയുന്നു.

കര്ഗിസ്ഥാൻ കസാക്കിസ്ഥാൻ താജിക്ക്സ്താൻ ഉസ്ബക്കിസ്ഥാൻ സമര്ഖണ്ഡ എന്നീ സ്ഥലനാമങ്ങൾ എല്ലാം സംസ്കൃതമാണ് .15 ആം നൂറ്റാണ്ടിൽ ഉലുക്ബഗ്ഗ് ഭാരത ജ്യോതിഷ പ്രകാരം പണി കഴിപ്പിച്ച വാന  നിരീക്ഷണ കേന്ദ്രം 1909 റഷ്യൻ പുരാതന തത്വ ശാസ്ത്രജ്ഞനായ വ്യാത്കിൻ കണ്ടെത്താനിടയായി. അതിനടിസ്ഥാനമായ കണക്കും നിര്മ്മാണ രഹസ്യവും ജൈപ്പൂർ മഹാരാജാവായ ജയസിംഹ  ന്റെ പുസ്തകത്തിൽ നിന്നാണ് ലഭിച്ചത്  എ  ന്ന് വ്യാത്കിൻ പറയുന്നൂ. കുത്തബ്മീനാർ  BC യിൽ വിക്രമാദിത്യ കാലത്ത്  പ ണിത വാ ന  നിരീക്ഷണ കേന്ദ്രം ആണെന്ന്  ചില ചരി ത്ര  ഗവേഷകർ ചൂണ്ടിക്കാട്ടിയീട്ടുള്ളത്  ഇവിടെ സ്മരണീയമാണ്.

17 ഉം 18 ഉം നൂറ്റാണ്ടു കളിൽ പ്പോലും ആസ്ട്രഖാൻ തുടങ്ങിയ റഷ്യൻ നഗരങ്ങളിൽ ഭാരത ഉപനിവേശ സ്ഥാപനങ്ങൾ ഉണ്ടായിരുന്നതായി അവിടുത്തെ മേയർ KPS MENON നെ ധരിപ്പിക്കുകയുണ്ടായി. ക്രാക്കൊ  വിലെ രാജകീയ ദുർഗ്ഗ മന്ദിരങ്ങളിൽ ഭാരത യോഗികൾ താമസിച്ചി രുന്നതായി രേഖകളുണ്ട്. അർമീനിയായിലും വിഗ്രഹാ രാധകരുണ്ടാ യിരുന്നു നാലാം നൂറ്റാണ്ടു വരെ. രാഹുൽ സംസ്കൃത്യായൻ തന്റെ അജ്ഞാത ഭൂമി ടിബറ്റ്  എന്ന ഗ്രന്ഥത്തിൽ ഇത് പറയുന്നൂ.

വൈദിക കാലത്ത് തന്നെ റഷ്യ യിലേക്ക് കൂടി യേറിയ ഭാരതീയർ വൈദി ക  സംസ്ക്കാരം അവിടെ സ്ഥാപിച്ചു. നീണ്ട യുദ്ധങ്ങൾ ക്കു  ലക്ഷ്യം വഹിച്ച സ്ഥലത്തിനു ഭാരതീയ നാമമായ സമർഘണ്ഡ എന്ന പേരു നൽകി.

ബുദ്ധ മതത്തിനു മുമ്പു തന്നെ ഭാരതീയർ ചൈനയിൽ എത്തി ഭരണം തുടങ്ങി .ചൈനക്കാരും മംഗോളിയരും മഹാ ഭാരത യുദ്ധത്തിൽ പങ്കെ ടുത്തു.  ഹിരണ്യ കശിപുവും പ്രഹ്ലാദനും മദ്ധ്യേഷ്യ ഭരിചിരുന്ന കാലത്ത് ഭാരതീ യർ ചൈനയിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. വൈദിക മന്ത്ര ങ്ങ ളുടെ ശിലാലിഖിതങ്ങൾ ചൈനയിൽ നിന്നും കിട്ടിയീട്ടുള്ള തായി രാഹുൽ സംസകൃത്യായനും മറ്റും വെളിപ്പെടുത്തിയീട്ടുണ്ട് .ഉത്തരകുരു എന്ന നഗരം ചൈനയിലാണ്. മംജുശ്രീ എന്ന ഭാരതീയ ദേവതയെ ചൈനക്കാർ ആരാധിച്ചിരുന്നു. ഭാരതീയ വാദ്യങ്ങളായ വീണ  വേണു  മൃദംഗം  മുതലായവ  ചൈനയിൽ  പ്രചരിച്ചിരുന്നു  എന്ന് അവിടുത്തെ ഗുഹാ ക്ഷേത്രങ്ങളിലെ ചിത്രങ്ങൾ തെളിവു നൽകുന്നു.  (അജ്ഞാത ഭൂമിടിബറ്റ് ).

13 ആം നൂറ്റാണ്ടിലെ ലോക സഞ്ചാരിയായ മാർക്കോ പ്പോളോ,  കുബ്ലൈ ഖാന്റെ ചൈനീസ് തലസ്ഥാനമായ ഖാൻസാലിക്കിനെ (പീക്കിംഗ്) വിവരി ക്കുമ്പോൾ അവിടെ 5000 ഭാരതീയ ജ്യോതിഷികൾ ഉണ്ടായി രുന്നതായും അവരുടെ ജ്യോതിഷ സമ്പ്രദായത്തെ പറ്റിയും വിവരിക്കുന്നുണ്ട്. ചരിത്രാ തീതകാലത്ത്  മംഗോളിയർ വൈദിക ധർമ്മം സ്വീകരിച്ചവരായിരുന്നു. മംഗോളിയയുടെ ആദ്യ നാമം  മംജ്ജൂറിയ എന്നായിരുന്നു. മംജ്ജുശ്രീയുടെ നാട്. ഇന്നും മംഗോളിയയിലെ ആഴ്ചകളും മറ്റും ഭാരതീയമാണ് ( ആദിയാ , സോമീയ, അംഗരഖ്, ബുധിയാ, സുകരാ, സാഞ്ചീർ). ആയുര് വേദം അവി ടെ പണ്ടു മുതലേ പ്രചരിച്ചിരുന്നു. ഭാരതത്തിലെ ഗംഗാ നദിയെ മംഗോളി യർ പവിത്ര നദിയായി കരുതിയിരുന്നു. അവരുടെ രക്ഷാ ദേവത ഗരുഡ നാണ്. മംഗോളിയർ അവരുടെ ആദി പുരഷനായി കരുതുന്നത് മനു വിനെ യാണ്.സംസ്കൃതത്തിലുള്ള പല പ്രാചീന രേഖകളും മംഗോളിയയിൽ നിന്നും കിട്ടി യീട്ടുണ്ട്.

BC 4000 വർഷങ്ങൾ ക്കു മുമ്പ് മുതൽ ഭാരതീയർ പേർഷ്യ യിലേക്കും യുറോ പ്പി ലേക്കും കടന്നു. സെന്ത്അവെസ്തയെ ക്കാൾ പഴക്കം ചെന്ന സംസ്കൃത ത്തിൽ നിന്നാണ് സെന്ത്അവെസ്തയുടെ ഉത്ഭവം. വടക്കൻ യുറോ പ്പിലെ രാജകുടുംബ ങ്ങളിൽ അശ്വമേധ യാഗം നടന്നിരുന്ന തായി തെളിവ്  ലഭി ചീട്ടുണ്ട്. ലിതൂനിയായിലും മറ്റും ഭാരതീയർ കുടിയെറി  പ്പർത്തി രുന്ന തായി തെളിവ്  ലഭിചീട്ടുണ്ട്. Reubem Burrew and Thommas  Maurice    എന്നീ ചരിത്ര കാരന്മാരുടെ അഭിപ്രായ പ്രകാരം യുറോപ്പിലെ ഡ്ര്യൂഡു വര്ഗ്ഗം ഭാരതീയ മാണ്. ഇവരുടെ പല  ആചാരങ്ങളും  ഭാരതീയമാണ്.  ഏഷ്യാ മൈനറിൽ കാപിഡോഷ്യയിലെ ബോഖസ്കൂയിൽ നിന്നുള്ള തെളിവുകളും ഭാരതീയ സംസ്ക്കാരത്തിന്റെ സ്വാധീനം തെളിയിക്കുന്നു. ഇറാൻ അലക്സാന്ദ്രിയ എന്നി വിടങ്ങളിലൂടെ ഭാരത സംസ്ക്കാരം ഗ്രീസിലേക്കും സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചു.( THE OXFORD HISTORY OF INDIA - VA SMITH , EVOLUTION OF INDIA ....ITS MEANING - SISIRKUMAR MITHRA , SANSKRIT LITERATURE - AA MACDONNELL  )

ഓര്ഫിക്കൾട്ട്  അവരുടെ ആചാര അനുഷ്ടാനങ്ങളും ഭാരതീയമാണ്. IONIAN  (അയോണിയൻ) ദാർശനികർ ഭാരതീയ തത്വ ശാസ്ത്രത്തിൽ പ്രഭാവിതരാ യിരുന്നു. യുറോപ്പിലെ സാംഖ്യ ശാസ്ത്ര പണ്ഡിതനായ ഗാർബെയുടെ അഭി പ്പ്രായ പ്രകാരം ഹെറക്ലീസ്, എംപെഡോക്ലീസ് ,അനക്സഗോറസ്, ഡീമോക്രീറ്റസ്, എപ്പിക്യൂരിയസ്, പൈതഗോറസ്  തുടങ്ങിയ വരുടെ തത്വ ചിന്തകളിൽ ഭാരതത്തിലെ സാംഖ്യ ശാസ്ത്രത്തിന്റെ സ്വാധീനം വ്യക്തമാണ്. വിന്റെർസ്മിതും ഇതുതന്നെ അഭിപ്രായപ്പെടുന്നു. ഗ്രീക്ക് രേഖ  പ്രകാരം ഗ്രീക്ക് തത്വ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന താലെസ്സും മറ്റും ഭാരത ത്തി ലേക്ക്  യാത്ര ചെയ്തീട്ടുണ്ട്.  പ്രസിദ്ധ  ചരിത്രകാരനായ  ഹോപ്കിന്സി ന്റെ അഭിപ്രായ പ്രകാരം പ്രാചീന ഗ്രീസിലെ തത്വചിന്തകളെല്ലാം ഭാരതത്തിലെ ഉപനിഷത്തുക്കളുടെ നിഴലുകൾ മാത്രമാണ്.  ക്ഷേത്രഗണിതത്തിലെ  പ്രസി ദ്ധ മായ  പൈതഗോറസ്  തിയറിയും മറ്റു സിദ്ധാന്തങ്ങളും ബൗദ്ധായന ന്റെ ശൽവ സൂത്രത്തിൽ നിന്നും പ്രതി പാദിക്കപ്പെട്ടീട്ടുള്ള വയാണ്. കൂടാതെ സംഗീത ശാസ്ത്രം അക്കങ്ങൾ ദശാംശ പദ്ധതി എല്ലാം ഭാരതത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. അക്കിമീഡിയൻ സാമ്രാജ്ജ്യം ഭാരതത്തിന്റെ അതിർത്തി വരെ വ്യാപിചിരുന്ന തിനാൽ ഗ്രീസും ഭാരതവും തമ്മിൽ അടുത്ത ബന്ധം ഉണ്ടാകാൻ സഹായകമായി.പ്ലേറ്റോയുടെ 'റിപ്പബ്ലിക്കിലെ' ആശയങ്ങളുടെ ഉത്ഭവസ്ഥാനം ഭാരതമാണെന്ന്  ഉർവിക്ക് പറയുന്നൂ. 'റിപ്പബ്ലിക്കിലെ' ജന സമുദായത്തി ന്റെ 4 വിഭാഗങ്ങള ചാതുർവർണ്ണമാണെന്ന്  ഹോപ്കിന് സ്  ചൂണ്ടി കാണിക്കുന്നു. മനുസ്മൃതിയിലെ പല കാര്യങ്ങളും അതേപടി ടീ ഗ്രന്ഥത്തിൽ കാണാം. പ്ലേറ്റോയുടെ ഉദാഹരണങ്ങൾ ഉപനിഷത്തിൽ ഉള്ളവയാണ്.

പ്രസിദ്ധ ഫ്രഞ്ച് പണ്ഡിതനായ VOLTAIRE പറഞ്ഞത് -'' നമുക്കുള്ള തെല്ലാം വന്നത് ഗംഗാ തീരത്തു നിന്നാണ്. അവിടേക്ക് പുരാതന ഗ്രീസുകാ ർ പോയത് അറിവിന് വേണ്ടിയല്ലാതെ മറ്റൊന്നിനും വേണ്ടി യായിരുന്നില്ല .''
പ്രസിദ്ധ അമേരിക്കൻ ചരിത്രകാരനായ WILL DURANT പറഞ്ഞൂ - '' ഭാരതം നമ്മുടെ മാതൃഭൂമി യായിരുന്നു. സംസ്ക്കൃതം യുറോപ്പ്യൻ ഭാഷകളുടെ അമ്മയായിരുന്നു. തത്വ ശാസ്ത്രങ്ങളുടെ മാതാവായിരുന്നു. ഭാരതം ഗണിത ശാസ്ത്രത്തിന്റെ മാതാവാണ്. കൃസ്തു മതത്തിന്  ആശയങ്ങൾ ലഭിച്ച ബുദ്ധമത ത്തിലൂടെ   ഭാരതം നമ്മുടെ അമ്മയായിരുന്നു. ഗ്രാമ സമുദായം സ്വയംഭരണം ജനാധിപത്യം എന്നിവയിലൂടെയും ഭാരതം നമ്മുടെ അമ്മയായിരുന്നു.''

ഹോമറിന്റെ ഇലിയഡിൽ പ്രതി ബിംബിക്കുന്ന പ്രാചീന ഗ്രീക്ക് സമുദായം ഭാരതീയ ജീവിതവു മായി ബന്ധമുള്ള വയാണ്. നമ്മുടെ പഞ്ചതന്ത്ര കഥകളുടെ അംശങ്ങൾ ഹോമറിന്റെ ' ഒഡീസി ' യുടെ മുഖ വുരയിൽ പറയുന്നൂ - ''The adventure  in  The  The  isle of  circa  appears in  an Indian Collection  of tales '' .

ഗ്രീക്ക്  ലാറ്റിൻ ഭാഷകൾ വൈദിക സംസ്കൃതത്തിൽ നിന്നും ഉടലെടു ത്ത വയാണ്. മി.കർസണ് സായിപ്പ്  പറയുന്നത്  നോക്കുക - '' സെന്ത്അവെസ്ത, ഗ്രീക്ക് ,ലാറ്റിൻ, ഗാഥ , മുതലായ എല്ലാ ഭാഷകളും പുരാതന ഭാരതീയരുടെ ഭാഷയായ സംസ്കൃതത്തിൽ നിന്ന്  വിഭിന്ന കാലങ്ങളിൽ പൊട്ടി വിരിഞ്ഞ വയാണെന്ന് പറയാൻ ഞാൻ ധൈര്യ പ്പെടുന്നു.''

പ്രസിദ്ധ ചരിത്രകാരനായ ജൈകോലിറ്റ്  പറയുന്നു. ''ഇജിപ്റ്റിന്റെ സംസ്കാരം ഭാരതത്തിന്റെ സംഭാവനയാണ്''.

സംസ്കൃതം - ഗ്രീക്ക് ഭാഷകൾ തമ്മിൽ പല വാക്കുകളിലും സാമ്യം ഉണ്ട്
ദേവ - തിയോസ്, ദ്വാർ - ഡോർ, കാശ്യപീയ - കാസിയോപ്പിയ, പരശു - പേർസിയസ്, സോമ - സോമ.

യുറോപ് മുഴുവൻ വൈദിക ഭാരത സംസ്ക്കാരം വ്യാപിച്ചപ്പോൾ ഇംഗ്ലണ്ടി ലും അത്എത്തി .ഇമ്ഗ്ലിഷിലെ നിരവധി ശബ്ദങ്ങൾ സംസ്കൃതത്തിൽ നിന്നും എടുത്തീട്ടുള്ളവയാണ്.

പിതൃ - ഫാദർ, മാതൃ - മദർ, ഭ്രാതൃ - ബ്രദർ, ഹൃത് - ഹാർട്ട്,  നാസ - നോസ്,
മനം - മൈൻഡ്, ദന്തം - ദെന്റൽ, ദ്വി - ടു, ത്രി - ത്രീ, സപ്തം - സെവെൻ,
അഷ്ട - എയിറ്റ്, നവ - നയൻ, പദം - പെടെസ്ടൽ, മാനവ - മാൻ, വയം - വീ
പഥ - പാത്ത്അ, ഷ്ടകോണ് - .ഒക്ടഗോണ്, ഹോര ശാസ്ത്രം  - ഹോരസ്കൊപ്,
ഗൌ - കൌ, രാജാ - റോയൽ, ക്രൂരം - ക്രൂവൽ, മദം - മാഡ്ദി, ദിവ്യം - ഡിവൈൻ, ഗമ - ഗോ, ദശാംശം - ഡസിമൽ, ദശകം - ഡികൈഡ്,
പഞ്ചകോണ് -.പെന്റഗൊണ്, ഹസ്ത - ഹാൻഡ്, പ്രചാർ - പ്രീച്, യുവാം - യു,
അനവസരം അനദ്ധ്യായം മുതലായവയിൽ  'അൻ' എന്ന ഉപസർഗ്ഗം ഇമ്ഗ്ലിഷിലെ 'unnatural ' പോലുള്ള പ്രയോഗങ്ങളിൽ ഉണ്ട്. prolong protest എന്നിവയിലെ pro എന്ന ഉപസർഗ്ഗം പ്രവർത്തി പ്രകാരം എന്നിവയില നിന്നും എടുത്തീട്ടുള്ളതാണ്. ഇതു പോലെ  ജർമ്മൻ, ഫ്രഞ്ച് ഭാഷകൾക്കും സംസ്കൃത വുമായി ബന്ധം ഉണ്ട്. നാഗം, ജാനു തുടങ്ങിയ ശബ്ദങ്ങൾ മാറ്റം കൂടാതെ ഇന്നും ഫ്രഞ്ച് ഭാഷയിലുണ്ട്. സംസ്കൃതത്തിലെ നക്തം  ജെർമ്മൻ ഭാഷയിൽ നൗക്തം ആണ്.

കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിനു വളരെ മുമ്പുതന്നെ ഭാരതീയർ അമേരിക്കയിൽ ഭരണം തുടങ്ങിയതായി ചമൻലാൽ എന്ന പ്രസിദ്ധ ചരിത്രകാരൻ തന്റെ  'ഹിന്ദു അമേരിക്ക ' എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.  ഈ ബന്ധം 3000 വർഷത്തേക്കാൾ കൂടുതലാണെന്നും അദ്ദേഹം സ്ഥാപിക്കുന്നു.

മെക്സിക്കോ നഗരത്തിലെ എറ്റവും വലിയ പുരാതന ക്ഷേത്രം ശിവക്ഷേത്ര മാണ്. മദ്ധ്യ അമേരിക്ക മുഴുവൻ വിഷ്ണുവിനെയും ഹനുമാനെയും വാമനനേയും ആരാധിച്ചിരുന്നു. അമേരിക്കയുടെ വിദേശ കാര്യാലയം പ്രസിദ്ധീകരിചീട്ടുള്ള അവരുടെ ഔദ്യോഗിക ചരിത്രംപറയുന്നൂ.....'' അമേരിക്ക എന്ന് പിന്നീട് അറിയപ്പെടാ നിടയായ ഈ ഉപ ഭൂഖണ്ഡത്തിൽ ആദ്യം എത്തി ചേർന്നവർ ഇന്ത്യയിൽ നിന്നും എത്തിയ ജനങ്ങളുടെ സംഘ ങ്ങളാണ്. '' അമേരിക്കയിലെ ഇങ്കാ( ഐഎൻ സിഎ ) സാമ്രാജ്യം ഭാരതീ യരാണ് ഭരിച്ചിരുന്നത്.

അറേബ്യ................

അറേബ്യക്ക് സംസ്കൃതത്തിൽ പ്രാചീന നാമം അർവ്വസ്ഥാൻ എന്നാണ്. നൂറ്റാ ണ്ടുകളായി ജനതയുടെ തീർഥാടന കേന്ദ്രമായിരുന്ന കാബാ ക്ഷേത്രം മാത്രമേ ഇസ്ലാം മതത്തെ അതി ജീവിച്ചുള്ളൂ. ഇസ്ലാം മതത്തിന് മുമ്പ് അറേബ്യയിൽ വിഗ്രഹാരാധന നിലനിന്നിരുന്നു. BC 3000 വര്ഷത്തിനു മുമ്പുതന്നെ ഭാരതവും അറേബ്യയുമായി കരവഴിയും കടൽവഴിയും വ്യാപാരം ഉണ്ടായിരുന്നു. ഫിലിപ്പ് കെ  ഹിറ്റി തന്റെ HISTORY OF AREBS എന്ന ഗ്രന്ഥത്തിൽ ഇത് പറയുന്നുണ്ട്. അങ്ങനെ ഭാരതീയർ സ്വന്തം സംസ്ക്കാരം അവിടെ സ്ഥാപിച്ചു. ദക്ഷിണ അറബികളായിരുന്ന ബെഡോയൻ കാരുടെ ആചാരങ്ങൾ ഭാരതീയമാണ്. കലകളാൽ അലങ്കരിക്കപ്പെട്ട ക്ഷേത്രത്തെ അവർ ആരാധിച്ചിരുന്നു. വിഗ്രഹരാധന ക്കാരായ അവർ സൂര്യനെയും ചന്ദ്രനേയും പൂജിച്ചിരുന്നു. അവരുടെ ദേവി ഋഗ്വേദ ദേവതയായ ഉഷസ്സ് ആ  ണ്. ഉഷസ്സിനെ അവർ അൽഉഷ എന്നും രാമനെ രഹമാൻ  എന്നും ആക്കി. അറേബ്യയിലെ പഴയ പല സ്ഥലനാമങ്ങളും ഭാരതീയ മായിരുന്നു. അറേ ബ്യ യുടെയും ആഫ്രിക്കയുടെയും ഇടയ്ക്കു ചെങ്കടലിന്റെ പ്രവേശന ദ്വാരത്തുള്ള ആഫ്രിക്കയുടെ സ്ഥല നാമം 'മുഖം' എന്നായിരുന്നു. (ഓർമി ക്കുക ശംഖു മുഖം ).  സ്ഥലനാമം ' ബാബൽ മണ്ഡപ് എന്നും മറ്റൊന്ന് ഹദ്രമാവദ്  എന്നുമാണ്.

ആളുകളുടെ സമ്പർക്കം കൊണ്ട് ഒരു ഭാഷയിലെ ശബ്ദങ്ങൾ വേറൊരു ഭാഷയിൽ കടന്നു കൂടാം ഒരു വിദേശഭാഷയിലെ ശബ്ദങ്ങൾ മറ്റൊരു രാജ്യത്ത് സ്ഥലനാമങ്ങൾ ആകണമെങ്കിൽ ആ വിദേശികൾ ആ രാജ്യം രാഷ്ട്രീയമായി കൈയ്യടക്കിയിരിക്കണം. സിറിയയുടെ വടക്ക്ഭാഗത്ത്ഉള്ള സ്ഥലത്തിന്റെ പേര് 'അഥർവ്വയജൻ' എന്നാണ്. മ ഖം എന്ന സംസ്കൃതനാമം ആണ് മക്ക ആയത് എന്ന് അനുമാനിക്കപ്പെടുന്നു. വിശുദ്ധ ശില ശിവലിംഗ ത്തെ അനുസ്മരിപ്പിക്കുന്നു. ഹജ്ജിനു പോകുന്നവർ ചെയ്യുന്ന ആചാരങ്ങളും വസ്ത്രധാരണ രീതിയും ഭാരതീയമാണ്. 'എന്സൈക്ലോപെഡിയ ബ്രിടാനിയ ആൻഡ് ഇസ്ലാമിയ' പ്രകാരം കാബാ ക്ക് ചുറ്റും 360 വിഗ്രഹങ്ങൾ ഉണ്ടായി രുന്നതായി പറയുന്നു. അതിൽ നവഗ്രഹ വിഗ്രഹങ്ങളും ഉണ്ടായി രുന്ന താ യി  പറയുന്നു. അറേബ്യയുടെ മറ്റൊരു പ്രാചീന ദേവത യുടെ പേര്  'ലത് ദേവ്' എന്നാണ്.

അറേബ്യൻ സാഹിത്യത്തിൽ ഇസ്ലാമിനും ക്രുസ്തുവിനും മുമ്പുള്ള ഭാരതീയ രാജാവായ വിക്രമാദിത്യനെ പ്രകീർത്തിച്ചു കൊണ്ടുള്ള വരികൾ കാണു ന്നു. ടർക്കിയിൽ ഈസ്ടാംബൂളിൽ ' മഖ് തബ് - എ - സുൽതാനിയ' എന്ന ലൈബ്രറി യിൽ പ്രാചീന അറബി സാഹിത്യത്തിന്റെ നല്ല ശേഖരം ഉണ്ട്. അവിടെ SAYAR - UL - OKUL എന്ന ANTHOLOGY ഗ്രന്ഥം ഉണ്ട്. മൂന്ന്ഭാഗമുള്ള ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം നബിക്ക് മുമ്പുള്ള അറബി കവിത കളാണ്.നബിക്ക് മുമ്പ്  മക്കയിൽ ആണ്ടു തോറും കവി സമ്മേളനങ്ങൾ ഉണ്ടായിരുന്നതായും സമ്മനാർഹമായ കവിതകൾ തകിടിൽ എഴുതി ക്ഷേത്രത്തിൽ തൂക്കുമായിരുന്നു എന്നും SAYAR - UL - OKUL പറയുന്നു.

BINTOY എന്ന കവിയുടെ അറബി കവിത ..'' വിക്രമാദിത്യ രാജാവിന്റെ കാലത്ത് ജനിച്ചവർ ഭാഗ്യവാന്മാരാണ്. അദ്ദേഹം പരിശുദ്ധനും ദയാലുവും കർത്തവ്യ നിഷ്ഠനും ജനക്ഷേമ തൽപ്പരനായ രാജാവുമാണ്. അറബികളായ നമ്മൾ ഭോഗലാലസരായി കഴിഞ്ഞിരുന്നു. അധര്മ്മം നമ്മുടെ ഇടയ്ക്ക് കൊടി  കുത്തി വാഴുകയായിരുന്നു. അജ്ഞാനാന്ധകാരം നമ്മെ വലയം ചെയ്തിരുന്നു. ചെന്നായുടെ വായിൽ ആട്ടിൻകുട്ടിയെ പ്പോലെ നാം അജ്ഞതയിൽ പ്പെട്ടിരുന്നു .എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ വിദ്യാഭ്യാസത്തിന്റെ പ്രഭാതം വിടർന്നിരിക്കുന്നു. ഇതിന്റെ ഉത്തരവാദി വിക്രമാദിത്യ മഹാരാജനാണ്. വിദേശികളായ നമ്മളെ ശ്രദ്ധിക്കുന്നതിൽ അദ്ദേഹം ഒട്ടും അശ്രദ്ധനായില്ല. തന്റെ പവിത്രമായ തത്വം നമ്മുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന് അദ്ദേഹം പണ്ഡിതരെ നമ്മുടെ നാട്ടിലേക്ക്  യക്കുകയും ചെയ്തു. അങ്ങനെ നാം സത്യത്തിന്റെയും ഈശ്വരന്റെയും മാർഗ്ഗത്തിൽ സഞ്ചരിക്കുന്നു. അവർ സ്വന്തം തത്വവും  ജ്ഞാനവും നല്കുവാൻ എത്തിയിരിക്കുന്നു''.

അറേബ്യ വിക്രമാദിത്യന്റെ അധികാര പരിധിയിലായിരുന്നു വെന്നു ഈ കവിത തെളിയിക്കുന്നു - PN OAK .

അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, കുർദിസ്ഥാൻ, ഇരണം, അർവസ്ഥാൻ, എന്നിങ്ങനെ സംസ്കൃത നാമങ്ങൾ കിട്ടാനുള്ള കാരണം ആ സ്ഥലങ്ങളെല്ലാം ഭാരതീയരുടെ അധികാര സ്ഥാനങ്ങൾ ആയിരുന്നതിനാലാണ്.

മുഹമ്മദ്  നബിയുടെ അമ്മാമനായ ഉമർബിൻ - എ - ഹസ്സമം ഒരു പ്രസിദ്ധ അറബികവി ആയിരുന്നു. അദ്ദേഹത്തിൻറെ ഒരു കവിതയുടെ സാരാംശം ഇവിടെ കുറിക്കുന്നു... .''  പാപം ചെയ്യുന്നവർ രക്ഷപ്പെടാൻ ഒരു മാർഗ്ഗമേ യുള്ളൂ.  അവർ മഹാദേവനെ  പരിശുദ്ധ ഹൃദയത്തോടെ പൂജിച്ചാൽ മതി. അവർക്ക് അങ്ങേയറ്റത്തെ ആദ്ധ്യാത്മിക ഉന്നതി ലഭിക്കും. മഹാദേവാ, ഏതു ഭാരതത്തിൽ ജീവിക്കുന്നവർക്ക്  മോക്ഷം ലഭിക്കുമോ അവിടെ ഒറ്റ ദിവസം ജീവിക്കുവാൻ ഞാനെന്റെ ജീവിതം മുഴുവൻ അർപ്പിക്കാം. ഭാരതത്തിലേക്ക് തീർഥാടനം നടത്താൻ കഴിയുന്നവർ മഹാത്മാക്കളാണ്''.

കൃസ്ത്വബ്ധത്തിനു വളരെ മുമ്പ് ജീവിച്ചിരുന്ന അറബി കവി ലിബി ബിൻ - എ - അഖ്തബ്ബിൻ -എ-തുർഫാ എഴുതിയ നാല് വേദങ്ങളെ കുറിച്ചുള്ള കവിതയുടെ സാരാംശം...''അല്ലയോ ദിവ്യ നാടായ ഭാരതമേ, നീ എത്ര അനുഗ്രഹീതയാണ്. എന്തെന്നാൽ ദിവ്യമായ അറിവു തന്ന്ഈശ്വരൻ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. നാലു വേദങ്ങളിലൂടെയും ആദ്ധ്യാത്മികമായ അറിവ്  നിനക്ക് ലഭിച്ചിരിക്കുന്നു. ....അതിനാൽ മോക്ഷം ആഗ്രഹിക്കുന്ന സഹോദരങ്ങളെ , വേദങ്ങളെ പിന്തുടരുക. ....അവ അന്ധകാരത്തെ നശിപ്പിക്കുന്നവയാണ്.''

ഭാരതീയ സംസ്ക്കാരം വളരെ കാലങ്ങള്ക്കു മുമ്പേതന്നെ അറേബ്യയിൽ പ്രചരിച്ചിരുന്നു എന്നതിന്മേൽ കവിതകൾ സാക്ഷ്യം വഹിക്കുന്നു.

ചന്ദ്ര  മാസത്തിൽ  ഒന്നിനെ അധിമാസമായി നാം കരുതുന്നതു പോലെ അറബികളും  SAFAR ആയികരുതുന്നുണ്ട്.  കാബാ ക്ഷേത്രത്തിനകത്ത്  നബിക്ക്  മുമ്പുള്ള പല ലി ഖിത ങ്ങളും ചിത്രങ്ങളും ഉള്ളതായി എൻസൈ ക്ളോപീടിയ പറയുന്നു. നബിയുടെ കാലത്തു പോലും ഭാരതീയ ക്ഷത്രിയർ അറേബ്യയിൽ അധിവസിചിരുന്നതായി അബ്ബാസിദ്വംശത്തിന്റെ ചരിത്രം പറയുന്നു. നബിയുടെ ഭാര്യയായ 'ഹസരത്ആയിഷ' യെ ഭാരതീയ വൈദ്യൻ ചികിൽസിച്ചതായി ഇമാംബുഖാറി എന്ന അറബി   ചരിത്രകാരൻ രേഖപ്പെടുത്തിയീട്ടുണ്ട്. മനു ആണ് മനുഹൂ ആയതും പിന്നീട് നോഹ ആയതും. BC 3000 ത്തിനു മുമ്പു തന്നെ സിറിയയിലും മറ്റും ഭരിച്ചിരുന്നത് ഭാരതീയരാണ്.

'' ഈജിപ്തിൽ നിന്നും ഭാരതം അതിന്റെ വർണ്ണ വ്യവസ്ഥ, ഭാഷ , നിയമം, എല്ലാം സ്വീകരിച്ചു എന്ന്  ചിലര്  വിചാരിക്കുന്നു. എന്നാൽ സത്യം നേരെ മറിച്ചാണ് .ഈജിപ്റ്റിന്റെ സംസ്ക്കാരം തന്നെ ഭാരതീയമാണ്'' ---- ജാക്കൊലിറ്റ്.

ഭാരതീയർ ബാവേരുവിലേക്ക് - ബാബിലോണിലേക്ക് കപ്പൽ യാത്ര നടത്തി യി രുന്നതായി ബൗദ്ധ ജാതകത്തിൽ പറയുന്നുണ്ട്.

SK POTTEKKAD തന്റെ 'നൈൽ ഡയറി' യിൽ പറയുന്നത് കേൾക്കുക ..'' ഭാരതത്തിലെ പ്രാചീനർക്ക്  നൈൽ നദിയെ ക്കുറിച്ചും അതിന്റെ ഉത്ഭവ സ്ഥാനമായ തടാകത്തെ കുറിച്ചും വ്യക്തമായ അറിവ് ഉണ്ടായിരുന്നു എന്നതാണ്. ഭാരതീയ ഗ്രന്ഥങ്ങളിൽ ഈ നദിയെ കൃഷ്ണ എന്നും മഹാകാളി എന്നും പറഞ്ഞു കാണുന്നു .ഈ നദിയുടെ ഉത്ഭവം അമര എന്ന സ്ഥലത്ത് നിന്നുമാണ്. ഭാരതീയ   ഗ്രന്ഥങ്ങളിലെ ഈ വസ്തുത ആധാര മാക്കി ആഫ്രിക്ക യുടെ ഒരു  ഭൂപടം 1801 ഇൽ 'ഏഷ്യാടിക്ക് റിസെർചെസ്' വാല്യം III  യിൽ പ്രസിദ്ധപ്പെടുത്തുക യുണ്ടായിട്ടുണ്ട്. കർണ്ണൻ ഋഗ്ബി എന്ന മാന്യൻ തനിക്കു സമ്മാനിച്ച ഈ പഴയ ഭൂപടം തന്റെ ആഫ്രിക്കൻ യാത്രകൾക്കും നൈലിന്റെ ഉത്ഭവം തിരഞ്ഞു കണ്ടു പിടിക്കുന്നതിനും തനിക്കു വളരെ സഹായകരമായിരുന്നു എന്നും, ഭാരതീയര്ക്ക് വിക്ടോറിയ തടാകത്തിന്റെ വടക്കും  തെക്കും മായി ബന്ധമുണ്ടായിരുന്നതായി താൻ പൂർണ്ണമായി വിശ്വസിക്കുന്നുണ്ടെന്നും  SPEKKE തന്റെ DISCOVERY OF THE SOURCE OF THE NILE  എന്ന ഗ്രന്ഥത്തിൽ തുറന്നു പറയുന്നു ''.

ഏതായാലും കൃസ്തുവിന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് ആഫ്രിക്കയുടെ കട്ടപിടിച്ച അന്ധകാരത്തിൽ സംസ്ക്കാരത്തിന്റെ ദീപശിഖ കൊളുത്താൻ മുതിർന്ന വൈദിക ഭാരതീയരുടെ സാഹസികതക്കു മുന്നിൽ സാഷ്ടാങ്കം പ്രണമിക്കണം.

ലോകത്തിലുള്ള എല്ലാ രാജ്യങ്ങളേ ക്കുറിച്ചും ദ്വീപുകളേക്കുറിച്ചും നദീ പർവ്വതാദി കളേക്കുറിച്ചും പൂർണ്ണമായ വിവരണം ഭാരതീയ ഗ്രന്ഥ ങ്ങളിലുണ്ട്. ലോകം മുഴുവനും സ്വന്തം സംസ്ക്കാരവും ആധിപത്യവും ഉറപ്പിക്കാൻ അനേകായിരം വർഷങ്ങൾക്കു മുമ്പ് ഇറങ്ങി ത്തിരിച്ച ഭാരതീയരുടെ പരമ്പര യാണ് ലോകത്തിൽ അധിക ഭാഗത്തും കാണുന്നത്.

BC 3000 ത്തിനു മുമ്പ് ആഫ്രിക്കയിലും ഈജിപ്തിലും ഭാരതീയർ  എത്തി യിരുന്നു. പ്രാചീന ബാബിലോണിലെ രാജവംശങ്ങൾ എല്ലാം ഭാരതീ യരുടെ തായിരുന്നു എന്ന് അ  വിടെ നിന്നു കിട്ടിയ ലിഖിതങ്ങൾ വ്യക്ത മാക്കുന്നു. സിറിയ തുടങ്ങിയ അറേബ്യൻ രാജ്യങ്ങളിലും ഇതായി രുന്നു സ്ഥിതി. മേസോപ്പോട്ടെമിയ (mitanni ) സിറിയ പാലസ്തീൻ തുടങ്ങിയ ദേശങ്ങളിൽ ഭാരതീയർ ഭരിച്ചിരുന്നതായി ' എഡവേർഡമേയർ ' വ്യക്തമാക്കിയീട്ടുണ്ട്.

കീത്ത്ഓള്ടെൻബർഗ്ഗ് തുടങ്ങിയ ചരിത്ര കാരന്മാരും ഈ അഭിപ്രായ ക്കാരാണ്. WILLAIM BRANDENSTEIN വ്യക്തമായി  തന്നെ പറയുന്നൂ ... ''ഭാരതീയർ ഏഷ്യയുടെ മറ്റു ഭാഗങ്ങളിൽ പ്പോയി അധിവസിച്ചിരുന്നു എന്നതിന്  യാതൊരു സംശയവു മില്ല.''

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കിഴക്കൻ തുർക്കിസ്ഥാനിൽ ഇംഗ്ലിഷ് ഫ്രെഞ്ച്  ജർമ്മൻ റഷ്യൻ പണ്ഡിതന്മാരുടെ ഗവേഷണത്തിൽ കിട്ടിയ രേഖകൾ ഭാരതീയ ഭാഷയായ വൈദിക സംസ്ക്കൃതം ആണെന്ന്  തെളിഞ്ഞതായി  PROF SIEG വെളിപ്പെടുത്തി. തുഷാ

Monday, 4 July 2016

കഥ, ലേഖനം, ഉത്ബോധന തത്വങ്ങൾ



*Do we know actual full form of some words???*
*🔗News paper =*
_North East West South past and present events report._
*🔗Chess =*
_Chariot, Horse, Elephant, Soldiers._
*🔗Cold =*
_Chronic Obstructive Lung Disease._
*🔗Joke =*
_Joy of Kids Entertainment._
*🔗Aim =*
_Ambition in Mind._
🔗Date =
_Day and Time Evolution._
*🔗Eat =*
_Energy and Taste._
*🔗Tea =*
_Taste and Energy Admitted._
*🔗Pen =*
_Power Enriched in Nib._
*🔗Smile =*
_Sweet Memories in Lips Expression._

*🔗SIM =*
_Subscriber Identity Module_

*🔗etc. =*
_End of Thinking Capacity_
*🔗OK =*
_Objection Killed_

*🔗Or =*
_Orl Korec (Greek Word)_

*🔗Bye =*♥
_Be with you Everytime._

.................      ..........      .............



ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം .പക്ഷെ ,സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും...
''ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് .ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ .....''.അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല . 1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം...
ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്..
ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു ,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌.യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,' ഇന്ത്യ എന്റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്..വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു..അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി...ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു..1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു..ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു..
ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു..
1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്..വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു...
പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു..നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു..ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്റെ ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു..
1988 ല്‍ അദ്ദേഹം അന്തരിച്ചു..
ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല..കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി........
നമുക്കൊരിക്കല്‍കൂടി ആ അസംബ്ലിമുറ്റത്തേക്കു പോകാം..നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി പറയാം.......'ഇന്ത്യ എന്റെ രാജ്യമാണ്..എല്ലാ ഇന്ത്യക്കാരും...............................👍👍👍👍👍
.................................       ........        .........

എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന
ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. ..

ഒരു ദിവസം
അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി
പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ
പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി
എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ
വീലിന്റെ നട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ
അടുത്താണ് വെച്ചത്.. നട്ടുകൾ ഉരുണ്ട് ഓടയിൽ പോയി..

അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച്
ഇരിപ്പായി. .

എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല്
നട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ..
ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ
കുഴിയാണ് ... പുതിയ നാല് നട്ടു വാങ്ങാന് ഒരുപാട് ദൂരം
യാത്ര ചെയ്യണം. .

അവസാനം ഒന്നും നടപ്പില്ല എന്ന്
കണ്ടപ്പോ അദ്ദേഹം നടന്നു പോയി നട്ടു വാങ്ങാന്
തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു
ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്..

അവന് തന്നെ
സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ
അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം
അവന് നേരെ ഒന്ന് പുഞ്ചിരിച്ചു...

മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം
ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. .
ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു.
..

ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ
നട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക..
എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല്
നട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം
ചേര്ത്ത് നാലെന്ന ക്രമത്തിൽ ആക്കുക, ,,

അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി
പിടിക്കുകയായിരുന്നു..
കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്..

നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും
മറ്റുൾളവരുടെ കണ്ണില് അങ്ങനെ ആയിരിക്കില്ല..


.....................:.........  ........    ..........

 സന്തോഷ്‌ ജോർജ്‌ കുളങ്ങര സ്വന്തം വീടിനെക്കുറിച്ച്..

ലോകസഞ്ചാരം കഴിഞ്ഞ്‌ ഞാൻ വീട്ടിലേക്കു മടങ്ങി.
 പ്ലെയിന്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ഞാന്‍ വീട്ടിലെത്തി. ഞാന്‍ വീടിന്‍റെ പ്രധാന കവാടത്തിലേക്കു നടന്നു. അവിടെ പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒരു റഷ്യന്‍ നാടോടി സ്ത്രീയെ അനുസ്മരിപ്പിക്കും വിധം എന്‍റെ ഭാര്യ നിന്നിരുന്നു. ഞാന്‍ അകത്തേക്ക് കടന്നു. വിശാലമായ ഉള്‍വശം.

 ഞാന്‍ ഡൈനിങ്ങ്‌ ഹാള്‍ ലക്ഷ്യമാക്കി നടന്നു. അല്പം ഭക്ഷണം കഴിക്കുകയാണു ലക്‌ഷ്യം. അവിടെ പരിചാരകര്‍ ഭക്ഷണവും മറ്റും വിളംബുന്നുണ്ടായിരുന്നു. ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മഴപെയ്തു തകര്‍ന്നുകിടക്കുന്ന കോഴിക്കൂടു കണ്ടു. തകര്‍ന്നടിഞ്ഞ ഏതോ പൌരാണിക നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ പോലെയുണ്ട്. ഞാന്‍ വീടിനു പുറകിലേക്കു നടന്നു. അവിടെയാണ് വിറകുപുര. വീടിനെ അപേക്ഷിച്ച് ഇതിനു പഴക്കം തീരെ കുറവാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്‍റെ അപ്പാപ്പനാണിത് പണികഴിപ്പിച്ചത്.

കൈ കഴുകുവനായി ഞാന്‍ വാട്ടര്‍ ടാപ്പിനടുത്തെക്ക് നടന്നു. വളരെ സങ്കീര്‍ണ്ണവും സവിശേഷവുമാണ് ഈ വീട്ടിലെ ജലവിതരണ ശൃംഖല. ടാപ്പുതുറന്നു . പക്ഷെ വെള്ളം വരുന്നില്ല. ടെറസിനു മുകളില്‍ പോകുവാനുള്ള ഗോവണിയുടെ പടവുകള്‍ ഞാന്‍ കയറി. വാട്ടര്‍ ടാങ്ക് പരിശോധിക്കുകയാണ് ലക്‌ഷ്യം. ഞാന്‍ ടാങ്കിനു മുകളിലെത്തി. മുച്ചിങ്ങ വീണ് വെള്ളം പോകുന്ന കുഴല്‍ അടഞ്ഞിരിക്കുകയാണ്. അതു ഞാന്‍ എടുത്തു മാറ്റി. ജലവിതരണ കാര്യത്തില്‍ വളരെ ഉദാസീനരും അലസരു മാണ് ഈ വീട്ടുകാര്‍. വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നുകൊണ്ട് ഞാന്‍ പരിസരമാകെ വീക്ഷിച്ചു. ഗ്രാമം മുഴുവന്‍ അവിടെനിന്നാല്‍ കാണാം. പറമ്പിനു പുറകില്‍ കൃഷിയിടങ്ങളും പുല്‍മേടുകളും ദൃശ്യമാണ്.. അങ്ങിങ്ങായി കന്നുകാലിക്കൂട്ടങ്ങള്‍ മേയുന്നു. ഡെന്‍മാര്‍ക്കിലെക്കോ തുര്‍ക്കിയിലെക്കോ ഒരു സഞ്ചാരം കൂടി നടത്തിയാലോ എന്ന് എനിക്ക് തോന്നി. പക്ഷെ എന്‍റെ അടുത്ത സഞ്ചാരം റോക്കറ്റില്‍ കയറി ചോവ്വയിലെക്കാണ്. ഇനി അതിന്‍റെ പരിശീലനപരിപാടികളാണ്.മുകളിൽ നിന്ന് സമയം പോയതറിഞ്ഞില്ല , ഞാൻ അല്പം മുൻപ് പറഞ്ഞ സ്ത്രീ ഭക്ഷണം കഴിക്കുവാൻ വിളിക്കുന്നു , അവരുടെ കുട്ടിയാവണം. ഹാളിൽ ഇരുന്നു ഏതോ ഹിന്ദി സിനിമ കാണുകയാണ് വിരുതൻ.
പൈപ്പ് ശെരിയാക്കിയെങ്കിലും കൈ കഴുകുവാൻ ഞാൻ മറന്നു , മേശയിൽ അധികം വിഭവങ്ങൾ ഒന്നും തന്നെയില്ല. അരി വെള്ളത്തിൽ ഇട്ട് വെറുതെ തിളപിച്ച ശേഷം പാത്രങ്ങളിലേക്ക് പകരുകയാണ് ഇവിടുത്തെ രീതി. കൈ കൊണ്ടോ നിർബന്ധമെങ്കിൽ സ്പൂണ് കൊണ്ടോ കഴിക്കാം.

അകത്തെ മുറികള്‍ വിശാലവും കൗതുകമുണര്‍ത്തുന്നതുമാണ്. ഒരു ഇന്ത്യന്‍ ബാലന്‍ എന്റെ അടുക്കല്‍ വന്നു നിന്നു എന്റെ ജാക്കറ്റില്‍ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു വല്ല വാഴയും വച്ചാല്‍ മതിയായിരുന്നു എന്ന ചിന്ത എന്റെ മനസ്സില്‍ കൂടി കടന്നു പോയി.


അകത്തേക്ക് കടക്കുമ്പോഴാണ് ചാരുകസേരയിൽ ഇരിക്കുന്ന അപ്പൂപ്പൻ താടി പോലെ വെളുത്ത മുടിയുള്ള ഒരു വൃദ്ധനെ ഞാൻ ശ്രദ്ധിച്ചത്. അപ്പൂപ്പൻ അകത്തേക്ക് നോക്കി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അയാളുടെ ഭാഷ മുഴുവൻ മനസ്സിലായില്ലെങ്കിലും അത് മലയാളത്തിലാക്കുമ്പോൾ '' ഊരുതെണ്ടി എത്തീ'' എന്നാണെന്ന് എനിക്ക് മനസ്സിലായി.
[6/21, 6:40 PM] Krishna Kumar: ജീവശാസ്ത്ര അദ്ധ്യാപകൻ പൂമ്പാറ്റയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങൾ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി ക്ലാസ്സിലെത്തി. ഏതാനും മണിക്കൂറിനുള്ളിൽ പൂമ്പാറ്റ വിരിഞ്ഞു പുറത്തു വരുമെന്നും അതിനായി കാത്തിരിക്കണമെന്നും കുട്ടികളോടു പറഞ്ഞു.

കൊക്കൂണിൽ നിന്ന് പുറത്തുവരാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് അതിനെ സഹായിക്കാൻ ഒരുങ്ങരുതെന്ന് പ്രത്യേകം താക്കീത് ചെയ്തു മാഷ്‌ പുറത്തേക്കു പോയി.

കുട്ടികൾ ആകാംക്ഷയോടെ കാത്തിരുന്നു.കൊക്കൂൺ മെല്ലെ അനങ്ങി തുടങ്ങി. പൂമ്പാറ്റ വളരെ കഷ്ടപ്പെട്ട് കൊക്കൂണിൽ നിന്ന് പുറത്തേക്കു വരാനുള്ള ശ്രമം തുടങ്ങി.

കുട്ടികളിലൊരുവൻ കുഞ്ഞു പൂമ്പാറ്റയോട് അലിവ് തോന്നി. അവൻ കൊക്കൂൺ മെല്ലെ തുറന്നു കൊടുത്തു.പൂമ്പാറ്റ വേഗം പുറത്തേക്കെത്തി. ഒറ്റക്ക് നടക്കാനോരുങ്ങിയ പൂമ്പാറ്റ പക്ഷെ ചത്തുവീണു. സങ്കടത്തോടെ നിൽക്കുന്ന കുട്ടികളെയാണ് തിരികെയെത്തിയ മാഷ്‌ കണ്ടത്.

കാര്യം മനസ്സിലായ അദ്ദേഹം കുട്ടികളോട് പറഞ്ഞു. നോക്കൂ കൊക്കൂണിൽ നിന്ന് പുറത്തു കടക്കാനുള്ള പരിശ്രമമാണ് പൂമ്പാറ്റക്ക് ഭാവിയിൽ പറക്കാനായി ചിറകുകൾക്കു ശക്തിനൽകുന്നത്. കൊക്കൂൺ തുറക്കാൻ നമ്മൾ സഹായിച്ചാൽ പിന്നെയത് ജീവിച്ചാലും പറക്കാൻ കഴിയില്ല. വെളിയിൽ വരാൻ സഹിക്കുന്ന പ്രയാസം പിന്നീടുള്ള ജീവിതത്തെയാണ് സഹായിക്കുന്നത്.

പൂമ്പാറ്റയ്ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജം പകരുന്നത് വിരിഞ്ഞിറങ്ങുമ്പോഴുള്ള പ്രയാസമാണെങ്കിൽ.പക്ഷികളുടെ ശരീരത്തിൽ ചിറക്‌ ഒരു ഭാരമാണെങ്കിലും ആ ചിറകാണ് അവയെ പറക്കാൻ സഹായിക്കുന്നത്.

ഭാരങ്ങളും തോൽവികളും നമ്മെയും മുന്നോട്ട് തന്നെയാണ് കൊണ്ടുപോയിട്ടുള്ളത് .സങ്കടങ്ങളാണ് ശരിയായ അനുഭവങ്ങളെന്ന് സങ്കടപ്പെട്ടവർക്കെല്ലാം അറിയാമല്ലോ! വേദന നൽകുന്ന ചെറിയൊരു മുറിവ് പോലും വലിയ സന്ദേശങ്ങൾ നൽകുന്നുണ്ട്.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ചാൽ മാത്രമേ ഏറ്റവും വലിയ ആഹ്ലാദമായ കുഞ്ഞിനെ അവൾക്ക് കിട്ടൂ.

ജീവിതത്തിന്റെ ആരംഭത്തിൽ പൂമ്പാറ്റ അനുഭവിക്കുന്ന വേദന വെറുതെയായിരുന്നില്ല. ക്രത്യമായ ഒരു പ്ലാനിംഗ് അതിനു പിന്നിൽ ഉണ്ട്. അതിന്‍റെ സ്രഷ്ടാവിന്റെതാണ് പിഴക്കാത്ത ആ പ്ലാനിംഗ്.

അങ്ങിനെയൊരു പ്ലാനിംഗ് സർവ്വ സ്രഷ്ടികൾക്കുമുണ്ട്, മനുഷ്യരായ നമ്മൾ  മാത്രമാണീ മനോവേദനകളിൽ തകർന്നു പോകുന്നത്. പലവട്ടം ഓടിയിട്ടും എലിയെ പിടിക്കാൻ കഴിയാത്ത സങ്കടത്തിൽ ഒരു പൂച്ചയും ആത്മഹത്യ ചെയ്തത് നമ്മൾ കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ പിടിക്കാമെന്നെ ഉള്ളൂ ആ പൂച്ചക്ക്.

എന്നാൽ ഒരു ചെറിയ തോൽവി പോലും സഹിക്കാനാകാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്ര വാർത്തകൾ നാം ഓരോ ദിവസ്സവും വായിക്കുന്നു.

നിരന്തര പരാജയങ്ങളിൽ നിരാശപ്പെടരുത്. കാരണം,താക്കോൽ കൂട്ടത്തിലെ അവസാന താക്കോൽ കൊണ്ടാകും ചിലപ്പോൾ ഒരു താഴ് തുറക്കാൻ കഴിയുക..

'പരിശ്രമിച്ചുകൊണ്ടിരിക്കുക...വിജയിക്കുക തന്നെ ചെയ്യും !'
................  ............


വായിക്കൂ വളരൂ തൊണ്ട വരളുവോളം വായിക്കൂ


1.       ഉരുളീലൊരുരുള

2.       ആന അലറലോടലറി

3.       തെങ്ങടരും മുരടടരൂല

4.       പെരുവിരലൊരെരടലിടറി

5.       റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്

6.       വരൾച്ച വളരെ വിരളമാണ്

7.       പേരു മണി പണി മണ്ണു പണി

8.       അറയിലെയുറിയില്‍ ഉരിതൈര്

9.       അരമുറം താള്‌ ഒരു മുറം പൂള്‌

10.   പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ

11.   അലറലൊടലറലാനാലയില്‍ കാലികൾ

12.   വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി

13.   പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച

14.   സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി

15.   ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍

16.   തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി

17.   രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി

18.   തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി

19.   പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു

20.   ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്

21.   പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി

22.   അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ

23.  കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം

24.  കരളിനുമലരിതളുതിരുമൊരളികുലമിളകിയചുരുള്‍ അളകം

25.   വടുതലവളവിലൊരതളമരത്തിൽപത്തിരുപത്തഞ്ചൊതളങ്ങ!

26.   ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ഉരുളയുരുളുമോയുരുളിയുരുളുമോ

27.   ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു

28.   ചരലുരുളുമ്പോൾ മണലുരുളൂലാമണലുരുളുമ്പോൾ ചരലുരുളൂലാ

29.   തണ്ടുരുളും തടിയുരുളുംതണ്ടിൻ‌മേലൊരുചെറുതരികുരുമുളകുരുളും

30.   ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ

31.   അരുതരുതുകുതിരേ മുതിരരുത്കുതിരേ അതിരിലെ മുതിര തിന്നാന്‍മുതിരരുത് കുതിരേ

32.   ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതുചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ

Forward it fast as you can..
😉😉