[4/27, 7:25 PM] Krishna Kumar: ഡോ: ജയശ്രീ നായര്‍ ഒരു ശാസ്ത്രജ്ഞ ആയിരുന്നില്ല എങ്കില്‍ ആരാകുമായിരുന്നു എന്ന് ചോദിച്ചാല്‍ മികച്ച ഒരു പത്രപ്രവര്‍ത്തക അല്ലെങ്കില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക ആകുമായിരുന്നു എന്ന് ഞാന്‍ പറയും. കാരണം അത്രത്തോളം ഇടപെടലുകള്‍ പല മാധ്യമങ്ങളിലൂടെ നടത്തുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ്ന്യൂയോര്‍കില്‍ ശാസ്ത്രജ്ഞ ആയ ഡോ: ജയശ്രീ നായര്‍.
മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമെന്ന് ഒരു പക്ഷെ മോഡിയെക്കാള്‍ മുപേ കണക്കുകൂട്ടിയ അച്ചടക്കമുള്ള ബി ജെ പി പ്രവര്‍ത്തക കൂടി ആണ് ഡോ: ജയശ്രീ നായര്‍. പത്തനംതിട്ട ജില്ലയില്‍ പുല്ലാട് കടപ്ര പെരുമേത്തു തങ്കപ്പന്‍ നായരുടെയും ഇന്ദിരയുടെയും മകള്‍.
കേരള നിയമ സഭയുടെ ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണി അധികാരത്തില്‍ വരും എന്ന് തറപ്പിച്ചു പറയുന്ന അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാള്‍. പക്ഷെ അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് പറയണമെങ്കില്‍ മെയ് മെയ് 20 കഴിയണം. പക്ഷെ ഡോ: ജയശ്രീ നായര്‍ പറയുന്നു അത് സംഭവിക്കുമെന്ന്. അതാണ് ആത്മ വിശ്വാസം . കറകളഞ്ഞ ബി ജെ പി വിശ്വാസി എന്നതിനപ്പുറത്തു സമൂഹത്തില്‍ സാധാരക്കാര്‍ നേരിടുന്ന പല പ്രശ്‌നങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന ഡോ: ജയശ്രീ നായര്‍ സോഷ്യല്‍ മീഡിയയില്‍ ചങ്കൂറ്റത്തോടെ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയാണ്. ഒരു യഥാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ ലക്ഷണവും അതുതന്നെ അല്ലെ. ഈ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണി ഭര ണത്തില്‍ വരണം എന്ന് ജയശ്രീ നായര്‍ അര്‍ത്ഥശങ്കയ്ക്കിടയ്ക്ക് ഇടയില്ലാത്തവിധം പറയുന്നതിനു വ്യക്തമായ കാരണങ്ങള്‍ നിരത്തുന്നു.
മുന്‍പൊരിക്കലുമില്ലാത്ത പ്രതീക്ഷ
...................................................................
മുന്‍പൊരിക്കലുമില്ലാത്ത പ്രതീക്ഷയാണ് കേരളത്തിലെ ബി.ജെ.പിക്കും, ദേശീയ ജനാധിപത്യ സംഖ്യത്തിനും ഈ നിയമസഭാ തെരഞ്ഞെടുപ്പിലുള്ളത്. അതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. കേരളത്തിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം നോക്കണ്ട , കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ മാത്രം മതി . റോഡുകള്‍, സര്‍ക്കാരാശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി ഏതു മേഖലയിലാണ് ആത്യന്തികമായ വികസനം വന്നിരിക്കുന്നത്?.
ഒരു സാധാരണ സ്‌കൂളില്‍ ഒരു നല്ല ടോയലെറ്റ് വന്നതുതന്നെ മോഡിയുടെ ശുചിത്വ ഭാരതം വന്നതിനു ശേഷമാണ്. ഷൊര്‍ന്നുര്‍ ജംഷനില്‍ നിര്‍ത്തുന്ന ഓരോ തീവണ്ടിയും ഇന്ന് വൃത്തിയാക്കാതെ മുന്നോട്ട് യാത്രയില്ല. ആദ്യം ശുചിത്വം. അവിടെയല്ലേ തുടക്കം. കേരള സര്‍ക്കാരിന്റെ ശുചിത്വം കാണണമെങ്കില്‍ നമ്മുടെ കെ എസ് ആര്‍ ടി സി ബസ് സ്ടാണ്ടിലെ ടോയ് ലെറ്റില്‍ ഒന്ന് കയറിയാല്‍ മതി. അവിടെ തുടങ്ങുന്നു എല് ഡി എഫിന്റെയും യു ഡി എഫിന്റെയും സംസ്‌കാരം.
ഇവിടെയാണ് എന്‍ ഡി എ മുന്നണിയില്‍ കേരളം പ്രതീക്ഷ അര്‍പ്പിക്കുന്നത്. വെറുംകൈയോടെ മടങ്ങാനില്ലെന്ന വ്യക്തമായ സന്ദേശമാണ് കേരളത്തിലെ പരമ്പരാഗത മുന്നണികളായ ഇടത്, വലത് മുന്നണികള്‍ക്ക് ബി.ജെ.പി നല്‍കുന്ന വ്യക്തമായ സന്ദേശം. കേരളം മാറിമാറി ഭരിച്ചിരുന്ന മുന്നണികള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരെന്ന പ്രതിഛായയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ളതെങ്കില്‍ ഇത്രയും ദുര്‍ബലമായ ഒരു പ്രതിപക്ഷത്തെ കേരളം ഇതിന് മുന്‍പ് കണ്ടിട്ടില്ല. ഇതുവരെ നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതെപോയതിന്റെ ദുഃഖം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ യ്ക്കില്ല. കാരണം ഇന്ന് ഒരു പറ്റം ജന വിഭാഗങ്ങള്‍ അവരുടെ വോട്ടു വിനിയോഗിക്കാന്‍ തയ്യാറാകുന്നതിനു പിന്നില്‍ ഇടതു വലതു മുന്നണിയുടെ തട്ടിപ്പ് രാഷ്ട്രീയത്തിന് എതിരെ ആണ്. എസ്.എന്‍.ഡി.പി പിന്തുണയുള്ള ബി.ഡി.ജെ.എസ് ഉള്‍െപ്പടെ വിവിധ പാര്‍ട്ടികള്‍ കൂടി വന്നതോടെ ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാനത്തെ ഏറ്റവും പ്രബലമായ മുന്നണിയായി മാറിയിട്ടുണ്ട് .
മോഡി നല്‍കുന്ന പ്രതീക്ഷ
......................................................
ഇന്ത്യ എന്റെ രാജ്യമാണെന്ന് പ്രതിജ്ഞ ചൊല്ലിയാല്‍ പോരാ. അത് പ്രവര്‍ത്തിയില്‍ കാണിക്കണം ഓരോ ഭാരതീയനും. അത് നമുക്ക് ഊട്ടിയുറപ്പിചു നല്‍കുകയാണ് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി മോഡിജി. ഒരു ഉദാഹരണം പറയാം. പറവൂര്‍ വെടിക്കെട്ട് അപകടം ഉണ്ടായി നൂറിലധികം ആളുകള് കൊല്ലപ്പെട്ടപ്പോള്‍ നിമിഷങ്ങള്‍ക്കകം ആണ് നമ്മുടെ പ്രധാനമന്ത്രി ഓടി എത്തിയത്. എന്ന് മാത്രമല്ല, ഇരുപതിലധികം ഡോക്ടര്‍മാര്‍, മരുന്നുകള്‍, മറ്റു സംവിധാനങ്ങള്‍ ഒക്കെ എത്തിച്ചു അദ്ദേഹം. മികച്ച ഒരു രാഷ്ട്രീയ മാതൃക അല്ലെ ഇത്?
ഉമ്മന്‍ചാണ്ടി ജനസംപര്‍ക്ക പരിപാടി നടത്തിയ നാട്ടിലാണ് ഇന്ന് പട്ടിണി മൂലം ഒരു ആദിവാസി ബാലിക ആത്മഹത്യ ചെയ്തത്. എന്ത് ഉത്തരമാണ് മിസ്റ്റര്‍ ചാണ്ടിക്ക് നല്‍കാനുള്ളത്. വിശപ്പ് സഹിക്കാനാകാതെ ഒരാള്‍ മരിച്ചു എങ്കില്‍ അത് നാം ഓരോരുത്തരുടേയും തോല്‍വി.
ഏതു അര്‍ഥത്തിലാണ് നാം വികസിതര്‍ ആണെന്ന് അഹങ്കരിക്കുന്നത്, തെരുവിലായാലും കുടിലില്‍ ആയാലും വിശന്നു ഒരു മനുഷ്യ ജന്മം തീര്‍ന്നെങ്കില്‍ അത് കൊലപാതകം ആണ്. ഉത്തരവാദികള്‍ ഇവിടെ മാറി മാറി ഭരിക്കുന്ന ഭരണകൂടം. ആ പെണ്‍കുട്ടിയുടെ കുഞ്ഞു വയറു വിശപ്പിന്റെ തീ കാരണം ആളികത്തി, അപ്പോള്‍ ആ ചൂട് സഹിക്കാനാതെ നിലവിളിച്ചപ്പോള്‍ അത് ഭരണാധിപന്മാര്‍ കേട്ടില്ല. ഓരോ മനുഷ്യന്റെയും പ്രാഥമികമായ ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനം ആഹാരം, വസ്ത്രം ...അത് കഴിഞ്ഞു പാര്‍പ്പിടം. ഇതാണ് എന്‍ ഡി എ മുന്നണി മുന്നോട്ടു വയ്ക്കുന്ന മാനവികത. ഇനിയെങ്കിലും വിശന്നുള്ള ഒരു നിലവിളി ഉണ്ടാവരുത്. ഈ സാഹചര്യത്തില്‍, അതായത് ഇരു മുന്നണികളും ആദിവാസികളെയും, ദളിതരെയും, പിന്നെ മലയാളികളെയും പറഞ്ഞു പറ്റിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാരുണ്യവും അംഗീകാരവും നേടിയെടുക്കുവാന്‍ കേരളത്തില്‍ എന്‍ ഡി എ മുന്നണി നയിക്കുന്ന ഒരു സര്‍ക്കാര്‍ വരണം. അതാവണം ഈ തെരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്. അത് മലയാളി തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവ് കാണാന്‍ കേരളത്തിന്റെ തെരുവോരങ്ങള്‍ മാത്രം പോയി കണ്ടാല്‍ മതി
കുത്തക ഭരണം ഇല്ലാതാകണം
..........................................................
വിജയ് മല്ല്യ എന്ന 'പാവം' മനുഷ്യന് കോടികള്‍ വില വരുന്ന ഭുമി നിസ്സാര തുകയ്ക്ക് അടൂര്‍ പ്രകാശും, കുഞ്ഞാലിക്കുട്ടി സംഘവും പതിച്ചു നല്‍കിയിട്ടു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചാണ്ടിയും സുധീരനും പറഞ്ഞത് ഞങ്ങള്‍ ഇതൊന്നും അറിഞ്ഞില്ല എന്നാണ്. ഇത്തരം എത്രയോ തീറെതെഴുതലുകള്‍ കേരളത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. വികസന തുടര്‍ച്ചക്കായി വോട്ടു ചോദിക്കുന്ന യു.ഡി.എഫ് സമൂഹത്തിന്റെ വികസനമായിരുന്നില്ല ലക്ഷ്യം വച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ തന്നെ പറയാതെ പറഞ്ഞു. സ്വന്തം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിശ്വാസമില്ലെന്ന് നിരവധി തവണ അദ്ദേഹം സമൂഹത്തിനെ ബോധ്യപ്പെടുത്തിയതാണ്. മലയാളിയുടെ ആത്മാഭിമാനത്തിനെ ഇത്രയേറെ മുറിവേല്‍പ്പിച്ച ഒരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഇതിനെ ക്രിയാത്മകമായി ചെറുക്കാന്‍ ബാധ്യതയുണ്ടായിരുന്ന ഇടത് പക്ഷം സ്വയം പരിഹാസ്യരായില്ലേ. സോളാര്‍ സമരം പോളിഞ്ഞു പോയത് എങ്ങനെ എന്ന് രവീന്ദ്രന് അറിയാം. അദ്ദേഹം പറഞ്ഞത് സര്‍ക്കാരിനെതിരേ ഇടത് മുന്നണി നടത്തിയ സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റായിരുന്നു എന്നാണ്. പൊതുസമൂഹത്തിനുള്ളതെല്ലാം കുത്തകകള്‍ക്കും സ്വന്തക്കാര്‍ക്കും തീറെഴുതിയ യു.ഡി.എഫ് ഭരണം ഇനിയൊരിക്കലും ഉണ്ടാകരുതേയെന്ന പ്രാര്‍ഥനയിലാണ് കേരള ജനത. സോഷ്യല്‍ മീഡിയ പറയ്ന്നത് പോലെ ഇനി നിയമസഭ മാത്രമേ വില്‍ക്കാനുള്ളു.
പിണറായിയും അച്ചുതാനന്ദനും ഇല്ലങ്കില്‍ എന്ത് സംഭവിക്കും
...............................................................................................................
നാമൊക്കെ വിചാരിച്ചത് പിണറായിയും അച്ചുതാനന്ദനും ഭായി ഭായി ആയെന്നാണ്. പെട്ടന്ന് പൂച്ച് പുറത്തു വരുമെന്ന് നാമാരും ചിന്തിച്ചില്ല. പിണറായി അങ്ങനെ ആണ് ഒരു കാര്യം പറയാന്‍ തീരുമാനിച്ചാല്‍ പറയും. അത് ഗുളികന്‍ ആണെങ്കിലും. ഇവരുടെ തമ്മിലടിക്ക് ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഒരു തീരുമാനമാകും. അധികാരം നിലനിര്‍ത്താന്‍ ആശയം ബലികഴിക്കുകയാണ് ഇടതു പക്ഷം. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച് സീറ്റ് നേടാനാകുമോയെന്ന പരീക്ഷണമാണ് സി പി എം നടത്തുന്നത്. അണികളെ വഞ്ചിക്കുന്ന ഈ നിലപാട് കേരളത്തിലും ഇവര്‍ രഹസ്യമായി സ്വീകരിക്കുകയാണ്. ആശയം നഷ്ടമായതിന് ആയുധത്തില്‍ അഭയം പ്രാപിക്കുന്ന ഇടതു മുന്നണി ഈ നൂറ്റാണ്ടിന് ചേരാത്ത ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. വികസനത്തിനും ജനനന്മക്കുമായി വോട്ടു ചോദിച്ച് ഇവര്‍ കേരള ജനതയെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വഞ്ചനക്ക് കൂട്ടു നില്‍ക്കണോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിനു ഉത്തരം നല്‍കാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു .
വഴി മുട്ടുമ്പോള്‍ പ്രതീക്ഷയുമുണ്ട്
....................................................................
ബി ജെ പി യുടെ കേരളാ നായകന്‍ കുമ്മനം രാജ ശേഖരന്‍ പറഞ്ഞ വാക്കുകള്‍ കടമെടുക്കട്ടെ 'എല്ലാ അര്‍ഥത്തിലും വഴിമുട്ടിയ കേരളത്തിന് ഇനിയുള്ള ഏക പ്രതീക്ഷ ബി.ജെ.പിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചു തരുന്ന അഴിമതി രഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം. സാമൂഹ്യ അവശതകള്‍ക്ക് മതമില്ലെന്ന കാഴ്ചപ്പാടാണ് ബി.ജെ.പിക്കുള്ളത്. ഏതെങ്കിലും മതവിഭാഗത്തിന് മാത്രമായി എന്തെങ്കിലും അവശതയുണ്ടെന്ന് ബി.ജെ.പി കരുതുന്നില്ല. പട്ടിണിക്കും തൊഴിലില്ലായ്മക്കും മതമില്ലല്ലോ? നാടിന്റെ വികസനത്തിന് ആവശ്യം പ്രീണനമല്ല തുല്യനീതിയാണ്. ഇത് ഉറപ്പു വരുത്താന്‍ ബി.ജെ.പിക്കേ കഴിയൂ എന്നത് തെളിയിക്കപ്പെട്ടതാണ്. കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് ഭരണ പരാജയവും ബി.ജെ.പിയുടെ ക്രിയാത്മക രാഷ്ട്രീയവും തമ്മിലാണ് ഇത്തവണത്തെ പോരാട്ടം. ഈ പോരാട്ടത്തില്‍ കേരള ജനത ബി.ജെ.പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന കാര്യം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പിലുള്ളത്.'
ഈ വാക്കുകള്‍ ആത്മാര്‍ത്ഥമായ വാക്കുകളാണ് . ആറന്മുള വിമാനത്താവള സമര മുന്നണിയുടെ പടനായകാന്‍ കേരള ജനതയ്ക്ക് നല്‍കുന്ന ഉറപ്പ്. എല്ലാം തകര്‍ന്ന ഒരു സമൂഹത്തിനു കിട്ടുന്ന കൈത്താങ്ങ്. അതാണ് എന്‍ ഡി എ യുടെ ഭരണം. അത് കേരളത്തിലും വരണം. വരും അതാണ് മലയാളിയുടെ പ്രതീക്ഷ .
ആശയറ്റ പ്രവാസികള്‍
................................................
പ്രവാസികളുടെ കാര്യം എല്‍ ഡി എഫും യു ഡി എഫും പറയുന്നില്ല. ഈ കഷ്ട്ടപാടും പെടാപാടും പെട്ട് വെയിലിനോടു മല്ലിട്ട് സുഖ സ്‌കര്യങ്ങള്‍ ഉപേക്ഷിച്ചു, കുടുംബ ജീവിതവും പേരിനു മാത്രം ആയി ജീവിച്ച് ഉള്ള പണം പിച്ചിച്ചു നാടിനും വീടിനും വേണ്ടി ഒരു ആയുസ് മുഴുവന്‍ നശിപ്പിച്ച പ്രവാസികള്‍ കുടുംബത്തിലോ ബാധ്യത ആയി. അവര്‍ ഭരിക്കുന്നവര്‍ക്കും ബാധ്യത ആണ് എന്നാണോ ? കേരളത്തില്‍ തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കാന്‍ ആരുണ്ടാകും എന്ന ചിന്താഗതി പ്രവാസിയുടെ മനസ്സില്‍ കുന്നു കൂടിയിട്ടുണ്ട്. പ്രവാസിയുടെ പ്രോപ്പര്‍ട്ടി സംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇന്ന് നാം ചര്‍ച്ച ചെയ്യുന്നു. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ സുഷമ സ്വരാജിന്റെ കയ്യിലാണ്. ഒരു സാധാരണ പ്രവാസി ഒരു കത്ത് അയച്ചാലും നടപടി എടുത്ത ശേഷം മറുപടി അയക്കുന്ന ഒരു പ്രവാസി മന്ത്രി മറ്റൊരാള്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടോ. അമേരിക്കന്‍ മലയാളികള്‍ പൊക്കിക്കൊണ്ട് നടന്ന വയലാര്‍ രവിയെ ഗള്‍ഫുകാര്‍ ഇപ്പോള്‍ കണ്ടാല്‍ തല്ലികൊല്ലും എന്ന അവസ്ഥയിലായി. അവിടെ ആണ് ആത്മാര്‍ഥത ഉള്ള എന്‍ ഡി എ ഭരണത്തിന്റെ പ്രസക്തി. മോഡിയുടെ യാത്രകള്‍ കൊണ്ട് മികച്ച ഗുണം ഉണ്ടാകുന്നതും പ്രവാസികള്‍ക്ക് തന്നെ അല്ലെ. അതുകൊണ്ട് കേരളത്തില്‍ കേരളത്തിലെ പ്രവാസികളുടെ കാര്യങ്ങള്‍ പറയുവാന്‍ നമുക്കു എം എല്‍ എ മാര്‍ വേണം. ഫോട്ടോ രാഷ്ട്രീയം മാറണം. കഴിവുള്ളവര്‍ വരണം. നമ്മുടെ പണം പിരിച്ചു സ്ട്രീറ്റ് ലൈറ്റ് ഉണ്ടാക്കിയിട്ട് എം എല്‍ എ യുടെ പേര് വയ്ക്കുന്ന രാഷ്ട്രീയവും ഭരണവും മാറണം. മാറി ചിന്തിക്കാം നമുക്ക് .
ഡോ: ജയശ്രീ നായരുടെ ചില ഫേസ് ബുക്ക് കുറിപ്പുകള്‍
..................................................................................................
വിവരക്കേടിന്റെ അപ്പോസ്തലന്‍മാരാണ് ഈ കമ്മ്യൂണിസ്റ്റ്കാര്‍ എന്ന് പറയുന്നത് വെറുതെയല്ല എന്നു നമ്മെ എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ട് കരിമരുന്നു പ്രയോഗം അമ്പലങ്ങളില്‍ നിര്‍ത്തിയാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അത്രേ.. അപ്പോള്‍ കരിമരുന്നു കണ്ടുപിടിക്കുന്നതിനു മുന്‍പ് ദാരിദ്ര്യം ഇല്ലാരുന്നോ? കമ്പ്യൂട്ടര്‍ വന്നാല്‍ ആളുകള്‍ പട്ടിണിയാകും എന്ന് പറഞ്ഞെ നായനാരുടെ പിന്ഗാമി അച്ചുമാമ എന്താരുന്നു തെരഞ്ഞെടുപ്പു വികൃതികള്‍.
പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം യെച്ചൂരി സഖാവേ? മോദിജി വന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ടും ജനങ്ങളുടെ ക്ഷേമത്തില്‍ താല്പര്യം ഉള്ളത് കൊണ്ടും ആണ്. ഇദ്ദേഹത്തിനു അവിടെന്താണാവോ ബിസിനസ്? അവിടെ ന്യൂനപക്ഷം, തീവ്രവാദം ഒന്നും ഇല്ലല്ലോ. അമ്പലപറമ്പല്ലേ? മോദിക്ക് വിസ കൊടുക്കരുതെന്ന് പറഞ്ഞു ഒബാമക്ക് മെമോ അയച്ചതും യെച്ചൂരി..കണ്ണൂരില്‍ കൂടെ നിന്ന പയ്യനെ കമ്മ്യൂണിസ്റ്റ്കാരു കൊന്നിട്ട് മിണ്ടാതിരുന്നതും യെച്ചൂരി..
അബ്ദുല്‍ കലാമിനെ കാണാതെ മേമെന്റെ ശവമടക്കിനു പോയതും യെച്ചൂരി..കനയ്യയെ കാക്കുന്നതും യെച്ചൂരി..പപ്പൂന്റെ വലം കൈയും യെച്ചൂരി..പിന്നെന്തൊക്കെയാവും പാണന്‍ നിങ്ങളുടെ നാട്ടില്‍ പാടി നടക്കുക..
ആനയും അമ്പാരിയും താലപ്പൊലിയും അമ്മന്‍കുടവും പേട്ടതുള്ളലും കാവടിയാട്ടവും പൂരവും പടയണിയും തെയ്യവും ഓട്ടന്‍തുള്ളലും കഥകളിയും വള്ളംകളിയും വായ്ക്കുരവയും കരിമരുന്നും ഇല്ലാതെ എന്ത് സംസ്‌കൃതി? എന്ത് ആചാരങ്ങള്‍? എന്തും നിരോധിക്കാന്‍ എളുപ്പമാണ്. നിയന്ത്രിക്കാന്‍ ആണ് ബുദ്ധിമുട്ട്. അപ്പോള്‍ പിന്നെ നിരോധനം തന്നെയല്ലേ എളുപ്പം. അണുബോംബ് സുരക്ഷിതം അല്ലെന്നു എല്ലാവര്‍ക്കും അറിയാം.. ജപ്പാനില്‍ ഇന്നും ജീവിക്കുന്ന അടയാളങ്ങള്‍ ഉണ്ട്. എന്നാല്‍ ആരെങ്കിലും നിരോധിച്ചോ അണുബോംബ്? ഇല്ല.. നിയന്ത്രണങ്ങള്‍ മാത്രം. അതിനായി യു എന്‍ എത്ര പണം മുടക്കുന്നു. പകര്‍ച്ച വ്യാധികളോ? നമ്മള്‍ രോഗബാധിതരെ കൊന്നൊടുക്കില്ലല്ലോ പകരും എന്ന് പറഞ്ഞു. അതിനെ നിയന്ത്രിക്കാനും മറ്റുമല്ലേ നോക്കുക. എത്ര എളുപ്പമാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍..
പറയുന്ന കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ പറയാന്‍ കഴിയുക എന്നത് നല്ല നേതാവിന്റെ ലക്ഷണം ആണ്. ഡോ: ജയശ്രീ നായര്‍ മികച്ച ഒരു സാമൂഹ്യ പ്രവര്‍ത്തക ആണെന്ന് തുടര്‍ ദിവസങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മനസിലാകും. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലകില്‍ അവര്‍ നടത്തിയ യാത്രകളും കുറിപ്പുകളും Eമലയാളി പ്രസിദ്ധീകരിക്കും. തന്റെ പക്ഷത്തു നിന്നും ജന പക്ഷത്തേക്ക് ഉള്ള വരവല്ലേ ശരിക്കും ഒരു സാമൂഹ്യപ്രവര്‍ത്തകയെ കൂടുതല്‍ ജനകീയമാക്കുന്നത് .
http://www.emalayalee.com/varthaFull.php?newsId=119732
[4/27, 7:25 PM] Krishna Kumar: "ശ്രദ്ധിക്കുക.. PCTV Bill (Maximum Share )
===========================
"ഇത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവകരമായ ഒരു സന്ദേശമാണ്. അതുകൊണ്ടുതന്നെ നമ്മുടെ മാധ്യമങ്ങൾ കാണിച്ചുതരില്ല.ഈ സന്ദേശം ചുരുങ്ങിയത് 20 പേർക്കെങ്കിലും അയക്കുക.ഇത് ഭാരതത്തിലെ എല്ലാവരിലും എത്തട്ടെ. "Prevention of Communal and Targeted Violence Bill" (PCTV Bill) - വർഗീയവും ഉന്നം വെച്ചുള്ളതുമായ കലാപങ്ങൾ തടയാനുള്ള ഈ ബില്ലിനെ പറ്റി ശ്രീ സുബ്രമണ്യം സ്വാമി പരിശോധിച്ച് മനസ്സിലാക്കിയ ചില കാര്യങ്ങൾ ---
വളരെ ശ്രദ്ധിച്ച് വായിക്കുക. ജമാഅത്-ഇ-ഉലേമ അടക്കമുള്ള ന്യൂനപക്ഷ സംഘടനകൾ ഈ ബില്ല് പാസ്സാക്കാൻ കോണ്ഗ്രസ്സിനുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ബില്ല് വഴി ന്യൂനപക്ഷ വോട്ട് മുഴുവൻ സമാഹരിച്ച് അധികാരത്തിൽ തിരിച്ചെത്താനാണ് അവരുടെ ശ്രമം. ഈ ബില്ലിന്റെ ചില ശ്രദ്ധേയ ഭാഗങ്ങൾ താഴെ കൊടുത്തവയാണ്:
1) "ഹിന്ദുക്കളാണ് കലാപങ്ങളിലെ കുറ്റവാളികളും പ്രക്ഷോഭകാരികളും" എന്ന മുൻഭാവന ഈ ബില്ലിൽ കാണുന്നു.
ഈ നിയമം ഹിന്ദുക്കൾക്കെതിരെ(ന്യൂനപക്ഷങ്ങൾക്ക്) മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. (മുസ്ലീം, കൃസ്ത്യൻ ഇത്യാദി വിഭാഗങ്ങളെ ആണ് "ന്യൂനപക്ഷം" കൊണ്ട് ഉദ്ധേശിക്കുന്നത്.(sec 3.e))
2) വെറും ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ഒരു ഹിന്ദുവിന് എതിരെ FIR ഫയൽ ചെയ്യാവുന്നതാണ്. ആ പരാതി ആര്ക്കെതിരെ ആണോ, അയാളെ ഉട തന്നെ അറസ്റ്റ് ചെയ്ത് കുറ്റവാളിയാണെന്ന് മുദ്രകുത്താവുന്നതാണ്. അയാൾ കുറ്റവാളി അല്ലെന്ന് തെളിയുന്നത് വരെ കുറ്റവാളി ആയി തന്നെ പരിഗണിക്കപ്പെടും.(സാദാരണ ഗതിയിൽ കുറ്റവാളി ആണെന്ന് തെളിയുന്നത് വരെ നിരപരാധി ആണെന്നതാണ് നിയമം.)
3) ഈ ബില്ലിന് കീഴിലുള്ള എല്ലാ കുറ്റങ്ങളും ജാമ്യം ലഭിക്കാത്തതായിരിക്കും.[Clause 56 of may 2011 version];
4) ഹിന്ദുക്കളിൽ കൂടുതലും ജോലിക്കാരും കച്ചവടക്കാരുമായതിനാൽ ഈ നിയമം നൽകുന്ന അനാവശ്യപരിരക്ഷ മൂലം ഹിന്ദുക്കൾക്കെതിരായി ആക്രമണം അഴിച്ചുവിടാൻ ന്യൂനപക്ഷത്തിനുസാധിക്കും .. അത് ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെത്തന്നെ സാരമായി ബാധിക്കും
5) സെക്ഷൻ 129 അനുസരിച്ച് സെക്ഷൻ 9-ന് കീഴിൽ വരുന്ന നിയമലംഘനങ്ങൾ തുടർന്നുള്ള കോടതി നടപടികൾ സമയബന്ധിതമല്ല. എന്ന് വച്ചാൽ ഒരാൾ 'ന്യൂനപക്ഷ'മാണെങ്കിൽ ഹിന്ദുക്കൾക്കെതിരായ എല്ലാ കേസുകളും പുനരാരംഭിക്കാം,അതും 1950 മുതലുള്ള എല്ലാ കേസുകളും.
6) സെക്ഷൻ 42 അനുസരിച്ച് ഒരു ദേശീയ അതോറിറ്റി മുമ്പാകെ "ന്യൂനപക്ഷ സമുദായത്തിലെ" സാക്ഷി തെറ്റായ മൊഴി നൽകിയാൽ അയാളെ ശിക്ഷിക്കാൻ സാധിക്കില്ല. എന്ന് വച്ചാൽ നിയമത്തിന്റെ നിഴലിൽ നിന്ന് കൊണ്ട് തന്നെ ഒരു ന്യൂനപക്ഷ സമുദായത്തിലെ വ്യക്തിക്ക് ഹിന്ദുവിനെതിരെ തെറ്റായ മൊഴി നൽകാം.
________________________________________________
ചുരുക്കം പറഞ്ഞാൽ - പാകിസ്ഥാൻ, ബംഗ്ലാദേശ്, കാശ്മീർ എന്നീ സ്ഥലങ്ങൾ പോലെ ഹിന്ദുക്കൾക്ക് മൂന്ന് ഓപ്ഷൻ ഉണ്ടാകും -
1. മതം മാറുക.
2. രാജ്യം വിടുക.
3. ഇവിടെ കിടന്ന് അനുഭവിക്കുക.
ഈ ഹിന്ദു-വിരുദ്ധ,ദേശ-വിരുദ്ധ ബില്ലിനെതിരെ പ്രതിഷേധിക്കുക.ഈ ബില്ലിൽ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ പറ്റി എല്ലാ ഹിന്ദുക്കളെയും ബോധവാന്മാരാക്കുക, ഈ പ്രതിഷേധത്തിൽ എല്ലാ ഭിന്നതകളും മറന്ന് ഒന്നിക്കുക. ഈ ബില്ലിനെ പിന്തുണക്കുന്ന ഹിന്ദു-വിരുദ്ധ,ദേശ-വിരുദ്ധ പാർട്ടിയെ പറിച്ചെറിയുക. അല്ലെങ്കിൽ മുകളിൽ പറഞ്ഞ 3 ഓപ്ഷനിൽ ഏതെങ്കിലും ചെയ്യാൻ നിങ്ങളും കുടുംബവും തയ്യാറായിക്കൊള്ളുക.
__________________________________________________
(NAC download link for bill- http://nac.nic.in/pdf/pctvb.pdf- ബില്ല് നിങ്ങൾക്ക് കാണാം.)
"ഒന്ന് കൂടി ഓർമ്മപ്പെടുത്തുന്നു - ഇതിനെ വളരെ ഗൗരവകരമായി തന്നെ കാണുക. മനസ്സിലാക്കുക. സുഹൃത്തുക്കളുമായും കുടുംബാങ്ങളുമായും ചർച്ച ചെയ്യുക - ഈ സന്ദേശം പ്രചരിപ്പിക്കുക. കുറഞ്ഞത് 20 പെർക്കെങ്കിലും ഈ സന്ദേശം അയച്ചുകൊടുക്കുക; അവരോടും ഇത് തന്നെ ചെയ്യാൻ പറയുക...!!
[4/27, 7:25 PM] Krishna Kumar: കുറച്ച് പ്രിയങ്കക്ക് കൂടി കൊടുക്കമായിരുന്നില്ലേ. ആ പാവം വീടിന്റെ വാടക കൊടുക്കാനില്ലാതെ കഷ്ടപ്പെടുന്നത് കണ്ടില്ലേ. അമ്മയാണത്രെ അമ്മ. പപ്പുമോന് ഇനി ഒരുപാട് കളിക്കുടുക വായിക്കാം ഒരുപാട് കുർക്കുറെ തിന്നാം.
3600 കോടിയല്ലേ മദാമ്മ മുക്കിയത്. ഇങ്ങനെ ഭാരത മക്കളുടെ പണം മൂഞ്ചി തിന്ന് എല്ലിന്റെ ഇടയിൽ കയറുമ്പോൾ മോഡിജി യുടെ സർട്ടിഫിക്കറ്റ് ചോദിച്ചു വരും.
മോഡിജി എന്തായാലും ഭാരത മക്കളുടെ ഒരു രൂപ പോലും കട്ട് എടുക്കില്ല.
ജയ് നമോ
ജയ് ഭാരത്
ഇപ്പോൾ മനസ്സിലായി അസഹിഷ്ണുതയാണ് ഒടുക്കത്ത ഫാസിസമാണ് എന്ന് പറയുന്നതിന്റെ കാര്യങ്ങൾ.
[4/27, 7:25 PM] Krishna Kumar: മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിവണ്ടി ആണത്രേ ജലം എത്തിക്കുന്നത്.ആദ്യമായി ആ തിവണ്ടി ഓടിക്കേണ്ടി വന്ന പ്രശാന്ത് എന്ന ലോകോ പൈലറ്റ് പറയുന്ന കാര്യങ്ങൾ കേട്ടാൽ കണ്ണ് നിറഞ്ഞു പോകും.pertrolium ഉൽപ്പന്നങ്ങൾ നിറക്കുന്ന വാഗണുകൾ ശുധികരിച്ച് അതിൽ കുടിവെള്ളം നിറക്കുന്നു.കേവലം ആറു മണിക്കൂർ എടുക്കേണ്ട ഇ യാത്ര അവർ പുർതിയക്കിയതു മുന്ന് ദിവസങ്ങൾ എടുത്താണ്, ഇ തിവണ്ടി പോകുന്ന വഴികൾ മിക്കതും കൊടും വരൾച്ചയുടെ പിടിയിലാണ്, അതുകൊണ്ട് ജനങ്ങൾ തിവണ്ടി ആക്രമിച്ചു ജനങ്ങൾ ജലം തട്ടി എടുത്തേക്കാം.നിരവധി പോലീസുകാർ ഇ അക്രമങ്ങളെ ചെറുക്കാൻ തിവണ്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നത്രേ.ലാത്തൂരിൽ ജല അടിയന്തരാവസ്ഥ ആണത്രേ, വെള്ളം ഉള്ള കിണറുകൾക്ക് ചുറ്റും പോലീസ് കാവൽ.അങ്ങിനെ ഇ തിവണ്ടി പുലർച്ചെ നാലു മണിക്ക് ലാത്തൂരിൽ എത്തിയപ്പോൾ സ്റ്റേഷനിൽ നിറയെ ജനക്കുട്ടം , അവർ ലോകോ പൈലറ്റ്നെ എടുത്തു പൊക്കി മാലയിട്ടു ഒരു യുദ്ധം ജയിച്ചു വന്ന പടയാളിയെ പോലെ സ്വികരിച്ചത്രേ.ജിവിതത്തിൽ ഒരുക്കലും നിനച്ചിരിക്കാത്ത ആ ജലയാത്ര ഓർത്തു അയാൾ കരയുകയായിരുന്നു.പ്രകൃതി ചുഷണം അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ എല്ലായിടവും ചുട്ടു പോള്ളാൻ തുടങ്ങി ഇപ്പോൾ
ഒരിറ്റു ജലം പോലും ഇല്ല കുടിക്കാൻ എന്ന സ്ഥിതിയും സംജാതമായിരിക്കുന്നു.വ്യാവസായിക വളർച്ചയും കെട്ടിട നിർമ്മാണവും മാത്രമാണ് വികസനം എന്ന് വിശ്വസിക്കുന്ന ഒരു ജനതയും ഭരണ കുടവും ഉള്ളപ്പോൾ പ്രതിക്ഷക്ക് വകയില്ല., എന്നും ഓർത്താൽ നമുക്കിവിടെ മരിക്കുന്നത് വരെ ജീവിക്കാനുള്ള വിഭവങ്ങൾ ഇവിടെ ഉണ്ടാകും, ഇല്ലെങ്കിൽ അതെ ഭുമിയിൽ മനുഷ്യൻ കുട്ടമായി മണ്ണടിയും .
[4/27, 7:25 PM] Krishna Kumar: ഇത് ഷെയർ ചെയ്ത് എല്ലാവരിലേക്കും ഈ വാർത്ത എത്തിക്കൂ..
1. മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുക.
2. ഒന്നിലേറെ പുരുഷന്മാരെ കെട്ടുവാൻ മുസ്ലീം സത്രീകളെ അനുവദിക്കുക
3. കുട്ടികളുടെ ലിംഗാഗ്രം മുറിച്ചു കളയുന്നത് ബാലപീഡ ആയി പ്രഖ്യാപിക്കുക
4. സത്രീകളുടെ മയ്യത്ത് നിസ്കാരം പള്ളിക്കുള്ളിൽ വെച്ച് ചെയ്യാൻ വിധിക്കുക.
5. മുല്ല , മുക്രി തുടങ്ങിയ പദവികൾ സ്ത്രീകല്കും പ്രാപ്യമാക്കുക
6. ബാങ്ക് വിളിക്കാൻ സത്രീകളെ അനുവദിക്കുക
7. പള്ളീലച്ചന്മാരെ പോലെ സ്ത്രീകൾകും പൌരോഹിത്യം അനുവദിക്കുക
8. മതം മാറിയ ദളിതരേയും ആദിവാസികളെയും എല്ലാ കത്തോലിക്കാ പള്ളിയിലും കയറ്റുക.
9. സഭകൾ വത്തിക്കാൻ എന്ന വിദേശ രാജ്യത്തിന്റെ നിയമത്തിൻ കീഴിൽ പ്രവർത്തിക്കാതെ ഇന്ത്യൻ നിയമങ്ങൾ മാത്രം ബാധകം ആക്കുക.
10. മുസ്ലീം ക്രിസ്ത്യൻ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം പൂർവിക സ്വത്തിൽ തുല്യഅവകാശം നല്കുക.
11. തലാക്ക് ചൊല്ലുവാൻ സ്ത്രീക്കും അവകാശം നലകുക.
12. ജെല്ലിക്കെട്ട് നിരോധിച്ചപോലെ പെരുനാൾ ദിനത്തിലെ മൃഗബലി നിരോധിക്കുക
13. ക്ഷേത്രഭരണം സർക്കാർ നടത്തുന്ന പോലെ പള്ളികളും സർക്കാർ ഭരണത്തിലക്കുക.
14. കന്യാസ്ത്റീകളെ വിവാഹം കഴിക്കാന് അനുവദിക്കുക.
15. അത്യന്തം പ്രാക്യതവും പെെെശാചികവും ആയ പെൺസുന്നത്തിന് വധശിക്ഷ നൽകുക.
അപ്പൊ നമുക്ക് 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമല കയറ്റാം..
[4/27, 7:25 PM] Krishna Kumar: സഖാക്കളെ ഇത് ബിജെപിക്കാർ കെട്ടിച്ചമച്ചതല്ല..!!പച്ചയായ യാഥാർഥ്യമാണ്...ബംഗാളികളുടെ വികാരമാണ്....ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർഥി എൽ.പി.ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത് ബംഗാളി സ്വദേശികളായ യുവാക്കൾ.....ബംഗാളിലെ കമ്യുണിസ്റ്റ് കുടുംബത്തിൽ പെട്ട നാലു യുവാക്കളും നീണ്ട നാളായി അമ്പലപ്പുഴയിൽ എത്തിയിട്ട്; കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ മെഹബൂബ് മൊണ്ടാൽ,ഫിലാലുദ്ദീൻ,ആജീജൂൽ,ഷാ ദത്ത്, എന്നിവരാണ് ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത്......
പണം നൽകിയതിന് ശേഷം സ്വന്തം ദുഖം സ്ഥാനാർഥിയുമായി പങ്കുവച്ചു, പതിറ്റാണ്ടുകൾ നീണ്ട ബംഗാളിലെ സി പി എം ഭരണമാണ് ഞങ്ങളെ കേരളത്തിലെ പ്രവാസികളാക്കിയത്;ഈ ദുരവസ്ഥ ഇനി ചെറുപ്പക്കാർക്ക് ഉണ്ടാകരുത്,ബംഗാളിലെ ദുരവസ്ഥ കേരളത്തിന് ഉണ്ടാകാതിരിക്കാൻ ബി ജെ പി ജയിക്കണം,ഞങ്ങളുടെ നാടിനെ ശവപ്പറമ്പാക്കിയത് കമ്മ്യൂണിസ്റ്റ്കാരാണ്, അവർ ഇവിടെ തൂത്തെറിയപ്പെടണം, ബംഗാളിലെ മുൻ സി പി എമ്മുകാരായ യുവാക്കൾ പറഞ്ഞു....
[4/27, 7:25 PM] Krishna Kumar: ഉമ്മൻചാണ്ടി മാത്രമല്ല, ഒ രാജഗോപാലെന്ന രാജേട്ടനും 1980ലെ കാസർകോടു മത്സരം ഓർക്കാനിഷ്ടമില്ല. സംശയമുണ്ടെങ്കിൽ, രാജേട്ടൻറെ വിക്കിപീഡിയ പേജിലേയ്ക്കു പോകൂ. 1980ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കാസർകോട്ട് മത്സരിച്ചിട്ടുണ്ടെന്ന വിവരം അവിടെയില്ല. പക്ഷേ, രാജേട്ടൻ കണ്ണടച്ചാൽ ഇലക്ഷൻ കമ്മിഷൻറെ കൈവശമുളള വിവരങ്ങളിൽ ഇരുട്ടു പടരില്ലല്ലോ. അതവിടെ നിൽക്കട്ടെ. നമുക്കു വേറെ ചില കാര്യങ്ങൾ പരിശോധിക്കാം.
ആർഎസ്എസും ബിജെപിയും തനിക്കു പിന്തുണ നൽകാറുളള കാര്യം പരസ്യമായി സമ്മതിച്ചിരുന്നു, നമ്മുടെ കുമ്പക്കുടി സുധാകരൻ. യുഡിഎഫിൻറെ ഉദുമ സ്ഥാനാർത്ഥി, കോൺഗ്രസിലെ ജഗജില്ലാഡി. ഇതേ സുധാകരൻ 1980ൽ കണ്ണൂരിലെ എടക്കാട് മണ്ഡലത്തിൽ മത്സരിച്ചത് നമ്മുടെ രാജേട്ടൻറെ ജനതാപാർടിയുടെ സ്ഥാനാർത്ഥിയായിട്ടായിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറിയും വനിതാ കമ്മിഷൻ ചെയർമാനും 1982-87കാലത്തെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായിരുന്ന എം കമലം കൽപ്പറ്റയിൽ നിന്ന് 1980ൽ മത്സരിച്ചതും രാജേട്ടൻറെ ജനതാപാർടി സ്ഥാനാർത്ഥിയായിട്ടാണ്.
ഇതേ തിരഞ്ഞെടുപ്പിൽ കെ ജി മാരാർ പെരിങ്ങളത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. മാരാരും രാജഗോപാലും കുമ്പക്കുടിയും പൊട്ടി. കമലം ജയിച്ചു. കാലാന്തരേ കുമ്പക്കുടിയും കമലവും കോൺഗ്രസായി. മാരാരും രാജേട്ടനും ബിജെപിയായി.
1991ലെ കോലീബി സഖ്യത്തെ ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. സത്യത്തിൽ 1980ലെ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായിരുന്നു കേരളത്തിലെ ഇന്നത്തെ ബിജെപി. ഓർക്കണം, അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും ഫാസിസത്തെയും എതിർക്കാൻ സകല കക്ഷികളും ചേർന്നാണ് ജനതാപാർടി രൂപീകരിച്ചത്. ആ സഖ്യത്തിൽ ആർഎസ്എസുമുണ്ടായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ട ശേഷം ഇതേ ജനസംഘക്കാർ ഒരുളുപ്പുമില്ലാതെ കോൺഗ്രസ് മുന്നണിയിൽ അംഗമായി. രാജഗോപാലും കെ ജി മാരാരും ആ മുന്നണിയുടെ സ്ഥാനാർത്ഥികളായി ജനവിധി തേടി. അന്നും ജനം മൂക്കിനിടിച്ചു.
1980ൽ ബിജെപി രൂപീകരിച്ചപ്പോൾ രാജേട്ടനും മാരാരേട്ടനുമൊക്കെ ആ പാർടിയിൽ ചേർന്നെങ്കിലും അന്തർധാര പല തിരഞ്ഞെടുപ്പിലും ശക്തമായിരുന്നു. ആർഎസ്എസും ബിജെപിയും കൈമെയ് മറന്ന് കോൺഗ്രസുകാരെ പിന്തുണച്ചിട്ടുണ്ട്. കുമ്പക്കുടി സുധാകരനെപ്പോലെ അകത്ത് ആർഎസ്എസും പുറത്ത് കോൺഗ്രസുമായി നടക്കുന്നവർ എത്രയോ പേർ. അവരെയൊക്കെ എംഎൽഎയും മന്ത്രിയുമാക്കാൻ ബിജെപിയും ആർഎസ്എസും സഹായിച്ചില്ലെങ്കിലേ അത്ഭുതമുളളൂ.
മറവിലും നിഴലിലും നടന്നുവന്ന ഈ അവിശുദ്ധ വേഴ്ചയുടെ പരസ്യാവിഷ്കാരമായിരുന്നു 1991ലെ കോലീബി സഖ്യം. ഒളിച്ചുകളി മതിയാക്കി ആർഎസ്എസ് നോമിനികൾ യുഡിഎഫ് സ്ഥാനാർത്ഥികളായി അവതരിച്ചു. 1980ൽ ജനതാപാർടിയിൽ നിന്ന് രാജേട്ടനും മാരാരേട്ടനും കുമ്പക്കുടിയും യുഡിഎഫ് സ്ഥാനാർത്ഥികളായതിൻറെ മറ്റൊരു പതിപ്പായിരുന്നു ഇത്. പക്ഷേ, അവരെക്കാൾ ബുദ്ധി ഭൂരിപക്ഷം ജനങ്ങൾക്കും ഉണ്ടായിരുന്നതുകൊണ്ട് വടകരയിലും ബേപ്പൂരിലും യുഡിഎഫിൻറെ കുപ്പായമിട്ട ആർഎസ്എസുകാർ തോറ്റു തുന്നം പാടി.
ഈ ചരിത്രസത്യത്തെ അഭിമുഖീകരിക്കാനുളള ആമ്പിയറില്ലാത്തതുകൊണ്ടാണ് വിഎം സുധീരനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച ഞഞ്ഞഞ്ഞ കൊഞ്ഞഞ്ഞ പറയുന്നത്. ബംഗാളിലേയ്ക്ക് നോക്കി അട്ടഹസിക്കുന്ന ബിജെപിക്കാരും മറുപടി പറയേണ്ടത് 1980ലെ തിരഞ്ഞെടുപ്പു സഖ്യത്തെക്കുറിച്ചാണ്. അടിയന്തരാവസ്ഥയെ എതിർത്തവർ എന്തിന് അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ കോൺഗ്രസ് മുന്നണിയിൽ മത്സരിക്കാൻ പോയി...
മറുപടിയുണ്ടോ, ബിജെപിക്കാരാ...
[5/11, 6:26 PM] Krishna Kumar: മോദിയുടെ 230 ഭരണ നേട്ടങ്ങൾ
1. വ്യവസായസംരംഭം തുടങ്ങാൻ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന
2. ഇന്ത്യയെ ആഗോളവ്യവസായിക ഉൽപാദനകേന്ദ്രമാക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതി
3. ജൻധൻ യോജനയിലൂടെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് പരിരക്ഷ
4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാൻ സ്വച്ഛ് ഭാരത് അഭിയാൻ
5. എല്ലാ സംസ്ഥാനങ്ങൾക്കും ഇടംനൽകി നിതി ആയോഗ് സംവിധാനം
6. യുവജനങ്ങളുടെ തൊഴിൽ വൈദഗ്‌ധ്യത്തിന് സ്‌കിൽ ഇന്ത്യ പദ്ധതി
7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് മിഷൻ ഇന്ദ്രധനുഷ്
8. 2022 ൽ എല്ലാവർക്കും പാർപ്പിടം പദ്ധതിയിലൂടെ 20000000 വീടുകളുടെ നിർമാണം
9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിർമാണം ലക്ഷ്യമിട്ട് അമൃത് പദ്ധതി
10. കർഷകർക്ക് കുറഞ്ഞ പ്രീമിയത്തോടെ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി
11. തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ സാഗർമാത പദ്ധതി
12. സ്മാർട്ട് സിറ്റീസ് മിഷനിലൂടെ 100 ആധുനിക സ്മാർട്ട് സിറ്റികൾ
13. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ രാജ്യമാകെ നെറ്റ് കണക്ടിവിക്ടിയിലേക്ക്
14. ലേലത്തിലൂടെ മാതൃകാപരമായ കൽക്കരി, ടെലികോം സ്പെക്ട്രം വിതരണം
15. കള്ളപ്പണം തിരിച്ചുപിടിക്കാൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരണം
16. കള്ളപ്പണ ഇടപാടുകൾ തടയാൻ കർശന ബ്ലാക്ക് മണി നിയമം പാസാക്കി
17. നീണ്ട കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി
18. അഭ്യസ്്തവിദ്യരായ യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സേതു യോജന
19. യാത്രാസൗകര്യം വർധിപ്പിക്കാൻ ട്രെയിൻ ആധുനികവൽക്കരണത്തിന് തുടക്കമായി
20. ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ വൻ മുന്നേറ്റം
21. പുത്തൻ വ്യവസായ സംരംഭം തുടങ്ങാൻ സഹായവുമായി സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതി
22. യുവാക്കൾക്ക് നൈപുണ്യപരിശീലനം നൽകാൻ കൗശൽ വികാസ് യോജന
23. റയിൽവേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വമ്പൻ പദ്ധതികൾക്ക് തുടക്കം
24. യുവാക്ക
മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമെന്ന് ഒരു പക്ഷെ മോഡിയെക്കാള്‍ മുപേ കണക്കുകൂട്ടിയ അച്ചടക്കമുള്ള ബി ജെ പി പ്രവര്‍ത്തക കൂടി ആണ് ഡോ: ജയശ്രീ നായര്‍. പത്തനംതിട്ട ജില്ലയില്‍ പുല്ലാട് കടപ്ര പെരുമേത്തു തങ്കപ്പന്‍ നായരുടെയും ഇന്ദിരയുടെയും മകള്‍.
കേരള നിയമ സഭയുടെ ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണി അധികാരത്തില്‍ വരും എന്ന് തറപ്പിച്ചു പറയുന്ന അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാള്‍. പക്ഷെ അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് പറയണമെങ്കില്‍ മെയ് മെയ് 20 കഴിയണം. പക്ഷെ ഡോ: ജയശ്രീ നായര്‍ പറയുന്നു അത് സംഭവിക്കുമെന്ന്. അതാണ് ആത്മ വിശ്വാസം . കറകളഞ്ഞ ബി ജെ പി വിശ്വാസി എന്നതിനപ്പുറത്തു സമൂഹത്തില്‍ സാധാരക്കാര്‍ നേരിടുന്ന പല പ്രശ്‌നങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന ഡോ: ജയശ്രീ നായര്‍ സോഷ്യല്‍ മീഡിയയില്‍ ചങ്കൂറ്റത്തോടെ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയാണ്. ഒരു യഥാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ ലക്ഷണവും അതുതന്നെ അല്ലെ. ഈ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണി ഭര ണത്തില്‍ വരണം എന്ന് ജയശ്രീ നായര്‍ അര്‍ത്ഥശങ്കയ്ക്കിടയ്ക്ക് ഇടയില്ലാത്തവിധം പറയുന്നതിനു വ്യക്തമായ കാരണങ്ങള്‍ നിരത്തുന്നു.
മുന്‍പൊരിക്കലുമില്ലാത്ത പ്രതീക്ഷ
...................................................................
മുന്‍പൊരിക്കലുമില്ലാത്ത പ്രതീക്ഷയാണ് കേരളത്തിലെ ബി.ജെ.പിക്കും, ദേശീയ ജനാധിപത്യ സംഖ്യത്തിനും ഈ നിയമസഭാ തെരഞ്ഞെടുപ്പിലുള്ളത്. അതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. കേരളത്തിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം നോക്കണ്ട , കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ മാത്രം മതി . റോഡുകള്‍, സര്‍ക്കാരാശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി ഏതു മേഖലയിലാണ് ആത്യന്തികമായ വികസനം വന്നിരിക്കുന്നത്?.
ഒരു സാധാരണ സ്‌കൂളില്‍ ഒരു നല്ല ടോയലെറ്റ് വന്നതുതന്നെ മോഡിയുടെ ശുചിത്വ ഭാരതം വന്നതിനു ശേഷമാണ്. ഷൊര്‍ന്നുര്‍ ജംഷനില്‍ നിര്‍ത്തുന്ന ഓരോ തീവണ്ടിയും ഇന്ന് വൃത്തിയാക്കാതെ മുന്നോട്ട് യാത്രയില്ല. ആദ്യം ശുചിത്വം. അവിടെയല്ലേ തുടക്കം. കേരള സര്‍ക്കാരിന്റെ ശുചിത്വം കാണണമെങ്കില്‍ നമ്മുടെ കെ എസ് ആര്‍ ടി സി ബസ് സ്ടാണ്ടിലെ ടോയ് ലെറ്റില്‍ ഒന്ന് കയറിയാല്‍ മതി. അവിടെ തുടങ്ങുന്നു എല് ഡി എഫിന്റെയും യു ഡി എഫിന്റെയും സംസ്‌കാരം.
ഇവിടെയാണ് എന്‍ ഡി എ മുന്നണിയില്‍ കേരളം പ്രതീക്ഷ അര്‍പ്പിക്കുന്നത്. വെറുംകൈയോടെ മടങ്ങാനില്ലെന്ന വ്യക്തമായ സന്ദേശമാണ് കേരളത്തിലെ പരമ്പരാഗത മുന്നണികളായ ഇടത്, വലത് മുന്നണികള്‍ക്ക് ബി.ജെ.പി നല്‍കുന്ന വ്യക്തമായ സന്ദേശം. കേരളം മാറിമാറി ഭരിച്ചിരുന്ന മുന്നണികള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരെന്ന പ്രതിഛായയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ളതെങ്കില്‍ ഇത്രയും ദുര്‍ബലമായ ഒരു പ്രതിപക്ഷത്തെ കേരളം ഇതിന് മുന്‍പ് കണ്ടിട്ടില്ല. ഇതുവരെ നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതെപോയതിന്റെ ദുഃഖം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ യ്ക്കില്ല. കാരണം ഇന്ന് ഒരു പറ്റം ജന വിഭാഗങ്ങള്‍ അവരുടെ വോട്ടു വിനിയോഗിക്കാന്‍ തയ്യാറാകുന്നതിനു പിന്നില്‍ ഇടതു വലതു മുന്നണിയുടെ തട്ടിപ്പ് രാഷ്ട്രീയത്തിന് എതിരെ ആണ്. എസ്.എന്‍.ഡി.പി പിന്തുണയുള്ള ബി.ഡി.ജെ.എസ് ഉള്‍െപ്പടെ വിവിധ പാര്‍ട്ടികള്‍ കൂടി വന്നതോടെ ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാനത്തെ ഏറ്റവും പ്രബലമായ മുന്നണിയായി മാറിയിട്ടുണ്ട് .
മോഡി നല്‍കുന്ന പ്രതീക്ഷ
......................................................
ഇന്ത്യ എന്റെ രാജ്യമാണെന്ന് പ്രതിജ്ഞ ചൊല്ലിയാല്‍ പോരാ. അത് പ്രവര്‍ത്തിയില്‍ കാണിക്കണം ഓരോ ഭാരതീയനും. അത് നമുക്ക് ഊട്ടിയുറപ്പിചു നല്‍കുകയാണ് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി മോഡിജി. ഒരു ഉദാഹരണം പറയാം. പറവൂര്‍ വെടിക്കെട്ട് അപകടം ഉണ്ടായി നൂറിലധികം ആളുകള് കൊല്ലപ്പെട്ടപ്പോള്‍ നിമിഷങ്ങള്‍ക്കകം ആണ് നമ്മുടെ പ്രധാനമന്ത്രി ഓടി എത്തിയത്. എന്ന് മാത്രമല്ല, ഇരുപതിലധികം ഡോക്ടര്‍മാര്‍, മരുന്നുകള്‍, മറ്റു സംവിധാനങ്ങള്‍ ഒക്കെ എത്തിച്ചു അദ്ദേഹം. മികച്ച ഒരു രാഷ്ട്രീയ മാതൃക അല്ലെ ഇത്?
ഉമ്മന്‍ചാണ്ടി ജനസംപര്‍ക്ക പരിപാടി നടത്തിയ നാട്ടിലാണ് ഇന്ന് പട്ടിണി മൂലം ഒരു ആദിവാസി ബാലിക ആത്മഹത്യ ചെയ്തത്. എന്ത് ഉത്തരമാണ് മിസ്റ്റര്‍ ചാണ്ടിക്ക് നല്‍കാനുള്ളത്. വിശപ്പ് സഹിക്കാനാകാതെ ഒരാള്‍ മരിച്ചു എങ്കില്‍ അത് നാം ഓരോരുത്തരുടേയും തോല്‍വി.
ഏതു അര്‍ഥത്തിലാണ് നാം വികസിതര്‍ ആണെന്ന് അഹങ്കരിക്കുന്നത്, തെരുവിലായാലും കുടിലില്‍ ആയാലും വിശന്നു ഒരു മനുഷ്യ ജന്മം തീര്‍ന്നെങ്കില്‍ അത് കൊലപാതകം ആണ്. ഉത്തരവാദികള്‍ ഇവിടെ മാറി മാറി ഭരിക്കുന്ന ഭരണകൂടം. ആ പെണ്‍കുട്ടിയുടെ കുഞ്ഞു വയറു വിശപ്പിന്റെ തീ കാരണം ആളികത്തി, അപ്പോള്‍ ആ ചൂട് സഹിക്കാനാതെ നിലവിളിച്ചപ്പോള്‍ അത് ഭരണാധിപന്മാര്‍ കേട്ടില്ല. ഓരോ മനുഷ്യന്റെയും പ്രാഥമികമായ ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനം ആഹാരം, വസ്ത്രം ...അത് കഴിഞ്ഞു പാര്‍പ്പിടം. ഇതാണ് എന്‍ ഡി എ മുന്നണി മുന്നോട്ടു വയ്ക്കുന്ന മാനവികത. ഇനിയെങ്കിലും വിശന്നുള്ള ഒരു നിലവിളി ഉണ്ടാവരുത്. ഈ സാഹചര്യത്തില്‍, അതായത് ഇരു മുന്നണികളും ആദിവാസികളെയും, ദളിതരെയും, പിന്നെ മലയാളികളെയും പറഞ്ഞു പറ്റിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാരുണ്യവും അംഗീകാരവും നേടിയെടുക്കുവാന്‍ കേരളത്തില്‍ എന്‍ ഡി എ മുന്നണി നയിക്കുന്ന ഒരു സര്‍ക്കാര്‍ വരണം. അതാവണം ഈ തെരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്. അത് മലയാളി തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവ് കാണാന്‍ കേരളത്തിന്റെ തെരുവോരങ്ങള്‍ മാത്രം പോയി കണ്ടാല്‍ മതി
കുത്തക ഭരണം ഇല്ലാതാകണം
..........................................................
വിജയ് മല്ല്യ എന്ന 'പാവം' മനുഷ്യന് കോടികള്‍ വില വരുന്ന ഭുമി നിസ്സാര തുകയ്ക്ക് അടൂര്‍ പ്രകാശും, കുഞ്ഞാലിക്കുട്ടി സംഘവും പതിച്ചു നല്‍കിയിട്ടു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചാണ്ടിയും സുധീരനും പറഞ്ഞത് ഞങ്ങള്‍ ഇതൊന്നും അറിഞ്ഞില്ല എന്നാണ്. ഇത്തരം എത്രയോ തീറെതെഴുതലുകള്‍ കേരളത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. വികസന തുടര്‍ച്ചക്കായി വോട്ടു ചോദിക്കുന്ന യു.ഡി.എഫ് സമൂഹത്തിന്റെ വികസനമായിരുന്നില്ല ലക്ഷ്യം വച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ തന്നെ പറയാതെ പറഞ്ഞു. സ്വന്തം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിശ്വാസമില്ലെന്ന് നിരവധി തവണ അദ്ദേഹം സമൂഹത്തിനെ ബോധ്യപ്പെടുത്തിയതാണ്. മലയാളിയുടെ ആത്മാഭിമാനത്തിനെ ഇത്രയേറെ മുറിവേല്‍പ്പിച്ച ഒരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഇതിനെ ക്രിയാത്മകമായി ചെറുക്കാന്‍ ബാധ്യതയുണ്ടായിരുന്ന ഇടത് പക്ഷം സ്വയം പരിഹാസ്യരായില്ലേ. സോളാര്‍ സമരം പോളിഞ്ഞു പോയത് എങ്ങനെ എന്ന് രവീന്ദ്രന് അറിയാം. അദ്ദേഹം പറഞ്ഞത് സര്‍ക്കാരിനെതിരേ ഇടത് മുന്നണി നടത്തിയ സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റായിരുന്നു എന്നാണ്. പൊതുസമൂഹത്തിനുള്ളതെല്ലാം കുത്തകകള്‍ക്കും സ്വന്തക്കാര്‍ക്കും തീറെഴുതിയ യു.ഡി.എഫ് ഭരണം ഇനിയൊരിക്കലും ഉണ്ടാകരുതേയെന്ന പ്രാര്‍ഥനയിലാണ് കേരള ജനത. സോഷ്യല്‍ മീഡിയ പറയ്ന്നത് പോലെ ഇനി നിയമസഭ മാത്രമേ വില്‍ക്കാനുള്ളു.
പിണറായിയും അച്ചുതാനന്ദനും ഇല്ലങ്കില്‍ എന്ത് സംഭവിക്കും
...............................................................................................................
നാമൊക്കെ വിചാരിച്ചത് പിണറായിയും അച്ചുതാനന്ദനും ഭായി ഭായി ആയെന്നാണ്. പെട്ടന്ന് പൂച്ച് പുറത്തു വരുമെന്ന് നാമാരും ചിന്തിച്ചില്ല. പിണറായി അങ്ങനെ ആണ് ഒരു കാര്യം പറയാന്‍ തീരുമാനിച്ചാല്‍ പറയും. അത് ഗുളികന്‍ ആണെങ്കിലും. ഇവരുടെ തമ്മിലടിക്ക് ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഒരു തീരുമാനമാകും. അധികാരം നിലനിര്‍ത്താന്‍ ആശയം ബലികഴിക്കുകയാണ് ഇടതു പക്ഷം. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച് സീറ്റ് നേടാനാകുമോയെന്ന പരീക്ഷണമാണ് സി പി എം നടത്തുന്നത്. അണികളെ വഞ്ചിക്കുന്ന ഈ നിലപാട് കേരളത്തിലും ഇവര്‍ രഹസ്യമായി സ്വീകരിക്കുകയാണ്. ആശയം നഷ്ടമായതിന് ആയുധത്തില്‍ അഭയം പ്രാപിക്കുന്ന ഇടതു മുന്നണി ഈ നൂറ്റാണ്ടിന് ചേരാത്ത ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. വികസനത്തിനും ജനനന്മക്കുമായി വോട്ടു ചോദിച്ച് ഇവര്‍ കേരള ജനതയെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വഞ്ചനക്ക് കൂട്ടു നില്‍ക്കണോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിനു ഉത്തരം നല്‍കാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു .
വഴി മുട്ടുമ്പോള്‍ പ്രതീക്ഷയുമുണ്ട്
....................................................................
ബി ജെ പി യുടെ കേരളാ നായകന്‍ കുമ്മനം രാജ ശേഖരന്‍ പറഞ്ഞ വാക്കുകള്‍ കടമെടുക്കട്ടെ 'എല്ലാ അര്‍ഥത്തിലും വഴിമുട്ടിയ കേരളത്തിന് ഇനിയുള്ള ഏക പ്രതീക്ഷ ബി.ജെ.പിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചു തരുന്ന അഴിമതി രഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം. സാമൂഹ്യ അവശതകള്‍ക്ക് മതമില്ലെന്ന കാഴ്ചപ്പാടാണ് ബി.ജെ.പിക്കുള്ളത്. ഏതെങ്കിലും മതവിഭാഗത്തിന് മാത്രമായി എന്തെങ്കിലും അവശതയുണ്ടെന്ന് ബി.ജെ.പി കരുതുന്നില്ല. പട്ടിണിക്കും തൊഴിലില്ലായ്മക്കും മതമില്ലല്ലോ? നാടിന്റെ വികസനത്തിന് ആവശ്യം പ്രീണനമല്ല തുല്യനീതിയാണ്. ഇത് ഉറപ്പു വരുത്താന്‍ ബി.ജെ.പിക്കേ കഴിയൂ എന്നത് തെളിയിക്കപ്പെട്ടതാണ്. കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് ഭരണ പരാജയവും ബി.ജെ.പിയുടെ ക്രിയാത്മക രാഷ്ട്രീയവും തമ്മിലാണ് ഇത്തവണത്തെ പോരാട്ടം. ഈ പോരാട്ടത്തില്‍ കേരള ജനത ബി.ജെ.പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന കാര്യം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പിലുള്ളത്.'
ഈ വാക്കുകള്‍ ആത്മാര്‍ത്ഥമായ വാക്കുകളാണ് . ആറന്മുള വിമാനത്താവള സമര മുന്നണിയുടെ പടനായകാന്‍ കേരള ജനതയ്ക്ക് നല്‍കുന്ന ഉറപ്പ്. എല്ലാം തകര്‍ന്ന ഒരു സമൂഹത്തിനു കിട്ടുന്ന കൈത്താങ്ങ്. അതാണ് എന്‍ ഡി എ യുടെ ഭരണം. അത് കേരളത്തിലും വരണം. വരും അതാണ് മലയാളിയുടെ പ്രതീക്ഷ .
ആശയറ്റ പ്രവാസികള്‍
................................................
പ്രവാസികളുടെ കാര്യം എല്‍ ഡി എഫും യു ഡി എഫും പറയുന്നില്ല. ഈ കഷ്ട്ടപാടും പെടാപാടും പെട്ട് വെയിലിനോടു മല്ലിട്ട് സുഖ സ്‌കര്യങ്ങള്‍ ഉപേക്ഷിച്ചു, കുടുംബ ജീവിതവും പേരിനു മാത്രം ആയി ജീവിച്ച് ഉള്ള പണം പിച്ചിച്ചു നാടിനും വീടിനും വേണ്ടി ഒരു ആയുസ് മുഴുവന്‍ നശിപ്പിച്ച പ്രവാസികള്‍ കുടുംബത്തിലോ ബാധ്യത ആയി. അവര്‍ ഭരിക്കുന്നവര്‍ക്കും ബാധ്യത ആണ് എന്നാണോ ? കേരളത്തില്‍ തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കാന്‍ ആരുണ്ടാകും എന്ന ചിന്താഗതി പ്രവാസിയുടെ മനസ്സില്‍ കുന്നു കൂടിയിട്ടുണ്ട്. പ്രവാസിയുടെ പ്രോപ്പര്‍ട്ടി സംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇന്ന് നാം ചര്‍ച്ച ചെയ്യുന്നു. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ സുഷമ സ്വരാജിന്റെ കയ്യിലാണ്. ഒരു സാധാരണ പ്രവാസി ഒരു കത്ത് അയച്ചാലും നടപടി എടുത്ത ശേഷം മറുപടി അയക്കുന്ന ഒരു പ്രവാസി മന്ത്രി മറ്റൊരാള്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടോ. അമേരിക്കന്‍ മലയാളികള്‍ പൊക്കിക്കൊണ്ട് നടന്ന വയലാര്‍ രവിയെ ഗള്‍ഫുകാര്‍ ഇപ്പോള്‍ കണ്ടാല്‍ തല്ലികൊല്ലും എന്ന അവസ്ഥയിലായി. അവിടെ ആണ് ആത്മാര്‍ഥത ഉള്ള എന്‍ ഡി എ ഭരണത്തിന്റെ പ്രസക്തി. മോഡിയുടെ യാത്രകള്‍ കൊണ്ട് മികച്ച ഗുണം ഉണ്ടാകുന്നതും പ്രവാസികള്‍ക്ക് തന്നെ അല്ലെ. അതുകൊണ്ട് കേരളത്തില്‍ കേരളത്തിലെ പ്രവാസികളുടെ കാര്യങ്ങള്‍ പറയുവാന്‍ നമുക്കു എം എല്‍ എ മാര്‍ വേണം. ഫോട്ടോ രാഷ്ട്രീയം മാറണം. കഴിവുള്ളവര്‍ വരണം. നമ്മുടെ പണം പിരിച്ചു സ്ട്രീറ്റ് ലൈറ്റ് ഉണ്ടാക്കിയിട്ട് എം എല്‍ എ യുടെ പേര് വയ്ക്കുന്ന രാഷ്ട്രീയവും ഭരണവും മാറണം. മാറി ചിന്തിക്കാം നമുക്ക് .
ഡോ: ജയശ്രീ നായരുടെ ചില ഫേസ് ബുക്ക് കുറിപ്പുകള്‍
..................................................................................................
വിവരക്കേടിന്റെ അപ്പോസ്തലന്‍മാരാണ് ഈ കമ്മ്യൂണിസ്റ്റ്കാര്‍ എന്ന് പറയുന്നത് വെറുതെയല്ല എന്നു നമ്മെ എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ട് കരിമരുന്നു പ്രയോഗം അമ്പലങ്ങളില്‍ നിര്‍ത്തിയാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അത്രേ.. അപ്പോള്‍ കരിമരുന്നു കണ്ടുപിടിക്കുന്നതിനു മുന്‍പ് ദാരിദ്ര്യം ഇല്ലാരുന്നോ? കമ്പ്യൂട്ടര്‍ വന്നാല്‍ ആളുകള്‍ പട്ടിണിയാകും എന്ന് പറഞ്ഞെ നായനാരുടെ പിന്ഗാമി അച്ചുമാമ എന്താരുന്നു തെരഞ്ഞെടുപ്പു വികൃതികള്‍.
പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം യെച്ചൂരി സഖാവേ? മോദിജി വന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ടും ജനങ്ങളുടെ ക്ഷേമത്തില്‍ താല്പര്യം ഉള്ളത് കൊണ്ടും ആണ്. ഇദ്ദേഹത്തിനു അവിടെന്താണാവോ ബിസിനസ്? അവിടെ ന്യൂനപക്ഷം, തീവ്രവാദം ഒന്നും ഇല്ലല്ലോ. അമ്പലപറമ്പല്ലേ? മോദിക്ക് വിസ കൊടുക്കരുതെന്ന് പറഞ്ഞു ഒബാമക്ക് മെമോ അയച്ചതും യെച്ചൂരി..കണ്ണൂരില്‍ കൂടെ നിന്ന പയ്യനെ കമ്മ്യൂണിസ്റ്റ്കാരു കൊന്നിട്ട് മിണ്ടാതിരുന്നതും യെച്ചൂരി..
അബ്ദുല്‍ കലാമിനെ കാണാതെ മേമെന്റെ ശവമടക്കിനു പോയതും യെച്ചൂരി..കനയ്യയെ കാക്കുന്നതും യെച്ചൂരി..പപ്പൂന്റെ വലം കൈയും യെച്ചൂരി..പിന്നെന്തൊക്കെയാവും പാണന്‍ നിങ്ങളുടെ നാട്ടില്‍ പാടി നടക്കുക..
ആനയും അമ്പാരിയും താലപ്പൊലിയും അമ്മന്‍കുടവും പേട്ടതുള്ളലും കാവടിയാട്ടവും പൂരവും പടയണിയും തെയ്യവും ഓട്ടന്‍തുള്ളലും കഥകളിയും വള്ളംകളിയും വായ്ക്കുരവയും കരിമരുന്നും ഇല്ലാതെ എന്ത് സംസ്‌കൃതി? എന്ത് ആചാരങ്ങള്‍? എന്തും നിരോധിക്കാന്‍ എളുപ്പമാണ്. നിയന്ത്രിക്കാന്‍ ആണ് ബുദ്ധിമുട്ട്. അപ്പോള്‍ പിന്നെ നിരോധനം തന്നെയല്ലേ എളുപ്പം. അണുബോംബ് സുരക്ഷിതം അല്ലെന്നു എല്ലാവര്‍ക്കും അറിയാം.. ജപ്പാനില്‍ ഇന്നും ജീവിക്കുന്ന അടയാളങ്ങള്‍ ഉണ്ട്. എന്നാല്‍ ആരെങ്കിലും നിരോധിച്ചോ അണുബോംബ്? ഇല്ല.. നിയന്ത്രണങ്ങള്‍ മാത്രം. അതിനായി യു എന്‍ എത്ര പണം മുടക്കുന്നു. പകര്‍ച്ച വ്യാധികളോ? നമ്മള്‍ രോഗബാധിതരെ കൊന്നൊടുക്കില്ലല്ലോ പകരും എന്ന് പറഞ്ഞു. അതിനെ നിയന്ത്രിക്കാനും മറ്റുമല്ലേ നോക്കുക. എത്ര എളുപ്പമാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍..
പറയുന്ന കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ പറയാന്‍ കഴിയുക എന്നത് നല്ല നേതാവിന്റെ ലക്ഷണം ആണ്. ഡോ: ജയശ്രീ നായര്‍ മികച്ച ഒരു സാമൂഹ്യ പ്രവര്‍ത്തക ആണെന്ന് തുടര്‍ ദിവസങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മനസിലാകും. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലകില്‍ അവര്‍ നടത്തിയ യാത്രകളും കുറിപ്പുകളും Eമലയാളി പ്രസിദ്ധീകരിക്കും. തന്റെ പക്ഷത്തു നിന്നും ജന പക്ഷത്തേക്ക് ഉള്ള വരവല്ലേ ശരിക്കും ഒരു സാമൂഹ്യപ്രവര്‍ത്തകയെ കൂടുതല്‍ ജനകീയമാക്കുന്നത് .
http://www.emalayalee.com/varthaFull.php?newsId=119732
[4/27, 7:25 PM] Krishna Kumar: "ശ്രദ്ധിക്കുക.. PCTV Bill (Maximum Share )
===========================
"ഇത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവകരമായ ഒരു സന്ദേശമാണ്. അതുകൊണ്ടുതന്നെ നമ്മുടെ മാധ്യമങ്ങൾ കാണിച്ചുതരില്ല.ഈ സന്ദേശം ചുരുങ്ങിയത് 20 പേർക്കെങ്കിലും അയക്കുക.ഇത് ഭാരതത്തിലെ എല്ലാവരിലും എത്തട്ടെ. "Prevention of Communal and Targeted Violence Bill" (PCTV Bill) - വർഗീയവും ഉന്നം വെച്ചുള്ളതുമായ കലാപങ്ങൾ തടയാനുള്ള ഈ ബില്ലിനെ പറ്റി ശ്രീ സുബ്രമണ്യം സ്വാമി പരിശോധിച്ച് മനസ്സിലാക്കിയ ചില കാര്യങ്ങൾ ---
വളരെ ശ്രദ്ധിച്ച് വായിക്കുക. ജമാഅത്-ഇ-ഉലേമ അടക്കമുള്ള ന്യൂനപക്ഷ സംഘടനകൾ ഈ ബില്ല് പാസ്സാക്കാൻ കോണ്ഗ്രസ്സിനുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ബില്ല് വഴി ന്യൂനപക്ഷ വോട്ട് മുഴുവൻ സമാഹരിച്ച് അധികാരത്തിൽ തിരിച്ചെത്താനാണ് അവരുടെ ശ്രമം. ഈ ബില്ലിന്റെ ചില ശ്രദ്ധേയ ഭാഗങ്ങൾ താഴെ കൊടുത്തവയാണ്:
1) "ഹിന്ദുക്കളാണ് കലാപങ്ങളിലെ കുറ്റവാളികളും പ്രക്ഷോഭകാരികളും" എന്ന മുൻഭാവന ഈ ബില്ലിൽ കാണുന്നു.
ഈ നിയമം ഹിന്ദുക്കൾക്കെതിരെ(ന്യൂനപക്ഷങ്ങൾക്ക്) മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. (മുസ്ലീം, കൃസ്ത്യൻ ഇത്യാദി വിഭാഗങ്ങളെ ആണ് "ന്യൂനപക്ഷം" കൊണ്ട് ഉദ്ധേശിക്കുന്നത്.(sec 3.e))
2) വെറും ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ഒരു ഹിന്ദുവിന് എതിരെ FIR ഫയൽ ചെയ്യാവുന്നതാണ്. ആ പരാതി ആര്ക്കെതിരെ ആണോ, അയാളെ ഉട തന്നെ അറസ്റ്റ് ചെയ്ത് കുറ്റവാളിയാണെന്ന് മുദ്രകുത്താവുന്നതാണ്. അയാൾ കുറ്റവാളി അല്ലെന്ന് തെളിയുന്നത് വരെ കുറ്റവാളി ആയി തന്നെ പരിഗണിക്കപ്പെടും.(സാദാരണ ഗതിയിൽ കുറ്റവാളി ആണെന്ന് തെളിയുന്നത് വരെ നിരപരാധി ആണെന്നതാണ് നിയമം.)
3) ഈ ബില്ലിന് കീഴിലുള്ള എല്ലാ കുറ്റങ്ങളും ജാമ്യം ലഭിക്കാത്തതായിരിക്കും.[Clause 56 of may 2011 version];
4) ഹിന്ദുക്കളിൽ കൂടുതലും ജോലിക്കാരും കച്ചവടക്കാരുമായതിനാൽ ഈ നിയമം നൽകുന്ന അനാവശ്യപരിരക്ഷ മൂലം ഹിന്ദുക്കൾക്കെതിരായി ആക്രമണം അഴിച്ചുവിടാൻ ന്യൂനപക്ഷത്തിനുസാധിക്കും .. അത് ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെത്തന്നെ സാരമായി ബാധിക്കും
5) സെക്ഷൻ 129 അനുസരിച്ച് സെക്ഷൻ 9-ന് കീഴിൽ വരുന്ന നിയമലംഘനങ്ങൾ തുടർന്നുള്ള കോടതി നടപടികൾ സമയബന്ധിതമല്ല. എന്ന് വച്ചാൽ ഒരാൾ 'ന്യൂനപക്ഷ'മാണെങ്കിൽ ഹിന്ദുക്കൾക്കെതിരായ എല്ലാ കേസുകളും പുനരാരംഭിക്കാം,അതും 1950 മുതലുള്ള എല്ലാ കേസുകളും.
6) സെക്ഷൻ 42 അനുസരിച്ച് ഒരു ദേശീയ അതോറിറ്റി മുമ്പാകെ "ന്യൂനപക്ഷ സമുദായത്തിലെ" സാക്ഷി തെറ്റായ മൊഴി നൽകിയാൽ അയാളെ ശിക്ഷിക്കാൻ സാധിക്കില്ല. എന്ന് വച്ചാൽ നിയമത്തിന്റെ നിഴലിൽ നിന്ന് കൊണ്ട് തന്നെ ഒരു ന്യൂനപക്ഷ സമുദായത്തിലെ വ്യക്തിക്ക് ഹിന്ദുവിനെതിരെ തെറ്റായ മൊഴി നൽകാം.
________________________________________________
ചുരുക്കം പറഞ്ഞാൽ - പാകിസ്ഥാൻ, ബംഗ്ലാദേശ്, കാശ്മീർ എന്നീ സ്ഥലങ്ങൾ പോലെ ഹിന്ദുക്കൾക്ക് മൂന്ന് ഓപ്ഷൻ ഉണ്ടാകും -
1. മതം മാറുക.
2. രാജ്യം വിടുക.
3. ഇവിടെ കിടന്ന് അനുഭവിക്കുക.
ഈ ഹിന്ദു-വിരുദ്ധ,ദേശ-വിരുദ്ധ ബില്ലിനെതിരെ പ്രതിഷേധിക്കുക.ഈ ബില്ലിൽ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ പറ്റി എല്ലാ ഹിന്ദുക്കളെയും ബോധവാന്മാരാക്കുക, ഈ പ്രതിഷേധത്തിൽ എല്ലാ ഭിന്നതകളും മറന്ന് ഒന്നിക്കുക. ഈ ബില്ലിനെ പിന്തുണക്കുന്ന ഹിന്ദു-വിരുദ്ധ,ദേശ-വിരുദ്ധ പാർട്ടിയെ പറിച്ചെറിയുക. അല്ലെങ്കിൽ മുകളിൽ പറഞ്ഞ 3 ഓപ്ഷനിൽ ഏതെങ്കിലും ചെയ്യാൻ നിങ്ങളും കുടുംബവും തയ്യാറായിക്കൊള്ളുക.
__________________________________________________
(NAC download link for bill- http://nac.nic.in/pdf/pctvb.pdf- ബില്ല് നിങ്ങൾക്ക് കാണാം.)
"ഒന്ന് കൂടി ഓർമ്മപ്പെടുത്തുന്നു - ഇതിനെ വളരെ ഗൗരവകരമായി തന്നെ കാണുക. മനസ്സിലാക്കുക. സുഹൃത്തുക്കളുമായും കുടുംബാങ്ങളുമായും ചർച്ച ചെയ്യുക - ഈ സന്ദേശം പ്രചരിപ്പിക്കുക. കുറഞ്ഞത് 20 പെർക്കെങ്കിലും ഈ സന്ദേശം അയച്ചുകൊടുക്കുക; അവരോടും ഇത് തന്നെ ചെയ്യാൻ പറയുക...!!
[4/27, 7:25 PM] Krishna Kumar: കുറച്ച് പ്രിയങ്കക്ക് കൂടി കൊടുക്കമായിരുന്നില്ലേ. ആ പാവം വീടിന്റെ വാടക കൊടുക്കാനില്ലാതെ കഷ്ടപ്പെടുന്നത് കണ്ടില്ലേ. അമ്മയാണത്രെ അമ്മ. പപ്പുമോന് ഇനി ഒരുപാട് കളിക്കുടുക വായിക്കാം ഒരുപാട് കുർക്കുറെ തിന്നാം.
3600 കോടിയല്ലേ മദാമ്മ മുക്കിയത്. ഇങ്ങനെ ഭാരത മക്കളുടെ പണം മൂഞ്ചി തിന്ന് എല്ലിന്റെ ഇടയിൽ കയറുമ്പോൾ മോഡിജി യുടെ സർട്ടിഫിക്കറ്റ് ചോദിച്ചു വരും.
മോഡിജി എന്തായാലും ഭാരത മക്കളുടെ ഒരു രൂപ പോലും കട്ട് എടുക്കില്ല.
ജയ് നമോ
ജയ് ഭാരത്
ഇപ്പോൾ മനസ്സിലായി അസഹിഷ്ണുതയാണ് ഒടുക്കത്ത ഫാസിസമാണ് എന്ന് പറയുന്നതിന്റെ കാര്യങ്ങൾ.
[4/27, 7:25 PM] Krishna Kumar: മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിവണ്ടി ആണത്രേ ജലം എത്തിക്കുന്നത്.ആദ്യമായി ആ തിവണ്ടി ഓടിക്കേണ്ടി വന്ന പ്രശാന്ത് എന്ന ലോകോ പൈലറ്റ് പറയുന്ന കാര്യങ്ങൾ കേട്ടാൽ കണ്ണ് നിറഞ്ഞു പോകും.pertrolium ഉൽപ്പന്നങ്ങൾ നിറക്കുന്ന വാഗണുകൾ ശുധികരിച്ച് അതിൽ കുടിവെള്ളം നിറക്കുന്നു.കേവലം ആറു മണിക്കൂർ എടുക്കേണ്ട ഇ യാത്ര അവർ പുർതിയക്കിയതു മുന്ന് ദിവസങ്ങൾ എടുത്താണ്, ഇ തിവണ്ടി പോകുന്ന വഴികൾ മിക്കതും കൊടും വരൾച്ചയുടെ പിടിയിലാണ്, അതുകൊണ്ട് ജനങ്ങൾ തിവണ്ടി ആക്രമിച്ചു ജനങ്ങൾ ജലം തട്ടി എടുത്തേക്കാം.നിരവധി പോലീസുകാർ ഇ അക്രമങ്ങളെ ചെറുക്കാൻ തിവണ്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നത്രേ.ലാത്തൂരിൽ ജല അടിയന്തരാവസ്ഥ ആണത്രേ, വെള്ളം ഉള്ള കിണറുകൾക്ക് ചുറ്റും പോലീസ് കാവൽ.അങ്ങിനെ ഇ തിവണ്ടി പുലർച്ചെ നാലു മണിക്ക് ലാത്തൂരിൽ എത്തിയപ്പോൾ സ്റ്റേഷനിൽ നിറയെ ജനക്കുട്ടം , അവർ ലോകോ പൈലറ്റ്നെ എടുത്തു പൊക്കി മാലയിട്ടു ഒരു യുദ്ധം ജയിച്ചു വന്ന പടയാളിയെ പോലെ സ്വികരിച്ചത്രേ.ജിവിതത്തിൽ ഒരുക്കലും നിനച്ചിരിക്കാത്ത ആ ജലയാത്ര ഓർത്തു അയാൾ കരയുകയായിരുന്നു.പ്രകൃതി ചുഷണം അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ എല്ലായിടവും ചുട്ടു പോള്ളാൻ തുടങ്ങി ഇപ്പോൾ
ഒരിറ്റു ജലം പോലും ഇല്ല കുടിക്കാൻ എന്ന സ്ഥിതിയും സംജാതമായിരിക്കുന്നു.വ്യാവസായിക വളർച്ചയും കെട്ടിട നിർമ്മാണവും മാത്രമാണ് വികസനം എന്ന് വിശ്വസിക്കുന്ന ഒരു ജനതയും ഭരണ കുടവും ഉള്ളപ്പോൾ പ്രതിക്ഷക്ക് വകയില്ല., എന്നും ഓർത്താൽ നമുക്കിവിടെ മരിക്കുന്നത് വരെ ജീവിക്കാനുള്ള വിഭവങ്ങൾ ഇവിടെ ഉണ്ടാകും, ഇല്ലെങ്കിൽ അതെ ഭുമിയിൽ മനുഷ്യൻ കുട്ടമായി മണ്ണടിയും .
[4/27, 7:25 PM] Krishna Kumar: ഇത് ഷെയർ ചെയ്ത് എല്ലാവരിലേക്കും ഈ വാർത്ത എത്തിക്കൂ..
1. മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുക.
2. ഒന്നിലേറെ പുരുഷന്മാരെ കെട്ടുവാൻ മുസ്ലീം സത്രീകളെ അനുവദിക്കുക
3. കുട്ടികളുടെ ലിംഗാഗ്രം മുറിച്ചു കളയുന്നത് ബാലപീഡ ആയി പ്രഖ്യാപിക്കുക
4. സത്രീകളുടെ മയ്യത്ത് നിസ്കാരം പള്ളിക്കുള്ളിൽ വെച്ച് ചെയ്യാൻ വിധിക്കുക.
5. മുല്ല , മുക്രി തുടങ്ങിയ പദവികൾ സ്ത്രീകല്കും പ്രാപ്യമാക്കുക
6. ബാങ്ക് വിളിക്കാൻ സത്രീകളെ അനുവദിക്കുക
7. പള്ളീലച്ചന്മാരെ പോലെ സ്ത്രീകൾകും പൌരോഹിത്യം അനുവദിക്കുക
8. മതം മാറിയ ദളിതരേയും ആദിവാസികളെയും എല്ലാ കത്തോലിക്കാ പള്ളിയിലും കയറ്റുക.
9. സഭകൾ വത്തിക്കാൻ എന്ന വിദേശ രാജ്യത്തിന്റെ നിയമത്തിൻ കീഴിൽ പ്രവർത്തിക്കാതെ ഇന്ത്യൻ നിയമങ്ങൾ മാത്രം ബാധകം ആക്കുക.
10. മുസ്ലീം ക്രിസ്ത്യൻ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം പൂർവിക സ്വത്തിൽ തുല്യഅവകാശം നല്കുക.
11. തലാക്ക് ചൊല്ലുവാൻ സ്ത്രീക്കും അവകാശം നലകുക.
12. ജെല്ലിക്കെട്ട് നിരോധിച്ചപോലെ പെരുനാൾ ദിനത്തിലെ മൃഗബലി നിരോധിക്കുക
13. ക്ഷേത്രഭരണം സർക്കാർ നടത്തുന്ന പോലെ പള്ളികളും സർക്കാർ ഭരണത്തിലക്കുക.
14. കന്യാസ്ത്റീകളെ വിവാഹം കഴിക്കാന് അനുവദിക്കുക.
15. അത്യന്തം പ്രാക്യതവും പെെെശാചികവും ആയ പെൺസുന്നത്തിന് വധശിക്ഷ നൽകുക.
അപ്പൊ നമുക്ക് 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമല കയറ്റാം..
[4/27, 7:25 PM] Krishna Kumar: സഖാക്കളെ ഇത് ബിജെപിക്കാർ കെട്ടിച്ചമച്ചതല്ല..!!പച്ചയായ യാഥാർഥ്യമാണ്...ബംഗാളികളുടെ വികാരമാണ്....ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർഥി എൽ.പി.ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത് ബംഗാളി സ്വദേശികളായ യുവാക്കൾ.....ബംഗാളിലെ കമ്യുണിസ്റ്റ് കുടുംബത്തിൽ പെട്ട നാലു യുവാക്കളും നീണ്ട നാളായി അമ്പലപ്പുഴയിൽ എത്തിയിട്ട്; കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ മെഹബൂബ് മൊണ്ടാൽ,ഫിലാലുദ്ദീൻ,ആജീജൂൽ,ഷാ ദത്ത്, എന്നിവരാണ് ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത്......
പണം നൽകിയതിന് ശേഷം സ്വന്തം ദുഖം സ്ഥാനാർഥിയുമായി പങ്കുവച്ചു, പതിറ്റാണ്ടുകൾ നീണ്ട ബംഗാളിലെ സി പി എം ഭരണമാണ് ഞങ്ങളെ കേരളത്തിലെ പ്രവാസികളാക്കിയത്;ഈ ദുരവസ്ഥ ഇനി ചെറുപ്പക്കാർക്ക് ഉണ്ടാകരുത്,ബംഗാളിലെ ദുരവസ്ഥ കേരളത്തിന് ഉണ്ടാകാതിരിക്കാൻ ബി ജെ പി ജയിക്കണം,ഞങ്ങളുടെ നാടിനെ ശവപ്പറമ്പാക്കിയത് കമ്മ്യൂണിസ്റ്റ്കാരാണ്, അവർ ഇവിടെ തൂത്തെറിയപ്പെടണം, ബംഗാളിലെ മുൻ സി പി എമ്മുകാരായ യുവാക്കൾ പറഞ്ഞു....
[4/27, 7:25 PM] Krishna Kumar: ഉമ്മൻചാണ്ടി മാത്രമല്ല, ഒ രാജഗോപാലെന്ന രാജേട്ടനും 1980ലെ കാസർകോടു മത്സരം ഓർക്കാനിഷ്ടമില്ല. സംശയമുണ്ടെങ്കിൽ, രാജേട്ടൻറെ വിക്കിപീഡിയ പേജിലേയ്ക്കു പോകൂ. 1980ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കാസർകോട്ട് മത്സരിച്ചിട്ടുണ്ടെന്ന വിവരം അവിടെയില്ല. പക്ഷേ, രാജേട്ടൻ കണ്ണടച്ചാൽ ഇലക്ഷൻ കമ്മിഷൻറെ കൈവശമുളള വിവരങ്ങളിൽ ഇരുട്ടു പടരില്ലല്ലോ. അതവിടെ നിൽക്കട്ടെ. നമുക്കു വേറെ ചില കാര്യങ്ങൾ പരിശോധിക്കാം.
ആർഎസ്എസും ബിജെപിയും തനിക്കു പിന്തുണ നൽകാറുളള കാര്യം പരസ്യമായി സമ്മതിച്ചിരുന്നു, നമ്മുടെ കുമ്പക്കുടി സുധാകരൻ. യുഡിഎഫിൻറെ ഉദുമ സ്ഥാനാർത്ഥി, കോൺഗ്രസിലെ ജഗജില്ലാഡി. ഇതേ സുധാകരൻ 1980ൽ കണ്ണൂരിലെ എടക്കാട് മണ്ഡലത്തിൽ മത്സരിച്ചത് നമ്മുടെ രാജേട്ടൻറെ ജനതാപാർടിയുടെ സ്ഥാനാർത്ഥിയായിട്ടായിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറിയും വനിതാ കമ്മിഷൻ ചെയർമാനും 1982-87കാലത്തെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായിരുന്ന എം കമലം കൽപ്പറ്റയിൽ നിന്ന് 1980ൽ മത്സരിച്ചതും രാജേട്ടൻറെ ജനതാപാർടി സ്ഥാനാർത്ഥിയായിട്ടാണ്.
ഇതേ തിരഞ്ഞെടുപ്പിൽ കെ ജി മാരാർ പെരിങ്ങളത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. മാരാരും രാജഗോപാലും കുമ്പക്കുടിയും പൊട്ടി. കമലം ജയിച്ചു. കാലാന്തരേ കുമ്പക്കുടിയും കമലവും കോൺഗ്രസായി. മാരാരും രാജേട്ടനും ബിജെപിയായി.
1991ലെ കോലീബി സഖ്യത്തെ ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. സത്യത്തിൽ 1980ലെ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായിരുന്നു കേരളത്തിലെ ഇന്നത്തെ ബിജെപി. ഓർക്കണം, അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും ഫാസിസത്തെയും എതിർക്കാൻ സകല കക്ഷികളും ചേർന്നാണ് ജനതാപാർടി രൂപീകരിച്ചത്. ആ സഖ്യത്തിൽ ആർഎസ്എസുമുണ്ടായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ട ശേഷം ഇതേ ജനസംഘക്കാർ ഒരുളുപ്പുമില്ലാതെ കോൺഗ്രസ് മുന്നണിയിൽ അംഗമായി. രാജഗോപാലും കെ ജി മാരാരും ആ മുന്നണിയുടെ സ്ഥാനാർത്ഥികളായി ജനവിധി തേടി. അന്നും ജനം മൂക്കിനിടിച്ചു.
1980ൽ ബിജെപി രൂപീകരിച്ചപ്പോൾ രാജേട്ടനും മാരാരേട്ടനുമൊക്കെ ആ പാർടിയിൽ ചേർന്നെങ്കിലും അന്തർധാര പല തിരഞ്ഞെടുപ്പിലും ശക്തമായിരുന്നു. ആർഎസ്എസും ബിജെപിയും കൈമെയ് മറന്ന് കോൺഗ്രസുകാരെ പിന്തുണച്ചിട്ടുണ്ട്. കുമ്പക്കുടി സുധാകരനെപ്പോലെ അകത്ത് ആർഎസ്എസും പുറത്ത് കോൺഗ്രസുമായി നടക്കുന്നവർ എത്രയോ പേർ. അവരെയൊക്കെ എംഎൽഎയും മന്ത്രിയുമാക്കാൻ ബിജെപിയും ആർഎസ്എസും സഹായിച്ചില്ലെങ്കിലേ അത്ഭുതമുളളൂ.
മറവിലും നിഴലിലും നടന്നുവന്ന ഈ അവിശുദ്ധ വേഴ്ചയുടെ പരസ്യാവിഷ്കാരമായിരുന്നു 1991ലെ കോലീബി സഖ്യം. ഒളിച്ചുകളി മതിയാക്കി ആർഎസ്എസ് നോമിനികൾ യുഡിഎഫ് സ്ഥാനാർത്ഥികളായി അവതരിച്ചു. 1980ൽ ജനതാപാർടിയിൽ നിന്ന് രാജേട്ടനും മാരാരേട്ടനും കുമ്പക്കുടിയും യുഡിഎഫ് സ്ഥാനാർത്ഥികളായതിൻറെ മറ്റൊരു പതിപ്പായിരുന്നു ഇത്. പക്ഷേ, അവരെക്കാൾ ബുദ്ധി ഭൂരിപക്ഷം ജനങ്ങൾക്കും ഉണ്ടായിരുന്നതുകൊണ്ട് വടകരയിലും ബേപ്പൂരിലും യുഡിഎഫിൻറെ കുപ്പായമിട്ട ആർഎസ്എസുകാർ തോറ്റു തുന്നം പാടി.
ഈ ചരിത്രസത്യത്തെ അഭിമുഖീകരിക്കാനുളള ആമ്പിയറില്ലാത്തതുകൊണ്ടാണ് വിഎം സുധീരനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച ഞഞ്ഞഞ്ഞ കൊഞ്ഞഞ്ഞ പറയുന്നത്. ബംഗാളിലേയ്ക്ക് നോക്കി അട്ടഹസിക്കുന്ന ബിജെപിക്കാരും മറുപടി പറയേണ്ടത് 1980ലെ തിരഞ്ഞെടുപ്പു സഖ്യത്തെക്കുറിച്ചാണ്. അടിയന്തരാവസ്ഥയെ എതിർത്തവർ എന്തിന് അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ കോൺഗ്രസ് മുന്നണിയിൽ മത്സരിക്കാൻ പോയി...
മറുപടിയുണ്ടോ, ബിജെപിക്കാരാ...
[5/11, 6:26 PM] Krishna Kumar: മോദിയുടെ 230 ഭരണ നേട്ടങ്ങൾ
1. വ്യവസായസംരംഭം തുടങ്ങാൻ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന
2. ഇന്ത്യയെ ആഗോളവ്യവസായിക ഉൽപാദനകേന്ദ്രമാക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതി
3. ജൻധൻ യോജനയിലൂടെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് പരിരക്ഷ
4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാൻ സ്വച്ഛ് ഭാരത് അഭിയാൻ
5. എല്ലാ സംസ്ഥാനങ്ങൾക്കും ഇടംനൽകി നിതി ആയോഗ് സംവിധാനം
6. യുവജനങ്ങളുടെ തൊഴിൽ വൈദഗ്‌ധ്യത്തിന് സ്‌കിൽ ഇന്ത്യ പദ്ധതി
7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് മിഷൻ ഇന്ദ്രധനുഷ്
8. 2022 ൽ എല്ലാവർക്കും പാർപ്പിടം പദ്ധതിയിലൂടെ 20000000 വീടുകളുടെ നിർമാണം
9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിർമാണം ലക്ഷ്യമിട്ട് അമൃത് പദ്ധതി
10. കർഷകർക്ക് കുറഞ്ഞ പ്രീമിയത്തോടെ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി
11. തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ സാഗർമാത പദ്ധതി
12. സ്മാർട്ട് സിറ്റീസ് മിഷനിലൂടെ 100 ആധുനിക സ്മാർട്ട് സിറ്റികൾ
13. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ രാജ്യമാകെ നെറ്റ് കണക്ടിവിക്ടിയിലേക്ക്
14. ലേലത്തിലൂടെ മാതൃകാപരമായ കൽക്കരി, ടെലികോം സ്പെക്ട്രം വിതരണം
15. കള്ളപ്പണം തിരിച്ചുപിടിക്കാൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരണം
16. കള്ളപ്പണ ഇടപാടുകൾ തടയാൻ കർശന ബ്ലാക്ക് മണി നിയമം പാസാക്കി
17. നീണ്ട കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി
18. അഭ്യസ്്തവിദ്യരായ യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സേതു യോജന
19. യാത്രാസൗകര്യം വർധിപ്പിക്കാൻ ട്രെയിൻ ആധുനികവൽക്കരണത്തിന് തുടക്കമായി
20. ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ വൻ മുന്നേറ്റം
21. പുത്തൻ വ്യവസായ സംരംഭം തുടങ്ങാൻ സഹായവുമായി സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതി
22. യുവാക്കൾക്ക് നൈപുണ്യപരിശീലനം നൽകാൻ കൗശൽ വികാസ് യോജന
23. റയിൽവേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വമ്പൻ പദ്ധതികൾക്ക് തുടക്കം
24. യുവാക്ക
No comments:
Post a Comment