[4/27, 7:16 PM] Krishna Kumar: പ്രതികരിക്കാൻ ആഗ്രഹിച്ചവർ ഏറെയാണ്. ഈ പറയുന്ന എല്ലാ വിഷയങ്ങളിലും, ഇനിയെങ്കിലും പ്രതികരിക്കൂ. ഇതിനോക്കെ ഉളള പ്രതികാരം ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും..
#ഇത്തവണ വോട്ട് - ഗുരുദേവനെ തെരുവിൽ കെട്ടിവലിച്ചവർക്ക് എതിരെ ആവട്ടെ..
#ഇത്തവണ വോട്ട്- സുഭാഷ് ചന്ദ്രബോസ്, ഡോ.അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ അടിച്ചമർത്താൻ നെഹ്‌റു കുടുംബം നടത്തിയ തരംതാഴ്ന്ന കളികൾ പുറത്തു കൊണ്ട് വന്നതിനുള്ള പിന്തുണ ആയി മാറട്ടെ..
#ഇത്തവണ വോട്ട്- രാജ്യസുരക്ഷയെപ്പോലും മുൾമുനയിൽ നിർത്തി ഇർഷത് ജഹാനെപ്പോലുള്ള തീവ്രവാദികൾക്ക് ഈ രാജ്യത്ത് അഴിഞ്ഞാടാൻ കോൺഗ്രസ്സ് സർക്കാർ അവസരമൊരുക്കിയ വാർത്തകൾ പുറത്തു വന്നതിനുള്ള ഐക്യദാർഡ്യം ആവട്ടെ..
#ഇത്തവണ വോട്ട്- ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് ആക്രമിച്ച അഫ്സൽ ഗുരുവെന്ന തീവ്രവാദിക്ക് വേണ്ടി അനുസ്മരണം നടത്തിയവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്.
#ഇത്തവണ വോട്ട്- 250ഓളം ഭാരതീയരെ ചുട്ടുകൊന്ന യാക്കൂമ്പ് മേമനെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചവർക്ക് എതിരെ ആവട്ടെ..
#ഇത്തവണ വോട്ട്- ഹൈന്ദവ വിശ്വാസങ്ങളെ അപമാനിച്ച് ദേവസ്വം ബോർഡിന്റെ കോളേജുകളിൽപ്പോലും ബീഫ് ഫെസ്റ്റ് നടത്തുകയും, ഹൈന്ദവ ആചാര്യന്മാരെ അവഹേളിക്കുകയും ചെയ്തവർക്ക് എതിരെ ആവട്ടെ..
#ഇത്തവണ വോട്ട്- സരസ്വതി ദേവിയെ വേശ്യ ആയി ചിത്രികരിച്ചവർക്ക് എതിരെയും, കോളേജ് മാഗസീൻ മുഴുവൻ ഹിന്ദു വിശ്വാസത്തെ അവഹേളികാൻ മാത്രം ആയി പ്രസിദ്ധീകരിക്കുന്നവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും..
#ഇത്തവണ വോട്ട്- രാമായണ മാസ കാലത്ത് തന്നെ രാമനെ അവഹേളിച്ചു മാതൃഭൂമി പ്രസിദ്ധീകരിച്ചതിനു മാധ്യമ ആവിഷ്കാര സ്വാതത്ര്യം എന്ന് പ്രക്യാപിച്ചവർക്ക് ആവട്ടെ...
#ഇത്തവണ വോട്ട്- കശ്മീരിനും കേരളത്തിനും ആസാദി വാങ്ങികൊടുക്കാൻ തീവ്രവാദികൾക്ക് കൂട്ട് പിടിക്കുന്നവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്..
#ഇത്തവണ വോട്ട്- ചുംബന സമരത്തിന്റെ പേരിൽ നമ്മുടെ സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്..
#ഇത്തവണ വോട്ട്- രാജ്യത്ത് പണ്ട് മുതലേ നിലവിൽ ഉണ്ടായിരുന്ന ഗോമാംസ നിരോധനം ബിജെപി യുടെ തലയിൽ കെട്ടി വച്ച് നെറികെട്ട രാഷ്ട്രിയം കളിച്ചു സമൂഹത്തിൽ വർഗീയ ദ്രുവികരണം നടത്തുന്നവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..
#ഇത്തവണ വോട്ട്- ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ച് സമൂഹത്തെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്നവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..
#ഇത്തവണ വോട്ട്- സ്ത്രീ സമത്വം എന്ന് വിളിച്ചു കൂവി താലി ചരട് പൊട്ടിച്ചു ചുട്ടു എരികാൻ പ്രക്യാപിച്ചവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..
#ഇത്തവണ വോട്ട്- സ്ത്രീ സമത്വം എന്ന പേരിൽ സ്വാമിമാരുടെ കൂടെ സീറ്റിൽ ബസിൽ യാത്ര ചെയ്യാൻ സമരം നടത്തിയവർക്ക് എതിരെ ആവട്ടെ ഇത്തവണ നിങ്ങളുടെ വോട്ട്.
ഇനിയെങ്കിലും, പ്രതികരിച്ചില്ലെങ്കില്‍, അത് നിങ്ങളെ വലിയ ഒരു വിപത്തിലേക്ക് നയിക്കും.
രാഷ്ട്രിയം മറന്നു നന്മയ്ക് വോട്ട് ചെയാൻ നിങ്ങൾക്ക് സാധിക്കട്ടെ..
വന്ദേ ഭാരത മാതരം..
[4/27, 7:25 PM] Krishna Kumar: ബംഗാളില്‍ നിന്ന് വന്ന പത്തു സഖാക്കക്ക് സമരം ചെയ്യാനുള്ള ജോലി കിട്ടി...!!!!!
35 വര്‍ഷംബംഗാള്‍ഭരിച്ച സിപിഎമ്മിന് നന്ദി...കേരളത്തില്‍ സമരം ചെയ്യാന്‍ ബംഗാളികളെ തന്നതിന്
സമരത്തില്‍ പങ്കെടുക്കാന്‍ ബംഗാളികളും. സമരത്തില്‍ പങ്കെടുക്കാന്‍ മലയാളത്തിലുള്ള ബോര്‍ഡും പിടിച്ചെത്തിയ ബംഗാളിയോട് പിസി ജോര്‍ജ്ജ് ബംഗാളിയാണോയെന്ന് ചോദിച്ചപ്പോള്‍ ബംഗാളികള്‍ വെറുതെ ചിരിച്ചു. ഭൂമി പോക്കുവരവിനുവേണ്ടി നടന്ന സമരത്തിലാണ് ബംഗാള്‍സ്വദേശികളെയും സംഘാടകര്‍ എത്തിച്ചത്
മുപ്പത്തഞ്ചു വര്‍ഷത്തെ സിപിഎം ഭരണം കാരണം അക്ഷരം കൂട്ടി വായിക്കാന്‍ പോലും ഇവര്‍ക്ക് അറിയില്ല ..അത് കൊണ്ട് തന്നെ വ്യവസായിക വിപ്ലവം നടന്ന ഗുജറാത്തി ലേക്കോ മറ്റോ പോയാല്‍ തൊഴില്‍ കിട്ടില്ല ..അപ്പോള്‍ ഒരു ഡിഗ്രീയും വേണ്ടാത്ത ജോലി കള്‍ കിട്ടുന്നത് കേരളത്തില്‍ ആണ് അത് കൊണ്ട് ഐ ഇങ്ങോട്ട് പോന്നു എന്ന് ചില ബംഗാളികള്‍ പറയുന്നത് ..പൊറോട്ട അടിക്കാന്‍ ഡിഗ്രീ വേണ്ട ,കക്കൂസ് വരുത്തി ആക്കാനും സമരം ചെയാനും ഒന്നും പഠിക്കേണ്ട കാര്യം ഇല്ലല്ലോ എന്നാണ് ബംഗാളി ചോദിക്കുന്നത് ..പക്ഷെ മറ്റുള്ളവര്‍ പഠിക്കുമ്പോള്‍ തങ്ങള്‍ക്കും അതിനുള്ള ആഗ്രഹം ഉണ്ടായിരുന്നു ..പക്ഷെ സിപിഎം ഭരണം വെറും വെട്ടും കുത്തും മാത്രം ആയിരുന്നു എന്നും പഠനം ഒന്നും വലിയ കാര്യം അല്ലായിരുന്നു എന്നാണ് ഇവരുടെ പക്ഷം ..
[4/27, 7:25 PM] Krishna Kumar: സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍.
1. ലാവ്‌ലിന്‍ വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട്താങ്കള്‍ യോജിക്കുന്നുണ്ടോ?
2. ടി പി വധക്കേസില്‍ തന്റെ പഴയ നിലപാട്തന്നെയാണ് ഇപ്പോഴുമെന്ന വിഎസിന്റെ പ്രസ്താവന എങ്ങിനെ നോക്കിക്കാണുന്നു?
3. മദ്യനയത്തില്‍ വിഎസും, യെച്ചൂരിയും താങ്കളുടെ നിലപാടിനോട് പ്രകടിപ്പിച്ച ശക്തമായ എതിര്‍പ്പിനെക്കുറിച്ച്താങ്കള്‍ക്കെന്ത് പറയാനുണ്ട്?
4. താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന് വിഎസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
5. ബാലകൃഷ്ണപിള്ള എല്‍ ഡി എഫിന്റെ ഭാഗമല്ലെന്ന വിഎസിന്റെ നിലപാട് തന്നെയാണോ താങ്കള്‍ക്കും?
6. സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വിഎസിന്റെ അഭിപ്രായത്തെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?
7. വിഎസ് നെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നതാണെന്ന അങ്ങയുടെ വാദം ശരിയാണെങ്കില്‍ അത് തുടരുന്ന സാഹചര്യത്തില്‍ വിഎസ് ഈ തിരഞ്ഞെടുപ്പില്‍ സി പിഎമ്മിനെ നയിക്കാന്‍ യോഗ്യനാണോ?
8. ഫസല്‍ വധക്കേസില്‍ സി ബി ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോ?
9. കതിരൂര്‍ മനോജ് വധക്കേസിലും, അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും സി ബി ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി ജയരാജനെ സി പി എം സംരക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് സി പി എമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയംമൂലമാണോ?
10. എല്ലാരാഷ്ട്രീയ സംഘട്ടനങ്ങളിലും, രാഷ്ട്രീയ കൊലപാതകങ്ങളിലും എപ്പോഴും ഒരു ഭാഗത്ത്‌സി പി എം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?
[4/27, 7:25 PM] Krishna Kumar: എന്താ പേര് ? ..
ഗണേഷ് കുമാർ
ആരാ ? ....
മുൻമന്ത്രി
എന്തിനാ രാജി വച്ചത് ? ....
പെണ്ണ് കേസ്
ആരാ രാജി വെപ്പിച്ചത് ?...
Ldf സമരം ചെയ്ത്
ഇപ്പൊ ആരാ ?..
Ldf സ്ഥാനാർത്തി
അടിപൊളി ........:
വയറ് നിറഞ്ഞു....:
[4/27, 7:25 PM] Krishna Kumar: ആധുനീക ഭാരതത്തിലെ വേതാളങ്ങൾ ...
കൊള്ളയും കൊലയും നടത്തി ഉദരപൂരണം നടത്തുക, കോളേജിൽ പഠിക്കാൻ പോകുന്ന കുട്ടികളെ പഠിക്കാൻ സമ്മതിക്കില്ല ചുബന സമരo നടത്തിയും കഞ്ചാവ് കൊടുത്തും സമരം നടത്തിയും ഒരുപാടു കുട്ടികളുടെ ഭാവി തകർക്കൽ ..ഗതികെട്ട് ചുട്ടുതിന്നവൻ രക്ഷപെടാൻ ബാങ്ക് ലോൺ എടുത്ത് എവിടേലും ഒരു വ്യവസായം തുടങ്ങിയാൽ അവിടെ കൊടി നാട്ടി സമരം ചെയ്തും നോക്ക് കൂലി മേടിച്ചും ഗുണ്ടായിസം കാണിച്ചും അത് പൂട്ടിക്കും .. വിദേശികൾ വ്യവസായം നടത്താൻ വന്നാൽ അവരെ ഭീഷണിപ്പെടുത്തി ഓടിക്കും ..എന്നാൽ കൂലി പണി ചെയ്തു ജീവിക്കാം എന്ന് വിജരിച്ചാൽ മാസം പാർട്ടിക്ക് ഫണ്ട് എന്നാ പേരിൽ ബക്കറ്റ് മയി ചെന്ന് അവരെ പിഴിയും ...ഇതൊന്നും പോരഞ്ഞിട്ട് ലോകസഭ സ്തംഭിപ്പിക്കാൻ കൂടി ആലോചനക്കു യെച്ചൂരിയും നേതാക്കളും രാഹുൽ ഗാന്ധിയുടെ വീട്ടില് യോഗം കൂടാൻ പോയിട്ടുണ്ട് ..ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്ക്ക് സൌജന്യമായി ഗ്യാസ് കണക്ഷൻ കൊടുക്കുന്നത് എന്ത് വില കൊടുത്തും തടയും എന്നാണ് യെച്ചൂരി എമ്മാന്റ്റെ പുതിയ തീരുമാനം ...ഇവന്മാരെ എന്ത് ചെയ്യണം ...വിരലേൽ എണ്ണാവുന്ന mp മാരെ വെച്ച് ഇവർ 125 കോടി ജനങ്ങളെ ഹൈജാക്ക് ചെയ്യുന്നു
[4/27, 7:25 PM] Krishna Kumar: ഇത് കനയ്യ കുമാര്‍ എന്നാ സവര്‍ണ്ണ യുവാവിന്റെ മാതാ
പിതാക്കള്‍ അച്ഛന് ജോലി ചെയ്യാന്‍മേല ..അമ്മ അടുത്തുള്ള
അംഗന്‍ വടിയില്‍ ജോലി ചെയ്തു കിട്ടുന്ന മൂവായിരം
രൂപ കൊണ്ട് ആണ് കുടുംബം കഴിയുന്നത് ..കണ്ണയ്യയെ എന്നാ മകനെ
31 വയസ് വരെ വളര്‍ത്തി ..പക്ഷെ ഒരു പ്രയോചനവുംഈ പാവങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിട്ടില്ല ... ഇന്നും അവരുടെ മൂവയിരത്തിന്റെ പങ്കു പറ്റാന്‍ വരും ...പഠനം എന്ന പേരില്‍ ജെഎന്‍യു വില്‍ രാഷ്ട്രിയം കളിക്കുന്നു ...വര്‍ഷങ്ങള്‍ ആയി ജെഎന്‍യു വില്‍ ഉണ്ട് ...ജനങ്ങളുടെ നികുതി പണം ആണ് ഇതിനു വേണ്ടി ചിലവാക്കുന്നത് ...ലക്ഷ കണക്കിന് രൂപ ആണ് ഓരോ ജെഎന്‍യു വിദ്യര്‍ദ്ധിക്ക്വേണ്ടിയും ചിലവാക്കുന്നത് ..പഠിക്കുന്നത് ജോലി കിട്ടുന്ന കോഴ്സ് ഒന്നും ഇല്ല ..ആഫ്രിക്കന്‍ ചരിത്രവും ഒക്കെ ആണ് പഠനം ...അത് കൊണ്ട് കറങ്ങി നടക്കാന്‍ഇഷ്ട്ടം പോലെ സമയം ...
..സഞ്ചരിക്കുന്നത് മുംബയില്‍ നിന്നും പൂന വരെ പോലും രാജ്യത്തെ ഏറ്റവും ചിലവു കൂടിയ ലോക്കല്‍ പ്ലയിന്‍ ആയ ജെറ്റില്‍ ആണ് ...അതും സൈഡ് സീറ്റ് കിട്ടിയില്ല എങ്കില്‍ വഴക്ക് ഉണ്ടാക്കും ..എതിര്‍ക്കുന്നവനെ ഫാസിസ്റ്റ് എന്ന് വിളിക്കും ...മോദി പറഞ്ഞു വിട്ടതാണ് വിന്‍ഡോ സീറ്റ് കൊടുക്കാതിരിക്കാന്‍ എന്നൊക്കെ തങ്ങും ..
എന്നിട്ട് ഉപയോഗിക്കുന്നത് ഏറ്റവും വലിയ കൂടിയ ഐഫോണ്‍..
എന്നിട്ട് കോടതിയില്‍ ജാമ്യം കിട്ടാന്‍ ..ദരിദ്ര കുടുംബംആണ് ..അമ്മക്ക് മൂവായിരം രൂപയെ വരുമാനം ഉള്ളൂ എന്നൊക്കെ പറയും ..!
പ്രധാന്‍ തൊഴില്‍ ഇന്ത്യന്‍ സൈനികരെ അപമാനിക്കുക ആണ് ...ഇടയ്ക്കിടെ കൂടെ ഉള്ള പെണ്‍കുട്ടികളെ തുണി അഴിച്ചു കാണിക്കും ..
പക്ഷെ എന്തെങ്കിലും പണി എടുത്തു ആപ്രായമായ അച്ഛനും അമ്മയ്ക്കും കഞ്ഞിക്കുള്ള വക നല്‍കില്ല...കമ്മുണിസ്റ്റു ആണ് പോലും കമ്മുണിസ്റ്റു
https://www.facebook.com/photo.php?fbid=10208756286560182&set=a.1773917463391.2100479.1102945727&type=3&theater
[4/27, 7:25 PM] Krishna Kumar: കേരളം കാണുന്നുണ്ടോ ഇത് ..?
വെള്ളാപ്പള്ളിക്കും അബുവിനും രണ്ടു നീതി ..വെള്ളാപ്പള്ളി ആണ് എങ്കില്‍ മീഡിയ ദിവസങ്ങള്‍ ആക്രമണം ..അബു ആണ് എങ്കില്‍ മൌനം ..?
വെള്ളാപ്പള്ളിക്ക് എതിരെ കൊണ്ഗ്ര്സുംസിപിഎമ്മുംമീഡിയയും ഒന്നിച്ചു ആക്രമണം അഴിച്ചു വിട്ടു..പക്ഷെ അവര്‍ അബുവിനെ വെറുതെ വിടുന്നു ..എന്ത് കൊണ്ട്..?
വെള്ളാപ്പള്ളി ക്ക് എതിരെ പരാതി കൊടുക്കാന്‍ സുധീരന്‍ ഉണ്ട്,പ്രതാപന്‍ ഉണ്ട്, സിപിഎം നേതാക്കള്‍ പിണറായി,കോടിയേരി എല്ലാവരും വെള്ളാപ്പള്ളിക്ക് എതിരെ ആഞ്ഞടിച്ചു ...ഏഷ്യനെറ്റ്,മാതൃഭൂമി,റിപ്പോര്ട്ടെര്‍,മനോരമ ഒക്കെ അന്ന് അലറി.വര്‍ഗീയവാതി എന്ന് വിളിച്ചു അദ്ധേഹത്തെ കടന്നാക്രമിച്ചു ചര്‍ച്ച ചെയ്തു പക്ഷെ ഇന്ന് ഇവര്‍ എല്ലാവരും മൌനം ആണ് ..എന്ത് കൊണ്ട് ..?
കേസ് എടുത്തു എന്നതിന് അര്‍ഥം വര്‍ഗീയ പ്രസംഗം നടത്തി എന്ന് പോലിസ് വിശ്വസിക്കുന്നു എന്നല്ലേ..?
അപ്പോള്‍ ചോദ്യം ഇതാണ് ..വെള്ളാപ്പള്ളിക്ക് എതിരെ കേസ് കൊടുത്തവര്‍ എന്ത് കൊണ്ട് അബുവിന് എതിരെ കേസ് കൊടുത്തില്ല.?
വെള്ളാപ്പള്ളിക്ക് എതിരെ അലറിയ സിപിഎം അബുവിന് എതിരെ
എന്ത് കൊണ്ട്മൌനം..?
കേരളത്തിലെ പത്രങ്ങള്‍,ചാനലുകള്‍ എല്ലാം വെള്ളാപ്പള്ളിയെ നിരന്തം വര്‍ഗീയവാതി എന്ന് പറഞ്ഞു ആക്രമിച്ചു ..പക്ഷെഎന്തുകൊണ്ട് ഇവര്‍ അബുവിനെ വെറുതെ വിടുന്നു..?
എന്ത് കൊണ്ട് അബുവിന് എതിരെ കേസ് കൊടുക്കാന്‍ ബിജെപി മാത്രം ..?
അപ്പോള്‍ കേരളത്തില്‍ മതേതരം ഇല്ല എന്നല്ലേ ഇതില്‍ നിന്ന് മനസിലാകുന്നത് ..?
[4/27, 7:25 PM] Krishna Kumar: Vishnu Jayapalan
"കേരളം കേരളമാണ്, ഗുജറാത്ത് ഗുജറാത്തും"
കേരളം ഗുജറാത്ത് ആക്കണ്ട ഇപ്പോഴേ സ്വപ്ന ഭൂമിയാണെന്ന് പറഞ്ഞ് ഒരു മാതിരി പ്രാദേശിക വികാരം ഇളക്കി വിടുന്ന പരുപാടിയുമായി സഘു/കോൺ ടീമുകൾ ഇറങ്ങിയിട്ടുണ്ട്. അതിനൊരു മറുപടി എഴുതണമെന്ന് കരുതിയിട്ട് കുറേ ആയി.
കേരളം അടിസ്ഥാന വിദ്യാഭ്യാസത്തിൽ തുടങ്ങി, അനവധി കാര്യങ്ങളിൽ ഗുജറാത്തിനേക്കാളും ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണ്. സംശയമില്ല. അത് പോലെ,
Road infrastructure
Industries
Electricity generation and distribution,solar
General business atmosphere
Employment generation
LPG|LNG terminals etc
ഇതിലൊക്കെ ഗുജറാത്ത് അല്ലേ മുന്നിൽ?
വിഴിഞ്ഞത്ത് പോർട്ട് തുടങ്ങാൻ ഗോപാലകൃഷ്ണൻ ആല്ലല്ലോ, അദാനി അല്ലേ വന്നത്?
പിന്നെ ഗുജറാത്ത് മോഡൽ എന്ന് പറയുന്നത് ഗുജറാത്ത് അതേ പടി കേരളത്തിൽ കൊണ്ട് നടുക എന്നതല്ല, മറിച്ച് മേൽ പറഞ്ഞ കാര്യങ്ങൾ കേരളത്തിൽ വേഗത്തിൽ നടപ്പാക്കി മുന്നേറ്റം സൃഷ്ടിക്കുക എന്നതാണ്. അല്ലാതെ അന്തം കമ്മി കളും സഖ്യ കക്ഷി കാൺഗ്രസ്സും പറയും പോലെ കേരളത്തെ ഇകഴ്ത്താനല്ല, മറിച്ച് ഇനിയും ഉയർത്താനാണ്.
ഇനി കേരളത്തിന്റെ പ്രത്യേകതകളുടെ അട്ടിപേറ് അവകാശം ഇടത് പക്ഷത്തിനാണ് എന്ന് പറയുന്നതിലെ യുക്തിയെ കുറിച്ച്
1.ഇടതരേക്കാൾ കൂടുതൽ വലത് പക്ഷം ആണ് ഈ നാട് ഭരിച്ചത്.
2. ഇനി ഇടതിന്റെ സാന്നിധ്യം ആണ് നിർണ്ണായകമായത് എന്ന് പറയുകയാണെങ്കിൽ, ബംഗാളിൽ നാല് പതിറ്റാണ്ടോളം ഒറ്റയ്ക്ക് ഭരിച്ചിട്ട് അവിടുത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ, ന്യൂനപക്ഷത്തിന്റെ അവസ്ഥ എന്താണ്?
ഇനി കേരളത്തിലെ നല്ലതിന്റെയൊക്കെ credit കോൺഗ്രസ്സിന് വേണമെങ്കിൽ, നിങ്ങൾ അല്ലേ കുറച്ച് നാൾ മുമ്പ് നിഷ്കാസനം ചെയ്യപ്പെടുന്നതിന് വരെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിച്ചത്? അവിടെ ഒക്കെ ഈ 'നേട്ടങ്ങൾ' കൊണ്ടു വരാത്തത് എന്താണ്?
ഇടത് പക്ഷം ഉണ്ടാകുന്നതിന് മുൻപ് തന്നെ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതു മറിച്ച മണ്ണാണ് കേരളത്തിലേത്. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, പന്തിഭോജനം, തുടങ്ങി വിപ്ലവകരമായ പല മുന്നേറ്റങ്ങളും നടന്ന മണ്ണ്. ഇതൊന്നും ചെയ്തത് ഒരു പാർട്ടിക്കാരനും അല്ല, സംസ്കാരിക നായകരും, ഗുരുക്കൻമാരും, ദീർഘദർശികളായ ഭരണാധികാരികളുമാണ്. ഇതിന്റെ വെളിച്ചം ഇന്നാട്ടിലെ രാഷ്ട്രീയത്തിലും ഉണ്ടായി എന്നു മാത്രം. അതിനൊക്കെ 'അത് ഞമ്മളാ.' എന്ന് പറഞ്ഞ് ഇടതനും വലതനും ഇറങ്ങരുത്.
[4/27, 7:25 PM] Krishna Kumar: സഖാക്കളെ ഇത് ബിജെപിക്കാർ കെട്ടിച്ചമച്ചതല്ല..!!പച്ചയായ യാഥാർഥ്യമാണ്...ബംഗാളികളുടെ വികാരമാണ്....ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർഥി എൽ.പി.ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത് ബംഗാളി സ്വദേശികളായ യുവാക്കൾ.....ബംഗാളിലെ കമ്യുണിസ്റ്റ് കുടുംബത്തിൽ പെട്ട നാലു യുവാക്കളും നീണ്ട നാളായി അമ്പലപ്പുഴയിൽ എത്തിയിട്ട്; കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ മെഹബൂബ് മൊണ്ടാൽ,ഫിലാലുദ്ദീൻ,ആജീജൂൽ,ഷാ ദത്ത്, എന്നിവരാണ് ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത്......
പണം നൽകിയതിന് ശേഷം സ്വന്തം ദുഖം സ്ഥാനാർഥിയുമായി പങ്കുവച്ചു, പതിറ്റാണ്ടുകൾ നീണ്ട ബംഗാളിലെ സി പി എം ഭരണമാണ് ഞങ്ങളെ കേരളത്തിലെ പ്രവാസികളാക്കിയത്;ഈ ദുരവസ്ഥ ഇനി ചെറുപ്പക്കാർക്ക് ഉണ്ടാകരുത്,ബംഗാളിലെ ദുരവസ്ഥ കേരളത്തിന് ഉണ്ടാകാതിരിക്കാൻ ബി ജെ പി ജയിക്കണം,ഞങ്ങളുടെ നാടിനെ ശവപ്പറമ്പാക്കിയത് കമ്മ്യൂണിസ്റ്റ്കാരാണ്, അവർ ഇവിടെ തൂത്തെറിയപ്പെടണം, ബംഗാളിലെ മുൻ സി പി എമ്മുകാരായ യുവാക്കൾ പറഞ്ഞു....
[4/27, 7:25 PM] Krishna Kumar: ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുമ്പോൾ മറുപടി ഇനിയെങ്കിലും പ്രതീക്ഷിക്കാമോ?
ഭാരതത്തിലെ കമ്മൂണിസ്റ്റ് പാർട്ടി റഷ്യയിലെ താഷ്ക്കൻറ് തെരുവിൽ ജന്മമെടുത്തതിന്റെ കാരണമെന്താണ്?
ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവർത്തിക്കാനും അതുവഴി ബ്രിട്ടീഷ് സർക്കാരിനെ പിന്തുണക്കാനും തീരുമാനിച്ചതെന്തിനാണ്?
നേതാളി സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാന്റെ ചെരുപ്പു നക്കിയെന്നും ടോജോയുടെ നായ എന്നും വിളിച്ച് ശത്രുവായി പ്രഖ്യാപിച്ചത് എന്തിനായിരുന്നു?
ഗാന്ധിജി വധക്കപ്പെട്ടതിന്റെ അടുത്ത ദിവസത്തിൽ ഇറങ്ങിയ പാർട്ടി പത്രത്തിൽ അദ്ദേഹത്തിന്റെ ചിത്രം പോലും ഇടാൻ തയ്യാറാവാതിരൂന്നത് എന്തു കൊണ്ടാണ്?
മുഹമ്മദലി ജിന്ന രാജ്യത്തെ രണ്ടായി വിഭജിക്കാൻ ആവശ്യപ്പെട്ടപ്പോൾ പിന്തുണച്ചതും രണ്ടല്ല 17 ആയി ആണ് വിഭജിക്കേണ്ടത് എന്ന് നിലപാട് എടുത്തത് എന്തിനായിരുന്നു.
ചൈന ഭാരതത്തെ ആക്രമിച്ചിപ്പോൾ ചൈനക്കെതിരെ പ്രതികരിക്കരുത് എന്ന് പറഞ്ഞ് ഭാരതത്തിലെ സോവിയറ്റ് അംമ്പാസിഡറെ EMS കണ്ടത് എന്തുകൊണ്ടായിരുന്നു?
ചൈനയുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ ഭാരത സൈനികർക്ക് രക്‌തം നൽകിയ VS അച്ചുതാനന്ദനെ കേന്ദ്ര കമ്മറ്റിയിൽ നിന്നു പുറത്താക്കിയത് എന്തിനായിരുന്നു?
1962 ൽ ചൈനയും റഷ്യയും തമ്മിലടിച്ചപ്പോൾ ഇവിടെയും പാർട്ടി രണ്ടായതിന്റെ കാരണമെന്താണ്?
കാശ്മീരിലെ നിങ്ങളുടെ യുവജന സംഘടയുടെ പേരിലെ ഇന്ത്യ മാറ്റി Democratic Youth Fedaretion of Kashmir എന്നാക്കിയത് എന്തിനാണ്?
കാശ്മീരിലെ തീവ്രവാദി ആക്രമണങ്ങളെ സ്വാതന്ത്ര്യസമരമെന്ന് നിങ്ങൾ വിളിക്കുന്നത് എന്തുകൊണ്ടാണ്?
കാശ്മീരിലെ പാകിസ്ഥാന്റെ ആവശ്യമായ ഹിത പരിശോധനയെ നിങ്ങൾ പിന്താങ്ങുന്നത് എന്ത് ലാഭത്തിന് വേണ്ടിയാണ്?
മതഭീകരരെ കോടതി ശിക്ഷിച്ചാലും അവരെ മതത്തിന്റെ പേരിലെ രക്ത സാക്ഷികൾ ആക്കി ഭീകര വാദികളുമായി ചേർന്ന് ഭാരതത്തിനെതിരെ പ്രക്ഷോഭങ്ങൾ നടത്തുന്നത് എന്തിനാണ്?
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 67 കൊല്ലക്കാലം നിങ്ങൾ കോൺഗ്രസുമായി ചേർന്ന് കള്ള പ്രചരണം നടത്തിയത് എന്തിനായിരുന്നു?
സ്വതന്ത്ര്യം കിട്ടിയ ശേഷമുള്ള 17 വർഷങ്ങളിലെ സ്വാതന്ത്ര്യദിനം നിങ്ങൾ കരിദിനമായി ആചരിച്ചത് എന്തിനായിരുന്നു?
2010 ൽ 76 സൈനികർ മാവോയിസ്റ്റ് കമ്യൂണിസ്റ്റ്കളാൽ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ JNU വിൽ മധുരം വിളമ്പി ആഘോഷിച്ചത് എന്തിനുവേണ്ടി ആയിരുന്നു?
നേതാജി മുതൽ വിവേകാനന്ദ സ്വാമികളെയും ശ്രീ നാരയണ ഗുരുവിനെയും വരെ നിങ്ങൾ അധിക്ഷേപിച്ചത് എന്തു കൊണ്ടായിരുന്നു!!
അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ മുസ്ലീം ആയതു കൊണ്ടാണെന്ന് പറഞ്ഞ് മതവികാരം ഇളക്കി വിടാൻ നോക്കിയത് എന്തിനായിരുന്നു?
നിങ്ങളുടെ പാർട്ടി ഭരണഘടനയിൽ ഭാരത ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ?
കാശ്മീരിനൊപ്പം ഇനി കേരളവും സ്വാതന്ത്രമാക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾക്ക് വർഷങ്ങളായി മറുപടി പറയാൻ കഴിയാതെ ഒളിച്ചോടുന്നത്?
എന്താണ് ഭാരതത്തിലെ നിങ്ങളുടെ ഉദ്ദേശം?
ശരിക്കും നിങ്ങൾ ആരുടെ പ്രതിനിധികൾ ആണ്, ഭാരതീയരായ ഞങ്ങൾക്ക് അതറിയാൻ അതിയായ ആഗ്രഹമുണ്ട്?::
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
[4/27, 7:25 PM] Krishna Kumar: MUST SHARE AND EXPOSE KERALA MEDIA
ഷെയര്‍ ചെയ്യുക ...കേരളത്തിലെ മാധ്യമങ്ങളെ തുറന്നു കാട്ടുക
കനയ്യ കുംമാരന്റെ വാര്‍ത്തകള്‍ വരെ ലൈവ് കൊടുക്കുന്ന കേരളത്തിലെ ചാനലുകള്‍ രണ്ടു ദിവസം ആയി കൊണ്ഗ്രെസിന്റെ പ്രധാന്‍ നേതാക്കള്‍ എല്ലാം പെട്ട ഹേലി കോപ്റ്റര്‍ അഴിമതി വാര്‍ത്തകള്‍ മലയാളികളില്‍ എത്തിക്കാതെ അതിനെ തമസ്കരിക്കുന്നു..എന്ത് കൊണ്ട് ..?
സോണിയ ഗണ്ടി അഴിമതി നടത്തിയാല്‍ അത് കുഴപ്പം ഇല്ല എന്നാണോ ഇവിടുത്തെ മാധ്യമങ്ങള്‍ കരുതുന്നത് ..? എന്ത് കൊണ്ട് സിപിഎം ഒരക്ഷരം ഈ അഴിമതിയെ കുറിച്ച് മിണ്ടുന്നില്ല ..?
ബംഗാളില്‍ അഴിമതിയില്‍ കുളിച്ച സോണിയ തന്നെ സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കുന്നു ..അഴിമതി പുറത്തു വന്നിട്ടും അധികാരം മാത്രം നോക്കുന്ന സിപിഎം പറഞ്ഞില്ല അഴിമതി കൊണ്ഗ്രെസ്സിന്റെ വോട്ടു വേണ്ട എന്ന് ..
[4/28, 11:25 AM] Krishna Kumar: ഓർമ്മകൾ ഉണ്ടായിരിക്കണം...!
മഹാനായ അംബേദ്കറെ ബ്രൂർഷ്വഎന്നുവിളിച്ച് ആക്ഷേപിച്ചതിനെതിരെ കോഴിക്കോട് നഗരത്തിൽ 1991ൽ EMS നെതിരെ ദളിത് വിദ്യാർത്ഥികൾ നടത്തിയ പടുകൂറ്റൻ പ്രകടനം. തരം കിട്ടുമ്പോഴെല്ലാം മഹാത്മാ അയ്യൻകാളിയേയും അംബേദ്കറെയും ഇകഴ്ത്തിക്കാട്ടാൻ ഇദ്ദേഹം അസാമാന്യ പാടവം കാണിച്ചിട്ടുണ്ട് പുന്നപ്രവയലാറിൽ മരിച്ചുവീണ നൂറുകണക്കിന് ദളിതരിൽ ഒരാളെപ്പോലും CPM രക്തസാക്ഷി ആക്കാതിരുന്നതിലും ദളിതരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയാൻമാരായി നിലനിർത്തുന്നതിൻറ്റെ പിന്നിലും ഇദ്ദേഹത്തിൻറ്റെ രാക്ഷസബുദ്ധിയാണ് പ്രവർത്തിച്ചത്
[4/29, 7:39 PM] Krishna Kumar: 🇹🇷എന്താണീ ബംഗാളികൾ ഗുജറാത്തിലേയ്ക്ക് പോകാത്തത് ??!!
സഖാക്കൾ ചോദിക്കുന്ന ചോദ്യമാണ്..! ഉത്തരവും അവർ സ്വയം പറഞ്ഞു കളയും ഹിന്ദുത്വ തീവ്രവാദത്തെ പേടിച്ചാണ് എന്ന് —
സത്യത്തിൽ എന്താണ് സംഭവം
നമുക്ക് ഒന്നു നോക്കാം
1. ഏതെങ്കിലും skilled labour ചെയ്യാൻ കഴിയുന്ന ബംഗാളികൾ കൂട്ടത്തോടെ പോവുന്നത് ഗുജറാത്തിലേക്കാണ്. അവർ മാന്യമായ സേവന-വേതന വ്യവസ്ഥയിൽ ഗുജറാത്തിൽ ഉല്പാദന മേഖലയിൽ പണിചെയ്യുന്നു.
ബംഗാളി സഖാക്കൾ മാത്രമല്ല, ഭാരതത്തിലെ മറ്റ് 28 സംസ്ഥാനങ്ങളിൽ നിന്നും 7 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ആളുകൾ ജോലി തേടി ഗുജറാത്തിലേക്ക് പ്രവഹിക്കുകയാണ്. "At 58%, Surat has highest migrant population in India": Unesco
http://www.dnaindia.com/ahmedabad/report-at-58-surat-has-highest-migrant-population-in-india-unesco-1905204
2. കട്ട ചുമക്കാനും മേശ തുടയ്ക്കാനും മാത്രം തയ്യാറുള്ള ബംഗാളി സഖാക്കളാണ് കേരളത്തിലേക്ക് വരുന്നത്. കേരളത്തിൽ വന്ന് അത്തരം പണികൾ ചെയ്യുന്ന ബംഗാളി സഖാക്കളുടെ എണ്ണം 25 ലക്ഷമാണ്.
http://googleweblight.com/?lite_url=http://www.minister-labour.kerala.gov.in/index.php?option%3Dcom_content%26view%3Darticle%26id%3D120:study-on-the-domestic-migrant-labour-in-kerala%26catid%3D34:frontslider&ei=zOfLyCb4&lc=en-IN&s=1&m=725&host=www.google.co.in&ts=1461324684&sig=APY536wkY1qkENJe7OrRmaNmmOMc4eBpDQ
3. സാമൂഹ്യ ദുരാചാരങ്ങൾക്കെതിരെ നടന്ന ചാന്നാർ ലഹള, മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, എന്നീ പേരുകളിൾ അറിയപ്പെടുന്ന ഹൈന്ദവ നവോത്ഥാന പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചത് പി. കൃഷ്ണ പിള്ളയുടെയും ഈ.എം.എസിൻറെയും ഗ്രാൻറ് ഫാദറിൻറെ ഗ്രാൻറ് ഫാദർ ജനിക്കുന്നതിനും മുമ്പായിരുന്നു എന്നും സുഹൃത്തായ സഖാവിനോട് പറയാൻ മറക്കരുതേ!
4. കേരളത്തിൻറെ ഇന്നത്തെ സാമൂഹ്യവും സാമ്പത്തികവുമായ ശോച്യാവസ്ഥക്കും വികസന മുരടിപ്പിനും ഉത്തരവാദികൾ ആരെന്ന് സുഹൃത്തായ സഖാവിന് സംശയം ഉണ്ടെങ്കിൽ സഖാവിനെ ഫാനിൻറെ ചുവട്ടിലേക്ക് മാറ്റി നിർത്തിയിട്ട് (വിയർക്കാതിരിക്കാൻ) ഈ അവസാന ചോദ്യം ചോദിക്കുക —
"സഖാവേ, ഗുജറാത്തിൽ ഹോണ്ടയും സുസുകിയും, ടാറ്റയുമുൾപ്പെടെ 400-ഓളം വാഹന ഫാക്ടറികളുണ്ട്. സഖാക്കൾ 30 വർഷം ഭരിച്ച കേരളത്തിലെത്രയുണ്ട്? 35 വർഷം ഭരിച്ച ബംഗാളിലെത്രയുണ്ട്?"
[5/11, 6:30 PM] Krishna Kumar: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യാന്‍ നിങ്ങള്‍ ഉദ്ദ്യേശിക്കുന്നുവെങ്കില്‍, അത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടിയിട്ട് മതി.
1. സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ഒന്നിനുപിറകേ മറ്റൊന്നായി അഴിമതികള്‍ നടത്തിയ കഥകളൊക്കെ പുറത്തുവരുമ്പോഴും അതിനെതിരെ ഒരക്ഷരം ഉരിയാടാതെ, തരക്കേടില്ലാതെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന മോദിയെ തെറി വിളിക്കുന്ന നിങ്ങളുടെ രാഷട്രീയ നിലപാടിന്‍റെ ഔചിത്യമെന്താണ്?
2. സ്വന്തം പാര്‍ട്ടിയുടെ ആചാര്യനായ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കുകയും, രാജ്യത്തെ ആക്രമിച്ച തീവ്രവാദിയ്ക്ക് അനുസ്മരണം നടത്തുകയും ചെയ്യുന്ന നിങ്ങളുടെ രാഷ്ട്രീയ വിരോധാഭാസത്തില്‍ നിന്ന് ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്?
3. ഉത്തര്‍പ്രദേശിലെ മുസ്ലീമിനെ കൊന്നതോ, ദില്ലിയിലെ പള്ളികള്‍ക്ക് കല്ലെറിഞ്ഞതോ, ഹൈദ്രാബാദിലെ രോഹിതിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതോ ബി.ജെ.പിക്കാരല്ല. ഈ സംഭവങ്ങള്‍ക്കൊന്നും ഒരു രാഷ്ട്രീയ ബന്ധവുമില്ല എന്ന് കോടതിയും പറഞ്ഞു. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നതാകട്ടെ ബി.ജെ.പിയുമല്ല. എന്നിട്ടും നിങ്ങള്‍ ബി.ജെ.പിയെ അപമാനിക്കുന്നത് പ്രബുദ്ധതയുള്ള ഒരു രാഷ്ട്ട്രീയ പാര്‍ട്ടിയ്ക്ക് ചേര്‍ന്നതാണോ?
4. ഉത്തരേന്ത്യയിലെ ദളിത് പീഢനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന നിങ്ങള്‍ കേരളത്തിലെ ദളിതരെ പീഢിപ്പിക്കുകയും, ശവക്കുഴി തീര്‍ക്കുകയും ചെയ്യുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണ് ?
5. ഉമ്മന്‍ചാണ്ടിയെ ഇപ്പോ രാജിവെപ്പിക്കും എന്നും പറഞ്ഞ് പാര്‍ലമെന്‍റ് പടിക്കല്‍ തൂറി നിറച്ച് രണ്ടാം ദിവസം വാലും മടക്കി തിരിച്ചുപോന്നതിനു പിന്നിലെ രഹസ്യമെന്താണ്?
6. ജയകൃഷ്ണന്‍ മാസ്റ്റര്‍, മനോജ്, ടി.പി തുടങ്ങിയവരേയും, വിശാല്‍, സച്ചിന്‍ തുടങ്ങി പതിനാറുകാരായ കൊച്ചുകുട്ടികളെ പോലും നിഷ്ഠൂരം കൊന്ന നിങ്ങള്‍ പീഢനക്കേസ് പ്രതി ഗോവിന്ദച്ചാമിയേയും, 250 ഭാരതീയരെ ചുട്ടുകൊന്ന തീവ്രവാദി മേമനേയും തൂക്കിലേറ്റരുതെന്ന് പറയുന്നതിന് പിന്നിലെ ഔചിത്യമെന്താണ് ?
7. മെത്രാന്‍റേയും, മുസലിയാരുടേയും കാല്‍ക്കല്‍ വീണ് വോട്ടുബാങ്ക് ഉറപ്പിക്കുകയും, മുസ്ലീംലീഗ് വര്‍ഗ്ഗീയപാര്‍ട്ടിയല്ലെന്ന് പ്രസ്ഥാവിക്കുകയും ചെയ്ത നിങ്ങള്‍ക്ക് വെള്ളാപ്പള്ളിയെ തെറിവിളിക്കാനുള്ള എന്ത് അര്‍ഹതയാണുള്ളത് ?
8. പൊതുസ്ഥലത്ത് വച്ച് സ്ത്രീകളെ ചുംബിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി ചുംബനസമരം നടത്തിയ നിങ്ങള്‍ സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലരാകുന്നതിലെ വിരോധാഭാസം എന്താണ് ?
9. ദില്ലിയിലെ കേരളാ ഹൌസില്‍ ബീഫ് വിവാദം ഉണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെങ്കില്‍, കേരളത്തില്‍ ബീഫ് വിളമ്പി ജനങ്ങളില്‍ വിഭാഗീതയുണ്ടാക്കിയത് നിങ്ങളല്ലേ? ബി.ജെ.പി എന്തെങ്കിലും ചെയ്തോ ? ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകന്‍ നിങ്ങളുടെ വീട്ടില്‍ കയറിവന്ന് ബീഫ് കഴിക്കരുതെന്ന് വിലക്കിയോ ? എന്നിട്ടും ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയും , നിങ്ങളൊക്കെ മതേതരന്മാരും ആകുന്നതെങ്ങനെയാണ്?
10. ബി.ജെ.പിയോട് ഇത്രയധികം വിരോധം വച്ചുപുലര്‍ത്തുന്ന നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ എങ്ങനെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുമായി സഹകരിച്ച് കേരളത്തിന്‍റെ വികസനത്തിനായി നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകും?
ചോദ്യങ്ങള്‍ ഇനിയുമുണ്ട്. പക്ഷെ ഈ പത്തു ചോദ്യത്തിനെങ്കിലും ഉത്തരം കിട്ടാതെ ആരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യരുത്.
[5/11, 6:32 PM] Krishna Kumar: എന്തെല്ലാം മറക്കണം,
പാവപെട്ട ഒരു സഖാവിനെ ടിപിചന്ദ്രശേഖരനെ നടുറോഡില്‍ ഇട്ട് വെട്ടി കൊന്നത് ആണോ ഞാൻ മറക്കേണ്ടത് ?
അതോ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകന്‍ ആയ ജയകൃഷ്ണനെ വെട്ടി കൊന്നത് ആണോ ഞാന്‍ മറക്കേണ്ടത് ..?
മാന്നാർ പരുമല കോളേജില്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയ രണ്ട് എ ബി വി പി പിള്ളേരെ കുളത്തില്‍ ചാടിച്ച് , അവിടെ ഇട്ട് എറിഞ്ഞ് കൊന്നത് ആണോ ഞാന്‍ മറക്കേണ്ടത് ?
അതോ ജീവന് വേണ്ടി യാചിച്ച ഷുക്കൂറിനെയും മനോജിനെയും നിഷ്ടൂരം കൊന്ന് കൊലവിളിച്ച സഖാക്കളുടെ കൊലവിളിയാണോ ഞാന്‍ മറക്കേണ്ടത് ?
പറയടാ...ഞാന്‍ എന്താണ് മറക്കേണ്ടത് ..?
അഴിമതിയാണോ ഞാൻ മറക്കേണ്ടത് ?
അഴിമതി എന്ന് പറയുന്പോൾ LDF ഭരണകാലത്തെ എന്തെല്ലാം ഞാന്‍ മറക്കണം ?
മൂന്ന് പൂച്ചകളുമായി മൂന്നാറിൽ പോയി പാർട്ടികൈയ്യേറ്റങ്ങളിൽ JCB-യുടെ കൈ തൊട്ടപ്പോൾ, കൈയ്യും കാലും വെട്ടും എന്ന ഭീഷണി സ്വന്തം പാളയത്തിൽ നിന്ന് ഉയർന്നത് മറക്കണോ ?
പിന്നെ.....
മെർക്കിസ്റ്റൺ തോട്ടം 707 ഏക്കർ LDF കാലത്ത് ഒരു സ്വകാര്യ വ്യക്തിക്ക് കൈമാറിയത് മറക്കണോ ?
ചക്കിട്ടപ്പാറ, മാവൂർ, കാക്കൂർ എന്നിവിടങ്ങളിലെ 1004 ഏക്കർ ഇരുമ്പയിര് ഖനനത്തിന് എന്ന് പറഞ്ഞ് അന്യസംസ്ഥാനകമ്പനിക്ക് 5 കോടി കോഴ വാങ്ങി എളമരം കരീം നൽകയത് മറക്കണോ ?
കുട്ടനാട് ആർ ബ്ലോക്ക് കർഷകരുടെ തൊഴിലാളിളുടെ 200 ഏക്കർ ഭൂമി CPM നേതാക്കൾ ഉൾപ്പെട്ട ട്ടൂറിസം കമ്പനി കൈക്കലാക്കിയത് മറക്കണോ ?
HMT കമ്പനിയൂടെ 500 കോടി വിലമതിക്കുന്ന70 ഏക്കർ ഭൂമി 91കോടിയ്ക് മുംബൈയിലെ ബ്ലൂസ്റ്റാർ റിയൽ എസ്റ്റേറ്റിന് വിറ്റത് മറക്കണോ ?
വേമ്പനാട്ട് കായലിനു നടുക്കുള്ള വളന്തക്കാട് ദ്വീപ് 246 ഏക്കർ സ്ഥലം സ്വകാര്യ സംരംഭത്തിനു കൈമാറാൻ ധാരണാപത്രം ഒപ്പിട്ടത് മറക്കണോ ?
കിനാലൂരിൽ മലേഷ്യൻ കമ്പനി വരുമെന്ന് പറഞ്ഞ് നടത്തിയ ഭൂമി കച്ചവടം ഈ ജനങ്ങൾ മറക്കണോ ?
മുന്നാറിൽ CPM-CPI എന്നി പാർട്ടികൾ ഓഫിസുകൾ വരെ കയ്യേറ്റഭൂമിയിൽ നിർമ്മിച്ചത് ജനം മറക്കണോ ?
അട്ടപ്പാടിയിൽ 232 ഏക്കർ ആദിവാസിഭൂമി സിസ് ലോൺ എന്ന ബഹുരാഷ്ട കമ്പനിക്ക് കാറ്റാടിയന്ത്രം സ്ഥാപിയ്കാൻ കൊടുത്തത് മറക്കണോ ?
കണ്ടൽക്കാടുകൾ കയ്യേറി പാപ്പിനിശ്ശേരിയിൽ cpm അമ്യൂസ്മെൻറ് പാർക്ക് നിർമ്മിച്ചത് മറക്കണോ ?
LDF ഭരണകാലത്തെ ഇത്തരം ഭൂമിദാനങ്ങളും അഴിമതികളും കേരളം മറക്കണോ ?
ഇനി പറ ഞാൻ നിനക്ക് വോട്ട് ചെയ്യണമോ ?
[5/14, 1:20 PM] Krishna Kumar: ഇ എം എസ്സും പിന്നോക്ക/ദളിത് വംശഹത്യയും
.............................................
നിരക്ഷരും പട്ടിണിപ്പാവങ്ങളുമായ ഈഴവരെയും ദളിതരെയും വാരിക്കുന്തവുമായി പട്ടാളത്തിനു മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ട് നേതാക്കൾ മുങ്ങിയ കൊടും ചതിയാണ് പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും നടന്നത്. കൊല്ലപ്പെട്ട ആയിരങ്ങളിൽ 90% ഈഴവരായിരുന്നു. പട്ടാളം വെടിവെക്കില്ലെന്നും അഥവാ വെടിവച്ചാൽ നിലത്ത് കിടന്നാൽ മരിക്കില്ലെന്നും തോക്ക് ജീവിതത്തിൽ കണ്ടിട്ടില്ലാത്ത പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തോക്കിൽ നിന്നും മഞ്ചാടിയും മുതിരയുമാണ് വരുന്നതെന്ന് പരിശീലന ക്യാമ്പ് നടത്തിയവർ തെറ്റീദ്ധരിപ്പിച്ചു എന്നും പയപ്പെടുന്നു.
1946 ൽ ആയിരക്കണക്കിന് തൊഴിലാളികളെ നിറതോക്കിന് മുന്നിലേക്ക് അയച്ചിട്ട് ,EMS സമുദായ പ്രവർത്തനം നടത്താൻ പോയതിന്റെ പുന്നപ്ര-വയലാർ സമരത്തിലെ ചതി സിപിഐ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ‘പുന്നപ്ര വയലാർ' എന്ന പുസ്തകത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സമരസേനാനി കൂടിയായ കെ.സി. ജോർജ് എഴുതി പ്രഭാത് ബുക്ക് ഹൗസാണ് 1972ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘ഒരു ചെറിയ സംശയം’ എന്ന തലക്കെട്ടില്‍ രേഖപ്പെടുത്തിയ ഭാഗത്താണ് ഇഎംഎസ് നടത്തിയ ചതി രേഖപ്പെടുത്തിയിട്ടുള്ളത്. 1946 ഒക്‌ടോബര്‍ 24നായിരുന്നു പുന്നപ്ര വെടിവയ്പ്. ഇതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് വയലാറിൽ വെടിവയ്പ് നടന്നത്. പുന്നപ്രയിൽ വെടിവയ്പ് നടന്നതിന്റെ പിറ്റേന്ന് 25ന് പാതിശേരിയിൽ കൂടിയ യോഗക്ഷേമസഭയുടെ യോഗത്തില്‍ ഇഎംഎസ് പ്രസംഗിച്ചതാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ‘യോഗക്ഷേമം’ വാരികയുടെ നവംബര്‍ ലക്കത്തില്‍ ഇഎംഎസിന്റെ ഉത്‌ബോധനം എന്ന തലവാചകത്തില്‍ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘സഭാ പ്രവർത്തനവും നമ്പൂതിരിമാരുടെ ജീവിതവും തമ്മില്‍ വേണ്ടത്ര ബന്ധമുണ്ടാക്കാന്‍ കഴിയാത്തതാണ് സഭ സജീവമാകാത്തതിന് കാരണമെന്ന് ഉദാഹരണ സഹിതം ഇഎംഎസ് തെളിയിച്ചു’ ഇതാണ് യോഗക്ഷേമത്തിലെ റിപ്പോര്‍ട്ടിലെ ആദ്യഭാഗം. പുന്നപ്ര വെടിവയ്പ് കഴിഞ്ഞ് ആ മണ്ണില്‍ ചോര കുതിര്‍ന്നു കിടക്കുമ്പോള്‍ അവിടെ മരിച്ചുവീണ സഖാക്കളുടെ മൃതശരീരങ്ങള്‍ വലിയചുടുകാട്ടില്‍ കാക്കയും പരുന്തും കൊത്തിവലിച്ചു കൊണ്ടിരുന്നപ്പോൾ നമ്പൂതിരി സമുദായം നന്നാക്കാന്‍ നടന്ന വിപ്ലവകാരി എന്നാണ് കെ.സി. ജോര്‍ജ് പുസ്തകത്തില്‍ ഇഎംഎസിനെ വിശേഷിപ്പിക്കുന്നത്. ‘പുന്നപ്ര വയലാര്‍ സമരത്തില്‍ വ്യക്തികള്‍ വഹിച്ച പങ്കിനെപ്പറ്റി ഇന്ന് പല തെറ്റിദ്ധാരണകളും ഉള്ളതുകൊണ്ട് ഈ സംഭവം കൂടി ഇവിടെ ചേര്‍ക്കണമെന്ന് തോന്നി. ഇഎംഎസ് അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേരളത്തില്‍ നിന്നും ഉണ്ടായിരുന്ന ഏക കേന്ദ്രകമ്മറ്റി മെമ്പറായിരുന്നുവെന്നും’ പുസ്തകത്തില്‍ കെ.സി. ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ട തൊഴിലാളികളും മറ്റും പോലീസിനാല്‍ വേട്ടയാടപ്പെട്ടപ്പോള്‍ ട്രേഡ് യൂണിയന്‍ നേതാക്കന്മാരായ ടി.വി. തോമസും പി.കെ. പദ്മനാഭനും സ്വന്തം വീടുകളില്‍ പരസ്യമായി കഴിഞ്ഞതും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പുന്നപ്ര-വയലാർ സമരത്തിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് സിപിഐ ഔദ്യോഗികമായാണ് ഈ പു
സ്തകം പ്രസിദ്ധീകരിച്ചത്.
1946 ൽ നടന്ന പുന്നപ്ര വയലാർ സമരം പാർട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാൻ മനപൂർവ്വം ചെയ്തതായിരുന്നു എന്ന വിശ്വാസം പാർട്ടി മെമ്പർമാർക്കിടയിൽ തന്നെ ശക്തമായിരുന്നു . 1946 ൽ സ്വാതന്ത്യകൈമാറ്റം തീരുമാനമായിക്കഴിഞ്ഞിരുന്നു എന്നകാര്യവും ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂർ സ്വാഭാവികമായി ഇന്ത്യൻ യൂണിയന്റെ ഭാഗമാകുമെന്നും നേതാക്കൾക് അറിയാമായിരുന്നു എന്ന് കരുതാേന തരമുള്ളു. പക്ഷേ അവർ എന്തിനോ വേണ്ടി ഒരു കലാപമുണ്ടാക്കി. നേതാക്കളെല്ലാം പിന്നിട് ആധികാരം കയ്യാളി സുഖിച്ചു. വെടിയേറ്റു മരിച്ചവരുടെ ശരീരങ്ങൾ പോലും വീട്ടുകാർക് കിട്ടിയില്ല അതെല്ലാംകൂട്ടിയിട്ടു കത്തിച്ചു.
ഇന്നും ജീവിച്ചിരിക്കുന്ന പുന്നപ്ര വയലാർ നായകനെന്ന് വാഴ്ത്തപ്പെടുന്ന നേതാവോ എന്ന് പൂഞ്ഞാറ്റിൽ ഒളിച്ചിരിക്കുകയായിരന്നു. വെടിവയ്പ് നടന്ന ജില്ലയിൽ പോലുമില്ലായിരുന്നു. അതിന് നേതാവ് പറയുന്ന കാരണമാണ് രസകരം" തനിക്കെതിരെ ഒരു അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു" പോലും.
ഇന്നലെകളുടെ നേർക്കാഴ്ചകൾ fb ഗ്രൂപ്പിൽ രാകേഷ് കൃഷ്ണ എഴുതിയ ലേഖനം. വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുംf b പോസ്റ്റിൽ രേഖപ്പെടുത്തുക.fb link https://m.facebook.com/groups/450064555118899?view=permalink&id=460160020776019
[5/19, 4:12 PM] Krishna Kumar: കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസ്എന്‍ഡിപിയും
കെ.ജയപ്രസാദ്
കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസ്എന്‍ഡിപിയും - ഭാഗം 1
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും സിപിഎമ്മും ഹിന്ദുവിരുദ്ധമായ അടവുനയങ്ങളിലൂടെ കേരള നവോത്ഥാന പ്രക്രിയയെ അട്ടിമറിക്കുകയും പിന്നാക്കജനവിഭാഗങ്ങളെ വഞ്ചിക്കുകയും ചെയ്തതിന്റെ ചരിത്രം വിശദീകരിക്കുന്ന ലേഖന പരമ്പര
sndp-cpmശ്രീനാരായണപ്രസ്ഥാനവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭംമുതലുള്ള ചരിത്രമുണ്ട്. 1988ല്‍ ശ്രീനാരാണയഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി തുടക്കംകുറിച്ച കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവം 1903ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തോടെ സംഘടിത രൂപം കൈകാണ്ടു. ഡോ. പല്‍പു, മഹാകവി കുമാരനാശാന്‍, ടി.കെ. മാധവന്‍ തുടങ്ങിയ നേതാക്കളുടെ ശ്രമഫലമായി രണ്ടു പതിറ്റാണ്ടുകൊണ്ട് തന്നെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പ്രസ്ഥാനമായി എസ്എന്‍ഡിപി യോഗം മാറി. എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തിനുശേഷം രൂപംകൊണ്ട സാധുജന പരിപാലനയോഗം, എന്‍എസ്എസ്, യോഗക്ഷേമസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെല്ലാം ഒന്നായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേരളീയനവോത്ഥാനം
. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹ സമരങ്ങളില്‍ ഈ സാമൂഹിക ഐക്യം പ്രകടമായിരുന്നു. എന്നാല്‍ 1931 ല്‍ തിരുവിതാംകൂറിലെ നിവര്‍ത്തന പ്രക്ഷോഭത്തെതുടര്‍ന്ന് എസ്എന്‍ഡിപി – എന്‍എസ്എസ് ഐക്യം നഷ്ടമായി. 1930കള്‍ ആരംഭിക്കുമ്പോള്‍തന്നെ നവോത്ഥാനത്തിന്റെ ദാര്‍ശനിക ഭൂമിക തെളിച്ച ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും നായകത്വം നല്‍കിയ കുമാരനാശന്‍, ടി.കെ. മാധവന്‍ തുടങ്ങിയവരും ഇഹലോകവാസം വെടിഞ്ഞിരുന്നു.സാമുദായിക പിന്തുണയുണ്ടായിരുന്നെങ്കിലും നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു ഇന്നുകാണുന്ന സമുദായ സംഘടനകള്‍. ഈ കാലഘട്ടത്തിലാണ് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം രൂപപ്പെടുന്നത്.
1930കളില്‍ ഒരു ഭാഗത്ത് രാഷ്ട്രീയ പാര്‍ട്ടികളും മറുഭാഗത്ത് സമുദായ സംഘടനകളുമായി കേരള പൊതുമണ്ഡലം മാറി. മലബാറില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസും കൊച്ചിയില്‍ പ്രജാമണ്ഡലവുമാണ് ശ്രദ്ധേയമായത്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തുടക്കം മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിച്ചു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ലക്ഷ്യമിട്ടത് ഹിന്ദു സമൂഹത്തേയും, വിശേഷിച്ച് ഭൂരിപക്ഷം വരുന്ന അവശ-പിന്നോക്ക വിഭാഗങ്ങളെയുമാണ്.
എസ്എന്‍ഡിപി യോഗത്തിന്റെ രണ്ടാം തലമുറയിലെ പ്രമുഖ നേതാക്കളായ സി.കേശവന്‍ (തിരുവിതാംകൂര്‍) സഹോദരന്‍ അയ്യപ്പന്‍ (കൊച്ചി), സി.കൃഷ്ണന്‍ (മലബാര്‍), കെ.സി.കുട്ടന്‍ (ആലപ്പുഴ) തുടങ്ങിയവര്‍ ഹിന്ദുമതാഭിമുഖ്യം ഇല്ലാത്ത പരിഷ്‌ക്കരണവാദികളായിരുന്നു. സഹോദരന്‍ അയ്യപ്പന്‍ റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകനുമായിരുന്നു . ഇവര്‍ ഉയര്‍ത്തിവിട്ട ആശയങ്ങള്‍ രാഷ്ട്രീയസ്വാതന്ത്ര്യത്തിനും സാമ്പത്തിക സമത്വത്തിനും ഊന്നല്‍ നല്‍കുന്നവയായിരുന്നു. മാത്രമല്ല ഇതിനിടയില്‍ അയിത്തം മുഖമുദ്രയാക്കിയ സാമൂഹിക വ്യവസ്ഥയെ തകര്‍ക്കാന്‍ ഈഴവര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ ചേരാനുള്ള നിര്‍ദ്ദേശം ഒരു വിഭാഗം ഉയര്‍ത്തി. സി.വി. കുഞ്ഞുരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കൃഷ്ണന്‍ തുടങ്ങിയവര്‍ ബുദ്ധമതത്തിന്റെ വക്താക്കളായി. സി.കേശവന്‍ നിരീശ്വരവാദിയുമായിരുന്നു.
1933ല്‍ ചേര്‍ത്തലയില്‍ ഈഴവ യുവജനസംഘം രൂപംകൊണ്ടു. ഈഴവര്‍ ഹിന്ദുക്കളല്ല എന്ന് പ്രഖ്യാപിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി. യുവജനസംഘത്തിന്റെ പ്രവര്‍ത്തനം പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ആലപ്പുഴയില്‍ വളരാനുള്ള സാഹചര്യവും ഒരുക്കിക്കൊടുത്തു. ഇതിനിടയില്‍ 1935ല്‍ പൗരസമത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സി. കേശവന്‍ ജയിലിലായി. എസ്എന്‍ഡിപി യോഗ നേതൃത്വം ഈ കാലയളവില്‍ പൂര്‍ണ്ണമായും രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടനയായി മാറി. 1936ല്‍ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചതോടെ സാമൂഹ്യനവോത്ഥാനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം നേടി. സ്വാഭാവികമായും സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിവന്നു.
1938 തിരുവിതാംകൂര്‍ സ്റ്റേറ്റ്‌കോണ്‍ഗ്രസും 1939ല്‍ മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിലവില്‍വന്നതോടെ രംഗം മാറി. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയലാഭം മാത്രം നോക്കി മുന്നേറിയപ്പോള്‍ സാമൂഹ്യ വിപ്ലവം എന്ന അനാഥമായ മുദ്രാവാക്യം കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിയ സാമൂഹിക മോചനത്തിന്റെയും സമത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍, റഷ്യന്‍ വിപ്ലവ വിജയത്തിന്റെ പ്രചാരണം ഇവ അനുകൂല അന്തരീക്ഷം ഒരുക്കി. സി.കേശവന്‍, സഹോദരന്‍ അയ്യപ്പന്‍, സി.കൃഷ്ണന്‍, കെ.സി.കുട്ടന്‍, സി.വി.കുഞ്ഞുരാമന്‍ തുടങ്ങിയ ഭൗതികവാദത്തിന്റെ വക്താക്കളായ എസ്എന്‍ഡിപി യോഗ നേതാക്കളാണ് അറിയാതെയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവസരമൊരുക്കികൊടുത്തത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച ഭൂമിയില്‍ വിത്ത് വിതച്ച് കൊയ്യുകയായിരുന്നു കമമ്യൂണിസ്റ്റ് പാര്‍ട്ടി. മാത്രമല്ല ഈ കാലയളവില്‍ ശ്രീനാരായണഗുരുധര്‍മ്മപ്രചാരണത്തില്‍നിന്നും വഴിമാറി കേവലം രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളില്‍ എസ്എന്‍ഡിപി നേതൃത്വം ഒതുങ്ങി.
1930കളുടെ അവസാനമാകുമ്പോള്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറെ ദുര്‍ബലമാകുന്ന കാഴചയാണ് നാം കാണുന്നത്.1944ല്‍ ആര്‍.ശങ്കര്‍ ജനറല്‍ സെക്രട്ടറിയാകുന്നതുവരെ എസ്എന്‍ഡിപി യോഗത്തിന്റെ ഈ ദുര്‍ബലാവസ്ഥ തുടര്‍ന്നുവന്നു. ആര്‍.ശങ്കര്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറ്റെടുക്കുന്നതിനുമുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ സ്വാധീനം ഈഴവ സമുദായത്തില്‍, വിശേഷിച്ച് മലബാര്‍ മേഖലയില്‍ ഉണ്ടാക്കിയിരുന്നു. മാപ്പിളകലാപത്തെതുടര്‍ന്ന് മലബാറില്‍ കോണ്‍ഗ്രസ് അശക്തവുമായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കത്തില്‍ പൂര്‍ണ്ണമായും ഹിന്ദുക്കളുടെ പാര്‍ട്ടിയായാണ് രംഗത്തുവരുന്നത്. മലബാറില്‍ അറിയപ്പെടുന്ന ഒരു മുസ്ലിം മുഖവും കമ്മ്യൂണിസ്റ്റു നേതാക്കളില്‍ ആദ്യ രണ്ടുപതിറ്റാണ്ടില്‍ ഉണ്ടായിരുന്നില്ല. മലബാറില്‍ ഇന്നും പലയിടത്തും മുസ്ലിം വിരുദ്ധ മനോഭാവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗങ്ങളില്‍ കാണാം. നാദാപുരം പോലുള്ള മേഖലകള്‍ എടുത്തുപറയേണ്ടതുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ ഹിന്ദുമുഖംഅടിസ്ഥാന ഹിന്ദുവിഭാഗങ്ങളെ അതിലേക്ക് നയിച്ചു. ഈ കമ്മ്യൂണിസ്റ്റ് ഹിന്ദു മനസ്സ് പില്‍കാലത്ത്സംഘപരിവാറിലേക്ക് ആകര്‍ഷിക്കുന്നത് തടയാനാണ് 1980കള്‍ മുതല്‍ സിപിഎം അക്രമരാഷ്ട്രീയം മുഖമുദ്രയാക്കുന്നത്. അടവുനയങ്ങള്‍കൊണ്ട് കേരള നവോത്ഥന പ്രക്രിയയെ അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കൂടുതല്‍ ചര്‍ച്ചാവിഷയമാക്കേണ്ടതാണ്.കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തില്‍ ബഹുമുഖപ്രതിഭ തെളിയിച്ച വ്യക്തിത്വമാണ് ആര്‍. ശങ്കറിന്റേത്. എസ്എന്‍ഡിപി യോഗത്തിലൂടെ പൊതുരംഗത്തുവന്ന് കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമായി ശോഭിച്ച ആര്‍.ശങ്കര്‍ വിദ്യാഭ്യാസരംഗത്തു നടത്തിയ സംഭാവനയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കാണിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനവും എടുത്തുപറയേണ്ടതാണ്. ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിനും ഹിന്ദു ഏകീകരണത്തിനുമായി നടത്തിയ ശ്രമങ്ങളും വിലയിരുത്തപ്പെടേണ്ടതാണ്.
സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ശങ്കറിന്റെ ഇടപെടലുകള്‍ അര്‍ഹിക്കുന്ന തരത്തില്‍ അവലോകനം ചെയ്യപ്പെടാതെ പോയതും ചില ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമംകൊണ്ടായിരുന്നു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തോടു വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ശങ്കര്‍ സ്വീകരിച്ചത്. കേരളത്തിന്റെ രാഷ്ട്രീയരംഗം കൂടാതെ ബൗദ്ധിക സാംസ്‌കാരികമണ്ഡലവും ഇടതുപക്ഷ മേല്‍ക്കോയ്മയില്‍ അമര്‍ന്ന വേളയിലാണ് ശങ്കര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പടനയിച്ചത്. വര്‍ഗീയ ശക്തികള്‍ക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന വിമോചനസമരത്തെ ശങ്കറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണച്ചത് സ്റ്റാലിനിസത്തെ തളയ്ക്കാന്‍ ഒരു അടവുനയം എന്ന നിലയിലായിരുന്നു. നെഹ്‌റുവിന്റെ എതിര്‍പ്പുണ്ടായിട്ടും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കു താത്പര്യമില്ലാതിരുന്നിട്ടും ആദ്യത്തെ കമ്മ്യൂണിസ്റ്റു സര്‍ക്കാരിനെ താഴെയിലക്കാന്‍ ശങ്കര്‍ ശ്രമിച്ചത് ജനാധിപത്യ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാനായിരുന്നു.
ശങ്കറിന്റെ ശ്രമമില്ലാതിരുന്നെങ്കില്‍ പില്‍ക്കാലത്ത് ബംഗാളില്‍ ഉണ്ടായതുപോലെ ജനാധിപത്യത്തിന്റെ പിന്‍ബലത്തില്‍ സ്റ്റാലിനിസ്റ്റുപാര്‍ട്ടി കേരളമടക്കി വാഴുമായിരുന്നു. ഭാരത ഭരണഘടനയോടു കൂറില്ലാത്ത, ഭാരതത്തിന്റെ അഖണ്ഡതയില്‍ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റു ഭരണകൂടത്തെയാണ് വിമോചനസമരത്തിലൂടെ ശങ്കര്‍ നേരിട്ടത്. 1962-ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഒരു വിഭാഗം ചൈന അനുകൂല നിലപാടെടുത്തത് ശങ്കറിന്റെ നിലപാട് ശരിവയ്ക്കുന്നു. ഈ രാജ്യദ്രോഹസമീപനമാണ് ശങ്കര്‍ നേരത്തെ തിരിച്ചറിഞ്ഞത്. 1957ല്‍ ഒറ്റയ്ക്ക് അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് പിന്നീട് ഒരിക്കലും ജാതി-മതശക്തികളെ കൂടെ നിര്‍ത്താതെ അധികാരം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് മുഖം വെടിഞ്ഞ് ഇടതു-ജനാധിപത്യത്തിന്റെ ലേബല്‍ സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തയ്യാറായത് വിമോചനസമരത്തിന്റെ സ്വാധീനംകൊണ്ടാണ്. ഇതു ശങ്കറിന്റെ വിജയമാണ്.
ശങ്കറിനെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും ശങ്കറിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍പോലും കാര്യമായി നടന്നില്ല. ഇടതുപക്ഷാഭിമുഖ്യമുള്ള കേരളത്തിലെ സാംസ്‌കാരിക-ബൗദ്ധികമണ്ഡലം ശങ്കറിന്റെ സ്മരണയെ ഭയക്കുന്നു. കാരണം ശങ്കര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പഠിച്ചതിനുശേഷമാണ് എതിര്‍ത്തത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വിപ്ലവ-രാഷ്ട്രീയ ശൈലി സഹായകമാകില്ല എന്നു ശങ്കര്‍ തിരിച്ചറിഞ്ഞു. ശങ്കറിന്റെ മുന്നറിയിപ്പ് സ്വീകരിക്കാത്തതുകൊണ്ടാണ് പുന്നപ്ര-വയലാറില്‍ പാവപ്പെട്ട ഈഴവ ജനവിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ ബലിയാടാക്കപ്പെട്ടത്.
അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുനേതാവിനുപോലും പരിക്കുപറ്റാത്ത ഈ സമരത്തില്‍ നൂറുകണക്കിന് ഈഴവ-പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ കൊല്ലപ്പെടുകയായിരുന്നു. കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കു ഗുണകരമാവില്ല എന്ന നിലപാട് ശങ്കറിനുണ്ടായിരുന്നു.
1930കളില്‍ കേവലം സമരസംഘടനയായി അധപതിച്ച എസ്എന്‍ഡിപി യോഗത്തിനും ഈഴവസമുദായത്തിനും ആത്മാഭിമാനം പകര്‍ന്ന് സ്വാശ്രയബോധം ഉണര്‍ത്തി, സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചത് ശങ്കറിന്റെ നേതൃത്വമാണ്.
കുമാരനാശാന്റെയും ടി.കെ. മാധവന്റെയും അകാലനിര്യാണം എസ്എന്‍ഡിപി യോഗത്തിന് വന്‍ നഷ്ടമുണ്ടാക്കി. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ ഉയര്‍ത്തിയ ഹിന്ദു സാഹോദര്യം ദുര്‍ബ്ബലമായി. മുകളില്‍ സുചിപ്പിച്ചതുപോലെ ഹിന്ദുമതത്തില്‍നിന്നും ഈഴവ സമുദായം പുറത്തുപോകണമെന്ന് മിതവാദി കൃഷ്ണനെപ്പോലുള്ളവരുടെ വാദവും സഹോദരന്‍ അയ്യപ്പന്റെയും സി.കേശവന്റെയും വിപ്ലവാശയങ്ങളും ഈഴവസമൂഹത്തില്‍ ശക്തമായ ചലനങ്ങള്‍ ഉണ്ടാക്കി. നിരീശ്വരവാദത്തെയും യുക്തിവാദത്തെയും അവര്‍ ശക്തിപ്പെടുത്തി. റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകരായിരുന്നു സഹോദരന്‍ അയ്യപ്പനും സി.കേശവനും. അങ്ങനെ ശ്രീനാരായണഗുരു വിഭാവന ചെയ്ത സാമൂഹ്യ വിപ്ലവത്തിന്റെയും സാമൂഹിക സമന്വയത്തിന്റെയും പാതകളില്‍നിന്നും ഈഴവസമുദായത്തിലെ ഒരു വിഭാഗത്തെ രാഷ്ട്രീയവിപ്ലവത്തിന്റെ വക്താക്കളാക്കാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ നേതൃത്വത്തിന് കഴിഞ്ഞു. മാത്രമല്ല, തിരുവിതാംകൂറിലെ നിവര്‍ത്തനസമരം (1931) വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹം ഉയര്‍ത്തിവിട്ട ഹിന്ദുസാഹോദര്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണവുമായി. എന്‍എസ്എസ്-എസ്എന്‍ഡിപി നേതൃത്വം രണ്ട് ചേരിയിലായി നിലയുറപ്പിച്ചു. സാമൂഹിക നവോത്ഥാനത്തിന്റെ പന്ഥാവ് വിട്ട്, രാഷ്ട്രീയ സ്വപ്‌നങ്ങള്‍ താലോലിക്കാന്‍ സമുദായ സംഘടനകള്‍ തുടങ്ങുന്നത് നിവര്‍ത്തനസമരത്തിലൂടെയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തുവരുന്നതിനു മുന്‍പുതന്നെ സോവിയറ്റ് യൂണിയനിലെ മാറ്റങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ സഹോദരന്‍ അയ്യപ്പനെപ്പോലുള്ളവര്‍ വലിയ പങ്കുവഹിച്ചിരുന്നു. 1940കളോടെ സമുദായ സംഘടനകളെ പിടിച്ചെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തി. എസ്എന്‍ഡിപി യോഗത്തെ പിടിച്ചെടുക്കുക എന്ന ആശയത്തിന് പ്രകടമായ രൂപം നല്‍കിയത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യുവചൈതന്യമായ കമ്മ്യൂണിസ്റ്റ് വിഭാഗമായിരുന്നു. എല്ലാ ബഹുജന സംഘടനകളിലും പുരോഗമനവാദികളും കമമ്യൂണിസ്റ്റുകാരും കടന്നുകൂടുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്. അത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടവുനയത്തിന്റെ കാലഘട്ടമായിരുന്നു. (ദേശീയ സ്വാതന്ത്ര്യ സമരത്തെയും ക്വിറ്റ് ഇന്ത്യാ സമരത്തെയും തള്ളിപ്പറഞ്ഞ ബ്രിട്ടീഷ് അനുകൂല നിലപാടെടുത്ത കാലഘട്ടവുമായിരുന്നു അത്). ആയിടയ്ക്ക് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സമുദായ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഇഎംഎസ് നമ്പൂതിരി യോഗക്ഷേമസഭയുടെ അദ്ധ്യക്ഷനായി. ഈഴവരായ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും എസ്എന്‍ഡിപി യോഗകാര്യങ്ങളില്‍ സജീവമായി. ആര്‍. സുഗതന്‍, സി.ജി.സദാശിവന്‍, സി.കെ. വേലായുധന്‍ മുതലായവര്‍ തിരുവിതാംകൂര്‍ എസ്എന്‍ഡിപി യോഗത്തിലും, പി.ഗംഗാധരന്‍, ടി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ തിരുകൊച്ചി എസ്എന്‍ഡിപി യോഗത്തിലും സ്ഥാനങ്ങള്‍ വഹിച്ച കമ്മ്യൂണിസ്റ്റുകാരാണ്. സഹോദരന്‍ അയ്യപ്പന്‍ 1945ല്‍ കൊച്ചിയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ അവകാശപ്രഖ്യാപന റാലിയുടെയും സമ്മേളനത്തിന്റെയും നടത്തിപ്പില്‍ പി.ഗംഗാധരനും ടി.കെ.രാമകൃഷ്ണനും നിര്‍ണ്ണായക പങ്കുവഹിച്ചു (ആര്‍. ശങ്കറിന്റെ ജീവചരിത്രം” എം.കെ. കുമാരന്‍ പേജ്- 176)
ഈ പശ്ചാത്തലത്തിലാണ് 1944ല്‍ ആര്‍.ശങ്കര്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാകുന്നത്. സംഘടനയ്ക്ക് പുതിയ ഊര്‍ജ്ജവും കരുത്തും പകരുന്നതിനും ബഹുജന അടിത്തറ വിപുലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ശങ്കര്‍ ആദ്യം ചെയ്തത്. ‘
എന്‍എസ്സ് ഉള്‍പ്പെടെ മറ്റ് പ്രസ്ഥാനങ്ങളുമായി അടുക്കുന്നതിനുള്ള ശ്രമവും ശങ്കറിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം പുതിയ രൂപവും ഭാവവും കൈവരിക്കുന്നത് 1940കളിലാണ്. കോണ്‍ഗ്രസ് ദുര്‍ബലമാവുകയും പിന്നോക്കജനവിഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേരുറയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. ക്വിറ്റിന്ത്യാ സമരത്തെതുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായും ജയിലിലാവുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രീട്ടീഷ് സര്‍ക്കാരിന്റെ സഹായം ലഭിക്കുകയും അതിലൂടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചതും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നു. ഈ കാലഘട്ടത്തിലാണ് ‘ദേശാഭിമാനി’ ആരംഭിച്ച് മാധ്യമരംഗത്ത് കടന്നുവന്നത്. ക്വിറ്റിന്ത്യാ സമര വിരുദ്ധ മുദ്രാവാക്യങ്ങളും ജപ്പാന്‍ വിരുദ്ധ വികാരവും ഇളക്കിവിട്ട് സര്‍ക്കാരിന്റെ ഒത്താശ്ശയോടെ വിവിധ പ്രചാരണ മാധ്യമങ്ങള്‍ ഉപയോഗിച്ച് 1941-45 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്‍ ശക്തിയായി. 1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ കമ്മ്യൂണിസ്റ്റ് പ്രചാരണയുദ്ധവും അവസാനിച്ചു. പില്‍ക്കാലത്ത് ഉണ്ടാകാനിടയുള്ള തിരിച്ചടി ഭയന്നാണ് സര്‍ സി.പി വിരുദ്ധ സമരവും പുന്നപ്ര-വയലാര്‍ സമരവും രൂപംകൊണ്ടത്.
ജന്മഭൂമി:
ഇന്നലെകളുടെ നേർക്കാഴ്ചകൾ fb ഗ്രൂപ്പിൽ ഷാജി കുറ്റത്തൊടിയിൽ പോസ്റ്റ് ചെയ്ത ലേഖനം. വായനക്കാരുടെ അഭിപ്രായങ്ങൾ fb പോസ്റ്റിൽ രേഖപ്പെടുത്തുക . fb link https://m.facebook.com/groups/450064555118899?view=permalink&id=529398350518852
[5/19, 4:12 PM] Krishna Kumar: സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും
-----------------------------------------------------------------
പാർട്ടി സമ്മേളനങ്ങളിൽ ഭഗത്സിങ്ങിന്റെ ചിത്രം വച്ച ഫ്ലെക്സുകൾ കാണുമ്പോൾ , സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ച് അറിയാൻ ചരിത്ര കുതുകികള്ക്ക് സ്വാഭാവികമായും താത്പര്യം ഉണ്ടാവും. കാരണം പില്ക്കാലത്ത് പാര്ട്ടി ആ അധ്യായങ്ങളെ കുറിച്ച് നിഗൂഡമായ മൌനം പാലിച്ചു എന്നത് തന്നെ.
ആ മൌനം തന്നെയാണ് അതിനുള്ളിലേക്ക് ചുഴിഞ്ഞു നോക്കാൻ ഇത് എഴുതുന്നയാളെയും പ്രേരിപ്പിച്ചത്. എന്റെ അന്വേഷണങ്ങളിൽ അനാവൃതമായ കാര്യങ്ങൾ ചരിത്ര കുതുകികള്കായി ഇവിടെ കുറിക്കട്ടെ.
ദേശീയത , എന്നും കമ്മ്യൂണിസ്റ്റ് പാര്ടിക്ക് അജ്ഞാതമായ , അപരിചിതമായ കാര്യം ആയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ദേശീയതയെക്കാൾ എന്നും പ്രാമുഖ്യം പാർട്ടി ആദർശങ്ങൾക്കായിരുന്നു. സ്വാതന്ത്ര്യ സമരത്തെ കുതികാൽ വെട്ടിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത് . സ്വാതന്ത്ര്യ സമരത്തിലെ ഓരോ സുപ്രധാന സംഭവങ്ങളെയും സമര സേനാനികളെയും പാര്ട്ടി എങ്ങനെയാണ് കണ്ടിരുന്നത് എന്ന് നോക്കിയാൽ ഇത് വ്യക്തമാവും .
1. നേതാജി : നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് "നമ്മുടെ നേതാവല്ലി ചെറ്റ , ജപ്പാൻകാരുടെ കാൽ നക്കി " എന്നാണു 1943 ലെ ദേശാഭിമാനിയിൽ ചെറുകാട് എഴുതിയത്
2. "അധോഗതിക്കു കാരണക്കാരായ കുരുടന്മാരായ മിശിഹാക്കൾ " എന്നാണ് ഗാന്ധിജിയും നേതാജിയെയും കമ്മ്യൂണിസ്റ്റുകൾ വിശേഷിപ്പിച്ചത്
3. ക്വിറ്റ് ഇന്ത്യാ സമരം "ബൌദ്ധിക പാപ്പരത്തം " ആയിട്ടാണ് പാർട്ടി കണക്കാക്കിയത്
-----------------------------------------------------------------------------------------------------
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അതി പ്രധാനമായ രണ്ടു സംഭവങ്ങളിൽ എന്തായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്ന് നോക്കാം
ക്വിറ്റ് ഇന്ത്യാ സമരം
--------------------------------
"കോണ്ഗ്രസ് വര്ക്കിംഗ് കമ്മിറ്റിയുടെ 9 ദിവസത്തെ പ്രയത്ന ശേഷമുള്ള ഗർഭമലസിപ്പിക്കൽ "എന്നാണു നീണ്ട 9 ദിവസത്തെ സമ്മേളനത്തിന് ശേഷം INC വർക്കിംഗ് കമ്മിറ്റി പാസാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ പാർട്ടി മുഖപത്രമായ 'പീപ്പിൾസ് വാർ ' വിശേഷിപ്പിച്ചത് ! തന്റെ 120 പേജ് പ്രവർത്തന റിപ്പോർട്ടിൽ അന്നത്തെ CPI ജനറൽ സെക്രടറി ആയിരുന്ന P C ജോഷി ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ തങ്ങള് എന്തെല്ലാം ചെയ്തു എന്ന് വ്യക്തമായും വിശദമായും പറയുന്നുണ്ട്. ഒളിവിലുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കണ്ടുപിടിക്കാൻ ഇൻഫൊർമർ മാരായും കമ്മ്യൂണിസ്റ്റുകൾ പ്രവര്ത്തിച്ചിരുന്നു . ബ്രിറ്റീഷ് സർക്കാരാവട്ടെ തങ്ങളുടെ തടവിലുള്ള കമ്മ്യൂണിസ്റ്റുകളെ വിട്ടയച്ച് അവരെ കൊണ്ഗ്രസ്സിനു എതിരെ പ്രവര്തിക്കാൻ ഉപയോഗിച്ചു . BT രണദിവെ , RS നിമ്ബ്കർ , SG പഠ്കർ തുടങ്ങിയവർ ഇങ്ങനെ വിട്ടയച്ചവരിൽ പെടും . ഇതിനു പ്രത്യുപകാരമായി പഞാബിൽ സര്ക്കാരുമായി സഹകരിച്ച് ഗറില്ല കാമ്പ് നടത്താമെന്ന് PC ജോഷി കേന്ദ്ര ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്സ് വെൽ നു വാക്ക് കൊടുത്തു ( Quit India Revolution: The Ethos of Its Central Direction, K.K. Chaudhari , Popular Prakashan, Mumbai)
നേതാജി , ജയപ്രകാശ് നാരായണ്‍ , രാം മനോഹർ ലോഹ്യ തുടങ്ങിയ നേതാക്കളെ തള്ളിപ്പറഞ്ഞും അപകീർത്തി പ്പെടുത്തിയും തങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന് എത്ര വലിയ ആവശ്യകതയാണ് എന്ന് തെളിയിക്കാൻ ജോഷി കഠിനമായി യത്നിച്ചു
ബ്രിട്ടനിലെ രാജകുമാരനേക്കാൾ വലിയ രാജ ഭക്തിയാണ് കമ്മ്യൂണിസ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നത് ( K.K. Chaudhari )
ജിന്നയുടെ ദ്വിരാഷ്ട്ര വാദം - പാകിസ്ഥാന്റെ പിറവി
-----------------------------------------------------------------
ഭാരതം ഒരിക്കലും ഒരു ഏകീകൃത രാഷ്ട്രം ആയിരുന്നില്ല എന്നും ഒരുകൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ ജിന്നയുടെ പാകിസ്താൻ വാദം തികച്ചും ജനാധിപത്യപരം ആണെന്നും ആയിരുന്നു പാർട്ടി നിലപാട് .
ഇതിനെ പിന്തുണക്കാൻ 1943 ഏപ്രിൽ 13 നു ബോംബെ കമ്മിറ്റിയിൽ ലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രമേയം പാസ്സാക്കാനും പാർട്ടി മടിച്ചില്ല .
മറ്റു നിലപാടുകൾ :
--------------------------------
1948 ലെ കൽക്കട്ടാ തിസീസ്: അവിടയാണു ബി. ടി. രണദിവേ, ചൈനീസ് മോഡലിലുള്ള, വിപ്ലവവും, ഭരണം പിടിച്ചെടുക്കലും ആഹ്വാനം ചെയ്തത്.... തുടർന്നാണു കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചതും
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു പിന്നിലുമുണ്ട് ഒരു ദേശദ്രോഹ യാഥാർത്ഥ്യം. 1964 ലെ ചൈനാ യുദ്ധ കാലത്ത്, ഇപ്പോഴത്തെ സി. പി. എം വിഭാഗത്തിന്റെ പ്രതീക്ഷ, ചൈന ഇൻഡ്യ പിടിച്ചെടുത്ത്, അവരെ അധികാരം ഏൽപിച്ച് കൊടുക്കും എന്നായിരുന്നു. റഷ്യൻ ചായ്‌വിൽ നിന്ന സി. പി. ഐ വിഭാഗം അതിനെ എതിർത്തു. ഒന്നും നടന്നില്ല..... അവിടുന്ന് തുടങ്ങിയ പോര് , ആ വർഷം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിൽ അവസാനിച്ചു
സ്വാതന്ത്ര്യത്തിനു മുൻപ് ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത ദേശ വിരുദ്ധ നിലപാടുകൾ , ഭാരതത്തിന്റെ സ്വാതത്ര്യ പ്രാപ്തിയെ അംഗീകരിക്കാൻ വൈമുഖ്യം കാണിച്ച് , ഇന്ത്യ - ചൈനാ യുദ്ധത്തിൽ ചൈനയുടെ പക്ഷത്തുനിന്ന് , 1975 ൽ അടിയന്തരാവസ്ഥക്ക് അനുകൂല നിലപാടെടുത്ത് , രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണത്തെ വിമര്ശിച്ച്, ഇന്ത്യൻ പാർലമെന്റ് അക്രമിച്ച തീവ്രവാദിയെ മഹത്വവത്ക്കരിച്ച് , പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് ഇന്നും തുടരുന്നു ...
- Reposted-
ഇന്നലെകളുടെ നേർക്കാഴ്ചകൾf b ഗ്രൂപ്പിൽ കൃഷ്ണ കെ വാരിയത്ത് എഴുതിയ ലേഖനം .വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും fb പോസ്റ്റിൽ രേഖപ്പെടുത്തുക.fb link https://m.facebook.com/groups/450064555118899?view=permalink&id=503416949783659
#ഇത്തവണ വോട്ട് - ഗുരുദേവനെ തെരുവിൽ കെട്ടിവലിച്ചവർക്ക് എതിരെ ആവട്ടെ..
#ഇത്തവണ വോട്ട്- സുഭാഷ് ചന്ദ്രബോസ്, ഡോ.അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ അടിച്ചമർത്താൻ നെഹ്‌റു കുടുംബം നടത്തിയ തരംതാഴ്ന്ന കളികൾ പുറത്തു കൊണ്ട് വന്നതിനുള്ള പിന്തുണ ആയി മാറട്ടെ..
#ഇത്തവണ വോട്ട്- രാജ്യസുരക്ഷയെപ്പോലും മുൾമുനയിൽ നിർത്തി ഇർഷത് ജഹാനെപ്പോലുള്ള തീവ്രവാദികൾക്ക് ഈ രാജ്യത്ത് അഴിഞ്ഞാടാൻ കോൺഗ്രസ്സ് സർക്കാർ അവസരമൊരുക്കിയ വാർത്തകൾ പുറത്തു വന്നതിനുള്ള ഐക്യദാർഡ്യം ആവട്ടെ..
#ഇത്തവണ വോട്ട്- ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് ആക്രമിച്ച അഫ്സൽ ഗുരുവെന്ന തീവ്രവാദിക്ക് വേണ്ടി അനുസ്മരണം നടത്തിയവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്.
#ഇത്തവണ വോട്ട്- 250ഓളം ഭാരതീയരെ ചുട്ടുകൊന്ന യാക്കൂമ്പ് മേമനെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചവർക്ക് എതിരെ ആവട്ടെ..
#ഇത്തവണ വോട്ട്- ഹൈന്ദവ വിശ്വാസങ്ങളെ അപമാനിച്ച് ദേവസ്വം ബോർഡിന്റെ കോളേജുകളിൽപ്പോലും ബീഫ് ഫെസ്റ്റ് നടത്തുകയും, ഹൈന്ദവ ആചാര്യന്മാരെ അവഹേളിക്കുകയും ചെയ്തവർക്ക് എതിരെ ആവട്ടെ..
#ഇത്തവണ വോട്ട്- സരസ്വതി ദേവിയെ വേശ്യ ആയി ചിത്രികരിച്ചവർക്ക് എതിരെയും, കോളേജ് മാഗസീൻ മുഴുവൻ ഹിന്ദു വിശ്വാസത്തെ അവഹേളികാൻ മാത്രം ആയി പ്രസിദ്ധീകരിക്കുന്നവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും..
#ഇത്തവണ വോട്ട്- രാമായണ മാസ കാലത്ത് തന്നെ രാമനെ അവഹേളിച്ചു മാതൃഭൂമി പ്രസിദ്ധീകരിച്ചതിനു മാധ്യമ ആവിഷ്കാര സ്വാതത്ര്യം എന്ന് പ്രക്യാപിച്ചവർക്ക് ആവട്ടെ...
#ഇത്തവണ വോട്ട്- കശ്മീരിനും കേരളത്തിനും ആസാദി വാങ്ങികൊടുക്കാൻ തീവ്രവാദികൾക്ക് കൂട്ട് പിടിക്കുന്നവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്..
#ഇത്തവണ വോട്ട്- ചുംബന സമരത്തിന്റെ പേരിൽ നമ്മുടെ സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്..
#ഇത്തവണ വോട്ട്- രാജ്യത്ത് പണ്ട് മുതലേ നിലവിൽ ഉണ്ടായിരുന്ന ഗോമാംസ നിരോധനം ബിജെപി യുടെ തലയിൽ കെട്ടി വച്ച് നെറികെട്ട രാഷ്ട്രിയം കളിച്ചു സമൂഹത്തിൽ വർഗീയ ദ്രുവികരണം നടത്തുന്നവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..
#ഇത്തവണ വോട്ട്- ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ച് സമൂഹത്തെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്നവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..
#ഇത്തവണ വോട്ട്- സ്ത്രീ സമത്വം എന്ന് വിളിച്ചു കൂവി താലി ചരട് പൊട്ടിച്ചു ചുട്ടു എരികാൻ പ്രക്യാപിച്ചവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..
#ഇത്തവണ വോട്ട്- സ്ത്രീ സമത്വം എന്ന പേരിൽ സ്വാമിമാരുടെ കൂടെ സീറ്റിൽ ബസിൽ യാത്ര ചെയ്യാൻ സമരം നടത്തിയവർക്ക് എതിരെ ആവട്ടെ ഇത്തവണ നിങ്ങളുടെ വോട്ട്.
ഇനിയെങ്കിലും, പ്രതികരിച്ചില്ലെങ്കില്‍, അത് നിങ്ങളെ വലിയ ഒരു വിപത്തിലേക്ക് നയിക്കും.
രാഷ്ട്രിയം മറന്നു നന്മയ്ക് വോട്ട് ചെയാൻ നിങ്ങൾക്ക് സാധിക്കട്ടെ..
വന്ദേ ഭാരത മാതരം..
[4/27, 7:25 PM] Krishna Kumar: ബംഗാളില്‍ നിന്ന് വന്ന പത്തു സഖാക്കക്ക് സമരം ചെയ്യാനുള്ള ജോലി കിട്ടി...!!!!!
35 വര്‍ഷംബംഗാള്‍ഭരിച്ച സിപിഎമ്മിന് നന്ദി...കേരളത്തില്‍ സമരം ചെയ്യാന്‍ ബംഗാളികളെ തന്നതിന്
സമരത്തില്‍ പങ്കെടുക്കാന്‍ ബംഗാളികളും. സമരത്തില്‍ പങ്കെടുക്കാന്‍ മലയാളത്തിലുള്ള ബോര്‍ഡും പിടിച്ചെത്തിയ ബംഗാളിയോട് പിസി ജോര്‍ജ്ജ് ബംഗാളിയാണോയെന്ന് ചോദിച്ചപ്പോള്‍ ബംഗാളികള്‍ വെറുതെ ചിരിച്ചു. ഭൂമി പോക്കുവരവിനുവേണ്ടി നടന്ന സമരത്തിലാണ് ബംഗാള്‍സ്വദേശികളെയും സംഘാടകര്‍ എത്തിച്ചത്
മുപ്പത്തഞ്ചു വര്‍ഷത്തെ സിപിഎം ഭരണം കാരണം അക്ഷരം കൂട്ടി വായിക്കാന്‍ പോലും ഇവര്‍ക്ക് അറിയില്ല ..അത് കൊണ്ട് തന്നെ വ്യവസായിക വിപ്ലവം നടന്ന ഗുജറാത്തി ലേക്കോ മറ്റോ പോയാല്‍ തൊഴില്‍ കിട്ടില്ല ..അപ്പോള്‍ ഒരു ഡിഗ്രീയും വേണ്ടാത്ത ജോലി കള്‍ കിട്ടുന്നത് കേരളത്തില്‍ ആണ് അത് കൊണ്ട് ഐ ഇങ്ങോട്ട് പോന്നു എന്ന് ചില ബംഗാളികള്‍ പറയുന്നത് ..പൊറോട്ട അടിക്കാന്‍ ഡിഗ്രീ വേണ്ട ,കക്കൂസ് വരുത്തി ആക്കാനും സമരം ചെയാനും ഒന്നും പഠിക്കേണ്ട കാര്യം ഇല്ലല്ലോ എന്നാണ് ബംഗാളി ചോദിക്കുന്നത് ..പക്ഷെ മറ്റുള്ളവര്‍ പഠിക്കുമ്പോള്‍ തങ്ങള്‍ക്കും അതിനുള്ള ആഗ്രഹം ഉണ്ടായിരുന്നു ..പക്ഷെ സിപിഎം ഭരണം വെറും വെട്ടും കുത്തും മാത്രം ആയിരുന്നു എന്നും പഠനം ഒന്നും വലിയ കാര്യം അല്ലായിരുന്നു എന്നാണ് ഇവരുടെ പക്ഷം ..
[4/27, 7:25 PM] Krishna Kumar: സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍.
1. ലാവ്‌ലിന്‍ വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട്താങ്കള്‍ യോജിക്കുന്നുണ്ടോ?
2. ടി പി വധക്കേസില്‍ തന്റെ പഴയ നിലപാട്തന്നെയാണ് ഇപ്പോഴുമെന്ന വിഎസിന്റെ പ്രസ്താവന എങ്ങിനെ നോക്കിക്കാണുന്നു?
3. മദ്യനയത്തില്‍ വിഎസും, യെച്ചൂരിയും താങ്കളുടെ നിലപാടിനോട് പ്രകടിപ്പിച്ച ശക്തമായ എതിര്‍പ്പിനെക്കുറിച്ച്താങ്കള്‍ക്കെന്ത് പറയാനുണ്ട്?
4. താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന് വിഎസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
5. ബാലകൃഷ്ണപിള്ള എല്‍ ഡി എഫിന്റെ ഭാഗമല്ലെന്ന വിഎസിന്റെ നിലപാട് തന്നെയാണോ താങ്കള്‍ക്കും?
6. സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വിഎസിന്റെ അഭിപ്രായത്തെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?
7. വിഎസ് നെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നതാണെന്ന അങ്ങയുടെ വാദം ശരിയാണെങ്കില്‍ അത് തുടരുന്ന സാഹചര്യത്തില്‍ വിഎസ് ഈ തിരഞ്ഞെടുപ്പില്‍ സി പിഎമ്മിനെ നയിക്കാന്‍ യോഗ്യനാണോ?
8. ഫസല്‍ വധക്കേസില്‍ സി ബി ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോ?
9. കതിരൂര്‍ മനോജ് വധക്കേസിലും, അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും സി ബി ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി ജയരാജനെ സി പി എം സംരക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് സി പി എമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയംമൂലമാണോ?
10. എല്ലാരാഷ്ട്രീയ സംഘട്ടനങ്ങളിലും, രാഷ്ട്രീയ കൊലപാതകങ്ങളിലും എപ്പോഴും ഒരു ഭാഗത്ത്‌സി പി എം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?
[4/27, 7:25 PM] Krishna Kumar: എന്താ പേര് ? ..
ഗണേഷ് കുമാർ
ആരാ ? ....
മുൻമന്ത്രി
എന്തിനാ രാജി വച്ചത് ? ....
പെണ്ണ് കേസ്
ആരാ രാജി വെപ്പിച്ചത് ?...
Ldf സമരം ചെയ്ത്
ഇപ്പൊ ആരാ ?..
Ldf സ്ഥാനാർത്തി
അടിപൊളി ........:
വയറ് നിറഞ്ഞു....:
[4/27, 7:25 PM] Krishna Kumar: ആധുനീക ഭാരതത്തിലെ വേതാളങ്ങൾ ...
കൊള്ളയും കൊലയും നടത്തി ഉദരപൂരണം നടത്തുക, കോളേജിൽ പഠിക്കാൻ പോകുന്ന കുട്ടികളെ പഠിക്കാൻ സമ്മതിക്കില്ല ചുബന സമരo നടത്തിയും കഞ്ചാവ് കൊടുത്തും സമരം നടത്തിയും ഒരുപാടു കുട്ടികളുടെ ഭാവി തകർക്കൽ ..ഗതികെട്ട് ചുട്ടുതിന്നവൻ രക്ഷപെടാൻ ബാങ്ക് ലോൺ എടുത്ത് എവിടേലും ഒരു വ്യവസായം തുടങ്ങിയാൽ അവിടെ കൊടി നാട്ടി സമരം ചെയ്തും നോക്ക് കൂലി മേടിച്ചും ഗുണ്ടായിസം കാണിച്ചും അത് പൂട്ടിക്കും .. വിദേശികൾ വ്യവസായം നടത്താൻ വന്നാൽ അവരെ ഭീഷണിപ്പെടുത്തി ഓടിക്കും ..എന്നാൽ കൂലി പണി ചെയ്തു ജീവിക്കാം എന്ന് വിജരിച്ചാൽ മാസം പാർട്ടിക്ക് ഫണ്ട് എന്നാ പേരിൽ ബക്കറ്റ് മയി ചെന്ന് അവരെ പിഴിയും ...ഇതൊന്നും പോരഞ്ഞിട്ട് ലോകസഭ സ്തംഭിപ്പിക്കാൻ കൂടി ആലോചനക്കു യെച്ചൂരിയും നേതാക്കളും രാഹുൽ ഗാന്ധിയുടെ വീട്ടില് യോഗം കൂടാൻ പോയിട്ടുണ്ട് ..ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്ക്ക് സൌജന്യമായി ഗ്യാസ് കണക്ഷൻ കൊടുക്കുന്നത് എന്ത് വില കൊടുത്തും തടയും എന്നാണ് യെച്ചൂരി എമ്മാന്റ്റെ പുതിയ തീരുമാനം ...ഇവന്മാരെ എന്ത് ചെയ്യണം ...വിരലേൽ എണ്ണാവുന്ന mp മാരെ വെച്ച് ഇവർ 125 കോടി ജനങ്ങളെ ഹൈജാക്ക് ചെയ്യുന്നു
[4/27, 7:25 PM] Krishna Kumar: ഇത് കനയ്യ കുമാര്‍ എന്നാ സവര്‍ണ്ണ യുവാവിന്റെ മാതാ
പിതാക്കള്‍ അച്ഛന് ജോലി ചെയ്യാന്‍മേല ..അമ്മ അടുത്തുള്ള
അംഗന്‍ വടിയില്‍ ജോലി ചെയ്തു കിട്ടുന്ന മൂവായിരം
രൂപ കൊണ്ട് ആണ് കുടുംബം കഴിയുന്നത് ..കണ്ണയ്യയെ എന്നാ മകനെ
31 വയസ് വരെ വളര്‍ത്തി ..പക്ഷെ ഒരു പ്രയോചനവുംഈ പാവങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിട്ടില്ല ... ഇന്നും അവരുടെ മൂവയിരത്തിന്റെ പങ്കു പറ്റാന്‍ വരും ...പഠനം എന്ന പേരില്‍ ജെഎന്‍യു വില്‍ രാഷ്ട്രിയം കളിക്കുന്നു ...വര്‍ഷങ്ങള്‍ ആയി ജെഎന്‍യു വില്‍ ഉണ്ട് ...ജനങ്ങളുടെ നികുതി പണം ആണ് ഇതിനു വേണ്ടി ചിലവാക്കുന്നത് ...ലക്ഷ കണക്കിന് രൂപ ആണ് ഓരോ ജെഎന്‍യു വിദ്യര്‍ദ്ധിക്ക്വേണ്ടിയും ചിലവാക്കുന്നത് ..പഠിക്കുന്നത് ജോലി കിട്ടുന്ന കോഴ്സ് ഒന്നും ഇല്ല ..ആഫ്രിക്കന്‍ ചരിത്രവും ഒക്കെ ആണ് പഠനം ...അത് കൊണ്ട് കറങ്ങി നടക്കാന്‍ഇഷ്ട്ടം പോലെ സമയം ...
..സഞ്ചരിക്കുന്നത് മുംബയില്‍ നിന്നും പൂന വരെ പോലും രാജ്യത്തെ ഏറ്റവും ചിലവു കൂടിയ ലോക്കല്‍ പ്ലയിന്‍ ആയ ജെറ്റില്‍ ആണ് ...അതും സൈഡ് സീറ്റ് കിട്ടിയില്ല എങ്കില്‍ വഴക്ക് ഉണ്ടാക്കും ..എതിര്‍ക്കുന്നവനെ ഫാസിസ്റ്റ് എന്ന് വിളിക്കും ...മോദി പറഞ്ഞു വിട്ടതാണ് വിന്‍ഡോ സീറ്റ് കൊടുക്കാതിരിക്കാന്‍ എന്നൊക്കെ തങ്ങും ..
എന്നിട്ട് ഉപയോഗിക്കുന്നത് ഏറ്റവും വലിയ കൂടിയ ഐഫോണ്‍..
എന്നിട്ട് കോടതിയില്‍ ജാമ്യം കിട്ടാന്‍ ..ദരിദ്ര കുടുംബംആണ് ..അമ്മക്ക് മൂവായിരം രൂപയെ വരുമാനം ഉള്ളൂ എന്നൊക്കെ പറയും ..!
പ്രധാന്‍ തൊഴില്‍ ഇന്ത്യന്‍ സൈനികരെ അപമാനിക്കുക ആണ് ...ഇടയ്ക്കിടെ കൂടെ ഉള്ള പെണ്‍കുട്ടികളെ തുണി അഴിച്ചു കാണിക്കും ..
പക്ഷെ എന്തെങ്കിലും പണി എടുത്തു ആപ്രായമായ അച്ഛനും അമ്മയ്ക്കും കഞ്ഞിക്കുള്ള വക നല്‍കില്ല...കമ്മുണിസ്റ്റു ആണ് പോലും കമ്മുണിസ്റ്റു
https://www.facebook.com/photo.php?fbid=10208756286560182&set=a.1773917463391.2100479.1102945727&type=3&theater
[4/27, 7:25 PM] Krishna Kumar: കേരളം കാണുന്നുണ്ടോ ഇത് ..?
വെള്ളാപ്പള്ളിക്കും അബുവിനും രണ്ടു നീതി ..വെള്ളാപ്പള്ളി ആണ് എങ്കില്‍ മീഡിയ ദിവസങ്ങള്‍ ആക്രമണം ..അബു ആണ് എങ്കില്‍ മൌനം ..?
വെള്ളാപ്പള്ളിക്ക് എതിരെ കൊണ്ഗ്ര്സുംസിപിഎമ്മുംമീഡിയയും ഒന്നിച്ചു ആക്രമണം അഴിച്ചു വിട്ടു..പക്ഷെ അവര്‍ അബുവിനെ വെറുതെ വിടുന്നു ..എന്ത് കൊണ്ട്..?
വെള്ളാപ്പള്ളി ക്ക് എതിരെ പരാതി കൊടുക്കാന്‍ സുധീരന്‍ ഉണ്ട്,പ്രതാപന്‍ ഉണ്ട്, സിപിഎം നേതാക്കള്‍ പിണറായി,കോടിയേരി എല്ലാവരും വെള്ളാപ്പള്ളിക്ക് എതിരെ ആഞ്ഞടിച്ചു ...ഏഷ്യനെറ്റ്,മാതൃഭൂമി,റിപ്പോര്ട്ടെര്‍,മനോരമ ഒക്കെ അന്ന് അലറി.വര്‍ഗീയവാതി എന്ന് വിളിച്ചു അദ്ധേഹത്തെ കടന്നാക്രമിച്ചു ചര്‍ച്ച ചെയ്തു പക്ഷെ ഇന്ന് ഇവര്‍ എല്ലാവരും മൌനം ആണ് ..എന്ത് കൊണ്ട് ..?
കേസ് എടുത്തു എന്നതിന് അര്‍ഥം വര്‍ഗീയ പ്രസംഗം നടത്തി എന്ന് പോലിസ് വിശ്വസിക്കുന്നു എന്നല്ലേ..?
അപ്പോള്‍ ചോദ്യം ഇതാണ് ..വെള്ളാപ്പള്ളിക്ക് എതിരെ കേസ് കൊടുത്തവര്‍ എന്ത് കൊണ്ട് അബുവിന് എതിരെ കേസ് കൊടുത്തില്ല.?
വെള്ളാപ്പള്ളിക്ക് എതിരെ അലറിയ സിപിഎം അബുവിന് എതിരെ
എന്ത് കൊണ്ട്മൌനം..?
കേരളത്തിലെ പത്രങ്ങള്‍,ചാനലുകള്‍ എല്ലാം വെള്ളാപ്പള്ളിയെ നിരന്തം വര്‍ഗീയവാതി എന്ന് പറഞ്ഞു ആക്രമിച്ചു ..പക്ഷെഎന്തുകൊണ്ട് ഇവര്‍ അബുവിനെ വെറുതെ വിടുന്നു..?
എന്ത് കൊണ്ട് അബുവിന് എതിരെ കേസ് കൊടുക്കാന്‍ ബിജെപി മാത്രം ..?
അപ്പോള്‍ കേരളത്തില്‍ മതേതരം ഇല്ല എന്നല്ലേ ഇതില്‍ നിന്ന് മനസിലാകുന്നത് ..?
[4/27, 7:25 PM] Krishna Kumar: Vishnu Jayapalan
"കേരളം കേരളമാണ്, ഗുജറാത്ത് ഗുജറാത്തും"
കേരളം ഗുജറാത്ത് ആക്കണ്ട ഇപ്പോഴേ സ്വപ്ന ഭൂമിയാണെന്ന് പറഞ്ഞ് ഒരു മാതിരി പ്രാദേശിക വികാരം ഇളക്കി വിടുന്ന പരുപാടിയുമായി സഘു/കോൺ ടീമുകൾ ഇറങ്ങിയിട്ടുണ്ട്. അതിനൊരു മറുപടി എഴുതണമെന്ന് കരുതിയിട്ട് കുറേ ആയി.
കേരളം അടിസ്ഥാന വിദ്യാഭ്യാസത്തിൽ തുടങ്ങി, അനവധി കാര്യങ്ങളിൽ ഗുജറാത്തിനേക്കാളും ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണ്. സംശയമില്ല. അത് പോലെ,
Road infrastructure
Industries
Electricity generation and distribution,solar
General business atmosphere
Employment generation
LPG|LNG terminals etc
ഇതിലൊക്കെ ഗുജറാത്ത് അല്ലേ മുന്നിൽ?
വിഴിഞ്ഞത്ത് പോർട്ട് തുടങ്ങാൻ ഗോപാലകൃഷ്ണൻ ആല്ലല്ലോ, അദാനി അല്ലേ വന്നത്?
പിന്നെ ഗുജറാത്ത് മോഡൽ എന്ന് പറയുന്നത് ഗുജറാത്ത് അതേ പടി കേരളത്തിൽ കൊണ്ട് നടുക എന്നതല്ല, മറിച്ച് മേൽ പറഞ്ഞ കാര്യങ്ങൾ കേരളത്തിൽ വേഗത്തിൽ നടപ്പാക്കി മുന്നേറ്റം സൃഷ്ടിക്കുക എന്നതാണ്. അല്ലാതെ അന്തം കമ്മി കളും സഖ്യ കക്ഷി കാൺഗ്രസ്സും പറയും പോലെ കേരളത്തെ ഇകഴ്ത്താനല്ല, മറിച്ച് ഇനിയും ഉയർത്താനാണ്.
ഇനി കേരളത്തിന്റെ പ്രത്യേകതകളുടെ അട്ടിപേറ് അവകാശം ഇടത് പക്ഷത്തിനാണ് എന്ന് പറയുന്നതിലെ യുക്തിയെ കുറിച്ച്
1.ഇടതരേക്കാൾ കൂടുതൽ വലത് പക്ഷം ആണ് ഈ നാട് ഭരിച്ചത്.
2. ഇനി ഇടതിന്റെ സാന്നിധ്യം ആണ് നിർണ്ണായകമായത് എന്ന് പറയുകയാണെങ്കിൽ, ബംഗാളിൽ നാല് പതിറ്റാണ്ടോളം ഒറ്റയ്ക്ക് ഭരിച്ചിട്ട് അവിടുത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ, ന്യൂനപക്ഷത്തിന്റെ അവസ്ഥ എന്താണ്?
ഇനി കേരളത്തിലെ നല്ലതിന്റെയൊക്കെ credit കോൺഗ്രസ്സിന് വേണമെങ്കിൽ, നിങ്ങൾ അല്ലേ കുറച്ച് നാൾ മുമ്പ് നിഷ്കാസനം ചെയ്യപ്പെടുന്നതിന് വരെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിച്ചത്? അവിടെ ഒക്കെ ഈ 'നേട്ടങ്ങൾ' കൊണ്ടു വരാത്തത് എന്താണ്?
ഇടത് പക്ഷം ഉണ്ടാകുന്നതിന് മുൻപ് തന്നെ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതു മറിച്ച മണ്ണാണ് കേരളത്തിലേത്. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, പന്തിഭോജനം, തുടങ്ങി വിപ്ലവകരമായ പല മുന്നേറ്റങ്ങളും നടന്ന മണ്ണ്. ഇതൊന്നും ചെയ്തത് ഒരു പാർട്ടിക്കാരനും അല്ല, സംസ്കാരിക നായകരും, ഗുരുക്കൻമാരും, ദീർഘദർശികളായ ഭരണാധികാരികളുമാണ്. ഇതിന്റെ വെളിച്ചം ഇന്നാട്ടിലെ രാഷ്ട്രീയത്തിലും ഉണ്ടായി എന്നു മാത്രം. അതിനൊക്കെ 'അത് ഞമ്മളാ.' എന്ന് പറഞ്ഞ് ഇടതനും വലതനും ഇറങ്ങരുത്.
[4/27, 7:25 PM] Krishna Kumar: സഖാക്കളെ ഇത് ബിജെപിക്കാർ കെട്ടിച്ചമച്ചതല്ല..!!പച്ചയായ യാഥാർഥ്യമാണ്...ബംഗാളികളുടെ വികാരമാണ്....ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർഥി എൽ.പി.ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത് ബംഗാളി സ്വദേശികളായ യുവാക്കൾ.....ബംഗാളിലെ കമ്യുണിസ്റ്റ് കുടുംബത്തിൽ പെട്ട നാലു യുവാക്കളും നീണ്ട നാളായി അമ്പലപ്പുഴയിൽ എത്തിയിട്ട്; കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ മെഹബൂബ് മൊണ്ടാൽ,ഫിലാലുദ്ദീൻ,ആജീജൂൽ,ഷാ ദത്ത്, എന്നിവരാണ് ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത്......
പണം നൽകിയതിന് ശേഷം സ്വന്തം ദുഖം സ്ഥാനാർഥിയുമായി പങ്കുവച്ചു, പതിറ്റാണ്ടുകൾ നീണ്ട ബംഗാളിലെ സി പി എം ഭരണമാണ് ഞങ്ങളെ കേരളത്തിലെ പ്രവാസികളാക്കിയത്;ഈ ദുരവസ്ഥ ഇനി ചെറുപ്പക്കാർക്ക് ഉണ്ടാകരുത്,ബംഗാളിലെ ദുരവസ്ഥ കേരളത്തിന് ഉണ്ടാകാതിരിക്കാൻ ബി ജെ പി ജയിക്കണം,ഞങ്ങളുടെ നാടിനെ ശവപ്പറമ്പാക്കിയത് കമ്മ്യൂണിസ്റ്റ്കാരാണ്, അവർ ഇവിടെ തൂത്തെറിയപ്പെടണം, ബംഗാളിലെ മുൻ സി പി എമ്മുകാരായ യുവാക്കൾ പറഞ്ഞു....
[4/27, 7:25 PM] Krishna Kumar: ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുമ്പോൾ മറുപടി ഇനിയെങ്കിലും പ്രതീക്ഷിക്കാമോ?
ഭാരതത്തിലെ കമ്മൂണിസ്റ്റ് പാർട്ടി റഷ്യയിലെ താഷ്ക്കൻറ് തെരുവിൽ ജന്മമെടുത്തതിന്റെ കാരണമെന്താണ്?
ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവർത്തിക്കാനും അതുവഴി ബ്രിട്ടീഷ് സർക്കാരിനെ പിന്തുണക്കാനും തീരുമാനിച്ചതെന്തിനാണ്?
നേതാളി സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാന്റെ ചെരുപ്പു നക്കിയെന്നും ടോജോയുടെ നായ എന്നും വിളിച്ച് ശത്രുവായി പ്രഖ്യാപിച്ചത് എന്തിനായിരുന്നു?
ഗാന്ധിജി വധക്കപ്പെട്ടതിന്റെ അടുത്ത ദിവസത്തിൽ ഇറങ്ങിയ പാർട്ടി പത്രത്തിൽ അദ്ദേഹത്തിന്റെ ചിത്രം പോലും ഇടാൻ തയ്യാറാവാതിരൂന്നത് എന്തു കൊണ്ടാണ്?
മുഹമ്മദലി ജിന്ന രാജ്യത്തെ രണ്ടായി വിഭജിക്കാൻ ആവശ്യപ്പെട്ടപ്പോൾ പിന്തുണച്ചതും രണ്ടല്ല 17 ആയി ആണ് വിഭജിക്കേണ്ടത് എന്ന് നിലപാട് എടുത്തത് എന്തിനായിരുന്നു.
ചൈന ഭാരതത്തെ ആക്രമിച്ചിപ്പോൾ ചൈനക്കെതിരെ പ്രതികരിക്കരുത് എന്ന് പറഞ്ഞ് ഭാരതത്തിലെ സോവിയറ്റ് അംമ്പാസിഡറെ EMS കണ്ടത് എന്തുകൊണ്ടായിരുന്നു?
ചൈനയുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ ഭാരത സൈനികർക്ക് രക്‌തം നൽകിയ VS അച്ചുതാനന്ദനെ കേന്ദ്ര കമ്മറ്റിയിൽ നിന്നു പുറത്താക്കിയത് എന്തിനായിരുന്നു?
1962 ൽ ചൈനയും റഷ്യയും തമ്മിലടിച്ചപ്പോൾ ഇവിടെയും പാർട്ടി രണ്ടായതിന്റെ കാരണമെന്താണ്?
കാശ്മീരിലെ നിങ്ങളുടെ യുവജന സംഘടയുടെ പേരിലെ ഇന്ത്യ മാറ്റി Democratic Youth Fedaretion of Kashmir എന്നാക്കിയത് എന്തിനാണ്?
കാശ്മീരിലെ തീവ്രവാദി ആക്രമണങ്ങളെ സ്വാതന്ത്ര്യസമരമെന്ന് നിങ്ങൾ വിളിക്കുന്നത് എന്തുകൊണ്ടാണ്?
കാശ്മീരിലെ പാകിസ്ഥാന്റെ ആവശ്യമായ ഹിത പരിശോധനയെ നിങ്ങൾ പിന്താങ്ങുന്നത് എന്ത് ലാഭത്തിന് വേണ്ടിയാണ്?
മതഭീകരരെ കോടതി ശിക്ഷിച്ചാലും അവരെ മതത്തിന്റെ പേരിലെ രക്ത സാക്ഷികൾ ആക്കി ഭീകര വാദികളുമായി ചേർന്ന് ഭാരതത്തിനെതിരെ പ്രക്ഷോഭങ്ങൾ നടത്തുന്നത് എന്തിനാണ്?
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 67 കൊല്ലക്കാലം നിങ്ങൾ കോൺഗ്രസുമായി ചേർന്ന് കള്ള പ്രചരണം നടത്തിയത് എന്തിനായിരുന്നു?
സ്വതന്ത്ര്യം കിട്ടിയ ശേഷമുള്ള 17 വർഷങ്ങളിലെ സ്വാതന്ത്ര്യദിനം നിങ്ങൾ കരിദിനമായി ആചരിച്ചത് എന്തിനായിരുന്നു?
2010 ൽ 76 സൈനികർ മാവോയിസ്റ്റ് കമ്യൂണിസ്റ്റ്കളാൽ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ JNU വിൽ മധുരം വിളമ്പി ആഘോഷിച്ചത് എന്തിനുവേണ്ടി ആയിരുന്നു?
നേതാജി മുതൽ വിവേകാനന്ദ സ്വാമികളെയും ശ്രീ നാരയണ ഗുരുവിനെയും വരെ നിങ്ങൾ അധിക്ഷേപിച്ചത് എന്തു കൊണ്ടായിരുന്നു!!
അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ മുസ്ലീം ആയതു കൊണ്ടാണെന്ന് പറഞ്ഞ് മതവികാരം ഇളക്കി വിടാൻ നോക്കിയത് എന്തിനായിരുന്നു?
നിങ്ങളുടെ പാർട്ടി ഭരണഘടനയിൽ ഭാരത ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ?
കാശ്മീരിനൊപ്പം ഇനി കേരളവും സ്വാതന്ത്രമാക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾക്ക് വർഷങ്ങളായി മറുപടി പറയാൻ കഴിയാതെ ഒളിച്ചോടുന്നത്?
എന്താണ് ഭാരതത്തിലെ നിങ്ങളുടെ ഉദ്ദേശം?
ശരിക്കും നിങ്ങൾ ആരുടെ പ്രതിനിധികൾ ആണ്, ഭാരതീയരായ ഞങ്ങൾക്ക് അതറിയാൻ അതിയായ ആഗ്രഹമുണ്ട്?::
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
[4/27, 7:25 PM] Krishna Kumar: MUST SHARE AND EXPOSE KERALA MEDIA
ഷെയര്‍ ചെയ്യുക ...കേരളത്തിലെ മാധ്യമങ്ങളെ തുറന്നു കാട്ടുക
കനയ്യ കുംമാരന്റെ വാര്‍ത്തകള്‍ വരെ ലൈവ് കൊടുക്കുന്ന കേരളത്തിലെ ചാനലുകള്‍ രണ്ടു ദിവസം ആയി കൊണ്ഗ്രെസിന്റെ പ്രധാന്‍ നേതാക്കള്‍ എല്ലാം പെട്ട ഹേലി കോപ്റ്റര്‍ അഴിമതി വാര്‍ത്തകള്‍ മലയാളികളില്‍ എത്തിക്കാതെ അതിനെ തമസ്കരിക്കുന്നു..എന്ത് കൊണ്ട് ..?
സോണിയ ഗണ്ടി അഴിമതി നടത്തിയാല്‍ അത് കുഴപ്പം ഇല്ല എന്നാണോ ഇവിടുത്തെ മാധ്യമങ്ങള്‍ കരുതുന്നത് ..? എന്ത് കൊണ്ട് സിപിഎം ഒരക്ഷരം ഈ അഴിമതിയെ കുറിച്ച് മിണ്ടുന്നില്ല ..?
ബംഗാളില്‍ അഴിമതിയില്‍ കുളിച്ച സോണിയ തന്നെ സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കുന്നു ..അഴിമതി പുറത്തു വന്നിട്ടും അധികാരം മാത്രം നോക്കുന്ന സിപിഎം പറഞ്ഞില്ല അഴിമതി കൊണ്ഗ്രെസ്സിന്റെ വോട്ടു വേണ്ട എന്ന് ..
[4/28, 11:25 AM] Krishna Kumar: ഓർമ്മകൾ ഉണ്ടായിരിക്കണം...!
മഹാനായ അംബേദ്കറെ ബ്രൂർഷ്വഎന്നുവിളിച്ച് ആക്ഷേപിച്ചതിനെതിരെ കോഴിക്കോട് നഗരത്തിൽ 1991ൽ EMS നെതിരെ ദളിത് വിദ്യാർത്ഥികൾ നടത്തിയ പടുകൂറ്റൻ പ്രകടനം. തരം കിട്ടുമ്പോഴെല്ലാം മഹാത്മാ അയ്യൻകാളിയേയും അംബേദ്കറെയും ഇകഴ്ത്തിക്കാട്ടാൻ ഇദ്ദേഹം അസാമാന്യ പാടവം കാണിച്ചിട്ടുണ്ട് പുന്നപ്രവയലാറിൽ മരിച്ചുവീണ നൂറുകണക്കിന് ദളിതരിൽ ഒരാളെപ്പോലും CPM രക്തസാക്ഷി ആക്കാതിരുന്നതിലും ദളിതരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയാൻമാരായി നിലനിർത്തുന്നതിൻറ്റെ പിന്നിലും ഇദ്ദേഹത്തിൻറ്റെ രാക്ഷസബുദ്ധിയാണ് പ്രവർത്തിച്ചത്
[4/29, 7:39 PM] Krishna Kumar: 🇹🇷എന്താണീ ബംഗാളികൾ ഗുജറാത്തിലേയ്ക്ക് പോകാത്തത് ??!!
സഖാക്കൾ ചോദിക്കുന്ന ചോദ്യമാണ്..! ഉത്തരവും അവർ സ്വയം പറഞ്ഞു കളയും ഹിന്ദുത്വ തീവ്രവാദത്തെ പേടിച്ചാണ് എന്ന് —
സത്യത്തിൽ എന്താണ് സംഭവം
നമുക്ക് ഒന്നു നോക്കാം
1. ഏതെങ്കിലും skilled labour ചെയ്യാൻ കഴിയുന്ന ബംഗാളികൾ കൂട്ടത്തോടെ പോവുന്നത് ഗുജറാത്തിലേക്കാണ്. അവർ മാന്യമായ സേവന-വേതന വ്യവസ്ഥയിൽ ഗുജറാത്തിൽ ഉല്പാദന മേഖലയിൽ പണിചെയ്യുന്നു.
ബംഗാളി സഖാക്കൾ മാത്രമല്ല, ഭാരതത്തിലെ മറ്റ് 28 സംസ്ഥാനങ്ങളിൽ നിന്നും 7 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ആളുകൾ ജോലി തേടി ഗുജറാത്തിലേക്ക് പ്രവഹിക്കുകയാണ്. "At 58%, Surat has highest migrant population in India": Unesco
http://www.dnaindia.com/ahmedabad/report-at-58-surat-has-highest-migrant-population-in-india-unesco-1905204
2. കട്ട ചുമക്കാനും മേശ തുടയ്ക്കാനും മാത്രം തയ്യാറുള്ള ബംഗാളി സഖാക്കളാണ് കേരളത്തിലേക്ക് വരുന്നത്. കേരളത്തിൽ വന്ന് അത്തരം പണികൾ ചെയ്യുന്ന ബംഗാളി സഖാക്കളുടെ എണ്ണം 25 ലക്ഷമാണ്.
http://googleweblight.com/?lite_url=http://www.minister-labour.kerala.gov.in/index.php?option%3Dcom_content%26view%3Darticle%26id%3D120:study-on-the-domestic-migrant-labour-in-kerala%26catid%3D34:frontslider&ei=zOfLyCb4&lc=en-IN&s=1&m=725&host=www.google.co.in&ts=1461324684&sig=APY536wkY1qkENJe7OrRmaNmmOMc4eBpDQ
3. സാമൂഹ്യ ദുരാചാരങ്ങൾക്കെതിരെ നടന്ന ചാന്നാർ ലഹള, മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, എന്നീ പേരുകളിൾ അറിയപ്പെടുന്ന ഹൈന്ദവ നവോത്ഥാന പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചത് പി. കൃഷ്ണ പിള്ളയുടെയും ഈ.എം.എസിൻറെയും ഗ്രാൻറ് ഫാദറിൻറെ ഗ്രാൻറ് ഫാദർ ജനിക്കുന്നതിനും മുമ്പായിരുന്നു എന്നും സുഹൃത്തായ സഖാവിനോട് പറയാൻ മറക്കരുതേ!
4. കേരളത്തിൻറെ ഇന്നത്തെ സാമൂഹ്യവും സാമ്പത്തികവുമായ ശോച്യാവസ്ഥക്കും വികസന മുരടിപ്പിനും ഉത്തരവാദികൾ ആരെന്ന് സുഹൃത്തായ സഖാവിന് സംശയം ഉണ്ടെങ്കിൽ സഖാവിനെ ഫാനിൻറെ ചുവട്ടിലേക്ക് മാറ്റി നിർത്തിയിട്ട് (വിയർക്കാതിരിക്കാൻ) ഈ അവസാന ചോദ്യം ചോദിക്കുക —
"സഖാവേ, ഗുജറാത്തിൽ ഹോണ്ടയും സുസുകിയും, ടാറ്റയുമുൾപ്പെടെ 400-ഓളം വാഹന ഫാക്ടറികളുണ്ട്. സഖാക്കൾ 30 വർഷം ഭരിച്ച കേരളത്തിലെത്രയുണ്ട്? 35 വർഷം ഭരിച്ച ബംഗാളിലെത്രയുണ്ട്?"
[5/11, 6:30 PM] Krishna Kumar: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യാന്‍ നിങ്ങള്‍ ഉദ്ദ്യേശിക്കുന്നുവെങ്കില്‍, അത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടിയിട്ട് മതി.
1. സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ഒന്നിനുപിറകേ മറ്റൊന്നായി അഴിമതികള്‍ നടത്തിയ കഥകളൊക്കെ പുറത്തുവരുമ്പോഴും അതിനെതിരെ ഒരക്ഷരം ഉരിയാടാതെ, തരക്കേടില്ലാതെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന മോദിയെ തെറി വിളിക്കുന്ന നിങ്ങളുടെ രാഷട്രീയ നിലപാടിന്‍റെ ഔചിത്യമെന്താണ്?
2. സ്വന്തം പാര്‍ട്ടിയുടെ ആചാര്യനായ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കുകയും, രാജ്യത്തെ ആക്രമിച്ച തീവ്രവാദിയ്ക്ക് അനുസ്മരണം നടത്തുകയും ചെയ്യുന്ന നിങ്ങളുടെ രാഷ്ട്രീയ വിരോധാഭാസത്തില്‍ നിന്ന് ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്?
3. ഉത്തര്‍പ്രദേശിലെ മുസ്ലീമിനെ കൊന്നതോ, ദില്ലിയിലെ പള്ളികള്‍ക്ക് കല്ലെറിഞ്ഞതോ, ഹൈദ്രാബാദിലെ രോഹിതിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതോ ബി.ജെ.പിക്കാരല്ല. ഈ സംഭവങ്ങള്‍ക്കൊന്നും ഒരു രാഷ്ട്രീയ ബന്ധവുമില്ല എന്ന് കോടതിയും പറഞ്ഞു. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നതാകട്ടെ ബി.ജെ.പിയുമല്ല. എന്നിട്ടും നിങ്ങള്‍ ബി.ജെ.പിയെ അപമാനിക്കുന്നത് പ്രബുദ്ധതയുള്ള ഒരു രാഷ്ട്ട്രീയ പാര്‍ട്ടിയ്ക്ക് ചേര്‍ന്നതാണോ?
4. ഉത്തരേന്ത്യയിലെ ദളിത് പീഢനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന നിങ്ങള്‍ കേരളത്തിലെ ദളിതരെ പീഢിപ്പിക്കുകയും, ശവക്കുഴി തീര്‍ക്കുകയും ചെയ്യുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണ് ?
5. ഉമ്മന്‍ചാണ്ടിയെ ഇപ്പോ രാജിവെപ്പിക്കും എന്നും പറഞ്ഞ് പാര്‍ലമെന്‍റ് പടിക്കല്‍ തൂറി നിറച്ച് രണ്ടാം ദിവസം വാലും മടക്കി തിരിച്ചുപോന്നതിനു പിന്നിലെ രഹസ്യമെന്താണ്?
6. ജയകൃഷ്ണന്‍ മാസ്റ്റര്‍, മനോജ്, ടി.പി തുടങ്ങിയവരേയും, വിശാല്‍, സച്ചിന്‍ തുടങ്ങി പതിനാറുകാരായ കൊച്ചുകുട്ടികളെ പോലും നിഷ്ഠൂരം കൊന്ന നിങ്ങള്‍ പീഢനക്കേസ് പ്രതി ഗോവിന്ദച്ചാമിയേയും, 250 ഭാരതീയരെ ചുട്ടുകൊന്ന തീവ്രവാദി മേമനേയും തൂക്കിലേറ്റരുതെന്ന് പറയുന്നതിന് പിന്നിലെ ഔചിത്യമെന്താണ് ?
7. മെത്രാന്‍റേയും, മുസലിയാരുടേയും കാല്‍ക്കല്‍ വീണ് വോട്ടുബാങ്ക് ഉറപ്പിക്കുകയും, മുസ്ലീംലീഗ് വര്‍ഗ്ഗീയപാര്‍ട്ടിയല്ലെന്ന് പ്രസ്ഥാവിക്കുകയും ചെയ്ത നിങ്ങള്‍ക്ക് വെള്ളാപ്പള്ളിയെ തെറിവിളിക്കാനുള്ള എന്ത് അര്‍ഹതയാണുള്ളത് ?
8. പൊതുസ്ഥലത്ത് വച്ച് സ്ത്രീകളെ ചുംബിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി ചുംബനസമരം നടത്തിയ നിങ്ങള്‍ സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലരാകുന്നതിലെ വിരോധാഭാസം എന്താണ് ?
9. ദില്ലിയിലെ കേരളാ ഹൌസില്‍ ബീഫ് വിവാദം ഉണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെങ്കില്‍, കേരളത്തില്‍ ബീഫ് വിളമ്പി ജനങ്ങളില്‍ വിഭാഗീതയുണ്ടാക്കിയത് നിങ്ങളല്ലേ? ബി.ജെ.പി എന്തെങ്കിലും ചെയ്തോ ? ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകന്‍ നിങ്ങളുടെ വീട്ടില്‍ കയറിവന്ന് ബീഫ് കഴിക്കരുതെന്ന് വിലക്കിയോ ? എന്നിട്ടും ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയും , നിങ്ങളൊക്കെ മതേതരന്മാരും ആകുന്നതെങ്ങനെയാണ്?
10. ബി.ജെ.പിയോട് ഇത്രയധികം വിരോധം വച്ചുപുലര്‍ത്തുന്ന നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ എങ്ങനെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുമായി സഹകരിച്ച് കേരളത്തിന്‍റെ വികസനത്തിനായി നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകും?
ചോദ്യങ്ങള്‍ ഇനിയുമുണ്ട്. പക്ഷെ ഈ പത്തു ചോദ്യത്തിനെങ്കിലും ഉത്തരം കിട്ടാതെ ആരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യരുത്.
[5/11, 6:32 PM] Krishna Kumar: എന്തെല്ലാം മറക്കണം,
പാവപെട്ട ഒരു സഖാവിനെ ടിപിചന്ദ്രശേഖരനെ നടുറോഡില്‍ ഇട്ട് വെട്ടി കൊന്നത് ആണോ ഞാൻ മറക്കേണ്ടത് ?
അതോ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകന്‍ ആയ ജയകൃഷ്ണനെ വെട്ടി കൊന്നത് ആണോ ഞാന്‍ മറക്കേണ്ടത് ..?
മാന്നാർ പരുമല കോളേജില്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയ രണ്ട് എ ബി വി പി പിള്ളേരെ കുളത്തില്‍ ചാടിച്ച് , അവിടെ ഇട്ട് എറിഞ്ഞ് കൊന്നത് ആണോ ഞാന്‍ മറക്കേണ്ടത് ?
അതോ ജീവന് വേണ്ടി യാചിച്ച ഷുക്കൂറിനെയും മനോജിനെയും നിഷ്ടൂരം കൊന്ന് കൊലവിളിച്ച സഖാക്കളുടെ കൊലവിളിയാണോ ഞാന്‍ മറക്കേണ്ടത് ?
പറയടാ...ഞാന്‍ എന്താണ് മറക്കേണ്ടത് ..?
അഴിമതിയാണോ ഞാൻ മറക്കേണ്ടത് ?
അഴിമതി എന്ന് പറയുന്പോൾ LDF ഭരണകാലത്തെ എന്തെല്ലാം ഞാന്‍ മറക്കണം ?
മൂന്ന് പൂച്ചകളുമായി മൂന്നാറിൽ പോയി പാർട്ടികൈയ്യേറ്റങ്ങളിൽ JCB-യുടെ കൈ തൊട്ടപ്പോൾ, കൈയ്യും കാലും വെട്ടും എന്ന ഭീഷണി സ്വന്തം പാളയത്തിൽ നിന്ന് ഉയർന്നത് മറക്കണോ ?
പിന്നെ.....
മെർക്കിസ്റ്റൺ തോട്ടം 707 ഏക്കർ LDF കാലത്ത് ഒരു സ്വകാര്യ വ്യക്തിക്ക് കൈമാറിയത് മറക്കണോ ?
ചക്കിട്ടപ്പാറ, മാവൂർ, കാക്കൂർ എന്നിവിടങ്ങളിലെ 1004 ഏക്കർ ഇരുമ്പയിര് ഖനനത്തിന് എന്ന് പറഞ്ഞ് അന്യസംസ്ഥാനകമ്പനിക്ക് 5 കോടി കോഴ വാങ്ങി എളമരം കരീം നൽകയത് മറക്കണോ ?
കുട്ടനാട് ആർ ബ്ലോക്ക് കർഷകരുടെ തൊഴിലാളിളുടെ 200 ഏക്കർ ഭൂമി CPM നേതാക്കൾ ഉൾപ്പെട്ട ട്ടൂറിസം കമ്പനി കൈക്കലാക്കിയത് മറക്കണോ ?
HMT കമ്പനിയൂടെ 500 കോടി വിലമതിക്കുന്ന70 ഏക്കർ ഭൂമി 91കോടിയ്ക് മുംബൈയിലെ ബ്ലൂസ്റ്റാർ റിയൽ എസ്റ്റേറ്റിന് വിറ്റത് മറക്കണോ ?
വേമ്പനാട്ട് കായലിനു നടുക്കുള്ള വളന്തക്കാട് ദ്വീപ് 246 ഏക്കർ സ്ഥലം സ്വകാര്യ സംരംഭത്തിനു കൈമാറാൻ ധാരണാപത്രം ഒപ്പിട്ടത് മറക്കണോ ?
കിനാലൂരിൽ മലേഷ്യൻ കമ്പനി വരുമെന്ന് പറഞ്ഞ് നടത്തിയ ഭൂമി കച്ചവടം ഈ ജനങ്ങൾ മറക്കണോ ?
മുന്നാറിൽ CPM-CPI എന്നി പാർട്ടികൾ ഓഫിസുകൾ വരെ കയ്യേറ്റഭൂമിയിൽ നിർമ്മിച്ചത് ജനം മറക്കണോ ?
അട്ടപ്പാടിയിൽ 232 ഏക്കർ ആദിവാസിഭൂമി സിസ് ലോൺ എന്ന ബഹുരാഷ്ട കമ്പനിക്ക് കാറ്റാടിയന്ത്രം സ്ഥാപിയ്കാൻ കൊടുത്തത് മറക്കണോ ?
കണ്ടൽക്കാടുകൾ കയ്യേറി പാപ്പിനിശ്ശേരിയിൽ cpm അമ്യൂസ്മെൻറ് പാർക്ക് നിർമ്മിച്ചത് മറക്കണോ ?
LDF ഭരണകാലത്തെ ഇത്തരം ഭൂമിദാനങ്ങളും അഴിമതികളും കേരളം മറക്കണോ ?
ഇനി പറ ഞാൻ നിനക്ക് വോട്ട് ചെയ്യണമോ ?
[5/14, 1:20 PM] Krishna Kumar: ഇ എം എസ്സും പിന്നോക്ക/ദളിത് വംശഹത്യയും
.............................................
നിരക്ഷരും പട്ടിണിപ്പാവങ്ങളുമായ ഈഴവരെയും ദളിതരെയും വാരിക്കുന്തവുമായി പട്ടാളത്തിനു മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ട് നേതാക്കൾ മുങ്ങിയ കൊടും ചതിയാണ് പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും നടന്നത്. കൊല്ലപ്പെട്ട ആയിരങ്ങളിൽ 90% ഈഴവരായിരുന്നു. പട്ടാളം വെടിവെക്കില്ലെന്നും അഥവാ വെടിവച്ചാൽ നിലത്ത് കിടന്നാൽ മരിക്കില്ലെന്നും തോക്ക് ജീവിതത്തിൽ കണ്ടിട്ടില്ലാത്ത പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തോക്കിൽ നിന്നും മഞ്ചാടിയും മുതിരയുമാണ് വരുന്നതെന്ന് പരിശീലന ക്യാമ്പ് നടത്തിയവർ തെറ്റീദ്ധരിപ്പിച്ചു എന്നും പയപ്പെടുന്നു.
1946 ൽ ആയിരക്കണക്കിന് തൊഴിലാളികളെ നിറതോക്കിന് മുന്നിലേക്ക് അയച്ചിട്ട് ,EMS സമുദായ പ്രവർത്തനം നടത്താൻ പോയതിന്റെ പുന്നപ്ര-വയലാർ സമരത്തിലെ ചതി സിപിഐ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ‘പുന്നപ്ര വയലാർ' എന്ന പുസ്തകത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സമരസേനാനി കൂടിയായ കെ.സി. ജോർജ് എഴുതി പ്രഭാത് ബുക്ക് ഹൗസാണ് 1972ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘ഒരു ചെറിയ സംശയം’ എന്ന തലക്കെട്ടില്‍ രേഖപ്പെടുത്തിയ ഭാഗത്താണ് ഇഎംഎസ് നടത്തിയ ചതി രേഖപ്പെടുത്തിയിട്ടുള്ളത്. 1946 ഒക്‌ടോബര്‍ 24നായിരുന്നു പുന്നപ്ര വെടിവയ്പ്. ഇതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് വയലാറിൽ വെടിവയ്പ് നടന്നത്. പുന്നപ്രയിൽ വെടിവയ്പ് നടന്നതിന്റെ പിറ്റേന്ന് 25ന് പാതിശേരിയിൽ കൂടിയ യോഗക്ഷേമസഭയുടെ യോഗത്തില്‍ ഇഎംഎസ് പ്രസംഗിച്ചതാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ‘യോഗക്ഷേമം’ വാരികയുടെ നവംബര്‍ ലക്കത്തില്‍ ഇഎംഎസിന്റെ ഉത്‌ബോധനം എന്ന തലവാചകത്തില്‍ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘സഭാ പ്രവർത്തനവും നമ്പൂതിരിമാരുടെ ജീവിതവും തമ്മില്‍ വേണ്ടത്ര ബന്ധമുണ്ടാക്കാന്‍ കഴിയാത്തതാണ് സഭ സജീവമാകാത്തതിന് കാരണമെന്ന് ഉദാഹരണ സഹിതം ഇഎംഎസ് തെളിയിച്ചു’ ഇതാണ് യോഗക്ഷേമത്തിലെ റിപ്പോര്‍ട്ടിലെ ആദ്യഭാഗം. പുന്നപ്ര വെടിവയ്പ് കഴിഞ്ഞ് ആ മണ്ണില്‍ ചോര കുതിര്‍ന്നു കിടക്കുമ്പോള്‍ അവിടെ മരിച്ചുവീണ സഖാക്കളുടെ മൃതശരീരങ്ങള്‍ വലിയചുടുകാട്ടില്‍ കാക്കയും പരുന്തും കൊത്തിവലിച്ചു കൊണ്ടിരുന്നപ്പോൾ നമ്പൂതിരി സമുദായം നന്നാക്കാന്‍ നടന്ന വിപ്ലവകാരി എന്നാണ് കെ.സി. ജോര്‍ജ് പുസ്തകത്തില്‍ ഇഎംഎസിനെ വിശേഷിപ്പിക്കുന്നത്. ‘പുന്നപ്ര വയലാര്‍ സമരത്തില്‍ വ്യക്തികള്‍ വഹിച്ച പങ്കിനെപ്പറ്റി ഇന്ന് പല തെറ്റിദ്ധാരണകളും ഉള്ളതുകൊണ്ട് ഈ സംഭവം കൂടി ഇവിടെ ചേര്‍ക്കണമെന്ന് തോന്നി. ഇഎംഎസ് അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേരളത്തില്‍ നിന്നും ഉണ്ടായിരുന്ന ഏക കേന്ദ്രകമ്മറ്റി മെമ്പറായിരുന്നുവെന്നും’ പുസ്തകത്തില്‍ കെ.സി. ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ട തൊഴിലാളികളും മറ്റും പോലീസിനാല്‍ വേട്ടയാടപ്പെട്ടപ്പോള്‍ ട്രേഡ് യൂണിയന്‍ നേതാക്കന്മാരായ ടി.വി. തോമസും പി.കെ. പദ്മനാഭനും സ്വന്തം വീടുകളില്‍ പരസ്യമായി കഴിഞ്ഞതും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പുന്നപ്ര-വയലാർ സമരത്തിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് സിപിഐ ഔദ്യോഗികമായാണ് ഈ പു
സ്തകം പ്രസിദ്ധീകരിച്ചത്.
1946 ൽ നടന്ന പുന്നപ്ര വയലാർ സമരം പാർട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാൻ മനപൂർവ്വം ചെയ്തതായിരുന്നു എന്ന വിശ്വാസം പാർട്ടി മെമ്പർമാർക്കിടയിൽ തന്നെ ശക്തമായിരുന്നു . 1946 ൽ സ്വാതന്ത്യകൈമാറ്റം തീരുമാനമായിക്കഴിഞ്ഞിരുന്നു എന്നകാര്യവും ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂർ സ്വാഭാവികമായി ഇന്ത്യൻ യൂണിയന്റെ ഭാഗമാകുമെന്നും നേതാക്കൾക് അറിയാമായിരുന്നു എന്ന് കരുതാേന തരമുള്ളു. പക്ഷേ അവർ എന്തിനോ വേണ്ടി ഒരു കലാപമുണ്ടാക്കി. നേതാക്കളെല്ലാം പിന്നിട് ആധികാരം കയ്യാളി സുഖിച്ചു. വെടിയേറ്റു മരിച്ചവരുടെ ശരീരങ്ങൾ പോലും വീട്ടുകാർക് കിട്ടിയില്ല അതെല്ലാംകൂട്ടിയിട്ടു കത്തിച്ചു.
ഇന്നും ജീവിച്ചിരിക്കുന്ന പുന്നപ്ര വയലാർ നായകനെന്ന് വാഴ്ത്തപ്പെടുന്ന നേതാവോ എന്ന് പൂഞ്ഞാറ്റിൽ ഒളിച്ചിരിക്കുകയായിരന്നു. വെടിവയ്പ് നടന്ന ജില്ലയിൽ പോലുമില്ലായിരുന്നു. അതിന് നേതാവ് പറയുന്ന കാരണമാണ് രസകരം" തനിക്കെതിരെ ഒരു അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു" പോലും.
ഇന്നലെകളുടെ നേർക്കാഴ്ചകൾ fb ഗ്രൂപ്പിൽ രാകേഷ് കൃഷ്ണ എഴുതിയ ലേഖനം. വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുംf b പോസ്റ്റിൽ രേഖപ്പെടുത്തുക.fb link https://m.facebook.com/groups/450064555118899?view=permalink&id=460160020776019
[5/19, 4:12 PM] Krishna Kumar: കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസ്എന്‍ഡിപിയും
കെ.ജയപ്രസാദ്
കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസ്എന്‍ഡിപിയും - ഭാഗം 1
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും സിപിഎമ്മും ഹിന്ദുവിരുദ്ധമായ അടവുനയങ്ങളിലൂടെ കേരള നവോത്ഥാന പ്രക്രിയയെ അട്ടിമറിക്കുകയും പിന്നാക്കജനവിഭാഗങ്ങളെ വഞ്ചിക്കുകയും ചെയ്തതിന്റെ ചരിത്രം വിശദീകരിക്കുന്ന ലേഖന പരമ്പര
sndp-cpmശ്രീനാരായണപ്രസ്ഥാനവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭംമുതലുള്ള ചരിത്രമുണ്ട്. 1988ല്‍ ശ്രീനാരാണയഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി തുടക്കംകുറിച്ച കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവം 1903ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തോടെ സംഘടിത രൂപം കൈകാണ്ടു. ഡോ. പല്‍പു, മഹാകവി കുമാരനാശാന്‍, ടി.കെ. മാധവന്‍ തുടങ്ങിയ നേതാക്കളുടെ ശ്രമഫലമായി രണ്ടു പതിറ്റാണ്ടുകൊണ്ട് തന്നെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പ്രസ്ഥാനമായി എസ്എന്‍ഡിപി യോഗം മാറി. എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തിനുശേഷം രൂപംകൊണ്ട സാധുജന പരിപാലനയോഗം, എന്‍എസ്എസ്, യോഗക്ഷേമസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെല്ലാം ഒന്നായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേരളീയനവോത്ഥാനം
. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹ സമരങ്ങളില്‍ ഈ സാമൂഹിക ഐക്യം പ്രകടമായിരുന്നു. എന്നാല്‍ 1931 ല്‍ തിരുവിതാംകൂറിലെ നിവര്‍ത്തന പ്രക്ഷോഭത്തെതുടര്‍ന്ന് എസ്എന്‍ഡിപി – എന്‍എസ്എസ് ഐക്യം നഷ്ടമായി. 1930കള്‍ ആരംഭിക്കുമ്പോള്‍തന്നെ നവോത്ഥാനത്തിന്റെ ദാര്‍ശനിക ഭൂമിക തെളിച്ച ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും നായകത്വം നല്‍കിയ കുമാരനാശന്‍, ടി.കെ. മാധവന്‍ തുടങ്ങിയവരും ഇഹലോകവാസം വെടിഞ്ഞിരുന്നു.സാമുദായിക പിന്തുണയുണ്ടായിരുന്നെങ്കിലും നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു ഇന്നുകാണുന്ന സമുദായ സംഘടനകള്‍. ഈ കാലഘട്ടത്തിലാണ് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം രൂപപ്പെടുന്നത്.
1930കളില്‍ ഒരു ഭാഗത്ത് രാഷ്ട്രീയ പാര്‍ട്ടികളും മറുഭാഗത്ത് സമുദായ സംഘടനകളുമായി കേരള പൊതുമണ്ഡലം മാറി. മലബാറില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസും കൊച്ചിയില്‍ പ്രജാമണ്ഡലവുമാണ് ശ്രദ്ധേയമായത്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തുടക്കം മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിച്ചു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ലക്ഷ്യമിട്ടത് ഹിന്ദു സമൂഹത്തേയും, വിശേഷിച്ച് ഭൂരിപക്ഷം വരുന്ന അവശ-പിന്നോക്ക വിഭാഗങ്ങളെയുമാണ്.
എസ്എന്‍ഡിപി യോഗത്തിന്റെ രണ്ടാം തലമുറയിലെ പ്രമുഖ നേതാക്കളായ സി.കേശവന്‍ (തിരുവിതാംകൂര്‍) സഹോദരന്‍ അയ്യപ്പന്‍ (കൊച്ചി), സി.കൃഷ്ണന്‍ (മലബാര്‍), കെ.സി.കുട്ടന്‍ (ആലപ്പുഴ) തുടങ്ങിയവര്‍ ഹിന്ദുമതാഭിമുഖ്യം ഇല്ലാത്ത പരിഷ്‌ക്കരണവാദികളായിരുന്നു. സഹോദരന്‍ അയ്യപ്പന്‍ റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകനുമായിരുന്നു . ഇവര്‍ ഉയര്‍ത്തിവിട്ട ആശയങ്ങള്‍ രാഷ്ട്രീയസ്വാതന്ത്ര്യത്തിനും സാമ്പത്തിക സമത്വത്തിനും ഊന്നല്‍ നല്‍കുന്നവയായിരുന്നു. മാത്രമല്ല ഇതിനിടയില്‍ അയിത്തം മുഖമുദ്രയാക്കിയ സാമൂഹിക വ്യവസ്ഥയെ തകര്‍ക്കാന്‍ ഈഴവര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ ചേരാനുള്ള നിര്‍ദ്ദേശം ഒരു വിഭാഗം ഉയര്‍ത്തി. സി.വി. കുഞ്ഞുരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കൃഷ്ണന്‍ തുടങ്ങിയവര്‍ ബുദ്ധമതത്തിന്റെ വക്താക്കളായി. സി.കേശവന്‍ നിരീശ്വരവാദിയുമായിരുന്നു.
1933ല്‍ ചേര്‍ത്തലയില്‍ ഈഴവ യുവജനസംഘം രൂപംകൊണ്ടു. ഈഴവര്‍ ഹിന്ദുക്കളല്ല എന്ന് പ്രഖ്യാപിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി. യുവജനസംഘത്തിന്റെ പ്രവര്‍ത്തനം പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ആലപ്പുഴയില്‍ വളരാനുള്ള സാഹചര്യവും ഒരുക്കിക്കൊടുത്തു. ഇതിനിടയില്‍ 1935ല്‍ പൗരസമത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സി. കേശവന്‍ ജയിലിലായി. എസ്എന്‍ഡിപി യോഗ നേതൃത്വം ഈ കാലയളവില്‍ പൂര്‍ണ്ണമായും രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടനയായി മാറി. 1936ല്‍ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചതോടെ സാമൂഹ്യനവോത്ഥാനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം നേടി. സ്വാഭാവികമായും സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിവന്നു.
1938 തിരുവിതാംകൂര്‍ സ്റ്റേറ്റ്‌കോണ്‍ഗ്രസും 1939ല്‍ മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിലവില്‍വന്നതോടെ രംഗം മാറി. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയലാഭം മാത്രം നോക്കി മുന്നേറിയപ്പോള്‍ സാമൂഹ്യ വിപ്ലവം എന്ന അനാഥമായ മുദ്രാവാക്യം കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിയ സാമൂഹിക മോചനത്തിന്റെയും സമത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍, റഷ്യന്‍ വിപ്ലവ വിജയത്തിന്റെ പ്രചാരണം ഇവ അനുകൂല അന്തരീക്ഷം ഒരുക്കി. സി.കേശവന്‍, സഹോദരന്‍ അയ്യപ്പന്‍, സി.കൃഷ്ണന്‍, കെ.സി.കുട്ടന്‍, സി.വി.കുഞ്ഞുരാമന്‍ തുടങ്ങിയ ഭൗതികവാദത്തിന്റെ വക്താക്കളായ എസ്എന്‍ഡിപി യോഗ നേതാക്കളാണ് അറിയാതെയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവസരമൊരുക്കികൊടുത്തത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച ഭൂമിയില്‍ വിത്ത് വിതച്ച് കൊയ്യുകയായിരുന്നു കമമ്യൂണിസ്റ്റ് പാര്‍ട്ടി. മാത്രമല്ല ഈ കാലയളവില്‍ ശ്രീനാരായണഗുരുധര്‍മ്മപ്രചാരണത്തില്‍നിന്നും വഴിമാറി കേവലം രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളില്‍ എസ്എന്‍ഡിപി നേതൃത്വം ഒതുങ്ങി.
1930കളുടെ അവസാനമാകുമ്പോള്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറെ ദുര്‍ബലമാകുന്ന കാഴചയാണ് നാം കാണുന്നത്.1944ല്‍ ആര്‍.ശങ്കര്‍ ജനറല്‍ സെക്രട്ടറിയാകുന്നതുവരെ എസ്എന്‍ഡിപി യോഗത്തിന്റെ ഈ ദുര്‍ബലാവസ്ഥ തുടര്‍ന്നുവന്നു. ആര്‍.ശങ്കര്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറ്റെടുക്കുന്നതിനുമുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ സ്വാധീനം ഈഴവ സമുദായത്തില്‍, വിശേഷിച്ച് മലബാര്‍ മേഖലയില്‍ ഉണ്ടാക്കിയിരുന്നു. മാപ്പിളകലാപത്തെതുടര്‍ന്ന് മലബാറില്‍ കോണ്‍ഗ്രസ് അശക്തവുമായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കത്തില്‍ പൂര്‍ണ്ണമായും ഹിന്ദുക്കളുടെ പാര്‍ട്ടിയായാണ് രംഗത്തുവരുന്നത്. മലബാറില്‍ അറിയപ്പെടുന്ന ഒരു മുസ്ലിം മുഖവും കമ്മ്യൂണിസ്റ്റു നേതാക്കളില്‍ ആദ്യ രണ്ടുപതിറ്റാണ്ടില്‍ ഉണ്ടായിരുന്നില്ല. മലബാറില്‍ ഇന്നും പലയിടത്തും മുസ്ലിം വിരുദ്ധ മനോഭാവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗങ്ങളില്‍ കാണാം. നാദാപുരം പോലുള്ള മേഖലകള്‍ എടുത്തുപറയേണ്ടതുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ ഹിന്ദുമുഖംഅടിസ്ഥാന ഹിന്ദുവിഭാഗങ്ങളെ അതിലേക്ക് നയിച്ചു. ഈ കമ്മ്യൂണിസ്റ്റ് ഹിന്ദു മനസ്സ് പില്‍കാലത്ത്സംഘപരിവാറിലേക്ക് ആകര്‍ഷിക്കുന്നത് തടയാനാണ് 1980കള്‍ മുതല്‍ സിപിഎം അക്രമരാഷ്ട്രീയം മുഖമുദ്രയാക്കുന്നത്. അടവുനയങ്ങള്‍കൊണ്ട് കേരള നവോത്ഥന പ്രക്രിയയെ അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കൂടുതല്‍ ചര്‍ച്ചാവിഷയമാക്കേണ്ടതാണ്.കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തില്‍ ബഹുമുഖപ്രതിഭ തെളിയിച്ച വ്യക്തിത്വമാണ് ആര്‍. ശങ്കറിന്റേത്. എസ്എന്‍ഡിപി യോഗത്തിലൂടെ പൊതുരംഗത്തുവന്ന് കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമായി ശോഭിച്ച ആര്‍.ശങ്കര്‍ വിദ്യാഭ്യാസരംഗത്തു നടത്തിയ സംഭാവനയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കാണിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനവും എടുത്തുപറയേണ്ടതാണ്. ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിനും ഹിന്ദു ഏകീകരണത്തിനുമായി നടത്തിയ ശ്രമങ്ങളും വിലയിരുത്തപ്പെടേണ്ടതാണ്.
സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ശങ്കറിന്റെ ഇടപെടലുകള്‍ അര്‍ഹിക്കുന്ന തരത്തില്‍ അവലോകനം ചെയ്യപ്പെടാതെ പോയതും ചില ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമംകൊണ്ടായിരുന്നു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തോടു വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ശങ്കര്‍ സ്വീകരിച്ചത്. കേരളത്തിന്റെ രാഷ്ട്രീയരംഗം കൂടാതെ ബൗദ്ധിക സാംസ്‌കാരികമണ്ഡലവും ഇടതുപക്ഷ മേല്‍ക്കോയ്മയില്‍ അമര്‍ന്ന വേളയിലാണ് ശങ്കര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പടനയിച്ചത്. വര്‍ഗീയ ശക്തികള്‍ക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന വിമോചനസമരത്തെ ശങ്കറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണച്ചത് സ്റ്റാലിനിസത്തെ തളയ്ക്കാന്‍ ഒരു അടവുനയം എന്ന നിലയിലായിരുന്നു. നെഹ്‌റുവിന്റെ എതിര്‍പ്പുണ്ടായിട്ടും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കു താത്പര്യമില്ലാതിരുന്നിട്ടും ആദ്യത്തെ കമ്മ്യൂണിസ്റ്റു സര്‍ക്കാരിനെ താഴെയിലക്കാന്‍ ശങ്കര്‍ ശ്രമിച്ചത് ജനാധിപത്യ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാനായിരുന്നു.
ശങ്കറിന്റെ ശ്രമമില്ലാതിരുന്നെങ്കില്‍ പില്‍ക്കാലത്ത് ബംഗാളില്‍ ഉണ്ടായതുപോലെ ജനാധിപത്യത്തിന്റെ പിന്‍ബലത്തില്‍ സ്റ്റാലിനിസ്റ്റുപാര്‍ട്ടി കേരളമടക്കി വാഴുമായിരുന്നു. ഭാരത ഭരണഘടനയോടു കൂറില്ലാത്ത, ഭാരതത്തിന്റെ അഖണ്ഡതയില്‍ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റു ഭരണകൂടത്തെയാണ് വിമോചനസമരത്തിലൂടെ ശങ്കര്‍ നേരിട്ടത്. 1962-ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഒരു വിഭാഗം ചൈന അനുകൂല നിലപാടെടുത്തത് ശങ്കറിന്റെ നിലപാട് ശരിവയ്ക്കുന്നു. ഈ രാജ്യദ്രോഹസമീപനമാണ് ശങ്കര്‍ നേരത്തെ തിരിച്ചറിഞ്ഞത്. 1957ല്‍ ഒറ്റയ്ക്ക് അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് പിന്നീട് ഒരിക്കലും ജാതി-മതശക്തികളെ കൂടെ നിര്‍ത്താതെ അധികാരം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് മുഖം വെടിഞ്ഞ് ഇടതു-ജനാധിപത്യത്തിന്റെ ലേബല്‍ സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തയ്യാറായത് വിമോചനസമരത്തിന്റെ സ്വാധീനംകൊണ്ടാണ്. ഇതു ശങ്കറിന്റെ വിജയമാണ്.
ശങ്കറിനെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും ശങ്കറിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍പോലും കാര്യമായി നടന്നില്ല. ഇടതുപക്ഷാഭിമുഖ്യമുള്ള കേരളത്തിലെ സാംസ്‌കാരിക-ബൗദ്ധികമണ്ഡലം ശങ്കറിന്റെ സ്മരണയെ ഭയക്കുന്നു. കാരണം ശങ്കര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പഠിച്ചതിനുശേഷമാണ് എതിര്‍ത്തത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വിപ്ലവ-രാഷ്ട്രീയ ശൈലി സഹായകമാകില്ല എന്നു ശങ്കര്‍ തിരിച്ചറിഞ്ഞു. ശങ്കറിന്റെ മുന്നറിയിപ്പ് സ്വീകരിക്കാത്തതുകൊണ്ടാണ് പുന്നപ്ര-വയലാറില്‍ പാവപ്പെട്ട ഈഴവ ജനവിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ ബലിയാടാക്കപ്പെട്ടത്.
അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുനേതാവിനുപോലും പരിക്കുപറ്റാത്ത ഈ സമരത്തില്‍ നൂറുകണക്കിന് ഈഴവ-പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ കൊല്ലപ്പെടുകയായിരുന്നു. കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കു ഗുണകരമാവില്ല എന്ന നിലപാട് ശങ്കറിനുണ്ടായിരുന്നു.
1930കളില്‍ കേവലം സമരസംഘടനയായി അധപതിച്ച എസ്എന്‍ഡിപി യോഗത്തിനും ഈഴവസമുദായത്തിനും ആത്മാഭിമാനം പകര്‍ന്ന് സ്വാശ്രയബോധം ഉണര്‍ത്തി, സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചത് ശങ്കറിന്റെ നേതൃത്വമാണ്.
കുമാരനാശാന്റെയും ടി.കെ. മാധവന്റെയും അകാലനിര്യാണം എസ്എന്‍ഡിപി യോഗത്തിന് വന്‍ നഷ്ടമുണ്ടാക്കി. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ ഉയര്‍ത്തിയ ഹിന്ദു സാഹോദര്യം ദുര്‍ബ്ബലമായി. മുകളില്‍ സുചിപ്പിച്ചതുപോലെ ഹിന്ദുമതത്തില്‍നിന്നും ഈഴവ സമുദായം പുറത്തുപോകണമെന്ന് മിതവാദി കൃഷ്ണനെപ്പോലുള്ളവരുടെ വാദവും സഹോദരന്‍ അയ്യപ്പന്റെയും സി.കേശവന്റെയും വിപ്ലവാശയങ്ങളും ഈഴവസമൂഹത്തില്‍ ശക്തമായ ചലനങ്ങള്‍ ഉണ്ടാക്കി. നിരീശ്വരവാദത്തെയും യുക്തിവാദത്തെയും അവര്‍ ശക്തിപ്പെടുത്തി. റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകരായിരുന്നു സഹോദരന്‍ അയ്യപ്പനും സി.കേശവനും. അങ്ങനെ ശ്രീനാരായണഗുരു വിഭാവന ചെയ്ത സാമൂഹ്യ വിപ്ലവത്തിന്റെയും സാമൂഹിക സമന്വയത്തിന്റെയും പാതകളില്‍നിന്നും ഈഴവസമുദായത്തിലെ ഒരു വിഭാഗത്തെ രാഷ്ട്രീയവിപ്ലവത്തിന്റെ വക്താക്കളാക്കാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ നേതൃത്വത്തിന് കഴിഞ്ഞു. മാത്രമല്ല, തിരുവിതാംകൂറിലെ നിവര്‍ത്തനസമരം (1931) വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹം ഉയര്‍ത്തിവിട്ട ഹിന്ദുസാഹോദര്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണവുമായി. എന്‍എസ്എസ്-എസ്എന്‍ഡിപി നേതൃത്വം രണ്ട് ചേരിയിലായി നിലയുറപ്പിച്ചു. സാമൂഹിക നവോത്ഥാനത്തിന്റെ പന്ഥാവ് വിട്ട്, രാഷ്ട്രീയ സ്വപ്‌നങ്ങള്‍ താലോലിക്കാന്‍ സമുദായ സംഘടനകള്‍ തുടങ്ങുന്നത് നിവര്‍ത്തനസമരത്തിലൂടെയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തുവരുന്നതിനു മുന്‍പുതന്നെ സോവിയറ്റ് യൂണിയനിലെ മാറ്റങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ സഹോദരന്‍ അയ്യപ്പനെപ്പോലുള്ളവര്‍ വലിയ പങ്കുവഹിച്ചിരുന്നു. 1940കളോടെ സമുദായ സംഘടനകളെ പിടിച്ചെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തി. എസ്എന്‍ഡിപി യോഗത്തെ പിടിച്ചെടുക്കുക എന്ന ആശയത്തിന് പ്രകടമായ രൂപം നല്‍കിയത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യുവചൈതന്യമായ കമ്മ്യൂണിസ്റ്റ് വിഭാഗമായിരുന്നു. എല്ലാ ബഹുജന സംഘടനകളിലും പുരോഗമനവാദികളും കമമ്യൂണിസ്റ്റുകാരും കടന്നുകൂടുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്. അത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടവുനയത്തിന്റെ കാലഘട്ടമായിരുന്നു. (ദേശീയ സ്വാതന്ത്ര്യ സമരത്തെയും ക്വിറ്റ് ഇന്ത്യാ സമരത്തെയും തള്ളിപ്പറഞ്ഞ ബ്രിട്ടീഷ് അനുകൂല നിലപാടെടുത്ത കാലഘട്ടവുമായിരുന്നു അത്). ആയിടയ്ക്ക് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സമുദായ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഇഎംഎസ് നമ്പൂതിരി യോഗക്ഷേമസഭയുടെ അദ്ധ്യക്ഷനായി. ഈഴവരായ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും എസ്എന്‍ഡിപി യോഗകാര്യങ്ങളില്‍ സജീവമായി. ആര്‍. സുഗതന്‍, സി.ജി.സദാശിവന്‍, സി.കെ. വേലായുധന്‍ മുതലായവര്‍ തിരുവിതാംകൂര്‍ എസ്എന്‍ഡിപി യോഗത്തിലും, പി.ഗംഗാധരന്‍, ടി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ തിരുകൊച്ചി എസ്എന്‍ഡിപി യോഗത്തിലും സ്ഥാനങ്ങള്‍ വഹിച്ച കമ്മ്യൂണിസ്റ്റുകാരാണ്. സഹോദരന്‍ അയ്യപ്പന്‍ 1945ല്‍ കൊച്ചിയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ അവകാശപ്രഖ്യാപന റാലിയുടെയും സമ്മേളനത്തിന്റെയും നടത്തിപ്പില്‍ പി.ഗംഗാധരനും ടി.കെ.രാമകൃഷ്ണനും നിര്‍ണ്ണായക പങ്കുവഹിച്ചു (ആര്‍. ശങ്കറിന്റെ ജീവചരിത്രം” എം.കെ. കുമാരന്‍ പേജ്- 176)
ഈ പശ്ചാത്തലത്തിലാണ് 1944ല്‍ ആര്‍.ശങ്കര്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാകുന്നത്. സംഘടനയ്ക്ക് പുതിയ ഊര്‍ജ്ജവും കരുത്തും പകരുന്നതിനും ബഹുജന അടിത്തറ വിപുലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ശങ്കര്‍ ആദ്യം ചെയ്തത്. ‘
എന്‍എസ്സ് ഉള്‍പ്പെടെ മറ്റ് പ്രസ്ഥാനങ്ങളുമായി അടുക്കുന്നതിനുള്ള ശ്രമവും ശങ്കറിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം പുതിയ രൂപവും ഭാവവും കൈവരിക്കുന്നത് 1940കളിലാണ്. കോണ്‍ഗ്രസ് ദുര്‍ബലമാവുകയും പിന്നോക്കജനവിഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേരുറയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. ക്വിറ്റിന്ത്യാ സമരത്തെതുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായും ജയിലിലാവുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രീട്ടീഷ് സര്‍ക്കാരിന്റെ സഹായം ലഭിക്കുകയും അതിലൂടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചതും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നു. ഈ കാലഘട്ടത്തിലാണ് ‘ദേശാഭിമാനി’ ആരംഭിച്ച് മാധ്യമരംഗത്ത് കടന്നുവന്നത്. ക്വിറ്റിന്ത്യാ സമര വിരുദ്ധ മുദ്രാവാക്യങ്ങളും ജപ്പാന്‍ വിരുദ്ധ വികാരവും ഇളക്കിവിട്ട് സര്‍ക്കാരിന്റെ ഒത്താശ്ശയോടെ വിവിധ പ്രചാരണ മാധ്യമങ്ങള്‍ ഉപയോഗിച്ച് 1941-45 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്‍ ശക്തിയായി. 1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ കമ്മ്യൂണിസ്റ്റ് പ്രചാരണയുദ്ധവും അവസാനിച്ചു. പില്‍ക്കാലത്ത് ഉണ്ടാകാനിടയുള്ള തിരിച്ചടി ഭയന്നാണ് സര്‍ സി.പി വിരുദ്ധ സമരവും പുന്നപ്ര-വയലാര്‍ സമരവും രൂപംകൊണ്ടത്.
ജന്മഭൂമി:
ഇന്നലെകളുടെ നേർക്കാഴ്ചകൾ fb ഗ്രൂപ്പിൽ ഷാജി കുറ്റത്തൊടിയിൽ പോസ്റ്റ് ചെയ്ത ലേഖനം. വായനക്കാരുടെ അഭിപ്രായങ്ങൾ fb പോസ്റ്റിൽ രേഖപ്പെടുത്തുക . fb link https://m.facebook.com/groups/450064555118899?view=permalink&id=529398350518852
[5/19, 4:12 PM] Krishna Kumar: സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും
-----------------------------------------------------------------
പാർട്ടി സമ്മേളനങ്ങളിൽ ഭഗത്സിങ്ങിന്റെ ചിത്രം വച്ച ഫ്ലെക്സുകൾ കാണുമ്പോൾ , സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ച് അറിയാൻ ചരിത്ര കുതുകികള്ക്ക് സ്വാഭാവികമായും താത്പര്യം ഉണ്ടാവും. കാരണം പില്ക്കാലത്ത് പാര്ട്ടി ആ അധ്യായങ്ങളെ കുറിച്ച് നിഗൂഡമായ മൌനം പാലിച്ചു എന്നത് തന്നെ.
ആ മൌനം തന്നെയാണ് അതിനുള്ളിലേക്ക് ചുഴിഞ്ഞു നോക്കാൻ ഇത് എഴുതുന്നയാളെയും പ്രേരിപ്പിച്ചത്. എന്റെ അന്വേഷണങ്ങളിൽ അനാവൃതമായ കാര്യങ്ങൾ ചരിത്ര കുതുകികള്കായി ഇവിടെ കുറിക്കട്ടെ.
ദേശീയത , എന്നും കമ്മ്യൂണിസ്റ്റ് പാര്ടിക്ക് അജ്ഞാതമായ , അപരിചിതമായ കാര്യം ആയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ദേശീയതയെക്കാൾ എന്നും പ്രാമുഖ്യം പാർട്ടി ആദർശങ്ങൾക്കായിരുന്നു. സ്വാതന്ത്ര്യ സമരത്തെ കുതികാൽ വെട്ടിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത് . സ്വാതന്ത്ര്യ സമരത്തിലെ ഓരോ സുപ്രധാന സംഭവങ്ങളെയും സമര സേനാനികളെയും പാര്ട്ടി എങ്ങനെയാണ് കണ്ടിരുന്നത് എന്ന് നോക്കിയാൽ ഇത് വ്യക്തമാവും .
1. നേതാജി : നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് "നമ്മുടെ നേതാവല്ലി ചെറ്റ , ജപ്പാൻകാരുടെ കാൽ നക്കി " എന്നാണു 1943 ലെ ദേശാഭിമാനിയിൽ ചെറുകാട് എഴുതിയത്
2. "അധോഗതിക്കു കാരണക്കാരായ കുരുടന്മാരായ മിശിഹാക്കൾ " എന്നാണ് ഗാന്ധിജിയും നേതാജിയെയും കമ്മ്യൂണിസ്റ്റുകൾ വിശേഷിപ്പിച്ചത്
3. ക്വിറ്റ് ഇന്ത്യാ സമരം "ബൌദ്ധിക പാപ്പരത്തം " ആയിട്ടാണ് പാർട്ടി കണക്കാക്കിയത്
-----------------------------------------------------------------------------------------------------
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അതി പ്രധാനമായ രണ്ടു സംഭവങ്ങളിൽ എന്തായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്ന് നോക്കാം
ക്വിറ്റ് ഇന്ത്യാ സമരം
--------------------------------
"കോണ്ഗ്രസ് വര്ക്കിംഗ് കമ്മിറ്റിയുടെ 9 ദിവസത്തെ പ്രയത്ന ശേഷമുള്ള ഗർഭമലസിപ്പിക്കൽ "എന്നാണു നീണ്ട 9 ദിവസത്തെ സമ്മേളനത്തിന് ശേഷം INC വർക്കിംഗ് കമ്മിറ്റി പാസാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ പാർട്ടി മുഖപത്രമായ 'പീപ്പിൾസ് വാർ ' വിശേഷിപ്പിച്ചത് ! തന്റെ 120 പേജ് പ്രവർത്തന റിപ്പോർട്ടിൽ അന്നത്തെ CPI ജനറൽ സെക്രടറി ആയിരുന്ന P C ജോഷി ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ തങ്ങള് എന്തെല്ലാം ചെയ്തു എന്ന് വ്യക്തമായും വിശദമായും പറയുന്നുണ്ട്. ഒളിവിലുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കണ്ടുപിടിക്കാൻ ഇൻഫൊർമർ മാരായും കമ്മ്യൂണിസ്റ്റുകൾ പ്രവര്ത്തിച്ചിരുന്നു . ബ്രിറ്റീഷ് സർക്കാരാവട്ടെ തങ്ങളുടെ തടവിലുള്ള കമ്മ്യൂണിസ്റ്റുകളെ വിട്ടയച്ച് അവരെ കൊണ്ഗ്രസ്സിനു എതിരെ പ്രവര്തിക്കാൻ ഉപയോഗിച്ചു . BT രണദിവെ , RS നിമ്ബ്കർ , SG പഠ്കർ തുടങ്ങിയവർ ഇങ്ങനെ വിട്ടയച്ചവരിൽ പെടും . ഇതിനു പ്രത്യുപകാരമായി പഞാബിൽ സര്ക്കാരുമായി സഹകരിച്ച് ഗറില്ല കാമ്പ് നടത്താമെന്ന് PC ജോഷി കേന്ദ്ര ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്സ് വെൽ നു വാക്ക് കൊടുത്തു ( Quit India Revolution: The Ethos of Its Central Direction, K.K. Chaudhari , Popular Prakashan, Mumbai)
നേതാജി , ജയപ്രകാശ് നാരായണ്‍ , രാം മനോഹർ ലോഹ്യ തുടങ്ങിയ നേതാക്കളെ തള്ളിപ്പറഞ്ഞും അപകീർത്തി പ്പെടുത്തിയും തങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന് എത്ര വലിയ ആവശ്യകതയാണ് എന്ന് തെളിയിക്കാൻ ജോഷി കഠിനമായി യത്നിച്ചു
ബ്രിട്ടനിലെ രാജകുമാരനേക്കാൾ വലിയ രാജ ഭക്തിയാണ് കമ്മ്യൂണിസ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നത് ( K.K. Chaudhari )
ജിന്നയുടെ ദ്വിരാഷ്ട്ര വാദം - പാകിസ്ഥാന്റെ പിറവി
-----------------------------------------------------------------
ഭാരതം ഒരിക്കലും ഒരു ഏകീകൃത രാഷ്ട്രം ആയിരുന്നില്ല എന്നും ഒരുകൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ ജിന്നയുടെ പാകിസ്താൻ വാദം തികച്ചും ജനാധിപത്യപരം ആണെന്നും ആയിരുന്നു പാർട്ടി നിലപാട് .
ഇതിനെ പിന്തുണക്കാൻ 1943 ഏപ്രിൽ 13 നു ബോംബെ കമ്മിറ്റിയിൽ ലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രമേയം പാസ്സാക്കാനും പാർട്ടി മടിച്ചില്ല .
മറ്റു നിലപാടുകൾ :
--------------------------------
1948 ലെ കൽക്കട്ടാ തിസീസ്: അവിടയാണു ബി. ടി. രണദിവേ, ചൈനീസ് മോഡലിലുള്ള, വിപ്ലവവും, ഭരണം പിടിച്ചെടുക്കലും ആഹ്വാനം ചെയ്തത്.... തുടർന്നാണു കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചതും
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു പിന്നിലുമുണ്ട് ഒരു ദേശദ്രോഹ യാഥാർത്ഥ്യം. 1964 ലെ ചൈനാ യുദ്ധ കാലത്ത്, ഇപ്പോഴത്തെ സി. പി. എം വിഭാഗത്തിന്റെ പ്രതീക്ഷ, ചൈന ഇൻഡ്യ പിടിച്ചെടുത്ത്, അവരെ അധികാരം ഏൽപിച്ച് കൊടുക്കും എന്നായിരുന്നു. റഷ്യൻ ചായ്‌വിൽ നിന്ന സി. പി. ഐ വിഭാഗം അതിനെ എതിർത്തു. ഒന്നും നടന്നില്ല..... അവിടുന്ന് തുടങ്ങിയ പോര് , ആ വർഷം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിൽ അവസാനിച്ചു
സ്വാതന്ത്ര്യത്തിനു മുൻപ് ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത ദേശ വിരുദ്ധ നിലപാടുകൾ , ഭാരതത്തിന്റെ സ്വാതത്ര്യ പ്രാപ്തിയെ അംഗീകരിക്കാൻ വൈമുഖ്യം കാണിച്ച് , ഇന്ത്യ - ചൈനാ യുദ്ധത്തിൽ ചൈനയുടെ പക്ഷത്തുനിന്ന് , 1975 ൽ അടിയന്തരാവസ്ഥക്ക് അനുകൂല നിലപാടെടുത്ത് , രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണത്തെ വിമര്ശിച്ച്, ഇന്ത്യൻ പാർലമെന്റ് അക്രമിച്ച തീവ്രവാദിയെ മഹത്വവത്ക്കരിച്ച് , പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് ഇന്നും തുടരുന്നു ...
- Reposted-
ഇന്നലെകളുടെ നേർക്കാഴ്ചകൾf b ഗ്രൂപ്പിൽ കൃഷ്ണ കെ വാരിയത്ത് എഴുതിയ ലേഖനം .വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും fb പോസ്റ്റിൽ രേഖപ്പെടുത്തുക.fb link https://m.facebook.com/groups/450064555118899?view=permalink&id=503416949783659
No comments:
Post a Comment