Thursday, 23 June 2016

ഭാരതീയ ശാസ്ത്ര പാരമ്പര്യവും യോഗയും

We are always agnist our culture why?😳😳ലോകത്തിന്റെ  മുഴുവൻ നന്മക്കും  വേണ്ടി  പ്രാർഥിച്ചിരുന്ന  ഒരു  രാഷ്ട്രമായിരുന്നു  ഭാരതം. ഭാരതത്തിലെ  ഓരോ  മംഗളകർമവും   അവസാനിച്ചിരുന്നത്   ‘ലോക  സമസ്ത  സുഖിനോ ഭവന്തു’  എന്ന  മന്ത്രം  ചൊല്ലിയായിരുന്നു .


1947 വരെ  വിദേശികൾ  നശിപ്പിച്ച  നമ്മുടെ  സംസ്കാരം  പിന്നീട്  നമ്മൾ  തന്നെ  നശിപ്പി ച്ചു .


 ലോഹതന്ത്രവും  ആരോഗ്യ  ശാസ്ത്രവും ,ഗണിത  ശാസ്ത്രവും  ജ്യോതിഷവും  എല്ലാം  ഭാരതത്തിന്റെ  സംഭാവനയാ ണ് .


AD  പത്താം  നൂറ്റാണ്ട്  വരെ  4  അക്ക  സംഖ്യ എഴുതാൻ  അറിവില്ലാത്ത യുറോപ്യൻ മാരുടെ  മുന്നിൽ  ‘അരിതമാറ്റിക് പ്രോവിഷനും’  ‘ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച്  വേദമന്ത്രങ്ങൾ  ചൊല്ലിയിരുന്നവരാണ്  ഭാരതീയർ .

യജുർവേദത്തിൽ..     കോപ്പെർ,ബ്രാസ് ,ടിൻ  ലെഡ് ,എന്നീ ലോഹങ്ങളെ  നമസ്കരിക്കുന്ന  മന്ത്രങ്ങൾ  ഉണ്ടായിരുന്നു .


AD  1500 നു  ശേഷം കണ്ടുപിടിച്ച  ഈ  ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത്   യൂറോപ്യൻസ്  ആണെന്നാണ്‌  നമ്മൾ   പുസ്തകങ്ങൾ    നോക്കി  പഠിച്ചി ട്ടുള്ളത്‌.


പക്ഷെ  നമ്മുടെ  ഭാരതത്തിന്‌   5000  വർഷങ്ങൾക്ക്  മുൻപ്    അവയെ  കുറിച്ച്  അറിവുണ്ടായിരുന്നു .AD  400 നു  ശേഷം  AD  1500  വരെ  നൂറുകണക്കിന്  രസതന്ത്ര പുസ്തകങ്ങൾ   ഭാരത്തിൽ  എഴുത്പെട്ടിട്ടുണ്ട് .രസരത്നാകരം ,   രസസമുച്ചയം, രസേന്ദ്രസാരസർവ്വസ്സ്വം ,രസ്സേന്ദ്രചൂടാമണി , തുടങ്ങിയ  പുസ്തകങ്ങൾ  എല്ലാം  തന്നെ  നാഗാര്ജു്നനെ  പോലുള്ള  പ്രഗൽഭരായ  രസ തന്ത്രജ്ഞരാൽ  എഴുതപെട്ടിട്ടുള്ളതാണ് .

ഈ  പുസ്തകങ്ങളിലെല്ലാം  ഓരോരോ  കെമിക്കലുകൾ  എങ്ങിനെയെല്ലാം  ഉപയോഗിക്കണം  എന്ന്  വ്യക്തമായി  പ്രതിപാദിച്ചിട്ടുണ്ട്  .


കൂടാതെ  സ്വർണം ,വെള്ളി  ടിൻ ,ലെഡ് , അയേൻ ,കൊപെർ ,മെർകുറി ,എന്നീ മെറ്റലുകൾ  എപ്രകാരമാണ്  പ്രോസസ്  ചെയ്യേണ്ടത് എന്ന്  വ്യക്തമായി   പ്രതിപാദിക്കുന്നു.


പ്രകാശത്തിനു   7 നിറങ്ങൾ   ഉണ്ടെന്നു  കണ്ടുപിടിച്ചത് 'സർ  ഐസക്ന്യൂ ട്ടണ്‍ ' അല്ല .  വിശ്വാമിത്ര മഹർഷി  ആണ് ,സൂര്യദേവൻ  തന്റെ 7  നിറങ്ങൾ  ഭൂമിയിലീക്ക്  അയക്കുന്നു  എന്ന്  വേദങ്ങളിൽ  എഴുതിയത് കാണുക ,



പ്രകാശം  സഞ്ചരിക്കുന്നു എന്ന്  കണ്ടെത്തിയതും 'സർ  ഐസക്ന്യൂട്ടണ്‍  അല്ല.   ഒരു നിമിഷത്തിന്റെ  പകുതി  സമയം  കൊണ്ട് 2022  യോജന  വേഗത്തിൽ  പ്രകാശത്തെ  ഇങ്ങോട്ടയക്കുന്ന  സൂര്യദേവാ  അങ്ങേക്ക്  പ്രണാമം എന്ന് പറഞ്ഞത്  വിജയനഗരം  സാമ്രാജത്തിലെ  ഹരിഹരന്റെയും ഗുപ്തന്റെയും   ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ"  ആണ് .



ന്യൂട്ടൻ  ഗ്രാവിറ്റി  കണ്ടുപിടിക്കുന്നതിനു മുൻപ്  ഭാരതീയ  ജ്യോതി  ശാസ്ത്രത്തിൽ  ഗ്രാവിറ്റിക്ക്  'ഡഫനിഷൻ'  ഉണ്ടായിരുന്നു .

ആകാശത്തിലുള്ള  സോളിഡ്  മെറ്റിരിയൽസ്‌നെ   ഭൂമി  അതിനെ  ശക്തികൊണ്ട്  ആകർഷിക്കുന്നു .  ഇതൊന്നിനെയാണോ ആകര്ഷിക്കുന്നത്  അത്  താഴെ  വീഴുകതന്നെ ചെയ്യും .

തുല്യ  ശക്തികൊണ്ട്  ആകർഷിക്കുന്ന  ജ്യോതിർ ഗോളങ്ങൾ    വീഴുകയില്ല   ഭാസ്കരാചാര്യ  (1114–1185) എഴുതിയ  ഈ വരികൾ സിദ്ധാന്തശിരോമണി  എന്ന  പുസ്തകത്തിൽ   ഭുവനകോശം  എന്ന ഭാഗത്തിൽ  ആറാം  അധ്യായത്തിൽ  നിങ്ങള്ക്ക്  വായിക്കാൻ ആകും..


ഭൂമി  ഉരുണ്ടതാണെന്നും  സൂര്യന്  ചുറ്റും  കറങ്ങുന്നു  എന്നും  കണ്ടുപിടിച്ചത്  ആര്യഭടൻ  ആണ് ,ഇന്ന്  നമ്മൾ  ഇതിനെല്ലാം  പേര്  വിളിക്കുന്നത്‌  ഗലീലിയോയെയും  ,കൊപെർ നിക്കസ്സിനെയും ,റ്റൈക്കൊബ്ലാണ്ട്നെയും    ആണ് .


AD  449 ൽ  ആര്യഭടാചാര്യൻ  ഒന്നാമൻ  അദ്ദേഹത്തിന്റെ 23മത്തെ  വയസ്സില  എഴുതിയ  “ആര്യാഭടീയം”  എന്ന  ഗ്രന്ഥം  ഭാരതത്തിലെ  ജ്യതിർഗണിതശാസ്ത്ര  പട്ടികയിൽ  ഒന്നാമതായി  നിൽക്കുന്നു .


ഭൂമിയുടെ  ഗോളാകൃതിയെ  കുറിച്ചും ഭൂമി  സൂര്യന് ചുറ്റും  കറങ്ങുന്നതിനെ  കുറിച്ചും   ഭുമിയുടെ   Rotation നെ   കുറിച്ചും   Revolution നെ   കുറിച്ചും   അതിന്റെ  Speed നെ   കുറിച്ചും  വ്യക്തമ്മയി  എഴുതിയ  ‘ആര്യഭടീയം’  അത്യുജ്ജലമാണ്  എന്നത് കൊണ്ടുതന്നെയാണ്  നമ്മൾ  നമ്മുടെ  ആദ്യ  ഉപഗ്രഹത്തിനു  “”ആര്യഭട്ട””  എന്ന്  പേര്  നല്കിയത് .


 ആര്യഭടാചാര്യനും , ഭാസ്കരാചാ ര്യനും  , എഴുതിവച്ചിരിക്കുന്ന  എല്ലാ കാര്യങ്ങളും അതിന്റെ  10  ഇരട്ടി വിശദീകരിച്ചു   ഭ്രമ്മഗുപ്തൻ  ""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് .

 വൃത്തത്തിന്റെ  വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ ,വ്യാപ്ത്യം  തുടങ്ങി  എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ  Equation നോട്  കൂടി  എഴുതിവച്ചിരിക്കുന്നു .ഗ്രീൻ വിച്  രേഖ  പണ്ട്  ഭാരതത്തിൽ  ആയിരുന്നു .അപ്പുറത്തും  ഇപ്പുറത്തും  longitudeഉം  latitude ഉം   കണക്കാക്കിയിരുന്നു .വരാഹിമിഹിരൻ  AD 553 ൽ  അലക്സാൻഡ്ര്യയുടെ   Longitude  കണക്കാക്കിയിട്ടുണ്ട് .23 .7 ഡിഗ്രി യായാണ്  ഉജ്ജയിനി യിൽനിന്നും  അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത് .ഇന്ന്  മോഡേൻ  സയെൻസ് പ്രകാരം  ഇന്ന്  നോക്കിയാൽ അത്  23 .3  ഡിഗ്രി ,ജെർമനിയിലെ  സെന്റ്‌  ജോർജ്  സ്കൃതംയുനിവെർസിറ്റി യിലെ  കവാടത്തിൽ ‘പാണിനി’യുടെ  ഒരു  വലിയ  ചിത്രം  കൊത്തി വച്ചിട്ടുണ്ട് .

ജർമ്മൻ ഭാഷയുടെ  അടിസ്ഥാനം  പാണിനി  എഴുതിയ  ""അഷ്ട്ടാദ്ധ്യായി""  എന്ന  വ്യാകരണ  ഗ്രന്ഥം  ആണ് .

മനുഷ്യന്  ഉണ്ടാകാൻ  സാധ്യതയുള്ള  ഓരോ  രോഗത്തിന്റെയും അവയുടെ  ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ  കുറിച്ചും ഔഷധം  നൽകുമ്പോൾ  ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ  ചേർത്തു  51  ശാഖകൾ  ഉള്ള  അഥർവ്വ  വേദം നമ്മുടെ  നാട്ടിൽ  ഉണ്ടായിരുന്നു .


[World  Health   Organization universal medicine status കൊടുത്തിരിക്കുന്ന  ഭൂമിയിലെ  ഒരേ ഒരു  compound   ജലം  ആണ് .ഏതൊരു  അസുഖത്തിനും  ജലം അല്ലാതെ  വേറെ ഒന്നും  നൽകരുത്  എന്ന്  യജുർവേദത്തിൽ  കാണുന്നു] .


ആധു നിക  വൈദ്യശാസ്ത്രത്തിന്റെ  പിതാവായി  അറിയപെടുന്നത്  ഹിപ്പോക്രാറ്റ്സ്  ആണ്  , ചരകന്റെയും  സുശ്രുതന്റെയും പുസ്തകത്തിൽ  നിന്നാണ് താൻ  ഔഷധ  ശാസ്ത്രം  പഠിച്ചത്  എന്ന്  ഹിപ്പോക്രാറ്റ്സ് എഴിതിയ  പുസ്തകത്തിൽ 117  തവണ  പറയുന്നു .ചികിത്സ  മനസ്സും  ശരീരവും  ഒരുമിക്കണം  എന്ന്  പറഞ്ഞത്  ശുശ്രുതൻ  ആണ് .


ശരീരത്തിന്  ഏൽക്കുന്ന  എല്ലാ  ആഘാതവും  മനസ്സിനും  മനസ്സിന്  എൽക്കുന്ന  എല്ലാ  ആഘാതവും  ശരീരത്തിനും  ഏൽ ക്കുന്നു  എന്ന് BC 700 ൽ എഴുതിയ    സുശ്രുത  സംഹിതയിൽ  പറയുന്നു .. ഇന്ന്  അമേരിക്കയിൽ  ഇതേ  ചികിത്സാ രീതി  Quantum Healing [ Deepak Chopra } എന്നപേരിൽ 21 നൂറ്റാണ്ടിലെ  അത്യാധുനിക  ചികിത്സാ  രീതിയായി  കണക്കാക്കുന്നു .


ബ്രെയിൻ  Activate   ചെയ്യാൻ meditation  നെ പോലെ  മറ്റൊന്നില്ല  എന്ന്  അമേരിക്ക  പറയുന്നു , അവിടത്തെ  സിലബസ്  അനുസരിച്ച്  എല്ലാ  യൂനീവേർസിറ്റി കളിലും പ്രസിദ്ധീകരിക്കുന്ന  ടെക്സ്റ്റ്‌ ബുക്കിന്റെ  അവസാന  chapter  meditation   ആയിരിക്കണം  എന്ന്  നിർബന്ധമുണ്ട് .

സൂര്യനമസ്കാരം അമേരിക്കയികും ഇന്ഗ്ലാണ്ടിലും   അവരുടെ  ജീവിതചര്യ ആയിരിക്കുന്നു .


 Washington പോസ്റ്റ്‌   മാഗസിൻന്റെയും   New York  times മാഗസിൻന്റെയും കണക്കു  അനുസരിച്ച്  അവിടുത്തെ 40  വയസ്സ്  65 % പേർ  നമ്മുടെ  സൂര്യനമസ്കാരവും  യോഗയും    ചെയ്യുന്നവരാണത്രേ.  പതഞ്‌ജലി  മഹിർഷി യുടെ   യോഗശാസ്ത്രത്തിൽ  പരിണാമത്തെകുറിച്ചു  വ്യക്തമായി  പറയുന്നു .


7 ദിവസത്ത്ൽ  ഒരിക്കൽ  ജോലിക്കാര്ക്ക്  അവധി  നൽകണം  എന്ന്  പറഞ്ഞത്  ബ്രിറ്റീഷുകാർ  അല്ല.  ചാണക്യൻ ആണ് , അദ്ദേഹത്തിന്റെ  അർത്ഥ ശാസ്ത്രത്തിൽ  ഇത്  വ്യക്തമായി  പറയുന്നുണ്ട് .


വിഷ്ണുശർമ AD 505 ൽ  എഴുതിയ  പഞ്ചതന്ത്രം എന്നാ പുസ്തകം അമേരിക്കയുടെ CIA യുടെ  സിലബസ്ന്റെ  ഭാഗമാണിന്ന് .,


ലോഹ തന്ത്രം  ആയാലും  രസ തന്ത്രം ആയാലും  ജ്യോതി ശ്ശാസ്‌ത്രം  ആയാലും  ആരോഗ്യ സസ്ത്രംമായാലും  ഇന്ന്  ലോകം  ഭാരതത്തിന്റെ പൈതൃകം  പുനർ ചിന്തനത്തിനു  വഴിയൊരുക്കുന്നു .


OXFORD  UNIVERSITY യിൽ  പ്രസിദ്ധമായ    Bodleian library യിൽ  20000തോളം കറുത്ത  പെട്ടികളിലായി  സൂക്ഷിച്ചിരിക്കുന്ന  താളിയോലകൾ  മുഴുവനും  ഇന്ത്യയില  നിന്നും  കടത്തിയവയാണ് .ഇന്ന്  കാണുന്ന  പല  കണ്ടുപിടുത്തവും ഇവയിൽ  നിന്നുള്ള  വിജ്ഞാനം ആണ് .


കൂടാതെ  Harvard universityയിൽ സൂക്ഷിച്ചിട്ടുള്ള 442  ഹൃഗ്വേദ  ഗ്രന്ഥങ്ങൾ  നമ്മുടെതാണെന്ന്   എത്രപേര്ക്ക്  അറിയാം .

ലോകം  രണ്ടുകയ്യും  നീട്ടി  അറിവിനായി  ഭാരതത്തിന്‌ മുൻപിൽ  കൈനീട്ടി  നില്ക്കും  എന്ന്  പറഞ്ഞത് Max Muller ആണ്.


11 വര്ഷം  സംസ്കൃതം  പഠിച്ചു നമ്മുടെ  വേദങ്ങളെ  TRANSLATE  ചെയ്ത് 47  പുസ്തകങ്ങൾ അടങ്ങിയ  The Book of Oriental എഴുതിയ  പണ്ഡിതനായിരുന്നു    Max Muller ..

നിർഭാഗ്യമെന്ന്   പറയട്ടെ   നമുക്ക്  നമ്മുടെ  സംസ്കാരത്തോടു  പുച്ഛം ആണ്. Good is always good bad is always bad 👍👍
-.......................
യോഗ എന്ന ദിവ്യ ശാസ്ത്രo

യോഗയുടെ പ്രാചീന ചരിത്രം
____________________________

ഭാരതത്തിന്റെ അതിപ്രാചീനമായ പാരമ്പര്യങ്ങളിലൊന്നാണ്  യോഗ. യോഗയുടെ ഉത്ഭവത്തെ കുറിച്ച് ചരിത്രപരമായി നോക്കിയാൽ യോഗയ്ക്ക് ഹാരപ്പൻ അഥവാ സരസ്വതി-സിന്ധു നദീതട സംസ്കാരത്തോളം പഴക്കം കാണും.

യോഗാസനങ്ങളെ സൂചിപ്പിക്കുന്ന   അയ്യായിരത്തോളം വർഷങ്ങൾ പഴക്കമുള്ള മുദ്രകളും പ്രതിമകളും മറ്റും സരസ്വതി-സിന്ധു പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ചിലർ ഇതു യോഗാസങ്ങളല്ലെന്നു  വാദിക്കുന്നുണ്ട്.
പക്ഷെ ഇതേപോലത്തെ യോഗാസനങ്ങൾ  സരസ്വതി-സിന്ധു സംസ്കാരം അസ്തമിച്ച ശേഷം  നിലവിൽ വന്ന സ്മാരകങ്ങളിലും മറ്റും  അലങ്കാരങ്ങളായി കൊത്തിവച്ചിട്ടുണ്ട്. മിക്കവാറും യോഗാസനത്തിലിരിക്കുന്ന ഗജലക്ഷ്മി ദേവിയുടെ ചിത്രമാണ്  കൊത്തിവച്ചിട്ടുള്ളത്.
ഉജ്ജയിനിലെയും ഗുജറാത്തിലെയും  പ്രാചീന നാണയങ്ങളിലും സരസ്വതി-സിന്ധു സംസ്കാരത്തിലേതു പോലെ യോഗാസനത്തിലിരിക്കുന്ന ഭഗവാൻ ശിവന്റെയും ലക്ഷ്മീദേവിയുടെയും മുദ്രകളുണ്ട്.

ഇതിനു പുറമെ രാജസ്ഥാനിൽ നിന്നും യോഗസമാധിയിലുള്ള ഒരു അസ്ഥികൂടവും കണ്ടെടുത്തിട്ടുണ്ട്.  ഈ അസ്ഥികൂടത്തിന്റെ കാലം സരസ്വതി-സിന്ധു സംസ്കാരത്തിന്റെ കാലഘട്ടത്തിനു തൊട്ടു ശേഷമാണ്.
ഇതുകൊണ്ടു  സരസ്വതി-സിന്ധു പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്ത മുദ്രകളിലും മറ്റും യോഗാസനങ്ങൾ തെന്നെയാണുള്ളതെന്നു നമ്മുക്ക് സ്ഥിരീകരിക്കാം.

വൈദിക ഗ്രന്ഥങ്ങളിലും യോഗയുടെ അംശങ്ങളുണ്ട്‌. യോഗയിൽ ഏറ്റവും പ്രധാനപെട്ട ഘടകമായ പ്രാണായാമം അല്ലെങ്കിൽ  പ്രാണനെ കേന്ദ്രീകരിച്ചുള്ള ശ്വസനക്രിയ ഭാരത്തിന്റെ ഏറ്റവും പഴയ ഗ്രന്ഥങ്ങളായ വേദ സംഹിതകളിലുണ്ട്. ഉദാഹരണങ്ങളായി യജുർവേദത്തിന്റെ തൈത്തിരീയ സംഹിത 5.5.5 വാജസനെയി  സംഹിത 23.18 തുടങ്ങിയ ഗ്രന്ഥങ്ങളിൽ  പ്രാണനെ ഉൾപ്പെടുത്തിയിട്ടുള്ള  ശ്വസനക്രിയയെ  കുറിച്ച് പറയുന്നുണ്ട്. ഈ ക്രിയ വൈദിക യജ്ഞങ്ങളിലും ഉപയോഗിച്ചിരുന്നു.
വൈദിക യാഗങ്ങളെ കുറിച്ച് വിവരിക്കുന്ന ശതപത ബ്രാഹ്മണം പോലെയുള്ള ഗ്രന്ഥങ്ങളിൽ   പ്രാണനെ നിയന്ത്രിക്കുന്നതിനെ പറ്റി  പരാമർശിക്കുന്നുണ്ട് . യാഗാഗ്നിയെ തെളിയിക്കുന്നതിന്റെ കൂടെ  ശ്വസനക്രിയയും ആചരിച്ചിരുന്നുവെന്നു ശതപത ബ്രാഹ്മണം  2.2.2.15 പറയുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന തേജസ്സായ അഗ്നിയെ ജീവന്റെ തുടിപ്പായ പ്രാണനുമായി ബന്ധപ്പെടുത്തി  ആത്മാവിൽ പ്രതിഷ്ടിക്കാനാണ് .

ഇതിനു പുറമെ കഠിനമായ ധ്യാനം ഉൾപ്പെടുന്ന തപസ്സിനെക്കുറിച്ചും വേദ സംഹിതകളിൽ വിവരണങ്ങളുണ്ട്. ഋഗ്വേദത്തിലെ നാസദീയ സൂക്തത്തിൽ (ഋഗ്വേദം 10.129 ) സത് അഥവാ ലോകത്തിന്റെ നിലനിൽപ് തന്നെ തപസ്സിലൂടെയാണ് നിലവിൽ വന്നതെന്ന് പറയുന്നുണ്ട്.
തപസ്സ് ജീവന്റെ ചൂടിനെയാണ് സൂചിപ്പിക്കുന്നത്. തപസ്സ് അഗ്നിയുമായും ബന്ധപ്പെട്ടതാണ് (ഉദാഹരണമായി ഋഗ്വേദം 6.5.4).

ഉപനിഷത്തുകളുടെ കാലത്ത് യോഗ ദർശനത്തിനു പുതിയ പരിണാമങ്ങളുണ്ടായി. അതിപ്രാചീനമായ മുഖ്യോപനിഷത്തുകളിൽ ഒന്നായ   ചാന്ദോഗ്യോപനിഷത്ത് 8.6.6 കുണ്ഡലിനി  യോഗയുടെയും കുണ്ഡലിനി ശക്തിയുടെയും  ഒരു പ്രാചീന രൂപത്തെ കുറിച്ച് വിവരിക്കുന്നുണ്ട്.  ബൃഹദാരണ്യകോപനിഷത്ത് 2.1.19, കഠോപനിഷത്ത് 6.16 , പ്രശ്നോപനിഷത്ത് 3.6 തുടങ്ങിയ   മറ്റു മുഖ്യോപനിഷത്തുകളിലും ഇതേപോലത്തെ വിവരണം കാണാം.

ഈ പ്രാചീന ഉപനിഷത്തുക്കളിൽ കുണ്ഡലിനി ശക്തി ഹൃദയത്തിലാണ് വസിക്കുന്നതെന്നു പറയുന്നുണ്ട്. ഈ ശക്തിയെ നാഡികളിലൂടെ ശിരസ്സിലോട്ടു എത്തിച്ചാൽ അമൃതത്വം കൈവരിക്കാൻ സാധിക്കുമെന്നും പരാമർശിക്കുന്നുണ്ട്. ഉപനിഷത്തുക്കളിലെ വേറെ ചില ശ്ലോകങ്ങളിൽ പരമാത്മാവായ പരബ്രഹ്മ ചൈതന്യവും  ഹൃദയത്തിലാണ് വസിക്കുന്നതെന്നു പറയുന്നുണ്ട്( ഉദാഹരണമായി ചാന്ദോഗ്യോപനിഷത്ത്  3.14.4 ). ഇതുകൊണ്ടു ധ്യാനത്തിലൂടെ ഹൃദയത്തിലുള്ള പരബ്രഹ്മ ചൈതന്യത്തെ നാഡികളിൽകൂടി ശിരസ്സിലോട്ടെത്തിച്ച് അമൃതത്വം പ്രാപിക്കുന്ന യോഗവിദ്യയെയാണ് പ്രാചീന ഉപനിഷത്തുകളിൽ കാണാൻ സാധിക്കുന്നത്.
പിന്നീട് പരിണാമിച്ച ദർശനങ്ങളിൽ കുണ്ഡലിനി ശക്തി ഹൃദയത്തിനു പകരം നട്ടെലിന്റെ അറ്റത്താണ്  സ്ഥിതിചെയ്യുന്നത്.

ഉപനിഷത്തുകൾക്കു ശേഷം ബുദ്ധ-ജൈന സമ്പ്രദായങ്ങളിലും യോഗാഭ്യാസങ്ങൾക്കു പ്രാധാന്യമുണ്ടായിരുന്നു.  ബുദ്ധനും മഹാവീരനും കഠിന ധ്യാനത്തിലൂടെയാണ് ആത്മബോധം കൈവരിച്ചത്. ബുദ്ധമത ഗ്രന്ഥങ്ങളിൽ വച്ച് ഏറ്റവും പ്രാചീന ഗ്രന്ഥശേഖരമായ  പാലി തിപിടകത്തിലെ   മഹാസതിപട്ഠാനസുത്തത്തിൽ ധ്യാനത്തെക്കുറിച്ചും കാലുകൾ കൂട്ടിച്ചേർത്തിട്ടുള്ള ഒരു യോഗാസനത്തെ കുറിച്ചും വിവരിക്കുന്നുണ്ട്.
ജൈനമത ഗ്രന്ഥമായ കല്പസൂത്രത്തിലും മഹാവീരൻ കാലുകളുടെ മുട്ടുകൾ മടക്കി പശുവിനെ കറക്കുന്ന രീതിയിൽ ഇരുന്നിട്ടുള്ള ഒരു യോഗാസനത്തിലൂടെയാണ് ആത്മബോധം പ്രാപിച്ചതെന്നു പറയുന്നുണ്ട്.
പലതരം യോഗാഭ്യാസങ്ങൾ  മഹാവീരന്റെയും ബുദ്ധന്റെയും കാലത്ത്‌  ഭാരത്തിൽ നിലവിലുണ്ടായിരുന്നുവെന്നു ഇതിൽ നിന്നുമൊക്കെ നമ്മുക്ക് മനസിലാക്കാം

പിന്നീട്  പതഞ്ജലി മഹർഷി ഭാരതത്തിൽ നിലവിലുണ്ടായിരുന്ന യോഗാഭ്യാസങ്ങളെ ക്രോഡീകരിച്ച്‌ യോഗസൂത്രം രചിച്ചു. പുതിയ യോഗാഭ്യാസങ്ങൾ ഇതിനു ശേഷവും ഭാരതത്തിൽ പരിണാമിച്ചുകൊണ്ടിരുന്നു .

ഇന്ന് യോഗ ലോകമെമ്പാടും അഭ്യസിക്കപെടുന്നു. ആരോഗ്യത്തിനും മനസ്സിനുമൊക്കെ യോഗ ഉത്തമമാണെന്നു തെളിയിക്കുന്ന ആധുനിക ശാസ്ത്ര പഠനങ്ങൾ നിരവധിയാണ്.

ഭാരതത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യങ്ങളിലൊന്നാണെന്നുള്ളതിനു പുറമെ , ഭാരതം ലോകത്തിനു നൽക്കിയ മഹത്തായ സംഭാവനകളിലൊന്നായി യോഗയും പെടും

യോഗയോടുള്ള കമ്യൂണിസ്റ്റ് അസഹിഷ്ണുത

100 കോടിയിലധികം വരുന്ന ഹിന്ദുക്കളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണ് ഷൈലജ എന്ന മന്ത്രി  ഇന്ന് ചെയ്തത്.   ഐക്യ മത്യ സൂക്തം എന്നത് എന്തെന്ന് പോലും അറിയാതെ കാട്ടി കൂട്ടിയ പമ്പര വിഡ്ഢിത്തം. ഒരു തരം ഓവർ ഷൈനിങ്ങ്.  ആരെയോ പ്രീതി പെടുത്താൻ ഒരുക്കിയ നാടകം. പക്ഷെ നിങ്ങൾ വിചാരിച്ചവർക്കൊക്കെ ഈ മന്ത്രത്തിന്റെ പ്രാധാന്യം നന്നായറിയാം.  ഐക്യ രാഷ്ട്ര സംഘടന "ലോക ശാന്തി  മന്ത്രം" എന്ന് അംഗീകരിച്ചത് ഈ മന്ത്രമാണ്.  അങ്ങനെ തീരുമാനിക്കുമ്പോൾ ചൈനയും റെഷ്യയും, ക്യൂബയും ഒക്കെ അവിടെ സന്നിഹിതരായിരുന്നു എന്ന് മന്ത്രി ഓർക്കണം. മന്ത്രത്തിന്റെ പ്രധാന ഭാഗം താഴെ ചേർത്തിരിക്കുന്നു. സാമാന്യ ജനം വിലയിരുത്തട്ടെ.

സംഘ ഗച്ചധ്വം സംവദധ്വം  സം വോ മനാംസി  ജാനതാമ്/ ദേവ ഭാഗം  യതപൂർവെ സംജാനാനാ  ഉപാസതെ/
സമാനൊ മന്ത്ര സമിതി: സമാനീ സമാനം മന:
സഹചിത്തമെഷാമ്/ സമാനം മന്ത്രമഭിമന്ത്ര മേവ:/
സമാനെനവോഹവിഷാ ജുഹോമി/
(Assemble, speak together: let your minds be all of one accord, unanimous sit down to their appointed share. The place is common, common the assembly, common the mind, so be their thought united. A common purpose do I lay before you, and  worship with your general oblation)
ഒന്നിച്ചിരിക്കുക, ഒന്നിച്ചു സംസാരിക്കുക, അങ്ങനെ മനസ്സുകൾ ഒന്നായി തീരട്ടെ! ഈ ഭൂമി എല്ലാ ചരാചരങ്ങൾക്കും വേണ്ടി ഉള്ളതാണ്. വിഭവങ്ങൾ എല്ലാവർക്കും വേണ്ടി വിഭജിച്ചു നൽകാനുള്ളതാണ്? അല്ലയോ പ്രകൃതീ... പ്രപഞ്ച നന്മക്കായി നിനക്ക് മുന്നിൽ ഞാനിതാ മുട്ടു മടക്കുന്നു

ഇതിലെവിടെയാണ് മതം ഇരിക്കുന്നത്? ഇതിലെവിടെയാണ് രാഷ്ട്രീയം ഇരിക്കുന്നത്? ഇതിലെവിടെയാണ് പ്രധാനമന്ത്രി ഇരിക്കുന്നത്?  ഇതിലെവിടെയാണ് ബി ജെ പി ഇരിക്കുന്നത്?  ഇതിൽ വലിയ കമ്മ്യൂണിസം ഏതു 'ദാസ്‌ ക്യാപ്പിട്ടലിൽ' ഉണ്ട്.  ഇതിൽ വലിയ സോഷ്യലിസം ഏതു മനിഫെസ്റ്റൊ യിൽ ഉണ്ട്.  

യോഗ മതെതരമാകണം എന്നാണു നിങ്ങളുടെ ചിന്താധാര.  മതേതരത്വം എന്നാൽ ഇതര മതങ്ങളെ എന്റെ മതം പോലെ കാണുക എന്നാണ്.  മതം ഇല്ല എന്നോരാർഥമുണ്ടോ അതിന്? യോഗ മതപരമല്ലെന്നാര് പറഞ്ഞു? അങ്ങെനെ പറഞ്ഞെങ്കിൽ അത് തെറ്റാണ്. യോഗ വളർന്നത് ആർഷ ഭാരത സംസ്കാരം എന്ന ഹൈന്ദവതയിലാണ്.  അതാകട്ടെ വസുദൈവ കുടുംബകവും. ആവശ്യം ഉള്ളവർ സ്വീകരിക്കട്ടെ എന്നതാണ് നിലപാട്, കാരണം സയൻസ് പോലെ, മാത്തമാറ്റിക്സ് പോലെ ഇതും ഒരു ശാസ്ത്രം ആണ്. അല്ലാതെ സംസ്കാരം എഴുതി വിറ്റു എന്നല്ല.   സെമിറ്റിക് മതങ്ങളുടെ ഉത്ഭവ സ്ഥാനങ്ങളിലോന്നും യോഗ എന്ന ശാസ്ത്രമേ ഇല്ലല്ലോ. അത് തികച്ചും ഹൈന്ദവമാണ്.  ഹൈന്ദവം എന്നാൽ ഭാരതത്തെ ജെന്മഭൂമി ആയി ക്കാണുന്ന മനുഷ്യ രാശി എന്നാണ്.  ഹിന്ദു എന്നാൽ ഇന്ത്യയിൽ ജെനിച്ച ഏതൊരാളും എന്നാണ്. ഇന്ത്യയിൽ ജനിച്ചവർ ഞാൻ ഇന്ന മതമാണ്, ഞാൻ ഇന്ന ജാതിയാണ് എന്ന് സ്വൊയം പറയുന്നെങ്കിൽ ആരുടെ തെറ്റാണത്? നിങ്ങളുടെ ഇടുങ്ങിയ ചിന്തയിൽ ഇതൊന്നും കേറില്ല സഘാവേ... വല്ലാത്ത വർഗീയ വേർ തിരിവാണ് നിങ്ങൾ കാട്ടിയത്.  നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ അവിടെ എന്തിനു ചെന്നു?  എന്തിനാണ് ആക്ഷേപിക്കുന്നത്? വിശ്വസിക്കാനും അവിശ്വസിക്കാനും ഉള്ള അവകാശം തരുന്ന ചിന്താ ധാരയാണെല്ലോ ഭാരത സംസ്കാരം.  ശാന്തി മന്ത്രം ഉരുവിടാൻ കഴിയാത്തവർ എന്തിനാണ് യോഗ എന്ന വൃത്തികെട്ട ഏർപ്പാടിന് പോകുന്നത്?  ജപിക്കുന്നതും പ്രാർത്ഥിക്കുന്നതും അസംസ്കൃതമാണെങ്കിൽ സംസ്കൃതരായവർ മാറി നിൽക്കൂ.  അജ്ഞാനികൾ ഇതൊക്കെ ചെയ്യട്ടെ!

ഒരു മതത്തെയും ആക്ഷേപിക്കാൻ പാടില്ല. ഹിന്ദു മതത്തെയും ആക്ഷേപിക്കരുത്. പൊടിയോളം വേദം പഠിച്ച ഹിന്ദു ആയതു കൊണ്ട് അപേക്ഷിക്കുന്നതാണ്.   ശാന്തി മന്ത്രങ്ങൾ ഭാരതത്തിന്റെ പൈത്രിക സ്വോത്താണ്.  അതിൽ ദൈവ സങ്കല്പങ്ങളോ, ആരാധനാ രീതികളോ ഒന്നും പ്രതിപാദിക്കുന്നില്ല.  സൂര്യൻ, ചന്ദ്രൻ, വായൂ, അന്ഗ്നി തുടങ്ങിയ പ്രകൃതി ഘടകങ്ങലോടുള്ള അപേക്ഷകൾ മാത്രമാണ്. മനസ്സിന് ശാന്തി തരുന്ന വാക്കുകളിലും ഈണങ്ങളിലും അത് കോർത്തിണക്കിയിരിക്കുന്നു എന്ന് മാത്രം.  നിങ്ങൾക്ക് നിഷിദ്ധമായ  ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരും, നിങ്ങളിൽ ചിലർ ചീത്ത വിളിക്കാറുള്ള ദേവിമാരും, അയ്യപ്പനും, മുരുകനുമൊന്നും അതിൽ ഇല്ല.

പൂർണമദ: പൂർണ്ണമിദം പൂർണാത് പൂർണമുദച്ചതെ
പൂർണസ്യ പൂർണമാദായ, പൂർണമേവാ അവശിഷ്യതേ

നൂറു കൊല്ലം തപസ്സിരുന്നാലും, അല്പ ബുദ്ധികളായവർക്ക്‌ ഇതിന്റെ അർഥം മനസിലാവില്ല മന്ത്രീ.. താങ്കളുടെ സിദ്ധാന്തത്തിനും പുറത്തൊരു ലോകമുണ്ട്.. ആ ലോകമാണ് കൂടുതൽ വലുത്.  പറയുന്നതിൽ ക്ഷമിക്കുക.....

ഇതുകൂടി മന്ത്രി അറിയണം :-

ശല്യജ ടീച്ചർ ഈ ഭാഗത്തേക്കൊന്നും പോണ്ടാ.. തലേ മുണ്ടിടേണ്ടി വരും..

Republic of India
''സത്യമേവ ജയതേ (മുണ്ഡകോപനിഷത് )

Nepal
''ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി (വാല്‍മീകി രാമായണം)

Goverment of Kerala
''തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യക ഉപനിഷത് )

Goverment of Goa
''സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത് ''
(കഠോപനിഷത്)

Research and Analysis Wing (RAW)
''ധര്‍മ്മോ രക്ഷതി രക്ഷിതഃ''
(മനുസ്മൃതി)

National Academy of Legal Studies and Research University - Andhra Pradesh
''ധര്‍മ്മേ സര്‍വം പ്രതിഷ്ഠിതം''

Centre for Environmental Planning and Technology (CEPT)
''ജ്ഞാനം വിജ്ഞാനസഹിതം''
(ഭഗവദ് ഗീത)

Life Insurance Corporation of India (LIC)
''യോഗക്ഷേമം വഹാമ്യഹം''
(ഭഗവദ് ഗീത)

Institute of Chartered Accountants of India (ICAI)
''യാ ഏഷാ സുപ്തേഷു ജാഗൃതി''
(കഠോപനിഷത്)

Indian Navy
''ശം നോ വരുണാ''
(തൈത്തിരിയോപനിഷത്)

INS (Indian Naval Ship) Vikrant
''ജയേമ ശം യുദ്ധി സ്പര്‍ദ്ധ''
(ഋഗ് വേദം)

INS Mysore
''ന ബിഭേതി കദാചന''
(മഹോപനിഷത്)

INS Delhi
''സര്‍വതോ ജയം ഇച്ഛാമി''
(സുഭാഷിതം)

INS Mumbai
''അഹം പര്യാപ്തം ത്വിദമേതേഷാം ബലം''
(ഭഗവദ് ഗീത)

INS Shivaji
''കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

INS Hamla
''ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം''
(ഭഗവദ് ഗീത)

INS Valsura
''തസ്യ ഭാസാ സര്‍വമിദം വിഭാതി''
(കഠോപനിഷത്)

INS Chilka
''ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി''
(പഞ്ചതന്ത്രം)

Indian Air Force
''നഭസ്പൃശം ദീപ്തം''
(ഭഗവദ് ഗീത)

Indian Coast Guard
''വയം രക്ഷാമഹ''
(വാല്‍മീകി രാമായണം)

Tourism Development Corporation of India
''അതിഥി ദേവോ ഭവഃ''
(തൈത്തിരിയോപനിഷത്)

Reserve Bank of India
''ബുദ്ധൗ ശരണമന്വിച്ഛ''
(ഭഗവദ് ഗീത)

All India Institute of Medical Sciences
''ശരീരമാദ്യം ഖലൂധര്‍മ്മസാധനം''
(കാളിദാസന്‍റെ കുമാരസംഭവം)

Andhra University
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

CUSAT Kochi
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

Mysore University
''ന ഹി ജ്ഞാനേന സദൃശം''
(ഭഗവദ് ഗീത)

Nizam Institute of Medical Sciences -Andhra Pradesh
''സര്‍വേ സന്തു നിരാമയാ''
(ശ്രീ ശങ്കരാചാര്യര്‍)

University of Calicut
"നിർമ്മായ കർമ്മണാ ശ്രീ"

MG University Kottayam
"വിദ്യായ അമൃതോനുതേ"

Central University Kasargod
"അമൃതം തു വിദ്യ"

Bharatiya Vidya Bhavan
"അമൃതം തു വിദ്യ"

Cochin Shipyard
"കർമ്മയോഗേ വിദ്ധിഷ്യതേ"

NTR University of Health Sciences -Andhra Pradesh
''വൈദ്യോ നാരായണോ ഹരി''
(പുരാണം)

Indian School of Mines -Dhanbad
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത''
(കഠോപനിഷത്)

Bengal Engineering and Science University -Shibpur
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത''
(കഠോപനിഷത്)

Berhampur University -Orissa
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

National Institute of Technology -Calicut -Kerala ''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Central Board of Secondary Education (CBSE)
''അസതോമാ സദ്ഗമയ''
(ബൃഹദാണ്യകോപനിഷത്)

Indian Institute of Technology -Kanpur
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Osmania University - Andhra Pradesh
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

National Institute of Technology -Srinagar
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Kannur University -Kerala
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

College of Engineering -Trivandrum -Kerala
''കര്‍മ ജ്യായോ ഹ്യകര്‍മണഃ''
(ഭഗവദ് ഗീത)

Devi Ahaliya Vishwavidyalaya
''ധിയോ യോ നഃ പ്രചോദയാത്''
(യജുര്‍ വേദം)

Gujarat National Law University
''ആ നോ ഭദ്രാ ക്രതവോ
യന്തു വിശ്വതോ''
(ഋഗ്വേദം)

Indian Institute of Management -Bangalore
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

Kendriya Vidyalaya
''തത്വം പൂഷാന്നപാവൃണു''
(ഈശാവാസ്യ ഉപനിഷത്)

Banasthali Vidyapith
''സാ വിദ്യാ യാ വിമുക്തയേ''
(വിഷ്ണുപുരാണം)

Visvesvaraya National Institute of Technology -Nagpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Management -Calicut -Kerala
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Technology -Kharagpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

National Institute of Technology -Silchar
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Madan Mohan Malaviya Engineering College -Gorakhpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Technology -Chennai
''സിദ്ധിര്‍ഭവതി കര്‍മ്മജാ''
(ഭഗവദ് ഗീത)

Motilal Nehru National Institute of Technology -Allahabad
''സിദ്ധിര്‍ഭവതി കര്‍മ്മജാ''
(ഭഗവദ് ഗീത)

Sampurnanand Sanskrit University
''ശ്രുതം മേ ഗോപായ''
(തൈത്തിരിയോപനിഷത്).

ജയ് ഭാരത്.

NB : മന്ത്രിമാരായാൽ കുറച്ച് പൊതു വിവരം വേണം ന്ന് തോന്നണു.

Monday, 13 June 2016

കമ്യൂണിസം : വഞ്ചനയുടെ കേരളീയ മുഖം

*അസതോമാ സദ് ഗമയാ*


  കമ്മ്യൂണ്ണിസം കേരളീയർക്ക് മുന്നിൽ ഇപ്പോൾ വച്ചിരിക്കുന്ന ഏറ്റവും സുന്ദരമായ മുദ്രാവാക്യങ്ങൾ ആണ്
" മതനിരപേക്ഷത ,
 ജനാധിപത്യ സംരക്ഷണം , വർഗ്ഗീയ ഫാസിസതിന് എതിരെ ഉള്ള സമരം "
 ഈ മൂന്നു കാര്യങ്ങളിൽ കമ്മ്യൂണ്ണിസ്റ്റ് പ്രസ്താനങ്ങൾക്ക് ഉള്ള പങ്ക് നമുക്കോന്ന് പരിശോധിക്കാം ..


ആദ്യത്തെത് മതനിരപേക്ഷത ,

ഈ വാക്ക് ഉച്ചരിക്കാൻ ഉള്ള എന്ത് യോഗ്യതയാണ് ഇവർക്ക് ഉള്ളത് ?
ലോകത്ത് ഒരു രാജ്യത്തും കമ്മ്യൂണ്ണിസ്റ്റ്കൾ മതനിരപേക്ഷത നടപ്പിലാക്കിയിട്ടില്ല , പാശ്ഛാത്യ രാജ്യങ്ങള്ളിൽ കമ്മ്യൂണ്ണിസം വർഗശത്രുവായി കാണുന്നത് തന്നെ കത്തോലിക്കാ സഭയെയാണ് .
കത്തോലികാ സഭ ഒരു കാലത്ത് അവിശ്വാസികളേ എരിക്കാൻ ഉള്ള അഗ്നികുണ്ഡം ( Fire of Inquisition ) തീർത്ത പോലെ ,  സ്റ്റാലിനും മാവോയും തീർത്ത അഗ്നികുണ്ഡങ്ങളിൽ ആയിരകണകിന് ക്രൈസ്തവർ വെന്തു മരിച്ചിട്ടുണ്ട് . സ്റ്റാലിന്റെ മരണതിന്ന് ശേഷം, നികിത ക്രൂഷ്ചേവും , ശേഷം ഗ്ലോബർചേവും ഇത് സംബന്ധിച്ച് രേഖകൾ പുറത്ത് വിട്ടിട്ടുണ്ട് .
ഒരു തർക്കമന്ദിരം തകർത്തതിന് ഇവിടെ കിടന്ന് കോലാഹലം ഉണ്ടാകുന്നവർ , USSR ൽ തകർത്ത പളളികൾക്ക് കൈയ്യും കണക്കും ഇല്ല . ചൈനയിൽ മാവോയും , അൽബേനിയയിൽ ഹോക്സ്ഹയും അരാധാനാലയങ്ങൾ തകർകാൻ മത്സരിച്ചു. ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് അപ്പുറം വേറെയൊന്നുമില്ല എന്നു ചിന്തിക്കുന്ന ഒരു കടുത്ത മതയാഥാസ്തികവാദിയെ പോലെയാണ് കമ്മ്യൂണ്ണിസ്റ്റ് ഭരണാധികാരികൾ പെരുമാറിയിരുന്നത് .
ചൈനയിൽ ഈ വർഷം മതനിരപേക്ഷ കമ്മ്യൂണ്ണിസ്റ്റ് പാർട്ടി റംസാൻ നോമ്പ് നിരോധിച്ചത് ഏവരും അറിഞ്ഞു കാണുമല്ലോ , ഭാരതത്തിൽ അസഹിഷ്ണുതാവാദികൾ ആയ സംഘപരിവാറിന്റെ കീഴിൽ ഉള്ള ഭരണത്തിൽ എവിടെയും റംസാൻ നിരോധിച്ചിട്ടില്ല. കാരണം ഭാരതീയസംസ്കാരം സർവ്വാസ്ശ്ലഷിയായ സനാധന ധർമമാണ് ......



അടുത്തത്  ജനാധിപത്യം ,

 എനിക്ക് വളരെ അധികം അത്ഭുതം തോന്നിയ വിഷയമാണ് ഇത് , കമ്മ്യൂണ്ണിസ്റ്റ്കാർ ജനാധിപത്യത്തിന്റെ  അപ്പോസ്തലൻമാർ .
ലോകത്ത് ആദ്യത്തെ ബാലറ്റിലൂടെ തിരഞ്ഞടുകപ്പെട്ട കമ്മ്യൂണ്ണിസ്റ്റ് മന്ത്രി സഭ 1957 ൽ കേരളത്തിലേ EMS മന്ത്രിസഭയാണ് എന്നു അറിയുമ്പോൾ തന്നെ നമ്മുക്ക് ഇവർക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം മനസിലാക്കാമല്ലോ?
അതും തോക്കിൻ കുഴലിലൂടെ അധികാരം പിടിച്ചടക്കാൻ കഴിയില്ലാ എന്ന് 1948 ല്ലേ കൽകത്താ തീസിസിന് ശേഷം നടന്ന സായുധ വിപ്ലവം പരാജയപ്പെട്ടപ്പോൾ . RSS നെ ദേശസ്നേഹം പഠിപ്പിക്കാൻ വരുന്ന ഇവർ സ്വാന്തന്ത്ര്യം കിട്ടി 67 വർഷം ആയിട്ടും ഇതുവരെ അജയ് ഭവനിലോ , AKG സെന്റർലോ , ദേശീയ പതാക ഉയർത്തിയിട്ടില്ല .1963 ചൈന ഭാരതതേ ആക്രമിച്ചപ്പോൾ , ചൈന ഭാരതത്തില്ലേ ബൂർഷ്വാ ഗവർമണ്റ്റ്നേ തുരത്തി , കമ്മ്യൂണ്ണിസ്റ്റ് പാർട്ടിക്ക് ഭരണം നല്ല്കും എന്ന് ദിവാസ്വപ്നം കണ്ടവർ .
ജനാധിപത്യതിന്റെ സംരക്ഷകരായ കമ്മ്യൂണ്ണിസ്റ്റ്കളിൽ ഒരു വിഭാഗം (CPI) ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യതിന് ഓശാന പാടിയവരാണ് . അന്ന് കൊടികുത്തിയ CPIM കാരനും ദേശീയ തലത്തിൽ അടിയന്തരാവസ്ഥയെ പറ്റിയുള്ള വാർത്തകൾ അറിഞ്ഞിരുന്നത് RSS മുഖപത്രമായ ORGANIZER വായച്ചിട്ടായിരുന്നു . കമ്മ്യൂണ്ണിസതിന് വളരാൻ അധികാരം വേണം , അത് കിട്ടാൻ സായുധ വിപ്ലവം നടക്കുന്നത് ഒരു കുറ്റമായി പാർട്ടി കാണുന്നില്ല.

അടുത്തത് വർഗ്ഗീയ ഫാസിസതിന് എതിരെ ഉള്ള ചെറുത്ത് നില്പ്പ്

ഈ ലോകം കണ്ട എറ്റവും ഭീകരൻമാരായ ഏകാധിപതികൾ ജോസഫ് സ്റ്റാലിൻ( റഷ്യ ) , അഡോൾഫ് ഹിറ്റ്ലർ (ജർമ്മനി) , മാവോ സേ തുങ്ങ് (ചൈന), ബേനറ്റോ മുസ്ലോള്ളിനി (ഇറ്റലി) , പോൾ പോട്ട് (കംബോഡിയ)  , ഈദി അമീൻ ദാദാ (ഉഗാണ്ട), എൻവർ ഹോക്സ്ഹ (അൽബേനിയ) ,നിക്കോളായ് ചൗഷ്സ്ക്യൂ (റുമേനിയ) എന്നിവരാകും ഇതിൽ പകുതിയിലതികം പേർ കമ്മ്യൂണ്ണിസ്റ്റ് ഭരണാധികൾ ആയിരുന്നു . ജോസഫ് സ്റ്റാലിന്റെ IB ചീഫായ ലവെൻട്രി  ബെറിയ ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് കൈയ്യും കണക്കുമില്ല , എങ്കിലും ഇവർ ഘോര ഘോരം മാനവീകത പ്രസംഗിക്കും .  റഷ്യയിലും ചൈനയിലും തുടങ്ങി ബംഗാളിലും തെലുങ്കാനയിലും , പിന്നെ നമ്മുടെ കൈത്തും ദൂരത്തെ കണ്ണൂരും എവിടെയും കമ്മ്യൂണിസതിന് ഭീകരതയുടെ മുഖം മാത്രം . രോഹിത് വെന്മുലക്ക് വേണ്ടി മുതല കണ്ണുനീർ ഒഴുക്കുന്ന ഇവർ, കമ്മ്യൂണിസ്റ്റ് ഭരണകൂടം 1989 ൽ ചൈനയില്ലേ ടിയാമെൻ സ്ക്വയറിൽ കൂട്ടകൊല നടത്തിയ 20O0 ൽ പരം യുവാക്കളേ ഓർക്കാത്തത് എന്ത് കൊണ്ട് ? ഗുജറാത്തിൽ ഗർഭിണിയുടെ വയറു കീറി ഭ്രൂണം ശൂലത്തിൽ തറച്ചു എന്ന അരുന്ധതി റോയുടെ തിരകഥ ഇപ്പോളും പാടി നടക്കുന്ന ഇവർ എന്തുകൊണ്ട് ബംഗാളിലേ സൈൻബാരിയിൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചു എന്ന ഒറ്റ കാരണത്താൽ യുവാകളായ 2 സഹോദരരേ വെട്ടിക്കൊന്ന് അവരുടെ മാംസം സ്വന്തം മാതാവിനെ കൊണ്ട് ഭക്ഷിപ്പിച്ച കമ്മ്യൂണിസ്റ്റ് കാട്ടാളത്തം പാടി നടക്കുന്നില്ല , എന്തു കൊണ്ട് പിഞ്ചുകുഞ്ഞുങ്ങള്ക്ക് മുന്നിൽ വെച്ച് തുണ്ടം തുണ്ടമായി വെട്ടിനുറക്കപ്പെട്ട ജയകൃഷ്ണൻ മാഷെ ഓർക്കുന്നില്ലാ . കണ്ണൂരിൽ നിന്ന് ബംഗാളിലേക്കും അവിടെ നിന്ന് കംബോഡിയലേക്കും ചൈനയിലേക്കും നീളുന്ന കമ്മ്യൂണിസ്റ്റ് ഭീകരതക്ക് ഒരേ മുഖമാണ് .

ലോക ചരിത്രത്തിൽ തന്നെ ഏറ്റവും അധികം വർഷം അധികാരത്തിൽ ഇരുന്ന ഭരണാധികാരി സ: ഫിഡൽ കാസ്ട്രോ ആണ് . എന്നിട്ടോ , ലോകത്തിന്റെ പഞ്ചസാര തൊട്ടിയെന്നറിയപ്പെട്ടിരുന്ന ക്യൂബയിപ്പോൾ പരമദരിദ്ര രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഫിഡലാകട്ടെ , " അധികാരം ബോളിഷേവിക്കുകൾക്ക് " എന്ന് പറഞ്ഞ ലെനിനെ മറന്നുകൊണ്ട് അധികാരം ബന്ധുവായ റൗൾ കാസ്ട്രോക്ക് കൈമാറി .
കമ്മ്യൂണിസമെന്ന വൈരുദ്ധ്യാത്മക ഭൗതീകവാദവും , ഭാരതത്തിന്റെ സാംസ്കാരീക ദേശീയതയും തമ്മിലുള്ള വെത്യാസം ഇവിടെയാണ് . ഈ ഭൂഗോളത്തിൽ രാജ്യാധികാരതെ " രാജ്യഭാരം" എന്ന് വിശേഷിപ്പിച്ച സാഹിത്യകൃതികൾ ഭാരതത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ .

 സ്വാമി വിവേകാനന്ദൻ പറഞ്ഞ ഒരു രണ്ട് വരികൾ ഇപ്പോൾ ഓർക്കുന്നു

" ഈ ഭൂമിയിൽ ഭാരതത്തോളം ശ്രേഷ്ഠമായ മറ്റു സംസ്കൃതി ഉണ്ടോയെന്നറിയില്ലാ . അല്ലയോ ഭാരതാംബേ , നിന്റെ പ്രതാപതിന്റെ അളവുകോൽ കാമാർഥങ്ങളിൽ അല്ലാ സന്യാസിവര്യൻമാരുടെ ഭിക്ഷാപാത്രങ്ങളിലാണ് . നിന്റെ സ്ത്രീത്വത്തിന്റെ മാതൃക സീതയും സാവിത്രിയുമത്രേ .ത്യാഗമാണ് നമ്മുടെ ധ്വജം . ഭാരതം മരിക്കുകയോ എന്നാൽ ലോകത്ത് നിന്ന് സഹിഷ്ണുത എന്ന വാക്ക് അപ്രത്യക്ഷമാകും . പാശ്ഛാത്യ ചിന്തകനായ കാറൽ മാർക്സ് ഈ ലോകത്തിലേ ജനങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു , ഒന്ന് എല്ലാം ഉള്ളവൻ , രണ്ട് ഒന്നുമില്ലാത്തവൻ . എന്നാൽ ഭാരതത്തിൽ വന്നിരുന്നു എങ്കിൽ അദ്ദേഹത്തിന് മൂന്നാമത് ഒരു വിഭാഗത്തെ കൂടെ കാണാമായിരുന്നു എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ ജീവിച്ചവർ , എല്ലാമുപേക്ഷിക്കാൻ പഠിച്ചവർ. "

നമ്മൾ എന്നും പ്രാർഥിച്ചത്
"ന തംഹം കാമയേത് രാജ്യം ,
 ന മോക്ഷം ന പുനർഭവം     ,
കാമയേത് ദുഃഖ തപ്താനാം ,
പ്രാണീനാം ആർത്തിനാശനം "

അഥവാ

" ഞാൻ രാജ്യഭോഗങ്ങൾ കാംക്ഷിക്കുന്നില്ല, മോക്ഷമോ പുനർജന്മമോ കാംക്ഷിക്കുന്നില്ലാ , കാംക്ഷിക്കുന്നത് ദുഃഖിതരുടെ കണ്ണുനീർ തുടക്കാനാണ് , സഹജീവികളുടെ തൃഷ്ണ ശമിപ്പിക്കാനാണ് "
ഇതായിരുന്നു ഭാരതീയന്റെ മന്ത്രം .
നിങ്ങൾ കാറൽ മാർക്സിനെ പഠിക്കുന്നത് തെറ്റല്ല , പക്ഷേ വിവേകാനന്ദനേ പഠിക്കാത്തത് തെറ്റാണ് . ലെനിനെ ഓർക്കുന്നത് തെറ്റല്ല , പക്ഷേ സവർകറെ മറക്കരുത് , ചെഗുവേരയെ അറിയുന്നത് കുറ്റമല്ല പക്ഷേ വീര ശിവാജിയെ ഓർക്കണം , ഹോ ചി മിന്റെ നാമം കെട്ടാൽ  അവേശം കൊള്ളുന്നത് കുറ്റമല്ല പക്ഷേ പ്രിയ  പുത്രന്മാരുടെയും പത്‌നിമാരുടെയും മാതാപിതാകളുടെയും ബലിദാനം കണ്ടെപ്പോൾ പോലും കണ്ണ് നിറയാതെ
" സവാ ലാക് സേ ഏക് ലടാവു , തഭീ ഗോബിന്ദ സിംഹ് ബുലാവു " ( എന്റെ ശിഷ്യൻ ഒരു ലക്ഷം അധർമ്മികളുടെ തലകൊയ്യുന്ന അന്ന് എന്നെ ഗോബിന്ദ സിംഹൻ എന്ന് വിളിച്ചാൽ മതി ) എന്ന് സിംഹ ഗർജ്ജനം നടത്തിയ ഖാൽസ ശ്രീജൻ ഹാർ ഗുരു ഗോബിന്ദ സിംഹന്റെ നാമം കേൾക്കുമ്പോൾ മുഷ്ടി ചുരുട്ടി
" വാഹേ ഗുരു കാ ഖാൽസാ " എന്ന് ഗർജ്ജിക്കാൻ കഴിയണം .

അമര ബലിദാനി ചന്ദ്രശേഖർ ആസാദിന്റെ വാക്കുകൾ കൊണ്ട് ഉപസംഹരിക്കുന്നു .

" ഈ ഭാരതത്തിന്റെ ഇന്നതെ ദുരവസ്ത കണ്ട് ഇനിയും നിന്റെ കരങ്ങൾ പൊങ്ങുന്നില്ല , എങ്കിൽ നീ തിരിച്ചറിയുക , നിന്റെ നാഡീ ഞരമ്പുകളിലൂടെ ഒഴുകുന്നത് രക്തമല്ല ജലമാണ് "

     🚩 *വന്ദേമാതരം*🚩

Friday, 10 June 2016

മോദി എന്ന നവയുഗ ചാണക്യൻ

മോദി എന്ന നവയുഗ  ചാണക്യൻ

അതിവിശാലമായ മൗര്യ സാമ്രാജ്യത്തിന്റെ ഉയർച്ചക്ക് പിന്നിലെ കൂർമ്മ ബുദ്ധി, അതായിരുന്നു ചാണക്യൻ. ക്രിസ്തുവിനു 325 വർഷം (BC 325 )മുൻപ് ജീവിച്ചിരുന്ന ചാണക്യൻ ആണ് ലോകത്തിലെ ആദ്യത്തെ ആധികാരികവും സമഗ്രവും ആയ  സാമ്പത്തിക ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവും കൂടാതെ  തക്ഷശില സർവ്വകലാശാലയിലെ അധ്യാപകനും ആയിരുന്നു അത്രേ . സാമ്പത്തിക ശാസ്ത്രത്തിന്റെ കൂടെ തന്നെ ലോകം വണങ്ങിയ യുദ്ധ തന്ത്രങ്ങളുടെ ആശാൻ ആയിരുന്നു ചാണക്യൻ. എന്തിനു ലോകം കീഴടക്കി ജൈത്രയാത്ര നടത്തി ഭാരതത്തിന്റെ പടിഞ്ഞാറു വശത്ത് എത്തിയ അലക്സാണ്ടർ ചക്രവർത്തിയുടെ മഹാ സൈന്യത്തിന് ചന്ദ്രഗുപ്ത മൗര്യന്റെ സൈന്യത്തോട് സന്ധി ചെയ്യേണ്ടി വന്നത് ചാണക്യന്റെ അതി സൂക്ഷ്മ യുദ്ധതന്ത്രത്തിന്റെ ചെറിയ ഒരു ഉദാഹരണം ആണ്. സാമ , ദാമ , ഭേദ ദണ്ഡം ഒക്കെ എങ്ങനെ അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ ഉപയോഗിക്കണം എന്നതും ചാണക്യനീതി യുടെ പ്രതിപാദ്യ വിഷയം ആണ്.

ഇവിടെ ചാണക്യനെ പരാമർശിക്കാൻ കാരണം മറ്റൊന്നും അല്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ഷിയാ രാജ്യമായ ഇറാൻ സന്ദർശനവും അതിനോട് അനുബന്ധിച്ച് ലോകം മുഴുവനും നടന്ന  “ചാബ്ബർ” തുറമുഖ നിർമ്മാണത്തെ കുറിച്ചുള്ള ചർച്ചകളും ആണ്. ഇന്ത്യ,  ഇറാൻ എന്ന ലോകത്തിലെ അഞ്ചാമത്തെ വലിയ എണ്ണ ഉത്പാദന രാജ്യവും ആയി അവരുടെ ഒരു തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും , ഇറാൻ – അഫ്ഗാൻ റെയിൽ ഗതാഗതത്തിൽ സഹകരിക്കാനും ഒക്കെ കരാർ ഒപ്പിടുന്നത്  സഹാനുഭൂതി കൊണ്ടല്ല, മോഡിയുടെ ഗുജറാത്തി കച്ചവട ബുദ്ധിയുടെ മറ്റൊരു വശം മാത്രമാണ് എന്ന് ലോകത്തിനു അറിയാം. ഇന്ത്യക്ക് ഈ കരാർ കൊണ്ട് ഉണ്ടാകാൻ പോകുന്ന വ്യാപാര – സാമ്പത്തിക ഗുണങ്ങൾ ഒക്കെ റോയിട്ടെർസും BBC യും വരെ ഇഴ കീറി പരിശോധിക്കുന്നതും അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ. ഹോളണ്ടിലെ റോട്ടർഡാം തുറമുഖം ചരക്കുഗതാഗതത്തിൽ യൂറോപ്പിലെ നാഴികക്കല്ലായി മാറിയത് എങ്ങനെ ആണോ അത് പോലെ തന്നെ മദ്ധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഒരേ പോലെ വഴി തുറക്കാവുന്ന ഒരു തന്ത്രപ്രധാന വഴി ആയി ചാബ്ബർ തുറമുഖം മാറ്റിയെടുക്കാൻ സാധിക്കും എന്നും വിദഗ്ധർ വിലയിരുത്തുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം അതിന്റെ ഏറ്റവും വലിയ ഗുണഭോക്തവ് ഇന്ത്യ ആയിരിക്കും. Federation of Indian Export Organisations തലവൻ ഖാലിദ് ഖാൻറെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യൻ – ഇറാൻ കയറ്റുമതിക്കാർക്ക് മോഡിയുടെ വരദാനം. എന്നാൽ എനിക്ക് ചർച്ച ചെയ്യാൻ ആഗ്രഹം ഈ സാമ്പത്തിക നേട്ടം മാത്രമല്ല.  ഇതിന്റെ മറവിൽ നടന്നൊരു വലിയ ഒരു  മിലിട്ടറി നീക്കം , അതും കൂടി ഈ ചരിത്ര നേട്ടത്തിന്റെ ചുവടു പിടിച്ചു ഇന്ത്യ നേടിയെടുത്തു എന്നത് തന്നെയാണ് അയൽ രാജ്യമായ പാകിസ്താനെയും ചൈനയെയും അങ്കലാപ്പിൽ ആക്കുന്നത്. ആ ബൃഹത്തായ നീക്കത്തിന്റെ അവസാന ആണി ആയിരുന്നു ഇന്ത്യ – ഇറാൻ കരാർ.  കച്ചവട ബുദ്ധി മോഡിയുടെ ആണെങ്കിൽ അതിന്റെ പിന്നിലെ സൂക്ഷ്മമായ സൈനിക ബുദ്ധി “ഇന്ത്യൻ ജെയിംസ് ബോണ്ട്” എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ആണ്.   . കൂടുതൽ വിശദമാക്കാൻ  അതിനു എല്ലാ മാധ്യമങ്ങളിലും വന്ന പോലെ ഉള്ള ഇന്ത്യ – ഇറാൻ – അഫ്ഗാൻ മാപ്പ് അല്ല അതിന്റെ കുറച്ചു കൂടി വലിയ ഒരു ഭൂപടം ആണ് വേണ്ടി വരിക. (ചിത്രം ശ്രദ്ധിക്കുക ).

ചാബ്ബർ തുറമുഖം ധാരണാപത്രം (MOU – Memorandum of Understanding ) ::

മോഡി സർക്കാർ അധികാരം ഏറ്റ ഉടനെ തന്നെ ചാബ്ബർ തുറമുഖം വഴിയുള്ള ഇറാന്റെ സഹകരണം ഉറപ്പു വരുത്താൻ വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. വാജ്പയീ സർക്കാരിന്റെ കാലത്ത് ഇങ്ങനെ ഒരു നീക്കത്തിന്റെ ആവശ്യകതയെ കുറിച്ച്  ചർച്ച വന്നെങ്കിലും പല വിധ കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. പക്ഷെ ചർച്ചകൾ നീണ്ടു പോയി പോയി അവസാനം ഏതാണ്ട് ഒരു വർഷം മുൻപ് മാത്രം ആണ് ഇന്ത്യയും ആയി ധാരണ പത്രം ഒപ്പ് വക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചത്. അതായത് 2015 മെയ് മാസം. ഇന്ത്യ ഇറാനുമായി തുറമുഖ നിർമ്മാണത്തിൽ മുതൽ മുടക്കാൻ ധാരണാ പത്രം ഒപ്പ് വക്കാൻ പോകുന്നു എന്ന് അറിഞ്ഞ ഉടനെ തന്നെ പാകിസ്ഥാനും ചൈനയും അപകടം മണത്തു. പാകിസ്ഥാനെ ബൈപാസ് ചെയ്തു ഇന്ത്യ അഫ്ഗാൻ വഴി മദ്ധ്യേഷ്യ യിലേക്കും റഷ്യയിലേക്കും എത്തിയാൽ പാകിസ്ഥാനെ ഏതാണ്ട് പൂർണ്ണമായും ഇന്ത്യ വളഞ്ഞു കഴിഞ്ഞു എന്നാണ് അതിന്റെ അർത്ഥം . ഉടനെ അമേരിക്കയുടെ തിട്ടൂരം വന്നു, കരാർ ഉടനെ റദ്ദാക്കണം, ഇറാൻ “വിലക്കപ്പെട്ട” രാജ്യം ആണത്രെ. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി ഏതു രാജ്യവും ആയി ഞങ്ങൾ കരാറിൽ ഏർപ്പെടും എന്ന് ഇന്ത്യ സർക്കാർ അമേരിക്കയുടെ വാറോലക്ക് മറുപടിയും കൊടുത്തു. പാകിസ്താനിൽ ചൈന നിർമ്മിക്കുന്ന ഗ്വദ്ധാർ തുറമുഖം  ഇന്ത്യക്ക് മേൽ പടിഞ്ഞാറു ഭാഗത്ത് ഒരു കണ്ണ് വക്കാൻ വേണ്ടി ആണെങ്കിൽ അതിന്റെ ഒരു പടി കൂടെ മുന്നോട്ട് കടന്നു, പാക് – ചൈന തുറമുഖത്തിന്റെ 72 km അകലെ ഇന്ത്യ തുറമുഖം പണിയുന്നത് ചൈനക്കും അടിയാവും എന്ന് ചൈനീസ് പ്രസിഡണ്ട് Xi Jinping നും മനസ്സിലായി. എന്നാൽ അവരുടെ ഏക പ്രതീക്ഷ അന്താരാഷ്ട്ര കരാറുകളിൽ വിനിമയം ഡോളറിൽ ആണല്ലോ, അല്ലെങ്കിൽ യൂറോ, ഇത് രണ്ടിലും കച്ചവടം ചെയ്യാൻ ഇറാന് വിലക്കുണ്ട്. അപ്പോൾ ഇന്ത്യ ഇറാനുമായി ഉണ്ടാക്കുന്ന ധാരണ പത്രം  മെയ് 2015 വിട്ട് അധികം പോവില്ല എന്ന് തന്നെ ആയിരുന്നു. എന്നാൽ ഇന്ത്യ അതിനെ കവച്ചു വച്ച് രൂപയിൽ കച്ചവടം ചെയ്യാനും, ഇറാന് ആവശ്യമുള്ള വസ്തുക്കൾ എണ്ണക്ക് തുല്യമായ വിനിമയ നിരക്കിൽ ഇന്ത്യയിൽ നിന്ന് ലഭ്യമാക്കാനും തീരുമാനിച്ചു. അതോടെ ഡോളർ വിനിമയം എന്ന പ്രതിസന്ധി ഇന്ത്യ അനായാസം കടന്നു പന്ത് ഇന്ത്യയുടെ കോർട്ടിൽ പിടിച്ചിട്ടു. ഇനി അടുത്ത പടി ..

പാകിസ്ഥാനെ വളഞ്ഞു ചുറ്റി കൊണ്ട് റഷ്യയിലേക്കും യൂറോപ്പിലേക്കും ::

ഭൂപടം ശ്രദ്ധിച്ചാൽ മനസ്സിലാവും, ഇന്ത്യക്കും യൂറോപ്പിനും റഷ്യക്കും ഇടയിൽ ഇറാനും ആഫ്ഗാനും അല്ലാതെ മറ്റു 5 തന്ത്രപ്രധാന രാജ്യങ്ങൾ കൂടി ഉണ്ട്. കസാഖിസ്ഥാൻ, താജികിസ്ഥാൻ, തുർക്ക്മെനിസ്തൻ , ഉസ്ബെക്കിസ്ഥാൻ , കിർഗിസ്ഥാൻ  തുടങ്ങിയവ ആണ് ഈ രാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ മറ്റൊരു സ്ട്രാറ്റജിക് പ്രത്യേകത കൂടി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, ഈ രാജ്യങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ  പാകിസ്ഥാനും ചൈനയും ആയി അവരുടെ അതിർത്തി പങ്കു വക്കുന്നു. അവരുടെ സൈനിക സഹകരണം ഉണ്ടെങ്കിൽ ഈ രാജ്യങ്ങൾ മുഖേന നമ്മുടെ ചരക്കു നീക്കവും കച്ചവടവും നടക്കുന്നതിനോടൊപ്പം ഇന്ത്യ സൈന്യത്തിനും, വ്യോമ സേനക്കും ഒപ്പെറേറ്റ് ചെയ്യാവുന്ന ഒരു ബേസ് കൂടി ആവണം ഈ രാജ്യങ്ങൾ . അതിനായി  ഈ രാജ്യങ്ങളും ആയി വലിയ ഒരു ലോക ശക്തി ആയി കുതിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്ക് കച്ചവട – മിലിട്ടറി കരാറുകൾ ഒപ്പ് വെക്കേണ്ടി വരും. അതിനായി പാകിസ്ഥാനെ വളഞ്ഞു നിൽക്കുന്ന അഫ്ഗാൻ – ഇറാൻ അല്ലാതെയുള്ള ഈ രാജ്യങ്ങൾ കൂടി ഇന്ത്യയുടെ വരുതിയിൽ വരണം. അതും മറ്റു ലോക ശക്തികളുടെ ഭീഷണികളെ അവഗണിച്ചു കൊണ്ട്. അതിനായി അടുത്ത അശ്വമേധം . മെയ് 2015 ൽ ഇറാനുമായി കരാറിന് മുൻപുള്ള ധാരണ പത്രം ഒപ്പ് വച്ച ശേഷം മോഡിയുടെ വിമാനം കുതിച്ചത് ഈ അഞ്ചു രാജ്യങ്ങളുടെ തലസ്ഥാനതേക്ക് ആയിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളും പ്രതിപക്ഷവും കളിയാക്കിയ “മോഡിയുടെ വിമാന യാത്ര” എന്തിന് ഈ ചെറു രാജ്യങ്ങൾ ആയ കിർഗിസ്ഥനിലും താജിസ്ക്കിസ്ഥാനിലും എന്നത് ആയിരുന്നു അവരുടെ ചോദ്യം ?

5 രാജ്യങ്ങളിലേക്കുള്ള സന്ദർശനം

ജൂലൈ 7 – മോഡി ഉസ്ബക്കിസ്ഥനിൽ  – നല്ല തുടക്കം

ഉസ്ബക്കിസ്ഥനിൽ വിമാനം ഇറങ്ങിയ മോഡി ഉസ്ബക് പ്രസിഡണ്ട് ഇസ്ലാം കരിമോവിനെ സന്ധിച്ചു. ഇന്ത്യയും ഉസ്ബക്കിസ്ഥനും ആയി വിവിധ രംഗങ്ങളിൽ സഹകരിക്കാൻ ഉള്ള കരാറിൽ മോഡിയും കരിമോവും ഒപ്പ് വക്കുന്നു.. തന്ത്ര പ്രധാനമായ സൈനിക നീക്കങ്ങളിൽ സഹകരിക്കാനും തീവ്രവാദത്തെ ചെറുക്കുന്നതും കൂടാതെ ഉസ്ബക്കിസ്ഥാന് സൈബർ സെക്യൂരിറ്റി രംഗത്ത് ശക്തമായ രീതിയിൽ പ്രവർത്തിക്കാൻ ഉള്ള സാങ്കേതിക സഹായങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്തു. പകരം റഷ്യ – മദ്ധ്യേഷ്യ മേഖലയിലേക്ക് ഇന്ത്യയുടെ റെയിൽ – റോഡ് ഗതാഗതത്തിനു വേണ്ട എല്ലാ സഹായങ്ങളും ഉസ്ബക്കും വാഗ്ദാനം ചെയ്തു. ആദ്യ സ്റ്റോപ്പിൽ മോഡി  വിജയം നേടി.

11 ജൂലൈ 2015 – മോഡി തുർക്ക്മെനിസ്താനിൽ

തുർക്കുമെനിസ്ഥനും ആയി ഇന്ത്യ ഒപ്പ് വച്ച കരാറുകളിൽ സൈനിക നീക്ക സഹകരണ ഉടമ്പടി ഉണ്ടെങ്കിലും മറ്റു രണ്ടു കരാറുകൾ ആണ് അധികം ശ്രദ്ധയിൽ പെട്ടത്.  തുർക്ക്മെനിസ്ഥാൻ ലോകത്തെ നാലാമത്തെ വലിയ ഗ്യാസ് ഉത്പാദകർ ആണ്. ഇന്ത്യയും അഫ്ഗാനും  പാകിസ്ഥാനും

തുർക്ക്മെനിസ്ഥാനും ചേർന്നുള്ള TAPI pipeline project നെ പറ്റിയുള്ള ചർച്ചയിലെ മോഡി നിർദേശിച്ച ഒരു പ്രധാന മാറ്റം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു . അഫ്ഗാനും പാകിസ്ഥാനും കടന്നു ഇന്ത്യയിലേക്ക് പൈപ്പ്ലൈൻ വഴി ഗ്യാസ് എത്തിക്കാനുള്ള കരാറിൽ അഫ്ഗാനും പാകിസ്ഥാനും ഒഴിവാക്കിഇറാനിലെ ചാബ്ബർ തുറമുഖം വഴി ഇന്ത്യയുടെ ONGC വിദേശ് ലിമിറ്റഡും ആയി സഹകരിച്ചു പദ്ധതി വേഗത്തിൽ ആക്കണം എന്ന് മോഡി ആവശ്യപ്പെട്ടത് ഈ പദ്ധതിക്ക് ഇത്ര നാളും തുരങ്കം വച്ച് കൊണ്ടിരുന്ന പാകിസ്താന് കിട്ടിയ മുഖമടച്ച അടിയായിരുന്നു. അതിനു വേണ്ടി ONGC വിദേശ് തുർക്ക്മെനിസ്താനിൽ  ഉടനെ ഓഫീസ് തുറക്കും . അഷ്ഗബാത് കരാർ പ്രകാരം  കസാഖ് – തുർക്ക് – ഇറാൻ രാജ്യങ്ങൾ തമ്മിൽ റെയിൽ ഗതാഗതം ഉണ്ടാക്കുന്നതിനു ഇന്ത്യയെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി ഇറാൻ മുതൽ റഷ്യയും യൂറോപ്പിലേക്കും തുറക്കുന്ന സാമ്പത്തിക ഇടനാഴി ഉണ്ടാക്കാം എന്നും തീരുമാനം ആയി.  പെട്രോകെമിക്കൽസ് & ഫെർറ്റിലൈസർസ് രംഗത്തും ഇന്ത്യക്ക് വേണ്ട സഹായം ചെയ്യാം എന്ന് തുർക്ക് പ്രസിഡണ്ട് ഉറപ്പ് നല്കി. മിലിട്ടറി രംഗത്തുള്ള പരിശീലനവും സാങ്കേതിക സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു.. മോഡിയുടെ യാത്ര തുർക്കിലും വിജയം. അടുത്തത് താജിക്കിസ്തനിൽ ..

ജൂലൈ 12 , 2015 – മോഡി താജിക്കിസ്ഥാനിൽ ::

ഇന്ത്യക്ക് പുറമേ ഉള്ള  ഇന്ത്യൻ വ്യോമസേനയുടെ ആദ്യ താവളം ആണ് താജിക്കിസ്ഥാനിൽ അഫ്ഗാൻ അതിർത്തിയോട് വളരെ ചേർന്നു കിടക്കുന്ന ഫർഖൊർ എയർബേസ്. വഖാൻ കോറിഡോർ എന്ന അഫ്ഗാനിസ്ഥാന്റെ നേരിയ ഒരു അതിർത്തി  കരഭൂമി കടന്നാൽ ഏതാനും മിനിട്ടുകൾക്കുള്ളിൽഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്റെ ഏതു നഗരത്തിൽ എത്താനും മിനിട്ടുകൾ മാത്രം മതി. ഇന്ത്യയുടെ ഈ സൈനിക താവളവും മറ്റു റെയിൽ റോഡ് സംവിധാനങ്ങളും താജിക്കിസ്ഥാനിൽ ഉള്ളത് ഏറ്റവും അലോസരപ്പെടുത്തുന്നത് പാകിസ്ഥാനെ മാത്രമല്ല ചൈനയെ കൂടി ആണ്. ചൈന ഇത് നേരിട്ട് പല തവണ താജിക് സർക്കാരിനെ അറിയിച്ചിട്ടും ഉണ്ട്. ഫർഖൊർ എയർബേസ് കൂടാതെ അയനി എയർബേസ് എന്ന ഒരു തന്ത്ര പ്രധാനമായ പഴയ റഷ്യൻ  സൈനിക താവളത്തിന്റെ കാര്യത്തിൽ കൂടി തീരുമാനമെടുക്കാൻ മോഡി താജിക്ക് പ്രസിഡണ്ട് ഇമാമലി റഹ്മാനെ നിർബ്ബന്ധിച്ചു കാണും എന്ന് വിശ്വസിക്കാം. പുതിയ സൈനിക താവളത്തിന്റെ കാര്യത്തിൽ ഉള്ള തീരുമാനം ഒന്നും പറഞ്ഞില്ല എങ്കിലും ഇന്ത്യയുമായുള്ള സൈനിക സഹകരണത്തിന് താജിക് സർക്കാർ കൂടി സമ്മതിച്ചതോടെ പാകിസ്ഥാനെ ഇന്ത്യ ഏതാണ്ട് എല്ലാ ഭാഗത്ത് നിന്നും പൂർണ്ണമായും വളഞ്ഞു കഴിഞ്ഞു. ഇനി നോർത്ത് – സൗത്ത് കോറിഡോർ കൂടി നിലവിൽ വരുന്നതോടെ റെയിൽ റോഡ് മാർഗ്ഗം ഇന്ത്യ മുഴുവൻ മദ്ധ്യേഷ്യയും യൂറോപ്പും ആയി ബന്ധം സ്ഥാപിക്കും എന്ന് മാത്രമല്ല പാകിസ്ഥാന്റെ ചുറ്റും ആയി ഇന്ത്യക്ക് അപ്പോൾ വ്യോമ – റെയിൽ – റോഡ് മാർഗ്ഗത്തിലൂടെയും നീക്കങ്ങൾ നടത്താൻ സാധിക്കും എന്നതും ശ്രദ്ധേയമാണ്..

2015 ജൂലൈ 12 – മോഡി കിർഗിസ്ഥാൻ

മോഡി കിർഗിസ്ഥാൻ മണ്ണിൽ വിമാനം ഇറങ്ങുന്നു. കിർഗിസ്ഥാൻ പ്രസിഡണ്ട് Almazbek Atambayev.

Narendra Modi with President of Kyrgyzstan Almazbek Atambayev
അല്മസ്ബെക് അതംബയേവിന്റെ വക ഊഷ്മള സ്വീകരണം ഏറ്റുവാങ്ങുന്നു . വിശദമായ ചർച്ചകൾക്ക് ശേഷം ഇന്ത്യയും കിർഗിസ്താനും വിവിധ വ്യാപാര – സൈനിക ഉടമ്പടികളിൽ ഒപ്പ് വക്കുന്നു. മിലിട്ടറി ഇൻഫോർമേഷൻ ടെക്നോളജി രംഗത്ത് ഇന്ത്യയുടെ സഹകരണത്തോട് കൂടി ഉള്ള

സർവ്വേലൻസ് സംവിധാനവും പരിശീലനവും ഇന്ത്യ കിർഗിസ്ഥാന് ഉറപ്പു കൊടുത്തു എന്ന് കേന്ദ്രങ്ങൾ . അതായത് കഷ്മീരിനെല്ലാം അങ്ങ് വടക്ക്  ഭാഗത്ത്  അതിർത്തികളിൽ ചൈനയുടെ  പടിഞ്ഞാറ് ഭാഗത്ത്   ഇന്ത്യൻ കണ്ണുകൾ തുറന്നിരിക്കും. ഇന്ത്യൻ സൈന്യവും കിർഗ് സൈന്യവും തുടർന്നു  പോരുന്ന സംയുക്ത സൈനിക അഭ്യാസവും നല്ല രീതിയിൽ തന്നെ ഇന്ത്യൻ “സ്പെഷ്യൽ ആർമ്മ്ഡ് ഫോർസസ്”  തുടർന്നും മുന്നോട്ട് കൊണ്ട് പോവും.

ജൂലൈ 8 2015 – മോഡി കസാഖ്സ്ഥനിലേക്ക്

മോഡി കസാഖ്സ്ഥാൻ പ്രസിഡണ്ട് നൂർസുൽത്താൻ നാസർബയെവുമായി പ്രധാനപ്പെട്ട പല കരാറുകളും ഒപ്പ് വച്ചു. അതിൽ തന്ത്രപ്രധാനമായവ :: ഡിഫൻസ്  രംഗത്ത് സഹകരിക്കാൻ ഉള്ള ഉടമ്പടി, സൈനിക പരിശീലനം, കൂടാതെ അവശ്യ സമയത്ത് Special Forces sharing , തീവ്രവാദത്തെ ചെറുക്കുന്നതിന് ടെക്നോളജി രംഗത്ത് ഉള്ള സഹായം എല്ലാം ഇന്ത്യ വാഗ്ദാനം ചെയ്തു. യുറേനിയം സമ്പുഷ്ടമായ കസാഖ്സ്ഥാനിൽ നിന്ന് ഇന്ത്യയുടെ NPCIL നു വേണ്ടി യുറേനിയവും വ്യാവസായിക ഇടനാഴിക്ക് വേണ്ടി ഇന്ത്യക്ക്  വേണ്ട സഹായവും കസാഖ് വാഗ്ദാനം ചെയ്തു.

 ജൂലൈ 8,  2015 മോഡി റഷ്യയിൽ :

ഇന്ത്യയുമായി എക്കാലവും  അടുത്ത സൗഹൃദം നിലനിർത്തി പോന്നിരുന്ന രാജ്യമാണ് റഷ്യ. അത് മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം ആയ ഇന്ത്യയുടെ ആയുധപ്പുരയിൽ 70% മുകളിൽ റഷ്യൻ ആയുധങ്ങൾ ആണ്. ലോക ആയുധവിപണിയുടെ സിംഹ ഭാഗവും സാധാരണ ഏഷ്യയിൽ തന്നെ ആണ് വിൽപന നടക്കുന്നത്. ഇന്ത്യ അതിൽ ഒന്നാമതും. അത് മാത്രമല്ല പല ആപത്ത് ഘട്ടങ്ങളിലും  റഷ്യ ഇന്ത്യയുടെ തുണക്കു എത്തുകയും ചെയ്തിട്ടുണ്ട്. 1971 ൽ ബംഗ്ലാദേശ് – പാകിസ്ഥാൻഅതിർത്തികളിൽ ഇന്ത്യ ഒരേ സമയം ശത്രുക്കളെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ ആ അവസരം മുതലാക്കാൻ കണക്കു കൂട്ടി അമേരിക്ക അവരുടെ ഏറ്റവും വലിയ പടക്കപ്പൽ വ്യൂഹം ആയ “സെവെൻത്ത് ഫ്ലീറ്റി”നോട് ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടു. അതെ സമയം തന്നെ റോയൽ ബ്രിട്ടീഷ്‌ നേവി ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിലേക്ക് നീങ്ങുകയായിരുന്നു. അമേരിക്ക ചൈനയോട് ഇന്ത്യയുടെ വടക്ക് ഭാഗത്ത്‌ നിന്ന് സൈനിക നീക്കം നടത്താൻ ആവശ്യപ്പെടുന്ന സന്ദേശം ഇന്ത്യൻ സൈന്യം ഇന്റർസെപറ്റ് ചെയ്യുകയും ചെയ്തു. എല്ലാ ഭാഗത്ത്‌ നിന്ന് ഇന്ത്യക്ക് ഭീഷണി ഉയരുകയായിരുന്നു. ആ സമയം തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി റഷ്യയും ആയുള്ള സൈനിക ഉടമ്പടി ഇനിഷ്യെറ്റ് ചെയ്തു. മൂന്നാമതൊരു ശത്രു ആക്രമിക്കുമ്പോൾ പരസ്പരം സഹായിക്കും എന്ന ആ ധാരണ പ്രകാരം റഷ്യൻ മുങ്ങിക്കപ്പലുകൾ ഇന്ത്യയുടെയും ശത്രു രാജ്യങ്ങളുടെ നേവിയുടെയും നടുവിൽ പ്രത്യക്ഷപ്പെട്ടു. അമേരിക്കയും ബ്രിട്ടനും പിൻവാങ്ങി , ചൈന സൈനിക നീക്കം നടത്തിയില്ല. ഇന്ത്യ 1971 ലെ യുദ്ധത്തിൽ വിജയശ്രീലാളിതരവുകയും ചെയ്തു.



എന്നത്തേയും പോലെ തന്നെ കൈ നിറയെ കരാറുകളും ആയി തന്നെ ആണ് മോഡി ജൂലൈയിലും പിന്നീടു ഡിസംബറിലും റഷ്യയിൽ നിന്ന് മടങ്ങിയത്. സൈനിക – ആണവ – സാങ്കേതിക – ബഹിരാകാശ രംഗങ്ങളിൽ റഷ്യയുടെ സഹകരണം ഇന്ത്യ ഉറപ്പു വരുത്തി. അത് കൂടാതെ എല്ലാ വർഷവും 10 മില്ല്യൻ ടൺ എണ്ണ ഇന്ത്യക്ക് നൽകും എന്ന ഉറപ്പും റഷ്യ നൽകി . റഷ്യയുമായി കര ഗതാഗതം ഇന്ത്യ ഉറപ്പു വരുത്തി. പാകിസ്ഥാനെ ഒഴിവാക്കി മറ്റെല്ലാ മധ്യ ഏഷ്യൻ രാജ്യങ്ങളും ആയി സാമ്പത്തിക – സൈനിക ഉടമ്പടികൾ ഒപ്പ് വച്ചാണ് മോഡി ഇന്ത്യയിൽ തിരികെ എത്തിയത്. എണ്ണയും ആയുധങ്ങളും സൈന്യവും എല്ലാം ഇനി മുതൽ പാകിസ്ഥാനെ ബൈപാസ് ചെയ്തു കൊണ്ട് ഇന്ത്യ ലക്‌ഷ്യം കാണും, ചാബ്ബർ തുറമുഖം ലോകോത്തര തുറമുഖങ്ങളിൽ ഒന്നാവുന്ന കാലം ഇനി വിദൂരമല്ല.

കാശ്മീരിന് മറുപടി ആയി ബാലോചിസ്ഥാൻ :: ചൈനയുടെ ഗ്വാദർ തുറമുഖത്തിന് മറുപടി ആയി ഇന്ത്യയുടെ  ചാബ്ബർ

അഫ്ഗാനിസ്ഥാനുമായി പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന വലിയൊരു പ്രദേശം , അതാണ് ബാലോചിസ്ഥാൻ. പാക് സൈന്യത്തിന്റെ ക്രൂരതക്ക് ഇരയാവുന്ന ഒരു ജനത ആണ് അവിടെ ജീവിക്കുന്നത്. പാകിസ്താൻ സ്വാതന്ത്ര്യത്തിനു ശേഷം  സൈനിക ശക്തി ഉപയോഗിച്ച് പിടിച്ചടക്കിയപ്രദേശം ആണ് ബലോച് പ്രവിശ്യ. ലോകത്തിനു മുന്നിൽ ബലോചിലെ ക്രൂരത പാകിസ്ഥാൻ എന്നും മൂടി വക്കുകയായിരുന്നു.. കൂട്ടക്കൊലയും തീവെപ്പും ജനങ്ങളെ പിടിച്ചു കൊണ്ട് [പോയി കൊന്നു മൃതശരീരം വികൃതമാക്കി തിരിച്ചേൽപ്പിക്കുക , സ്ത്രീകളെ പരസ്യമായി പാകിസ്ഥാൻ ആർമ്മി മാനഭംഗപെടുത്തുക ഇത്യാദി ക്രൂര വിനോദങ്ങളുടെ ഇരയാണ് ബലോചിലെ ജനത. അവിടെ നിന്നും വിമത സ്വരങ്ങൾ ഉയർന്നില്ലെങ്കിലെ അത്ഭുതം ഉള്ളൂ. എന്നാൽ അതിനെയെല്ലാം ശക്തമായി അടിച്ചമർത്തി പാക് സൈന്യം മറുപടിയും കൊടുത്തു കൊണ്ടിരുന്നു. എന്നാൽ ഈയിടെ മോഡിയുടെ വലം കയ്യും, ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവും ആയ അജിത്‌ ഡോവൽ ഒരു സർവ്വകലാശാലയിലെ പ്രഭാഷണ മദ്ധ്യേ പരാമർശിച്ച ഒരു വിഷയം വലിയ ഒച്ചപ്പാടുണ്ടാക്കി. പാകിസ്ഥാൻ തീവ്രവാദം തുടർന്നാൽ ഇന്ത്യ അതെ രീതിയിൽ പ്രതികരിക്കും, പാകിസ്ഥാന് ബാലോചിസ്താൻ നഷ്ടപ്പെടും എന്നതായിരിക്കും അനന്തരഫലം എന്ന് ഡോവൽ പ്രസ്താവന നടത്തി. മോഡിയുടെ യുദ്ധതന്ത്രജ്ഞനും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇന്റെല്ലിജൻസ് ചീഫ് ആയ ഡോവലിന്റെ പ്രസ്താവന ബലോചിലെ വിമതർക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ട് എന്ന പാകിസ്ഥാൻ വാദത്തിനു ശക്തി നൽകുന്നതായിരുന്നു. അടുത്തിടെ പാകിസ്താനിൽ നടന്ന പല ആക്രമങ്ങൾക്കും പിന്നിൽ ഇന്ത്യ ആണ് എന്ന് ലോക ഇന്റ്റ്റെല്ലിജൻസ് വൃത്തങ്ങൾ പിറുപിറുക്കുന്നതും അത് കൊണ്ടാവണം. പാകിസ്ഥാന്റെ 44% ആണ്  ബലോച് പ്രവിശ്യ എങ്കിലും പാകിസ്ഥാന്റെ 5% ജനസംഖ്യ മാത്രം ആണ് ആ പ്രദേശത് താമസിക്കുന്നത്. നല്ലൊരു ശതമാനം ബാലോചികളെ പാക് സൈന്യം തന്നെ കൊന്നു തള്ളി.

ബലോച് വിമത നീക്കവും അവിടെ ഉള്ള ഇന്ത്യയുടെ ഇടപെടലും  ചെറുക്കാൻ കൂടി ആണ് പാകിസ്ഥാൻ ബലോച് പ്രവിശ്യയിൽ വരുന്ന ഗ്വാദ്ദർ ചൈനയ്ക്കു തുറമുഖം പണിയാൻ വിട്ടു കൊടുത്തത്. ഇന്ത്യ നോർത്ത് – സൗത്ത് – മദ്ധ്യേഷ്യ – യൂറോപ്പ് ഇടനാഴി കൊണ്ട് എന്തൊക്കെ സാമ്പത്തിക – സൈനിക നീക്കങ്ങൾ ആണോ ഉദേശിച്ചത് അത് തന്നെയാണ് ഗ്വാദ്ദർ തുറമുഖത് മുതൽ മുടക്കാൻ ചൈനയെ പ്രേരിപ്പിച്ചത്. കൂടാതെ ബലോചിലെ ഇന്ത്യയുടെ സൈനിക – ഇന്റെല്ലിജെൻസ് നടപടികൾ തടയുക എന്നതാണ് പാകിസ്ഥാൻ അത് കൊണ്ട് പ്രധാനമായും ഉദേശിച്ചത്. അപ്പോൾ അതിനെ മറികടന്നു ബലോചിലെ ഗ്വാദർ തുറമുഖത്ത് നിന്നും കേവലം 72 കിലോമീറ്റർ അകലെ ഇന്ത്യ ചാബ്ബർ തുറമുഖത്ത് നങ്കൂരം ഇട്ടത്. ഇനി ഇന്ത്യക്ക് ബാലോചിന്റെ വിശാലമായ അഫ്ഗാൻ അതിർത്തിയിൽ എന്ത് തന്നെ ചെയ്താലും പാകിസ്താനോ ചൈനക്കോ അതിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല എന്ന് മാത്രമല്ല ഇന്ത്യക്ക് ഇനി നേരിട്ട് സൈനിക നീക്കം പോലും സാധ്യമാവുന്ന തരത്തിൽ ആണ് അവിടെ കാര്യങ്ങൾ നീങ്ങുന്നത്. ബലോച് പാകിസ്താന് നഷ്ട്ടപ്പെട്ടെക്കാം എന്ന ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ  പരസ്യ പ്രസ്താവനയുടെ വെളിച്ചത്തിൽ വേണം ഇത് വായിച്ചെടുക്കാൻ. പാകിസ്താന്റെ 44% വരുന്ന ബലോച് പ്രവിശ്യ പോയാൽ പാക് അധിനിവേശ കാശ്മീർ പോലെ ഒരു ചെറു ഭൂവിഭാഗം അല്ല തർക്ക പ്രദേശം ആയി മാറുക മറിച്ച് പാകിസ്ഥാനെ നെടുകെ മുറിച്ച പോലെയാവും അതിന്റെ ഫലം. ചാബ്ബർ എന്തായാലും അയൽപക്കത്തെ ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്തി എന്നത് പ്രത്യേകം പറയേണ്ടല്ലോ .

Forum for India–Pacific Islands Cooperation – ഇന്ത്യൻ മഹാസമുദ്രത്തിലെ 14 ദ്വീപ്‌ രാജ്യതലവന്മാരുടെ സംഗമം

മോഡി നടത്തുന്ന വിദേശ യാത്രകളിൽ പലതും സാധാരണക്കാരനും മോഡിയെ കണ്ണും പൂട്ടി എതിർക്കുന്ന ഇന്ത്യയിലെ ഒരു ആവറേജ് രാഷ്ട്രീയക്കാരന് കണക്കു കൂട്ടി എടുക്കാവുന്നത്തിലും അപ്പുറത്താണ്. ഉദാഹരണം പറഞ്ഞാൽ മോഡിയുടെ ഫിജി സന്ദർശനം. ടൂറിസം കൊണ്ട് ഉപജീവനം കഴിക്കുന്ന ലോകഭൂപടത്തിൽ കാണാൻ പോലും വയ്യാത്ത ഒരു കൊച്ചു ദ്വീപ്‌ രാജ്യം. മോഡിയുടെ ഫിജി സന്ദർശനം യദാർത്ഥത്തിൽ ഇന്ത്യൻ ജെയിംസ്‌ ബോണ്ട്‌ അജിത്‌ ഡോവലിന്റെ മികച്ച ഒരു തിരക്കഥയുടെ ഭാഗം ആയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ പല ഭാഗങ്ങളിൽ ഉള്ള ദ്വീപുകളിൽ ആധിപത്യം നേടി “പവിഴമാല ” എന്ന പേരിട്ട് കൊണ്ട് ഇന്ത്യയെ ചുറ്റി വളഞ്ഞു തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്താൻ ഉള്ള നീക്കം നടത്തി കൊണ്ടിരുന്ന ചൈനയുടെ പ്രതീക്ഷയുടെ കടക്കൽ തന്നെയാണ് അജിത്‌ ഡോവൽ കത്തി വച്ചത്. ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ 14 കൊച്ചു ദ്വീപ്‌ രാഷ്ട്രങ്ങളെ കൂട്ടി ഇണക്കി കൊണ്ട് Forum for India–Pacific Islands Cooperation എന്ന പേരിൽ ഒരു സഹകരണ ഉടമ്പടി ഉണ്ടാക്കി (14 Member Countries –   Cook Islands, Fiji, Kiribati, Marshall Islands, Micronesia, Nauru, Niue,Samoa, Solomon Islands, Palau, Papua New Guinea, Tonga, Tuvalu and Vanuatu ) . ആദ്യ ചർച്ചകൾ അന്ന് ഫിജിയിൽ വച്ചും പിന്നീടു ജയ്‌പൂരിലേക്ക് ഓഗസ്റ്റിൽ അവരെ എല്ലാം വിളിച്ചു വരുത്തി ഇന്ത്യൻ മഹാ സമുദ്രത്തിലെ മഹാശക്തിയും അധിപനും  ഇന്ത്യ തന്നെ ആണ് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഉണ്ടായത്. ശ്രീലങ്കയിൽ  ചൈനക്ക്  ആയി സൈനിക സഹകരണം വാഗ്ദാനം ചെയ്തു കൊണ്ട് ഇന്ത്യക്ക് നേരെ പിന്നണിയിൽ നിന്ന് കൊണ്ട് പോർമുഖം മെനയാൻ പ്രസിഡണ്ട്‌ ആയിരുന്ന പ്രൊ ചൈനയും ആയിരുന്ന മഹീന്ദ്ര രാജപക്ഷെയെ അട്ടിമറിച്ചു കൊണ്ട് പ്രൊ – ഇന്ത്യ ആയ സിരിസേനയെ ശ്രീലങ്കയിൽ ഭരണത്തിൽ കൊണ്ട് വന്നതിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി “R&AW”നടത്തിയ  നീക്കം ഡോവലിന്റെ വരവറിയിക്കുന്നതായിരുന്നു.

പ്രധാനമന്ത്രി മോഡിയുടെ യാത്രക്കും യാത്രയുടെ ലക്ഷ്യങ്ങൾക്കും വിമാനം ഇറങ്ങുന്ന സ്ഥലത്തിനും മലയാളി രാവിലെ എഴുന്നേറ്റ് വായിക്കുന്ന മലനാട് മാമച്ചന്റെ പത്രത്തിൽ കാണുന്ന ലക്ഷ്യങ്ങൾ അല്ല എന്ന് മനസിലാക്കണം. അതിലും ഒക്കെ ഒരു പാട് പടികൾ കടന്നു വേണം ചിന്തിക്കാൻ. കേന്ദ്രം ഭരിക്കുന്നത് ഖജനാവിൽ പണം വരുമ്പോൾ കൈ ഇട്ടു വരാൻ കൈ തെറുത്തു കയറ്റി കാത്തിരിക്കുന്ന ഒരു കൂട്ടം ആർത്തിക്കോമരങ്ങൾ അല്ല ഒരു പറ്റം ദേശീയവാദികൾ ആണ് ദേശസ്നേഹികൾ ആണ്.

Janaoushadi Medical Stores Address

മാന്യ സുഹ്രുത്തുക്കളെ
കേന്ദ്ര സർക്കാരിന്റെ  ജന ഔഷധി  എന്ന  മെഡിക്കൽ ഷോപ്പുകൾ  കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും  തുടങ്ങിയ വിവരം നിങ്ങൾ അറിഞിരിക്കുമല്ലോ.    വളരെ തുച്ഛമായ  വിലക്കാണ്   നമുക്ക് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്‌  1350 രൂപ വില വരുന്ന ഒരു മാസത്തെ മരുന്നുകൾ സ്ഥിരമായി വാങ്ങിയിരുന്ന  ഞാൻ അവിടെ ആ ലിസ്റ്റ് കൊടുത്തു ചെക്ക് ചെയ്തപ്പോൾ അതിനു  അവിടെ വരുന്ന വില കെട്ടു ശരിക്കും അന്തം വിടുകയാണ് ചെയ്തത്. 320 രൂപയാ ആകെ വരുനത്.‌  നമ്മളിൽ പല ആളുകളും പല തരം മരുന്നുകൾ കുടിക്കുന്നവരാണ് . അത് കൊണ്ടു   ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ഷോപ്പുകളിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക.  കേന്ദ്ര സർക്കാരിന്റെ നല്ല ഒരു പദ്ധതിയാണ് ഇത്.


S.No. District Address Contact Person Contact Details

1 Kozhikode

Jan Aushadhi Store,
KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M. 0495-2293500(Tel),+91 9446161710(Mob) kmctmch@gmail.com

2 Thrissur

Jan Aushadhi Store,
Room No-19/44/6,Ground Floor,
Centre Point,Thrissur, Kerala-680004
Ms. Divya Babu +91 9744702851(Mob), 0487 -2380990(Tel) divyababudevna@gmail.com

3 Kollam

Jan Aushadhi Store,
Punchakonam, Elamadu, P.O. Ayur, Kollam,Kerala - 691533
Mr. Susan K. Cherukulath +91 9961410350(Mob) cap1map@hotmail.com

4 Anagamaly

Jan Aushadhi Store,
Door No.V/478/G/5,
KPB’S Prime Trade Centre, Angamaly, Kerala - 683572 Mr. Rajesh R +91 9847670036(Mob) janaushadhikerala@gmail.com

5 Ernakulam

Jan Aushadhi Store,
35/1015 C3, V M Towers, Opp. Axis Bank,
M K K Nair Road,Palarivattom,
Ernakulam, Kerala-682025
Mr. Kailas R Kartha +91 9895758575(Mob) kartha.kailas@gmail.com

6 Ernakulam

Jan Aushadhi Store,
Door No.44/488/ B2,Penta Tower,Kaloor,Ernakulam, Kerala - 682017 Mr. Rajesh R +91 9847670036(Mob) janoushadhi@gmail.com

7 Thrissur

Jan Aushadhi Store,
Jayasree castle. 27/7/B2,
Karunakaran Nambiar Road,
Aswani Junction,Thrissur, Kerala - 680020 Ms. Sindhu Gopinath +91 9847467595(Mob) varadabasi@yahoo.com

8 Thrissur

Jan Aushadhi Store,
Shefas, Sringapuram, Kodungallur,
Trichur Distt., Kerala - 680664
Mr. Siddique K.S. +91 8157957198(Mob), 0480-2803784(Tel) siddique_shefas@yahoo.com

9 Kollam

Jan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala - 691571
Mr. Praveen.PS +91 9747443811(Mob), 0474-2533811(Tel) janaushadhikottiyam@gmail.com

10 Manjeri

Jan Aushadhi Store, 20/2625 F,
Opposite Main Gate Medical College Manjeri, Manjeri,Kerala - 676121
Mr. Jubin Thomas P +91 9447358761(Mob) jubinthomaspv@gmail.com

11 Thrissur

Jan Aushadhi Store,10/789/5,
New No. 16/880,Mannuthy PO,
Thrissur, Kerala-680651
Mr. Asharaf +91 8590026421(Mob), 091487 2375421(Tel) dubaiin77@gmail.com

12 Trivandrum

Jan Aushadhi Store,
NMC 11/484E, Park View Building,Neyyattinkara P.O.,
Trivandrum, Kerala - 695121 Ms. Sabana V.S. Nair +91 9400580197(Mob), 0471-2222210(Tel) neyyattinkarascb170@gmail.com

13 Ernakulam

Jan Aushadhi Store, Door No.8/262 A1,
North Paravur Muncipality,
North Paravur,Ernakulam, Kerala - 683513 Mr. Rajesh R +91 9847670036(Mob) janoushadhi@gmail.com

14 Perinthalmanna

Jan Aushadhi Store,
Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322
Mr. Muhammed Shameem +91 9895378362(Mob), 04933-218218(Tel) janaushadhipmna@gmail.com

15 Thiruvananthapuram

Jan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala - 695513
Ms. Anitha Suresh +91 8086961440, 9544540091(Mob)  anithasuresh506@gmail.com

Thursday, 9 June 2016

ടിയാൻമെൻ കൂട്ടക്കുരുതി: കമ്യൂണിസത്തിന്റെ ക്രൂര മുഖം

ജൂൺ 4..കമ്മ്യൂണിസ്റ്റ് മാനവികതയുടെ ടിയാനമെൻ അധ്യായം  ....
____________________________________

സാമ്പത്തിക പരിഷ്കരണങ്ങളുടെ തുറന്നിട്ട വാതായനങ്ങളിലൂടെ ,പുതിയ കാറ്റും വെളിച്ചവും ചൈനയിലേക്ക് കടന്നു വന്നതിന്റെ ഒരു ദുരന്ത പര്യവസായിയായ സംഭവമാണ് 1989 ലെ ടിയാനമെൻ കൂട്ടക്കൊല.അമേരിക്കയിലും ,പാശ്ചാത്യ നാടുകളിലും വിദ്യാഭ്യാസം സിദ്ധിച്ച ചെറുപ്പക്കാർ അറിഞ്ഞത്‌  ,അഭിപ്രായ ,ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പുതിയ രുചിക്കൂട്ടുകളാണ്.ചൈനയിലേക്ക് മടങ്ങി വന്ന ആ ചെറുപ്പക്കാർ പകർന്ന സ്വാതന്ത്ര്യത്തിന്റെ സന്ദേശം പടർന്ന് പിടിക്കാൻ അധികം താമസമുണ്ടായില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തിക്കൊണ്ട് ആയിരക്കണക്കിന് ചെറുപ്പക്കാർ ,ബെയ്ജിംഗിലെ വിഖ്യാതമായ ടിയാനമെൻ സ്ക്വയറിൽ തമ്പടിച്ചു ...ചൈനയിലെ ഇ മുന്നെറ്റത്തെ ,പതുക്കെ ലോക സമൂഹം ശ്രദ്ധിക്കാൻ തുടങ്ങി ..അന്നത്തെ ചൈനീസ് പ്രധാനമാന്ത്രിയായിയിരുന്ന ഷാവൊ സിയാങ്ങിനു ,ജനാധിപത്യ വാദികളോട് അനുഭാവമുണ്ടായിരുന്നു ...സമരത്തിന്റെ ഭാഗമായി ,ഷാങ്ങ് ഹായിൽ ,തീവണ്ടി തടയാൻ ശ്രമിച്ച ,ജനാധിപത്യ വാദികളെ ,അതെ ട്രെയിൻ കയറ്റി കൊന്നതിനെത്തുടർന്നു ,സമരക്കാർ ട്രെയിനിനു തീവെച്ചു .....

1989 ജൂണ്‍ 4 നു അർദ്ധരാത്രി ,ടാങ്കുകളും ,കവചിത വാഹനങ്ങളുമടക്കമുള്ള സൈനിക വ്യൂഹം ടിയനമെൻ സ്ക്വയരിലെക്ക് ഇരച്ച് കയറി. തീർത്തും നിരായുധരായിരുന്ന ,ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ശരീരങ്ങൾ ടാങ്കുകൾ ,പൊടിപോലുമില്ലാതെ ചതച്ചരച്ചു ....എത്ര പേർ ആ ഭീകര രാത്രിയിൽ ,നിലവിളികലായി ഒടുങ്ങിയിട്ടുണ്ടാകും എന്നത് ഇന്നും അജ്ഞാതമാണ് ...ദമ്പതികൾക്ക് ഒരു കുട്ടി എന്നാ നിയമം കർശനമായി നടപ്പാക്കിയ രാജ്യത്ത് ,പതിനായിരക്കണക്കിനു കുടുംബങ്ങളെ എന്നന്നേക്കുമായി അനാഥമാക്കിക്കൊണ്ട് ,ആ രാത്രി മുഴുവൻ ,ചൈനീസ് സേന സംഹാര താണ്ഡവമാടി ...സമരക്കാരോട് അനുഭാവം പുലർത്തിയ ഷാവോ സിയാംഗ് പിന്നീട് സൂര്യോദയം കണ്ടില്ല

ഇപ്പോഴും കമ്മ്യൂനിസമെന്നത് ചൈനയിൽ സ്വെഛാധിപത്യവും ,അധികാര ധ്രുവീകരണവും മാത്രമാണ്...വൻ വിദേശ നിക്ഷേപങ്ങളും, കുറഞ്ഞ തൊഴിൽ ചെലവും എല്ലാം ചൈനയെ ഇന്ന് വലിയൊരു മാനുഫാക്ച്ചറിംഗ് ഹബ്ബ് ആക്കിയിട്ടുണ്ട്...വൻ സാമ്പത്തിക വളർച്ചയുടെ രണ്ട് ദശകങ്ങൾക്ക് ശേഷം ,ചൈനീസ് സാമ്പത്തിക രംഗം കിതച്ച് തുടങ്ങിയിരിക്കുന്നു ...പുതിയ പ്രതീക്ഷകളുമായി ,ഭാരതം  ഉദിച്ചുയരുന്നത് അവരെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട് ...

വലിയ സാമ്പത്തിക ശക്തിയായി തുടരുമ്പോഴും ,ചൈനയിലെ ആഭ്യന്തര ഭരണം,അടിച്ചമർത്തലിന്റെതാണ്....അതില്ലാതെ ,കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനില്ക്കാനാകില്ല ...യു ട്യൂബും ,ഗൂഗിളും അവിടെ കണി കാണാൻ കിട്ടില്ല ...ഔദ്യോഗിക മാധ്യമാങ്ങളല്ലാതെ ,സ്വതന്ത്ര പത്രങ്ങളോ ,ചാനലുകളോ ഇല്ല ...സർക്കാരിനെതിരെ നിലപാട് എടുക്കുന്നു എന്ന് സംശയം തോന്നിയാൽ ,ആരായാലും ,പിന്നെ അടുത്ത പ്രഭാതം കാണില്ല ....ലോകത്തിൽ ,എറ്റവുമധികം വധശിക്ഷ നടക്കുന്ന രാജ്യമാണ് ചൈന ...അവിടെ നടക്കുന്ന വധ ശിക്ഷകളുടെ വിശദാംശങ്ങൾ ആംനസ്ടി ഇന്റർ നഷണലിനു പോലും അറിയില്ല ...


ഇന്നലെകളുടെ നേർക്കാഴ്ചകൾ ഗ്രൂപ്പിൽ പ്രിയ pg എഴുതിയ ലേഖനം.മാന്യ വായനക്കാരുടെ അഭിപ്രായങ്ങൾ fb പോസ്റ്റിൽ രേഖപ്പെടുത്തുക. https://m.facebook.com/groups/450064555118899?view=permalink&id=536669063125114

കമ്യൂണിസ്റ്റ് അസഹിഷ്ണുത: ഹിന്ദുവിനോട് ?

നഗരത്തിലെ പ്രമുഖനായൊരു സമ്പന്ന പണ്ഡിതൻ ഒരിക്കൽ ശ്രീ  ഈശ്വരചന്ദ്ര വിദ്യാസാഗറിനെ ഒരു അത്താഴ വിരുന്നിനു ക്ഷണിക്കുകയുണ്ടായി. അദ്ദേഹം വിരുന്നിനെത്തിയെങ്കിലും അദ്ദേഹത്തിന്റെ ലളിതമായ വസ്ത്ര ധാരണരീതി മൂലം കാവൽക്കാരൻ അദ്ദേഹത്തെ വിരുന്നിലേക്ക് കടത്തി വിട്ടില്ല. വീട്ടിലേക്ക്  മടങ്ങിപ്പോയ അദ്ദേഹം പാശ്ചാത്യ രീതിയിൽ വസ്ത്രം ധരിച്ചു വരികയും കാവൽക്കാരൻ സാദരം അദ്ദേഹത്തെ ഉള്ളിലേക്ക് കടത്തി വിടുകയും ചെയ്തു. വിരുന്നിൽ പങ്കെടുത്ത അദ്ദേഹം തന്റെ കോട്ടിനും ഷൂവിനും ഭക്ഷണം കൊടുക്കാൻ തുടങ്ങി .. ആശ്ചര്യഭരിതനായ  ആതിഥെയൻ  കാരണമാരഞ്ഞപ്പോൾ അങ്ങ് ക്ഷണിച്ച പാശ്ചാത്യ വസ്ത്രത്തെയായത്‌ കൊണ്ട് അതിനു ഞാൻ ഭക്ഷണം കൊടുക്കയാണ് എന്ന് പറഞ്ഞു. സംഗതി അന്വേഷിച്ചറിഞ്ഞ ആഥിതെയൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും  ചെയ്തു.

കുട്ടിക്കാലത്ത് പാഠപുസ്തകത്തിൽ പഠിച്ചൊരു കഥയാണിത്. കുട്ടിൾക്ക്  ഈ കഥ പറഞ്ഞു കൊടുക്കുന്നത് വസ്ത്രത്തിലല്ല മാന്യത എന്ന  നല്ല പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആണ്.  വിവേകാനന്ദ സ്വാമികളോട് കുലീനമായി  വസ്ത്രം ധരിചൂടെ എന്ന്  ഒരു അമേരിക്കൻ വനിത ചോദിച്ചപ്പോൾ  ഞങ്ങളുടെ സംസ്കാരത്തിൽ തയ്യൽക്കാരനല്ല,  ഒരുവന്റെ സ്വഭാവമാണ്  കുലീനരെ വാർത്തെടുക്കുന്നത് എന്ന അദ്ദേഹത്തിന്റെ  മറുപടി വിശ്വ പ്രസിദ്ധമാണല്ലോ.

ജി. സുധാകരാൻ ഇതൊന്നും കേട്ട് കാണില്ല. . അത് കൊണ്ടാണ് അദ്ദേഹം ഹിന്ദു സന്യാസിമാരുടെ അടിവസ്ത്രത്തെക്കുറിച്ച് വരെ ഉൽകണ്ഠകുലനാകുന്നത്.

ഇവിടെ ജി .സുധാകരാൻ എന്നൊരു വ്യക്തിയുടെ അഭിപ്രായമല്ല അയാൾ ഉൾപ്പെടുന്ന  കമ്മ്യൂണിസം എന്ന പ്രത്യയ ശാസ്ത്രത്തിന്റെ നിലപാടുകൾ ആണ് പുറത്തേക്ക് വരുന്നത് എന്നതാണ് ശ്രദ്ധേയമായ  സംഗതി.

കമ്മ്യൂണിസം എന്ന  ബാധ അതിന്റെ  വൃത്തികെട്ട മതപ്രീണനത്തിന്റെ ഭാഗമായി ഹൈന്ദവന്റെ സഹജമായ  സഹിഷ്ണുതയുടെയും സൗഹാർദ്ധത്തിന്റെയും   മുതലെടുപ്പ് നടത്തി തുടങ്ങിയിട്ട്  ഏറെ കാലമായി. വിഡ്ഢികൾ പലതും പറയും എന്നാ ധാരണയിൽ പലതും വിശ്വാസികളായ ഹൈന്ദവർ തള്ളിക്കളയാറാണ് പതിവ്. ഈ സാഹചര്യത്തിലും  പ്രതികരണം അല്ല   ബോധവല്ക്കരണം ആണ് ഉദ്ദേശം..

ഇതേ കമ്മ്യൂണിസം ആണ് ഹൈന്ദവ ദേവീ ദേവന്മാരെ അത്യന്തം നീചമായി അപമാനിച്ച ഹുസൈൻ എന്ന ചിത്രകാരന് അവാർഡു  കൊടുത്താദരിച്ചത്.

ഇതേ കമ്മ്യൂണിസം ആണ് സാത്വികനായ പേജാവർ മഠാധിപതിയെ തീവ്രവാദി എന്ന് വിളിച്ചപമാനിച്ചത്.

എന്നാൽ യഥാർത്ഥ തീവ്രവാദിയായ ലാദനെ പുകഴ്ത്തി കവിതകൾ വരെ രചിച്ചു ഈ കമ്മ്യൂണിസം.

ഹൈന്ദവ സമാജത്തിലെ സർവാാദരണീയനായ സ്വാമി ചിദാനദപുരിയെ പ്രഭാഷണ വേദിയിൽ കയറി പുലഭ്യം വിളിച്ച ഇതേ കമ്യൂണിസമാണ് ഹൈന്ദവരുടെ പരമാചാര്യൻ ആയ ശ്രീ ശങ്കരാചാര്യർ ആണ് ഇന്ത്യയിലെ ആദ്യ ഫാസിസ്റ്റ് എന്ന് പറഞ്ഞ ഭഗവാൻ എന്ന യുക്തിവാദിയെ വേദികൾ തോറും കൊണ്ട് നടന്നത്

ഇതേ കമ്യൂണിസമാണ് രാമായണ മാസത്തിന്റെ പ്രാരംഭ സമയങ്ങളിൽ രാമായണം കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചത്. അങ്ങനെ എന്തെല്ലാം...  തരം കിട്ടുമ്പോഴെല്ലാം സാഹചര്യം ഉണ്ടാക്കിയും അല്ലാതെയും ജൂതന്റെ പ്രത്യയ ശാസ്ത്രത്തിന്റെ അടിമകൾ ഹിന്ദുവിന്റെ  മെക്കിട്ടു കയറുന്നതിൽ ബദ്ധ ശ്രദ്ധ പുലർത്തുന്നു.

ജൂതന്റെ ബുദ്ധിയിൽ തളിരിട്ടു വളർന്ന  കമ്മ്യൂണിസം എന്ന വൈദേശിയ പ്രത്യയ   ശാസ്ത്രത്തിന്റെ   അചിലിട്ടു വാർത്ത തത്വ ശാസ്ത്ര പ്രതിനിധികൾ   ഇത്തരത്തിൽ ഹൈന്ദവ വിരുദ്ധമായി   പ്രതികരിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.. അവര്ക്ക് ഹൈന്ദവതയുടെ വൈവിധ്യങ്ങളുടെ മഹത്വത്തെ  സ്വീകരിക്കാനറിയില്ല. കമ്മുണിസ്റ്റു മാനിഫെസ്റ്റൊ എന്ന പഴകി ദ്രവിച്ച തത്വ ശാസ്ത്ര സംഹിതയുടെ പൊടിഞ്ഞു പോയ പുസ്തകത്താളുകളിൽ അഭയം തേടുന്നവർക്ക് എന്ത് വൈവിധ്യം എന്ത് ചിന്താ സ്വാതന്ത്രം..

അവർക്ക് നിലനിൽക്കുവാൻ അന്യന്റെ ദാരിദ്രവും  അച്ചിലിട്ടു  വാർത്ത സമാന ചിന്താഗതി പുലർത്തുന്ന     സെമറ്റിക്  മത പ്രീണനവും  കൂടിയേ കഴിയൂ.. അത് കൊണ്ട് തന്നെ ഈ പ്രീണിപ്പിക്കൽ അവർ പരസ്യമായും  രഹസ്യമായും തുടരും. സുധാകരൻ പരസ്യമായി പ്രതികരിച്ചപ്പോൾ മറ്റുള്ളവർ അത് രഹസ്യമായി ചെയ്യുന്നു എന്ന് മാത്രം. പൈതൃക മാതൃക സ്നേഹമില്ലാത്ത ഹൈന്ദവ അനുയായികൾ കൂടെയുള്ളിടത്തോളം അവരിത് തുടരുകയും ചെയ്യും.

കമ്യൂണിസത്തെ അനുഗമിക്കുന്ന മറ്റു മതാനുയായികളിൽ മത ചിന്ത  ചെറുപ്പം തൊട്ടു ആഴത്തിൽ വേരൂന്നിയതാണ്. അത് കൊണ്ട് തന്നെ മതത്തിനെതിരെയുള്ള പരാമർശങ്ങളിൽ അവർ ശക്തമായി തന്നെ പ്രതികരിക്കും. എന്നാൽ ഒരു ഹിന്ദു ഒരിക്കലും നിർബന്ധിത മത പഠനത്തിനോ അചിലിട്ടു വാർത്ത ചിന്തകൾക്കോ അടിമയല്ലാത്തത് കൊണ്ട് പ്രതികരണം പലപ്പോഴും ഉണ്ടാകാറില്ല. അത് തന്നെയാണ് ഇത്തരക്കാരുടെ ധൈര്യവും.

കേരളത്തിൽ അയിത്തോച്ഛാടന സാമൂഹ്യ പശ്ചാത്തലം അനുകൂലമാക്കിയത് ഭാരതീയ സംസ്കാരത്തിൽ അടിയുറച്ചു  നിന്ന ശ്രീനാരായണ ഗുരുദേവൻ,ചട്ടമ്പി സ്വാമികൾ, ശുഭാനന്ദ ഗുരുദേവൻ തുടങ്ങിയ നിരവധി സന്ന്യാസിമാരാണ്. അവരുടെ പ്രയത്നത്തിന്റെ ഫലത്തെയാണ്‌  എട്ടുകാലി മമ്മൂഞ്ഞിസം   എന്ന് അപരനാമധേയം സിദ്ധിച്ച കമ്മുനിസത്തിനു ഈ മണ്ണിൽ വേരോട്ടം നല്കിയത്.  കമ്മികൾ മുദ്രവാക്യമാക്കിയ  മാറ്റുവിൻ ചട്ടങ്ങളെ  എന്ന  വിപ്ലവ ശകലം പാടുവാനുള്ള ഊര്ജ്ജം കുമാരനാശാന് നല്കിയത് ഒരു കാവി വസ്ത്ര ധാരിയാണ്. അവശജനോദ്ധാരണത്തിനു വേണ്ടി പ്രവർത്തിച്ച മഹാത്മാ അയ്യങ്കാളിക്ക്‌ പ്രേരണ ആയി നിന്നത് സദാനന്ദ സ്വാമികൾ എന്ന സന്യാസി ആയിരുന്നു. ഇത് പോലെ  സാമൂഹികമായ ഏതൊരു ഉന്നമനത്തിനു പിന്നിലും ഒരു കാവി വസ്ത്രത്തിന്റെ സാന്നിധ്യം സുനിശ്ചിതമായ ഒന്നാണ് . ഭാരത സംസ്കാരമെന്നാൽ സന്ന്യാസ സംസ്കാരമാണ്.. ത്യാഗത്തിന്റെ സംസ്കാരമാണ്.

  സന്ന്യാസിയെന്നാൽ ത്യാഗത്തിന്റെ മൂർത്തീ  ഭാവമാണ്. സാമൂഹ്യ സേവനം ലക്ഷ്യമാക്കി സ്വന്തം  നാടും വീടും ജീവിതവും  ത്യജിച്ചവരാണ്.  സ്വന്തം നിലനില്പ്പിനു വേണ്ടി നാട്ടിൽ ദാരിദ്രത്തിന്റെ വളർച്ച   സ്വപ്നം കാണുന്നവരുടെ   ഇത് പോലുള്ള  ജൽപ്പനങ്ങള്ക്ക് മറുപടി പറഞ്ഞു ഊര്ജ്ജം കളയുന്നതിൽ അർത്ഥമില്ല . കാരണം  അവരുടെ പരിമിതമായ ഭൌതിക ബുദ്ധി  നിലവാരത്തിനു എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ് വസ്ത്രം പോലും ത്യജിച്ച ഒരു സന്ന്യാസിയുടെ സ്ഥാനം.

എങ്കിലും   സ്വന്തം പൈതൃകത്തിന്റെ മേന്മയും മഹത്വവും ഓരോ ഹിന്ദുവും അറിഞ്ഞിരിക്കണം. ഒന്നുകിൽ  സഹസ്രാബ്ദങ്ങളായി ഭാരതഭൂമിയുടെ  തനതു ചൈതന്യമായ,  ഭാരത ഭൂമിയുടെ ഊര്ജ ശ്രോതസ്സായ  , ഭാരത ഭൂമിയുടെ ഉന്നമനത്തിനു വേണ്ടി ലോക കല്യാണത്തിന് വേണ്ടി  വസ്ത്രം പോലുമില്ലാതെ ഗുഹാന്തരങ്ങളിൽ തപസ്സു ചെയ്യുന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ പാദാരവിന്ദങ്ങളിൽ സാദരം പ്രണമിക്കാം.   ഇല്ലെങ്കിൽ ഇനിയും വേദനകളിൽ തല ചായ്ക്കാനിടമില്ലാതെ അസ്തിത്വ ബോധവും ലക്ഷ്യവുമില്ലാതെ ,  ലാദന് കവിതകളെഴുതുന്നവർക്ക്  കൊടി പിടിച്ചും മുദ്രാവാക്യം വിളിച്ചും ജീവിതം തള്ളി നീക്കാം...

Sunday, 5 June 2016

മറ്റ് ലേഖനങ്ങൾ

[4/27, 7:25 PM] Krishna Kumar: ഡോ: ജയശ്രീ നായര്‍ ഒരു ശാസ്ത്രജ്ഞ ആയിരുന്നില്ല എങ്കില്‍ ആരാകുമായിരുന്നു എന്ന് ചോദിച്ചാല്‍ മികച്ച ഒരു പത്രപ്രവര്‍ത്തക അല്ലെങ്കില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക ആകുമായിരുന്നു എന്ന് ഞാന്‍ പറയും. കാരണം അത്രത്തോളം ഇടപെടലുകള്‍ പല മാധ്യമങ്ങളിലൂടെ നടത്തുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ്ന്യൂയോര്‍കില്‍ ശാസ്ത്രജ്ഞ ആയ ഡോ: ജയശ്രീ നായര്‍.

മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമെന്ന് ഒരു പക്ഷെ മോഡിയെക്കാള്‍ മുപേ  കണക്കുകൂട്ടിയ അച്ചടക്കമുള്ള ബി ജെ പി പ്രവര്‍ത്തക കൂടി ആണ് ഡോ: ജയശ്രീ നായര്‍. പത്തനംതിട്ട ജില്ലയില്‍ പുല്ലാട് കടപ്ര പെരുമേത്തു തങ്കപ്പന്‍ നായരുടെയും ഇന്ദിരയുടെയും മകള്‍.

കേരള നിയമ സഭയുടെ ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണി അധികാരത്തില്‍ വരും എന്ന് തറപ്പിച്ചു പറയുന്ന അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാള്‍. പക്ഷെ അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് പറയണമെങ്കില്‍ മെയ് മെയ് 20 കഴിയണം. പക്ഷെ ഡോ: ജയശ്രീ നായര്‍ പറയുന്നു അത് സംഭവിക്കുമെന്ന്. അതാണ് ആത്മ വിശ്വാസം . കറകളഞ്ഞ ബി ജെ പി വിശ്വാസി എന്നതിനപ്പുറത്തു സമൂഹത്തില്‍ സാധാരക്കാര്‍ നേരിടുന്ന പല പ്രശ്‌നങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന ഡോ: ജയശ്രീ നായര്‍ സോഷ്യല്‍ മീഡിയയില്‍ ചങ്കൂറ്റത്തോടെ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയാണ്. ഒരു യഥാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ ലക്ഷണവും അതുതന്നെ അല്ലെ. ഈ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണി ഭര ണത്തില്‍ വരണം എന്ന് ജയശ്രീ നായര്‍ അര്‍ത്ഥശങ്കയ്ക്കിടയ്ക്ക് ഇടയില്ലാത്തവിധം പറയുന്നതിനു വ്യക്തമായ കാരണങ്ങള്‍ നിരത്തുന്നു.

മുന്‍പൊരിക്കലുമില്ലാത്ത പ്രതീക്ഷ
...................................................................
മുന്‍പൊരിക്കലുമില്ലാത്ത പ്രതീക്ഷയാണ് കേരളത്തിലെ ബി.ജെ.പിക്കും, ദേശീയ ജനാധിപത്യ സംഖ്യത്തിനും ഈ നിയമസഭാ തെരഞ്ഞെടുപ്പിലുള്ളത്. അതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. കേരളത്തിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം നോക്കണ്ട , കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ മാത്രം മതി . റോഡുകള്‍, സര്‍ക്കാരാശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി ഏതു  മേഖലയിലാണ് ആത്യന്തികമായ വികസനം വന്നിരിക്കുന്നത്?.

 ഒരു സാധാരണ സ്‌കൂളില്‍ ഒരു നല്ല ടോയലെറ്റ് വന്നതുതന്നെ മോഡിയുടെ ശുചിത്വ ഭാരതം വന്നതിനു ശേഷമാണ്. ഷൊര്‍ന്നുര്‍ ജംഷനില്‍ നിര്‍ത്തുന്ന ഓരോ തീവണ്ടിയും ഇന്ന് വൃത്തിയാക്കാതെ മുന്നോട്ട് യാത്രയില്ല. ആദ്യം ശുചിത്വം. അവിടെയല്ലേ തുടക്കം. കേരള സര്‍ക്കാരിന്റെ ശുചിത്വം കാണണമെങ്കില്‍ നമ്മുടെ കെ എസ് ആര്‍ ടി സി ബസ് സ്ടാണ്ടിലെ ടോയ് ലെറ്റില്‍ ഒന്ന് കയറിയാല്‍ മതി. അവിടെ തുടങ്ങുന്നു എല് ഡി എഫിന്റെയും യു ഡി എഫിന്റെയും സംസ്‌കാരം.

ഇവിടെയാണ് എന്‍ ഡി എ മുന്നണിയില്‍ കേരളം പ്രതീക്ഷ അര്‍പ്പിക്കുന്നത്. വെറുംകൈയോടെ മടങ്ങാനില്ലെന്ന വ്യക്തമായ സന്ദേശമാണ് കേരളത്തിലെ പരമ്പരാഗത മുന്നണികളായ ഇടത്, വലത് മുന്നണികള്‍ക്ക് ബി.ജെ.പി നല്‍കുന്ന വ്യക്തമായ സന്ദേശം. കേരളം മാറിമാറി ഭരിച്ചിരുന്ന മുന്നണികള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരെന്ന പ്രതിഛായയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ളതെങ്കില്‍ ഇത്രയും ദുര്‍ബലമായ ഒരു പ്രതിപക്ഷത്തെ കേരളം ഇതിന് മുന്‍പ് കണ്ടിട്ടില്ല. ഇതുവരെ നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതെപോയതിന്റെ ദുഃഖം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ യ്ക്കില്ല. കാരണം ഇന്ന് ഒരു പറ്റം ജന വിഭാഗങ്ങള്‍ അവരുടെ വോട്ടു വിനിയോഗിക്കാന്‍ തയ്യാറാകുന്നതിനു പിന്നില്‍ ഇടതു വലതു മുന്നണിയുടെ തട്ടിപ്പ് രാഷ്ട്രീയത്തിന് എതിരെ ആണ്. എസ്.എന്‍.ഡി.പി പിന്തുണയുള്ള ബി.ഡി.ജെ.എസ് ഉള്‍െപ്പടെ വിവിധ പാര്‍ട്ടികള്‍ കൂടി വന്നതോടെ ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാനത്തെ ഏറ്റവും പ്രബലമായ മുന്നണിയായി മാറിയിട്ടുണ്ട് .

മോഡി നല്‍കുന്ന പ്രതീക്ഷ
......................................................
ഇന്ത്യ എന്റെ രാജ്യമാണെന്ന് പ്രതിജ്ഞ ചൊല്ലിയാല്‍ പോരാ. അത് പ്രവര്‍ത്തിയില്‍ കാണിക്കണം ഓരോ ഭാരതീയനും. അത് നമുക്ക് ഊട്ടിയുറപ്പിചു നല്‍കുകയാണ് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി മോഡിജി. ഒരു ഉദാഹരണം പറയാം. പറവൂര്‍ വെടിക്കെട്ട് അപകടം ഉണ്ടായി നൂറിലധികം ആളുകള് കൊല്ലപ്പെട്ടപ്പോള്‍ നിമിഷങ്ങള്‍ക്കകം ആണ് നമ്മുടെ പ്രധാനമന്ത്രി ഓടി എത്തിയത്. എന്ന് മാത്രമല്ല, ഇരുപതിലധികം ഡോക്ടര്‍മാര്‍, മരുന്നുകള്‍, മറ്റു സംവിധാനങ്ങള്‍ ഒക്കെ എത്തിച്ചു അദ്ദേഹം. മികച്ച ഒരു രാഷ്ട്രീയ മാതൃക അല്ലെ ഇത്?

ഉമ്മന്‍ചാണ്ടി ജനസംപര്‍ക്ക പരിപാടി നടത്തിയ നാട്ടിലാണ് ഇന്ന് പട്ടിണി മൂലം ഒരു ആദിവാസി ബാലിക ആത്മഹത്യ ചെയ്തത്. എന്ത് ഉത്തരമാണ് മിസ്റ്റര്‍ ചാണ്ടിക്ക് നല്‍കാനുള്ളത്. വിശപ്പ് സഹിക്കാനാകാതെ ഒരാള്‍ മരിച്ചു എങ്കില്‍ അത് നാം ഓരോരുത്തരുടേയും തോല്‍വി.

ഏതു അര്‍ഥത്തിലാണ് നാം വികസിതര്‍ ആണെന്ന് അഹങ്കരിക്കുന്നത്, തെരുവിലായാലും കുടിലില്‍ ആയാലും വിശന്നു ഒരു മനുഷ്യ ജന്മം തീര്‍ന്നെങ്കില്‍ അത് കൊലപാതകം ആണ്. ഉത്തരവാദികള്‍ ഇവിടെ മാറി മാറി ഭരിക്കുന്ന ഭരണകൂടം. ആ പെണ്‍കുട്ടിയുടെ കുഞ്ഞു വയറു വിശപ്പിന്റെ തീ കാരണം ആളികത്തി, അപ്പോള്‍ ആ ചൂട് സഹിക്കാനാതെ നിലവിളിച്ചപ്പോള്‍ അത് ഭരണാധിപന്മാര്‍ കേട്ടില്ല. ഓരോ മനുഷ്യന്റെയും പ്രാഥമികമായ ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനം ആഹാരം, വസ്ത്രം ...അത് കഴിഞ്ഞു പാര്‍പ്പിടം. ഇതാണ് എന്‍ ഡി എ മുന്നണി മുന്നോട്ടു വയ്ക്കുന്ന മാനവികത. ഇനിയെങ്കിലും വിശന്നുള്ള ഒരു നിലവിളി ഉണ്ടാവരുത്. ഈ സാഹചര്യത്തില്‍, അതായത് ഇരു മുന്നണികളും ആദിവാസികളെയും, ദളിതരെയും, പിന്നെ മലയാളികളെയും പറഞ്ഞു പറ്റിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാരുണ്യവും അംഗീകാരവും നേടിയെടുക്കുവാന്‍ കേരളത്തില്‍ എന്‍ ഡി എ മുന്നണി നയിക്കുന്ന ഒരു സര്‍ക്കാര്‍ വരണം. അതാവണം ഈ തെരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്. അത് മലയാളി തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവ് കാണാന്‍ കേരളത്തിന്റെ തെരുവോരങ്ങള്‍ മാത്രം പോയി കണ്ടാല്‍ മതി

കുത്തക ഭരണം ഇല്ലാതാകണം
..........................................................
വിജയ് മല്ല്യ എന്ന 'പാവം' മനുഷ്യന് കോടികള്‍ വില വരുന്ന ഭുമി നിസ്സാര തുകയ്ക്ക് അടൂര്‍ പ്രകാശും, കുഞ്ഞാലിക്കുട്ടി സംഘവും പതിച്ചു നല്‍കിയിട്ടു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചാണ്ടിയും സുധീരനും പറഞ്ഞത് ഞങ്ങള്‍  ഇതൊന്നും അറിഞ്ഞില്ല എന്നാണ്. ഇത്തരം എത്രയോ തീറെതെഴുതലുകള്‍ കേരളത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. വികസന തുടര്‍ച്ചക്കായി വോട്ടു ചോദിക്കുന്ന യു.ഡി.എഫ് സമൂഹത്തിന്റെ വികസനമായിരുന്നില്ല ലക്ഷ്യം വച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ തന്നെ പറയാതെ പറഞ്ഞു.  സ്വന്തം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിശ്വാസമില്ലെന്ന് നിരവധി തവണ അദ്ദേഹം സമൂഹത്തിനെ ബോധ്യപ്പെടുത്തിയതാണ്. മലയാളിയുടെ ആത്മാഭിമാനത്തിനെ ഇത്രയേറെ മുറിവേല്‍പ്പിച്ച ഒരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഇതിനെ ക്രിയാത്മകമായി ചെറുക്കാന്‍ ബാധ്യതയുണ്ടായിരുന്ന ഇടത് പക്ഷം സ്വയം പരിഹാസ്യരായില്ലേ. സോളാര്‍ സമരം പോളിഞ്ഞു പോയത് എങ്ങനെ എന്ന് രവീന്ദ്രന് അറിയാം. അദ്ദേഹം പറഞ്ഞത് സര്‍ക്കാരിനെതിരേ ഇടത് മുന്നണി നടത്തിയ സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റായിരുന്നു എന്നാണ്. പൊതുസമൂഹത്തിനുള്ളതെല്ലാം കുത്തകകള്‍ക്കും സ്വന്തക്കാര്‍ക്കും തീറെഴുതിയ യു.ഡി.എഫ് ഭരണം ഇനിയൊരിക്കലും ഉണ്ടാകരുതേയെന്ന പ്രാര്‍ഥനയിലാണ് കേരള ജനത. സോഷ്യല്‍ മീഡിയ പറയ്ന്നത് പോലെ ഇനി നിയമസഭ മാത്രമേ വില്‍ക്കാനുള്ളു.

പിണറായിയും അച്ചുതാനന്ദനും ഇല്ലങ്കില്‍ എന്ത് സംഭവിക്കും
...............................................................................................................
നാമൊക്കെ വിചാരിച്ചത് പിണറായിയും അച്ചുതാനന്ദനും ഭായി ഭായി ആയെന്നാണ്. പെട്ടന്ന് പൂച്ച് പുറത്തു വരുമെന്ന് നാമാരും ചിന്തിച്ചില്ല. പിണറായി അങ്ങനെ ആണ് ഒരു കാര്യം പറയാന്‍ തീരുമാനിച്ചാല്‍ പറയും. അത് ഗുളികന്‍ ആണെങ്കിലും. ഇവരുടെ തമ്മിലടിക്ക് ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഒരു തീരുമാനമാകും. അധികാരം നിലനിര്‍ത്താന്‍ ആശയം ബലികഴിക്കുകയാണ് ഇടതു പക്ഷം. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച് സീറ്റ് നേടാനാകുമോയെന്ന പരീക്ഷണമാണ് സി പി എം നടത്തുന്നത്. അണികളെ വഞ്ചിക്കുന്ന ഈ നിലപാട് കേരളത്തിലും ഇവര്‍ രഹസ്യമായി സ്വീകരിക്കുകയാണ്. ആശയം നഷ്ടമായതിന് ആയുധത്തില്‍ അഭയം പ്രാപിക്കുന്ന ഇടതു മുന്നണി ഈ നൂറ്റാണ്ടിന് ചേരാത്ത ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. വികസനത്തിനും ജനനന്മക്കുമായി വോട്ടു ചോദിച്ച് ഇവര്‍ കേരള ജനതയെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വഞ്ചനക്ക് കൂട്ടു നില്‍ക്കണോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിനു ഉത്തരം നല്‍കാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു .

വഴി മുട്ടുമ്പോള്‍ പ്രതീക്ഷയുമുണ്ട്
....................................................................
ബി ജെ പി യുടെ കേരളാ നായകന്‍ കുമ്മനം രാജ ശേഖരന്‍ പറഞ്ഞ വാക്കുകള്‍ കടമെടുക്കട്ടെ 'എല്ലാ അര്‍ഥത്തിലും വഴിമുട്ടിയ കേരളത്തിന് ഇനിയുള്ള ഏക പ്രതീക്ഷ ബി.ജെ.പിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചു തരുന്ന അഴിമതി രഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം. സാമൂഹ്യ അവശതകള്‍ക്ക് മതമില്ലെന്ന കാഴ്ചപ്പാടാണ് ബി.ജെ.പിക്കുള്ളത്. ഏതെങ്കിലും മതവിഭാഗത്തിന് മാത്രമായി എന്തെങ്കിലും അവശതയുണ്ടെന്ന് ബി.ജെ.പി കരുതുന്നില്ല. പട്ടിണിക്കും തൊഴിലില്ലായ്മക്കും മതമില്ലല്ലോ? നാടിന്റെ വികസനത്തിന് ആവശ്യം പ്രീണനമല്ല തുല്യനീതിയാണ്. ഇത് ഉറപ്പു വരുത്താന്‍ ബി.ജെ.പിക്കേ കഴിയൂ എന്നത് തെളിയിക്കപ്പെട്ടതാണ്. കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് ഭരണ പരാജയവും ബി.ജെ.പിയുടെ ക്രിയാത്മക രാഷ്ട്രീയവും തമ്മിലാണ് ഇത്തവണത്തെ പോരാട്ടം. ഈ പോരാട്ടത്തില്‍ കേരള ജനത ബി.ജെ.പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന കാര്യം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പിലുള്ളത്.'
ഈ വാക്കുകള്‍ ആത്മാര്‍ത്ഥമായ വാക്കുകളാണ് . ആറന്മുള വിമാനത്താവള സമര മുന്നണിയുടെ പടനായകാന്‍ കേരള ജനതയ്ക്ക് നല്‍കുന്ന ഉറപ്പ്. എല്ലാം തകര്‍ന്ന ഒരു സമൂഹത്തിനു കിട്ടുന്ന കൈത്താങ്ങ്. അതാണ് എന്‍ ഡി എ യുടെ ഭരണം. അത് കേരളത്തിലും വരണം. വരും അതാണ് മലയാളിയുടെ പ്രതീക്ഷ .

ആശയറ്റ പ്രവാസികള്‍
................................................
പ്രവാസികളുടെ കാര്യം എല്‍ ഡി എഫും യു ഡി എഫും പറയുന്നില്ല. ഈ കഷ്ട്ടപാടും പെടാപാടും പെട്ട് വെയിലിനോടു മല്ലിട്ട് സുഖ സ്‌കര്യങ്ങള്‍ ഉപേക്ഷിച്ചു, കുടുംബ ജീവിതവും പേരിനു മാത്രം ആയി ജീവിച്ച് ഉള്ള പണം പിച്ചിച്ചു നാടിനും വീടിനും വേണ്ടി ഒരു ആയുസ് മുഴുവന്‍ നശിപ്പിച്ച പ്രവാസികള്‍ കുടുംബത്തിലോ ബാധ്യത ആയി. അവര്‍ ഭരിക്കുന്നവര്‍ക്കും ബാധ്യത ആണ് എന്നാണോ ? കേരളത്തില്‍ തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കാന്‍ ആരുണ്ടാകും എന്ന ചിന്താഗതി പ്രവാസിയുടെ മനസ്സില്‍ കുന്നു കൂടിയിട്ടുണ്ട്. പ്രവാസിയുടെ പ്രോപ്പര്‍ട്ടി സംരക്ഷണം  തുടങ്ങി നിരവധി കാര്യങ്ങള്‍ ഇന്ന് നാം ചര്‍ച്ച ചെയ്യുന്നു. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ സുഷമ സ്വരാജിന്റെ കയ്യിലാണ്. ഒരു സാധാരണ പ്രവാസി ഒരു കത്ത് അയച്ചാലും നടപടി എടുത്ത ശേഷം മറുപടി അയക്കുന്ന ഒരു പ്രവാസി മന്ത്രി മറ്റൊരാള്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടോ. അമേരിക്കന്‍ മലയാളികള്‍ പൊക്കിക്കൊണ്ട് നടന്ന വയലാര്‍ രവിയെ ഗള്‍ഫുകാര്‍ ഇപ്പോള്‍ കണ്ടാല്‍ തല്ലികൊല്ലും എന്ന അവസ്ഥയിലായി. അവിടെ ആണ് ആത്മാര്‍ഥത ഉള്ള എന്‍ ഡി എ ഭരണത്തിന്റെ പ്രസക്തി. മോഡിയുടെ യാത്രകള്‍ കൊണ്ട് മികച്ച ഗുണം ഉണ്ടാകുന്നതും പ്രവാസികള്‍ക്ക് തന്നെ അല്ലെ. അതുകൊണ്ട് കേരളത്തില്‍ കേരളത്തിലെ പ്രവാസികളുടെ കാര്യങ്ങള്‍ പറയുവാന്‍ നമുക്കു എം എല്‍ എ മാര്‍ വേണം. ഫോട്ടോ രാഷ്ട്രീയം മാറണം. കഴിവുള്ളവര്‍ വരണം. നമ്മുടെ പണം പിരിച്ചു സ്ട്രീറ്റ് ലൈറ്റ് ഉണ്ടാക്കിയിട്ട് എം എല്‍ എ യുടെ പേര് വയ്ക്കുന്ന രാഷ്ട്രീയവും ഭരണവും മാറണം. മാറി ചിന്തിക്കാം നമുക്ക് .

ഡോ: ജയശ്രീ നായരുടെ ചില ഫേസ് ബുക്ക് കുറിപ്പുകള്‍
..................................................................................................
വിവരക്കേടിന്റെ അപ്പോസ്തലന്‍മാരാണ് ഈ കമ്മ്യൂണിസ്റ്റ്കാര്‍ എന്ന് പറയുന്നത് വെറുതെയല്ല എന്നു നമ്മെ എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ട് കരിമരുന്നു പ്രയോഗം അമ്പലങ്ങളില്‍ നിര്‍ത്തിയാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അത്രേ.. അപ്പോള്‍ കരിമരുന്നു കണ്ടുപിടിക്കുന്നതിനു മുന്‍പ് ദാരിദ്ര്യം ഇല്ലാരുന്നോ? കമ്പ്യൂട്ടര്‍ വന്നാല്‍ ആളുകള്‍ പട്ടിണിയാകും എന്ന് പറഞ്ഞെ നായനാരുടെ പിന്ഗാമി  അച്ചുമാമ എന്താരുന്നു തെരഞ്ഞെടുപ്പു വികൃതികള്‍.

പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം യെച്ചൂരി സഖാവേ? മോദിജി വന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ടും ജനങ്ങളുടെ ക്ഷേമത്തില്‍ താല്പര്യം ഉള്ളത് കൊണ്ടും ആണ്. ഇദ്ദേഹത്തിനു അവിടെന്താണാവോ ബിസിനസ്? അവിടെ ന്യൂനപക്ഷം, തീവ്രവാദം ഒന്നും ഇല്ലല്ലോ. അമ്പലപറമ്പല്ലേ? മോദിക്ക് വിസ കൊടുക്കരുതെന്ന് പറഞ്ഞു ഒബാമക്ക് മെമോ അയച്ചതും യെച്ചൂരി..കണ്ണൂരില്‍ കൂടെ നിന്ന പയ്യനെ കമ്മ്യൂണിസ്റ്റ്കാരു കൊന്നിട്ട് മിണ്ടാതിരുന്നതും യെച്ചൂരി..
അബ്ദുല്‍ കലാമിനെ കാണാതെ മേമെന്റെ ശവമടക്കിനു പോയതും യെച്ചൂരി..കനയ്യയെ കാക്കുന്നതും യെച്ചൂരി..പപ്പൂന്റെ വലം കൈയും യെച്ചൂരി..പിന്നെന്തൊക്കെയാവും പാണന്‍ നിങ്ങളുടെ നാട്ടില്‍ പാടി നടക്കുക..

ആനയും അമ്പാരിയും താലപ്പൊലിയും അമ്മന്‍കുടവും പേട്ടതുള്ളലും കാവടിയാട്ടവും പൂരവും പടയണിയും തെയ്യവും ഓട്ടന്‍തുള്ളലും കഥകളിയും വള്ളംകളിയും വായ്ക്കുരവയും കരിമരുന്നും ഇല്ലാതെ എന്ത് സംസ്‌കൃതി? എന്ത് ആചാരങ്ങള്‍? എന്തും നിരോധിക്കാന്‍ എളുപ്പമാണ്. നിയന്ത്രിക്കാന്‍ ആണ് ബുദ്ധിമുട്ട്. അപ്പോള്‍ പിന്നെ നിരോധനം തന്നെയല്ലേ എളുപ്പം. അണുബോംബ് സുരക്ഷിതം അല്ലെന്നു എല്ലാവര്‍ക്കും അറിയാം.. ജപ്പാനില്‍ ഇന്നും ജീവിക്കുന്ന അടയാളങ്ങള്‍ ഉണ്ട്. എന്നാല്‍ ആരെങ്കിലും നിരോധിച്ചോ അണുബോംബ്? ഇല്ല.. നിയന്ത്രണങ്ങള്‍ മാത്രം. അതിനായി യു എന്‍ എത്ര പണം മുടക്കുന്നു. പകര്‍ച്ച വ്യാധികളോ? നമ്മള്‍ രോഗബാധിതരെ കൊന്നൊടുക്കില്ലല്ലോ പകരും എന്ന് പറഞ്ഞു. അതിനെ നിയന്ത്രിക്കാനും മറ്റുമല്ലേ നോക്കുക. എത്ര എളുപ്പമാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍..

പറയുന്ന കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ പറയാന്‍ കഴിയുക എന്നത് നല്ല നേതാവിന്റെ ലക്ഷണം ആണ്. ഡോ: ജയശ്രീ നായര്‍ മികച്ച ഒരു സാമൂഹ്യ പ്രവര്‍ത്തക ആണെന്ന് തുടര്‍ ദിവസങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മനസിലാകും. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലകില്‍ അവര്‍ നടത്തിയ യാത്രകളും കുറിപ്പുകളും Eമലയാളി പ്രസിദ്ധീകരിക്കും. തന്റെ പക്ഷത്തു നിന്നും ജന പക്ഷത്തേക്ക് ഉള്ള വരവല്ലേ ശരിക്കും ഒരു സാമൂഹ്യപ്രവര്‍ത്തകയെ കൂടുതല്‍ ജനകീയമാക്കുന്നത് .
http://www.emalayalee.com/varthaFull.php?newsId=119732
[4/27, 7:25 PM] Krishna Kumar: "ശ്രദ്ധിക്കുക.. PCTV Bill (Maximum Share )
===========================
"ഇത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവകരമായ ഒരു സന്ദേശമാണ്. അതുകൊണ്ടുതന്നെ നമ്മുടെ മാധ്യമങ്ങൾ കാണിച്ചുതരില്ല.ഈ സന്ദേശം ചുരുങ്ങിയത് 20 പേർക്കെങ്കിലും അയക്കുക.ഇത് ഭാരതത്തിലെ എല്ലാവരിലും എത്തട്ടെ. "Prevention of Communal and Targeted Violence Bill" (PCTV Bill) - വർഗീയവും ഉന്നം വെച്ചുള്ളതുമായ കലാപങ്ങൾ തടയാനുള്ള ഈ ബില്ലിനെ പറ്റി ശ്രീ സുബ്രമണ്യം സ്വാമി പരിശോധിച്ച് മനസ്സിലാക്കിയ ചില കാര്യങ്ങൾ ---

 വളരെ ശ്രദ്ധിച്ച് വായിക്കുക. ജമാഅത്-ഇ-ഉലേമ അടക്കമുള്ള ന്യൂനപക്ഷ സംഘടനകൾ ഈ ബില്ല് പാസ്സാക്കാൻ കോണ്ഗ്രസ്സിനുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ബില്ല് വഴി ന്യൂനപക്ഷ വോട്ട് മുഴുവൻ സമാഹരിച്ച് അധികാരത്തിൽ തിരിച്ചെത്താനാണ് അവരുടെ ശ്രമം. ഈ ബില്ലിന്റെ ചില ശ്രദ്ധേയ ഭാഗങ്ങൾ താഴെ കൊടുത്തവയാണ്:

1) "ഹിന്ദുക്കളാണ് കലാപങ്ങളിലെ കുറ്റവാളികളും പ്രക്ഷോഭകാരികളും" എന്ന മുൻഭാവന ഈ ബില്ലിൽ കാണുന്നു.
ഈ നിയമം ഹിന്ദുക്കൾക്കെതിരെ(ന്യൂനപക്ഷങ്ങൾക്ക്) മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. (മുസ്ലീം, കൃസ്ത്യൻ ഇത്യാദി വിഭാഗങ്ങളെ ആണ് "ന്യൂനപക്ഷം" കൊണ്ട് ഉദ്ധേശിക്കുന്നത്.(sec 3.e))
2) വെറും ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ഒരു ഹിന്ദുവിന് എതിരെ FIR ഫയൽ ചെയ്യാവുന്നതാണ്. ആ പരാതി ആര്ക്കെതിരെ ആണോ, അയാളെ ഉട തന്നെ അറസ്റ്റ് ചെയ്ത് കുറ്റവാളിയാണെന്ന് മുദ്രകുത്താവുന്നതാണ്. അയാൾ കുറ്റവാളി അല്ലെന്ന് തെളിയുന്നത് വരെ കുറ്റവാളി ആയി തന്നെ പരിഗണിക്കപ്പെടും.(സാദാരണ ഗതിയിൽ കുറ്റവാളി ആണെന്ന് തെളിയുന്നത് വരെ നിരപരാധി ആണെന്നതാണ് നിയമം.)
3) ഈ ബില്ലിന് കീഴിലുള്ള എല്ലാ കുറ്റങ്ങളും ജാമ്യം ലഭിക്കാത്തതായിരിക്കും.[Clause 56 of may 2011 version];
4) ഹിന്ദുക്കളിൽ കൂടുതലും ജോലിക്കാരും കച്ചവടക്കാരുമായതിനാൽ ഈ നിയമം നൽകുന്ന അനാവശ്യപരിരക്ഷ മൂലം ഹിന്ദുക്കൾക്കെതിരായി ആക്രമണം അഴിച്ചുവിടാൻ ന്യൂനപക്ഷത്തിനുസാധിക്കും .. അത് ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെത്തന്നെ സാരമായി ബാധിക്കും
5) സെക്ഷൻ 129 അനുസരിച്ച് സെക്ഷൻ 9-ന് കീഴിൽ വരുന്ന നിയമലംഘനങ്ങൾ തുടർന്നുള്ള കോടതി നടപടികൾ സമയബന്ധിതമല്ല. എന്ന് വച്ചാൽ ഒരാൾ 'ന്യൂനപക്ഷ'മാണെങ്കിൽ ഹിന്ദുക്കൾക്കെതിരായ എല്ലാ കേസുകളും പുനരാരംഭിക്കാം,അതും 1950 മുതലുള്ള എല്ലാ കേസുകളും.
6) സെക്ഷൻ 42 അനുസരിച്ച് ഒരു ദേശീയ അതോറിറ്റി മുമ്പാകെ "ന്യൂനപക്ഷ സമുദായത്തിലെ" സാക്ഷി തെറ്റായ മൊഴി നൽകിയാൽ അയാളെ ശിക്ഷിക്കാൻ സാധിക്കില്ല. എന്ന് വച്ചാൽ നിയമത്തിന്റെ നിഴലിൽ നിന്ന് കൊണ്ട് തന്നെ ഒരു ന്യൂനപക്ഷ സമുദായത്തിലെ വ്യക്തിക്ക് ഹിന്ദുവിനെതിരെ തെറ്റായ മൊഴി നൽകാം.
 ________________________________________________
 ചുരുക്കം പറഞ്ഞാൽ - പാകിസ്ഥാൻ, ബംഗ്ലാദേശ്, കാശ്മീർ എന്നീ സ്ഥലങ്ങൾ പോലെ ഹിന്ദുക്കൾക്ക് മൂന്ന് ഓപ്ഷൻ ഉണ്ടാകും -
1. മതം മാറുക.
2. രാജ്യം വിടുക.
3. ഇവിടെ കിടന്ന് അനുഭവിക്കുക.

ഈ ഹിന്ദു-വിരുദ്ധ,ദേശ-വിരുദ്ധ ബില്ലിനെതിരെ പ്രതിഷേധിക്കുക.ഈ ബില്ലിൽ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ പറ്റി എല്ലാ ഹിന്ദുക്കളെയും ബോധവാന്മാരാക്കുക, ഈ പ്രതിഷേധത്തിൽ എല്ലാ ഭിന്നതകളും മറന്ന് ഒന്നിക്കുക. ഈ ബില്ലിനെ പിന്തുണക്കുന്ന ഹിന്ദു-വിരുദ്ധ,ദേശ-വിരുദ്ധ പാർട്ടിയെ പറിച്ചെറിയുക. അല്ലെങ്കിൽ മുകളിൽ പറഞ്ഞ 3 ഓപ്ഷനിൽ ഏതെങ്കിലും ചെയ്യാൻ നിങ്ങളും കുടുംബവും തയ്യാറായിക്കൊള്ളുക.
 __________________________________________________
(NAC download link for bill- http://nac.nic.in/pdf/pctvb.pdf- ബില്ല് നിങ്ങൾക്ക് കാണാം.)
"ഒന്ന് കൂടി ഓർമ്മപ്പെടുത്തുന്നു - ഇതിനെ വളരെ ഗൗരവകരമായി തന്നെ കാണുക. മനസ്സിലാക്കുക. സുഹൃത്തുക്കളുമായും കുടുംബാങ്ങളുമായും ചർച്ച ചെയ്യുക - ഈ സന്ദേശം പ്രചരിപ്പിക്കുക. കുറഞ്ഞത് 20 പെർക്കെങ്കിലും ഈ സന്ദേശം അയച്ചുകൊടുക്കുക; അവരോടും ഇത് തന്നെ ചെയ്യാൻ പറയുക...!!
[4/27, 7:25 PM] Krishna Kumar: കുറച്ച് പ്രിയങ്കക്ക് കൂടി കൊടുക്കമായിരുന്നില്ലേ. ആ പാവം വീടിന്റെ വാടക കൊടുക്കാനില്ലാതെ കഷ്ടപ്പെടുന്നത് കണ്ടില്ലേ.  അമ്മയാണത്രെ അമ്മ.  പപ്പുമോന് ഇനി ഒരുപാട് കളിക്കുടുക വായിക്കാം ഒരുപാട് കുർക്കുറെ തിന്നാം.
3600 കോടിയല്ലേ മദാമ്മ മുക്കിയത്.  ഇങ്ങനെ ഭാരത മക്കളുടെ പണം മൂഞ്ചി തിന്ന് എല്ലിന്റെ ഇടയിൽ കയറുമ്പോൾ മോഡിജി യുടെ സർട്ടിഫിക്കറ്റ് ചോദിച്ചു വരും.
മോഡിജി  എന്തായാലും ഭാരത മക്കളുടെ ഒരു രൂപ പോലും  കട്ട് എടുക്കില്ല.
ജയ് നമോ
ജയ് ഭാരത്
 ഇപ്പോൾ മനസ്സിലായി  അസഹിഷ്ണുതയാണ്   ഒടുക്കത്ത ഫാസിസമാണ് എന്ന് പറയുന്നതിന്റെ കാര്യങ്ങൾ.
[4/27, 7:25 PM] Krishna Kumar: മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിവണ്ടി ആണത്രേ ജലം എത്തിക്കുന്നത്.ആദ്യമായി ആ തിവണ്ടി ഓടിക്കേണ്ടി വന്ന പ്രശാന്ത്‌ എന്ന ലോകോ പൈലറ്റ് പറയുന്ന കാര്യങ്ങൾ കേട്ടാൽ കണ്ണ് നിറഞ്ഞു പോകും.pertrolium ഉൽപ്പന്നങ്ങൾ നിറക്കുന്ന വാഗണുകൾ ശുധികരിച്ച്‌ അതിൽ കുടിവെള്ളം നിറക്കുന്നു.കേവലം ആറു മണിക്കൂർ എടുക്കേണ്ട ഇ യാത്ര അവർ പുർതിയക്കിയതു മുന്ന് ദിവസങ്ങൾ എടുത്താണ്, ഇ തിവണ്ടി പോകുന്ന വഴികൾ മിക്കതും കൊടും വരൾച്ചയുടെ പിടിയിലാണ്, അതുകൊണ്ട് ജനങ്ങൾ തിവണ്ടി ആക്രമിച്ചു ജനങ്ങൾ ജലം തട്ടി എടുത്തേക്കാം.നിരവധി പോലീസുകാർ ഇ അക്രമങ്ങളെ ചെറുക്കാൻ തിവണ്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നത്രേ.ലാത്തൂരിൽ ജല അടിയന്തരാവസ്ഥ ആണത്രേ, വെള്ളം ഉള്ള കിണറുകൾക്ക് ചുറ്റും പോലീസ് കാവൽ.അങ്ങിനെ ഇ തിവണ്ടി പുലർച്ചെ നാലു മണിക്ക് ലാത്തൂരിൽ എത്തിയപ്പോൾ സ്റ്റേഷനിൽ നിറയെ ജനക്കുട്ടം , അവർ ലോകോ പൈലറ്റ്നെ എടുത്തു പൊക്കി മാലയിട്ടു ഒരു യുദ്ധം ജയിച്ചു വന്ന പടയാളിയെ പോലെ സ്വികരിച്ചത്രേ.ജിവിതത്തിൽ ഒരുക്കലും നിനച്ചിരിക്കാത്ത ആ ജലയാത്ര ഓർത്തു അയാൾ കരയുകയായിരുന്നു.പ്രകൃതി ചുഷണം അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ എല്ലായിടവും ചുട്ടു പോള്ളാൻ തുടങ്ങി ഇപ്പോൾ
ഒരിറ്റു ജലം പോലും ഇല്ല കുടിക്കാൻ എന്ന സ്ഥിതിയും സംജാതമായിരിക്കുന്നു.വ്യാവസായിക വളർച്ചയും കെട്ടിട നിർമ്മാണവും മാത്രമാണ് വികസനം എന്ന് വിശ്വസിക്കുന്ന ഒരു ജനതയും ഭരണ കുടവും ഉള്ളപ്പോൾ പ്രതിക്ഷക്ക് വകയില്ല., എന്നും ഓർത്താൽ നമുക്കിവിടെ മരിക്കുന്നത് വരെ ജീവിക്കാനുള്ള വിഭവങ്ങൾ ഇവിടെ ഉണ്ടാകും, ഇല്ലെങ്കിൽ അതെ ഭുമിയിൽ മനുഷ്യൻ കുട്ടമായി മണ്ണടിയും .
[4/27, 7:25 PM] Krishna Kumar: ഇത് ഷെയർ ചെയ്ത് എല്ലാവരിലേക്കും ഈ വാർത്ത എത്തിക്കൂ..
1. മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുക.
2. ഒന്നിലേറെ പുരുഷന്മാരെ കെട്ടുവാൻ മുസ്ലീം സത്രീകളെ അനുവദിക്കുക
3. കുട്ടികളുടെ ലിംഗാഗ്രം മുറിച്ചു കളയുന്നത് ബാലപീഡ ആയി പ്രഖ്യാപിക്കുക
4. സത്രീകളുടെ മയ്യത്ത് നിസ്കാരം പള്ളിക്കുള്ളിൽ വെച്ച് ചെയ്യാൻ വിധിക്കുക.
5. മുല്ല , മുക്രി തുടങ്ങിയ പദവികൾ സ്ത്രീകല്കും പ്രാപ്യമാക്കുക
6. ബാങ്ക് വിളിക്കാൻ സത്രീകളെ അനുവദിക്കുക
7. പള്ളീലച്ചന്മാരെ പോലെ സ്ത്രീകൾകും പൌരോഹിത്യം അനുവദിക്കുക
8. മതം മാറിയ ദളിതരേയും ആദിവാസികളെയും എല്ലാ കത്തോലിക്കാ പള്ളിയിലും കയറ്റുക.
9. സഭകൾ വത്തിക്കാൻ എന്ന വിദേശ രാജ്യത്തിന്റെ നിയമത്തിൻ കീഴിൽ പ്രവർത്തിക്കാതെ ഇന്ത്യൻ നിയമങ്ങൾ മാത്രം ബാധകം ആക്കുക.
10. മുസ്ലീം ക്രിസ്ത്യൻ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം പൂർവിക സ്വത്തിൽ തുല്യഅവകാശം നല്കുക.
11. തലാക്ക് ചൊല്ലുവാൻ സ്ത്രീക്കും അവകാശം നലകുക.
12. ജെല്ലിക്കെട്ട് നിരോധിച്ചപോലെ പെരുനാൾ ദിനത്തിലെ മൃഗബലി നിരോധിക്കുക
13. ക്ഷേത്രഭരണം സർക്കാർ നടത്തുന്ന പോലെ പള്ളികളും സർക്കാർ ഭരണത്തിലക്കുക.
14. കന്യാസ്ത്റീകളെ വിവാഹം കഴിക്കാന് അനുവദിക്കുക.
15. അത്യന്തം പ്രാക്യതവും പെെെശാചികവും ആയ പെൺസുന്നത്തിന് വധശിക്ഷ നൽകുക.

അപ്പൊ നമുക്ക് 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമല കയറ്റാം..
[4/27, 7:25 PM] Krishna Kumar: സഖാക്കളെ ഇത് ബിജെപിക്കാർ കെട്ടിച്ചമച്ചതല്ല..!!പച്ചയായ യാഥാർഥ്യമാണ്...ബംഗാളികളുടെ വികാരമാണ്....ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർഥി എൽ.പി.ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത് ബംഗാളി സ്വദേശികളായ യുവാക്കൾ.....ബംഗാളിലെ കമ്യുണിസ്റ്റ് കുടുംബത്തിൽ പെട്ട നാലു യുവാക്കളും നീണ്ട നാളായി അമ്പലപ്പുഴയിൽ എത്തിയിട്ട്; കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ മെഹബൂബ് മൊണ്ടാൽ,ഫിലാലുദ്ദീൻ,ആജീജൂൽ,ഷാ ദത്ത്, എന്നിവരാണ് ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത്......

പണം നൽകിയതിന് ശേഷം സ്വന്തം ദുഖം സ്ഥാനാർഥിയുമായി പങ്കുവച്ചു, പതിറ്റാണ്ടുകൾ നീണ്ട ബംഗാളിലെ സി പി എം ഭരണമാണ് ഞങ്ങളെ കേരളത്തിലെ പ്രവാസികളാക്കിയത്;ഈ ദുരവസ്ഥ ഇനി ചെറുപ്പക്കാർക്ക് ഉണ്ടാകരുത്,ബംഗാളിലെ ദുരവസ്ഥ കേരളത്തിന് ഉണ്ടാകാതിരിക്കാൻ ബി ജെ പി ജയിക്കണം,ഞങ്ങളുടെ നാടിനെ ശവപ്പറമ്പാക്കിയത് കമ്മ്യൂണിസ്റ്റ്കാരാണ്, അവർ ഇവിടെ തൂത്തെറിയപ്പെടണം, ബംഗാളിലെ മുൻ സി പി എമ്മുകാരായ യുവാക്കൾ പറഞ്ഞു....
[4/27, 7:25 PM] Krishna Kumar: ഉമ്മൻചാണ്ടി മാത്രമല്ല, ഒ രാജഗോപാലെന്ന രാജേട്ടനും 1980ലെ കാസർകോടു മത്സരം ഓർക്കാനിഷ്ടമില്ല. സംശയമുണ്ടെങ്കിൽ, രാജേട്ടൻറെ വിക്കിപീഡിയ പേജിലേയ്ക്കു പോകൂ. 1980ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കാസർകോട്ട് മത്സരിച്ചിട്ടുണ്ടെന്ന വിവരം അവിടെയില്ല. പക്ഷേ, രാജേട്ടൻ കണ്ണടച്ചാൽ ഇലക്ഷൻ കമ്മിഷൻറെ കൈവശമുളള വിവരങ്ങളിൽ ഇരുട്ടു പടരില്ലല്ലോ. അതവിടെ നിൽക്കട്ടെ. നമുക്കു വേറെ ചില കാര്യങ്ങൾ പരിശോധിക്കാം.
ആർഎസ്എസും ബിജെപിയും തനിക്കു പിന്തുണ നൽകാറുളള കാര്യം പരസ്യമായി സമ്മതിച്ചിരുന്നു, നമ്മുടെ കുമ്പക്കുടി സുധാകരൻ. യുഡിഎഫിൻറെ ഉദുമ സ്ഥാനാർത്ഥി, കോൺഗ്രസിലെ ജഗജില്ലാഡി. ഇതേ സുധാകരൻ 1980ൽ കണ്ണൂരിലെ എടക്കാട് മണ്ഡലത്തിൽ മത്സരിച്ചത് നമ്മുടെ രാജേട്ടൻറെ ജനതാപാർടിയുടെ സ്ഥാനാർത്ഥിയായിട്ടായിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറിയും വനിതാ കമ്മിഷൻ ചെയർമാനും 1982-87കാലത്തെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായിരുന്ന എം കമലം കൽപ്പറ്റയിൽ നിന്ന് 1980ൽ മത്സരിച്ചതും രാജേട്ടൻറെ ജനതാപാർടി സ്ഥാനാർത്ഥിയായിട്ടാണ്.
ഇതേ തിരഞ്ഞെടുപ്പിൽ കെ ജി മാരാർ പെരിങ്ങളത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. മാരാരും രാജഗോപാലും കുമ്പക്കുടിയും പൊട്ടി. കമലം ജയിച്ചു. കാലാന്തരേ കുമ്പക്കുടിയും കമലവും കോൺഗ്രസായി. മാരാരും രാജേട്ടനും ബിജെപിയായി.
1991ലെ കോലീബി സഖ്യത്തെ ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. സത്യത്തിൽ 1980ലെ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായിരുന്നു കേരളത്തിലെ ഇന്നത്തെ ബിജെപി. ഓർക്കണം, അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും ഫാസിസത്തെയും എതിർക്കാൻ സകല കക്ഷികളും ചേർന്നാണ് ജനതാപാർടി രൂപീകരിച്ചത്. ആ സഖ്യത്തിൽ ആർഎസ്എസുമുണ്ടായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ട ശേഷം ഇതേ ജനസംഘക്കാർ ഒരുളുപ്പുമില്ലാതെ കോൺഗ്രസ് മുന്നണിയിൽ അംഗമായി. രാജഗോപാലും കെ ജി മാരാരും ആ മുന്നണിയുടെ സ്ഥാനാർത്ഥികളായി ജനവിധി തേടി. അന്നും ജനം മൂക്കിനിടിച്ചു.
1980ൽ ബിജെപി രൂപീകരിച്ചപ്പോൾ രാജേട്ടനും മാരാരേട്ടനുമൊക്കെ ആ പാർടിയിൽ ചേർന്നെങ്കിലും അന്തർധാര പല തിരഞ്ഞെടുപ്പിലും ശക്തമായിരുന്നു. ആർഎസ്എസും ബിജെപിയും കൈമെയ് മറന്ന് കോൺഗ്രസുകാരെ പിന്തുണച്ചിട്ടുണ്ട്. കുമ്പക്കുടി സുധാകരനെപ്പോലെ അകത്ത് ആർഎസ്എസും പുറത്ത് കോൺഗ്രസുമായി നടക്കുന്നവർ എത്രയോ പേർ. അവരെയൊക്കെ എംഎൽഎയും മന്ത്രിയുമാക്കാൻ ബിജെപിയും ആർഎസ്എസും സഹായിച്ചില്ലെങ്കിലേ അത്ഭുതമുളളൂ.
മറവിലും നിഴലിലും നടന്നുവന്ന ഈ അവിശുദ്ധ വേഴ്ചയുടെ പരസ്യാവിഷ്കാരമായിരുന്നു 1991ലെ കോലീബി സഖ്യം. ഒളിച്ചുകളി മതിയാക്കി ആർഎസ്എസ് നോമിനികൾ യുഡിഎഫ് സ്ഥാനാർത്ഥികളായി അവതരിച്ചു. 1980ൽ ജനതാപാർടിയിൽ നിന്ന് രാജേട്ടനും മാരാരേട്ടനും കുമ്പക്കുടിയും യുഡിഎഫ് സ്ഥാനാർത്ഥികളായതിൻറെ മറ്റൊരു പതിപ്പായിരുന്നു ഇത്. പക്ഷേ, അവരെക്കാൾ ബുദ്ധി ഭൂരിപക്ഷം ജനങ്ങൾക്കും ഉണ്ടായിരുന്നതുകൊണ്ട് വടകരയിലും ബേപ്പൂരിലും യുഡിഎഫിൻറെ കുപ്പായമിട്ട ആർഎസ്എസുകാർ തോറ്റു തുന്നം പാടി.
ഈ ചരിത്രസത്യത്തെ അഭിമുഖീകരിക്കാനുളള ആമ്പിയറില്ലാത്തതുകൊണ്ടാണ് വിഎം സുധീരനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച ഞഞ്ഞഞ്ഞ കൊഞ്ഞഞ്ഞ പറയുന്നത്. ബംഗാളിലേയ്ക്ക് നോക്കി അട്ടഹസിക്കുന്ന ബിജെപിക്കാരും മറുപടി പറയേണ്ടത് 1980ലെ തിരഞ്ഞെടുപ്പു സഖ്യത്തെക്കുറിച്ചാണ്. അടിയന്തരാവസ്ഥയെ എതിർത്തവർ എന്തിന് അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ കോൺഗ്രസ് മുന്നണിയിൽ മത്സരിക്കാൻ പോയി...
മറുപടിയുണ്ടോ, ബിജെപിക്കാരാ...
[5/11, 6:26 PM] Krishna Kumar: മോദിയുടെ 230 ഭരണ നേട്ടങ്ങൾ

1. വ്യവസായസംരംഭം തുടങ്ങാൻ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന
2. ഇന്ത്യയെ ആഗോളവ്യവസായിക ഉൽപാദനകേന്ദ്രമാക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതി
3. ജൻധൻ യോജനയിലൂടെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് പരിരക്ഷ
4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാൻ സ്വച്ഛ് ഭാരത് അഭിയാൻ
5. എല്ലാ സംസ്ഥാനങ്ങൾക്കും ഇടംനൽകി നിതി ആയോഗ് സംവിധാനം
6. യുവജനങ്ങളുടെ തൊഴിൽ വൈദഗ്‌ധ്യത്തിന് സ്‌കിൽ ഇന്ത്യ പദ്ധതി
7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് മിഷൻ ഇന്ദ്രധനുഷ്
8. 2022 ൽ എല്ലാവർക്കും പാർപ്പിടം പദ്ധതിയിലൂടെ 20000000 വീടുകളുടെ നിർമാണം
9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിർമാണം ലക്ഷ്യമിട്ട് അമൃത് പദ്ധതി
10. കർഷകർക്ക്‌ കുറഞ്ഞ പ്രീമിയത്തോടെ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി
11. തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ സാഗർമാത പദ്ധതി
12. സ്മാർട്ട് സിറ്റീസ് മിഷനിലൂടെ 100 ആധുനിക സ്മാർട്ട് സിറ്റികൾ
13. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ രാജ്യമാകെ നെറ്റ് കണക്ടിവിക്ടിയിലേക്ക്
14. ലേലത്തിലൂടെ മാതൃകാപരമായ കൽക്കരി, ടെലികോം സ്പെക്ട്രം വിതരണം
15. കള്ളപ്പണം തിരിച്ചുപിടിക്കാൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരണം
16. കള്ളപ്പണ ഇടപാടുകൾ തടയാൻ കർശന ബ്ലാക്ക് മണി നിയമം പാസാക്കി
17. നീണ്ട കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി
18. അഭ്യസ്്തവിദ്യരായ യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സേതു യോജന
19. യാത്രാസൗകര്യം വർധിപ്പിക്കാൻ ട്രെയിൻ ആധുനികവൽക്കരണത്തിന് തുടക്കമായി
20. ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ വൻ മുന്നേറ്റം
21. പുത്തൻ വ്യവസായ സംരംഭം തുടങ്ങാൻ സഹായവുമായി സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതി
22. യുവാക്കൾക്ക് നൈപുണ്യപരിശീലനം നൽകാൻ കൗശൽ വികാസ് യോജന
23. റയിൽവേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വമ്പൻ പദ്ധതികൾക്ക് തുടക്കം
24. യുവാക്ക

കമ്യൂണിസം വിമർശനം [ലേഖനങ്ങൾ ]

[4/27, 7:16 PM] Krishna Kumar: പ്രതികരിക്കാൻ ആഗ്രഹിച്ചവർ ഏറെയാണ്‌. ഈ പറയുന്ന എല്ലാ വിഷയങ്ങളിലും,  ഇനിയെങ്കിലും പ്രതികരിക്കൂ.  ഇതിനോക്കെ ഉളള പ്രതികാരം ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും..

#ഇത്തവണ വോട്ട് - ഗുരുദേവനെ തെരുവിൽ കെട്ടിവലിച്ചവർക്ക് എതിരെ ആവട്ടെ..

#ഇത്തവണ വോട്ട്- സുഭാഷ് ചന്ദ്രബോസ്, ഡോ.അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ അടിച്ചമർത്താൻ നെഹ്‌റു കുടുംബം നടത്തിയ തരംതാഴ്ന്ന കളികൾ പുറത്തു കൊണ്ട് വന്നതിനുള്ള പിന്തുണ ആയി മാറട്ടെ..

#ഇത്തവണ വോട്ട്-  രാജ്യസുരക്ഷയെപ്പോലും മുൾമുനയിൽ നിർത്തി ഇർഷത് ജഹാനെപ്പോലുള്ള തീവ്രവാദികൾക്ക് ഈ രാജ്യത്ത് അഴിഞ്ഞാടാൻ കോൺഗ്രസ്സ് സർക്കാർ അവസരമൊരുക്കിയ വാർത്തകൾ പുറത്തു വന്നതിനുള്ള ഐക്യദാർഡ്യം ആവട്ടെ..

#ഇത്തവണ വോട്ട്-  ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് ആക്രമിച്ച അഫ്സൽ ഗുരുവെന്ന തീവ്രവാദിക്ക് വേണ്ടി അനുസ്മരണം നടത്തിയവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്.

#ഇത്തവണ വോട്ട്-  250ഓളം ഭാരതീയരെ ചുട്ടുകൊന്ന യാക്കൂമ്പ് മേമനെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചവർക്ക് എതിരെ ആവട്ടെ..

#ഇത്തവണ വോട്ട്-   ഹൈന്ദവ വിശ്വാസങ്ങളെ അപമാനിച്ച് ദേവസ്വം ബോർഡിന്റെ കോളേജുകളിൽപ്പോലും ബീഫ് ഫെസ്റ്റ് നടത്തുകയും, ഹൈന്ദവ ആചാര്യന്മാരെ അവഹേളിക്കുകയും ചെയ്തവർക്ക് എതിരെ ആവട്ടെ..

#ഇത്തവണ വോട്ട്- സരസ്വതി ദേവിയെ വേശ്യ ആയി ചിത്രികരിച്ചവർക്ക് എതിരെയും, കോളേജ് മാഗസീൻ മുഴുവൻ ഹിന്ദു വിശ്വാസത്തെ അവഹേളികാൻ മാത്രം ആയി പ്രസിദ്ധീകരിക്കുന്നവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും..

#ഇത്തവണ വോട്ട്-  രാമായണ മാസ കാലത്ത് തന്നെ രാമനെ അവഹേളിച്ചു മാതൃഭൂമി പ്രസിദ്ധീകരിച്ചതിനു മാധ്യമ ആവിഷ്കാര സ്വാതത്ര്യം എന്ന് പ്രക്യാപിച്ചവർക്ക് ആവട്ടെ...

#ഇത്തവണ വോട്ട്-  കശ്മീരിനും കേരളത്തിനും ആസാദി വാങ്ങികൊടുക്കാൻ തീവ്രവാദികൾക്ക് കൂട്ട് പിടിക്കുന്നവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്..

#ഇത്തവണ വോട്ട്-  ചുംബന സമരത്തിന്റെ പേരിൽ നമ്മുടെ സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്..

#ഇത്തവണ വോട്ട്-  രാജ്യത്ത് പണ്ട് മുതലേ നിലവിൽ ഉണ്ടായിരുന്ന ഗോമാംസ നിരോധനം ബിജെപി യുടെ തലയിൽ കെട്ടി വച്ച് നെറികെട്ട രാഷ്ട്രിയം കളിച്ചു സമൂഹത്തിൽ വർഗീയ ദ്രുവികരണം നടത്തുന്നവർക്ക്‌ എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..

#ഇത്തവണ വോട്ട്-   ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ച് സമൂഹത്തെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്നവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..

#ഇത്തവണ വോട്ട്-  സ്ത്രീ സമത്വം എന്ന് വിളിച്ചു കൂവി താലി ചരട് പൊട്ടിച്ചു ചുട്ടു എരികാൻ പ്രക്യാപിച്ചവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..

#ഇത്തവണ വോട്ട്- സ്ത്രീ സമത്വം എന്ന പേരിൽ സ്വാമിമാരുടെ കൂടെ സീറ്റിൽ ബസിൽ യാത്ര ചെയ്യാൻ സമരം നടത്തിയവർക്ക് എതിരെ ആവട്ടെ ഇത്തവണ നിങ്ങളുടെ വോട്ട്.
ഇനിയെങ്കിലും,  പ്രതികരിച്ചില്ലെങ്കില്‍,  അത് നിങ്ങളെ  വലിയ  ഒരു വിപത്തിലേക്ക്  നയിക്കും.

രാഷ്ട്രിയം മറന്നു നന്മയ്ക് വോട്ട് ചെയാൻ നിങ്ങൾക്ക് സാധിക്കട്ടെ..

വന്ദേ ഭാരത മാതരം..
[4/27, 7:25 PM] Krishna Kumar: ബംഗാളില്‍ നിന്ന് വന്ന പത്തു സഖാക്കക്ക് സമരം ചെയ്യാനുള്ള ജോലി കിട്ടി...!!!!!

35 വര്‍ഷംബംഗാള്‍ഭരിച്ച സിപിഎമ്മിന് നന്ദി...കേരളത്തില്‍ സമരം ചെയ്യാന്‍ ബംഗാളികളെ തന്നതിന്

സമരത്തില്‍ പങ്കെടുക്കാന്‍ ബംഗാളികളും. സമരത്തില്‍ പങ്കെടുക്കാന്‍ മലയാളത്തിലുള്ള ബോര്‍ഡും പിടിച്ചെത്തിയ ബംഗാളിയോട് പിസി ജോര്‍ജ്ജ് ബംഗാളിയാണോയെന്ന് ചോദിച്ചപ്പോള്‍ ബംഗാളികള്‍ വെറുതെ ചിരിച്ചു. ഭൂമി പോക്കുവരവിനുവേണ്ടി നടന്ന സമരത്തിലാണ് ബംഗാള്‍സ്വദേശികളെയും സംഘാടകര്‍ എത്തിച്ചത്‌

മുപ്പത്തഞ്ചു  വര്‍ഷത്തെ  സിപിഎം ഭരണം  കാരണം  അക്ഷരം  കൂട്ടി  വായിക്കാന്‍  പോലും  ഇവര്‍ക്ക്  അറിയില്ല  ..അത്  കൊണ്ട്  തന്നെ  വ്യവസായിക  വിപ്ലവം  നടന്ന  ഗുജറാത്തി ലേക്കോ  മറ്റോ  പോയാല്‍  തൊഴില്‍  കിട്ടില്ല ..അപ്പോള്‍  ഒരു  ഡിഗ്രീയും  വേണ്ടാത്ത  ജോലി കള്‍  കിട്ടുന്നത്  കേരളത്തില്‍  ആണ്  അത് കൊണ്ട് ഐ ഇങ്ങോട്ട്  പോന്നു  എന്ന്  ചില  ബംഗാളികള്‍  പറയുന്നത്  ..പൊറോട്ട  അടിക്കാന്‍  ഡിഗ്രീ  വേണ്ട ,കക്കൂസ്  വരുത്തി  ആക്കാനും  സമരം  ചെയാനും  ഒന്നും  പഠിക്കേണ്ട  കാര്യം  ഇല്ലല്ലോ  എന്നാണ്  ബംഗാളി  ചോദിക്കുന്നത്  ..പക്ഷെ  മറ്റുള്ളവര്‍  പഠിക്കുമ്പോള്‍  തങ്ങള്‍ക്കും  അതിനുള്ള  ആഗ്രഹം  ഉണ്ടായിരുന്നു  ..പക്ഷെ  സിപിഎം  ഭരണം  വെറും  വെട്ടും  കുത്തും  മാത്രം  ആയിരുന്നു  എന്നും  പഠനം  ഒന്നും  വലിയ  കാര്യം  അല്ലായിരുന്നു  എന്നാണ്  ഇവരുടെ  പക്ഷം  ..
[4/27, 7:25 PM] Krishna Kumar: സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍.
1. ലാവ്‌ലിന്‍ വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട്താങ്കള്‍ യോജിക്കുന്നുണ്ടോ?

2. ടി പി വധക്കേസില്‍ തന്റെ പഴയ നിലപാട്തന്നെയാണ് ഇപ്പോഴുമെന്ന വിഎസിന്റെ പ്രസ്താവന എങ്ങിനെ നോക്കിക്കാണുന്നു?
3. മദ്യനയത്തില്‍ വിഎസും, യെച്ചൂരിയും താങ്കളുടെ നിലപാടിനോട് പ്രകടിപ്പിച്ച ശക്തമായ എതിര്‍പ്പിനെക്കുറിച്ച്താങ്കള്‍ക്കെന്ത് പറയാനുണ്ട്?
4. താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന് വിഎസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
5. ബാലകൃഷ്ണപിള്ള എല്‍ ഡി എഫിന്റെ ഭാഗമല്ലെന്ന വിഎസിന്റെ നിലപാട് തന്നെയാണോ താങ്കള്‍ക്കും?
6. സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വിഎസിന്റെ അഭിപ്രായത്തെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?
7. വിഎസ് നെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നതാണെന്ന അങ്ങയുടെ വാദം ശരിയാണെങ്കില്‍ അത് തുടരുന്ന സാഹചര്യത്തില്‍ വിഎസ് ഈ തിരഞ്ഞെടുപ്പില്‍ സി പിഎമ്മിനെ നയിക്കാന്‍ യോഗ്യനാണോ?
8. ഫസല്‍ വധക്കേസില്‍ സി ബി ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോ?
9. കതിരൂര്‍ മനോജ് വധക്കേസിലും, അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും സി ബി ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി ജയരാജനെ സി പി എം സംരക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് സി പി എമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയംമൂലമാണോ?
10. എല്ലാരാഷ്ട്രീയ സംഘട്ടനങ്ങളിലും, രാഷ്ട്രീയ കൊലപാതകങ്ങളിലും എപ്പോഴും ഒരു ഭാഗത്ത്‌സി പി എം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?
[4/27, 7:25 PM] Krishna Kumar: എന്താ പേര് ? ..
        ഗണേഷ് കുമാർ
ആരാ ? ....
        മുൻമന്ത്രി
എന്തിനാ രാജി വച്ചത് ? ....
       പെണ്ണ് കേസ്
ആരാ രാജി വെപ്പിച്ചത് ?...
        Ldf‌ സമരം ചെയ്ത്
ഇപ്പൊ ആരാ ?..
       Ldf സ്ഥാനാർത്തി
അടിപൊളി ........:
വയറ് നിറഞ്ഞു....:
[4/27, 7:25 PM] Krishna Kumar: ആധുനീക ഭാരതത്തിലെ വേതാളങ്ങൾ ...
 കൊള്ളയും കൊലയും നടത്തി ഉദരപൂരണം നടത്തുക, കോളേജിൽ പഠിക്കാൻ പോകുന്ന കുട്ടികളെ പഠിക്കാൻ സമ്മതിക്കില്ല ചുബന സമരo നടത്തിയും കഞ്ചാവ് കൊടുത്തും സമരം നടത്തിയും ഒരുപാടു കുട്ടികളുടെ ഭാവി തകർക്കൽ  ..ഗതികെട്ട് ചുട്ടുതിന്നവൻ രക്ഷപെടാൻ ബാങ്ക് ലോൺ എടുത്ത്  എവിടേലും ഒരു വ്യവസായം തുടങ്ങിയാൽ അവിടെ കൊടി നാട്ടി സമരം ചെയ്തും നോക്ക് കൂലി മേടിച്ചും ഗുണ്ടായിസം കാണിച്ചും അത് പൂട്ടിക്കും .. വിദേശികൾ വ്യവസായം നടത്താൻ വന്നാൽ അവരെ ഭീഷണിപ്പെടുത്തി ഓടിക്കും ..എന്നാൽ കൂലി പണി ചെയ്തു ജീവിക്കാം എന്ന് വിജരിച്ചാൽ മാസം പാർട്ടിക്ക് ഫണ്ട് എന്നാ പേരിൽ ബക്കറ്റ്‌ മയി ചെന്ന് അവരെ പിഴിയും ...ഇതൊന്നും പോരഞ്ഞിട്ട് ലോകസഭ സ്തംഭിപ്പിക്കാൻ കൂടി ആലോചനക്കു യെച്ചൂരിയും നേതാക്കളും രാഹുൽ ഗാന്ധിയുടെ വീട്ടില് യോഗം കൂടാൻ പോയിട്ടുണ്ട് ..ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്ക്ക് സൌജന്യമായി ഗ്യാസ് കണക്ഷൻ കൊടുക്കുന്നത് എന്ത് വില കൊടുത്തും തടയും എന്നാണ് യെച്ചൂരി എമ്മാന്റ്റെ പുതിയ തീരുമാനം ...ഇവന്മാരെ എന്ത് ചെയ്യണം ...വിരലേൽ എണ്ണാവുന്ന mp മാരെ വെച്ച് ഇവർ 125 കോടി ജനങ്ങളെ ഹൈജാക്ക് ചെയ്യുന്നു
[4/27, 7:25 PM] Krishna Kumar: ഇത് കനയ്യ കുമാര്‍ എന്നാ സവര്‍ണ്ണ യുവാവിന്റെ മാതാ
പിതാക്കള്‍ അച്ഛന് ജോലി  ചെയ്യാന്‍മേല ..അമ്മ അടുത്തുള്ള
അംഗന്‍ വടിയില്‍ ജോലി ചെയ്തു കിട്ടുന്ന മൂവായിരം
രൂപ കൊണ്ട് ആണ് കുടുംബം കഴിയുന്നത്‌ ..കണ്ണയ്യയെ  എന്നാ മകനെ
31 വയസ് വരെ വളര്‍ത്തി ..പക്ഷെ ഒരു പ്രയോചനവുംഈ പാവങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിട്ടില്ല ... ഇന്നും അവരുടെ മൂവയിരത്തിന്റെ പങ്കു പറ്റാന്‍ വരും ...പഠനം എന്ന പേരില്‍ ജെഎന്‍യു വില്‍ രാഷ്ട്രിയം കളിക്കുന്നു ...വര്‍ഷങ്ങള്‍ ആയി ജെഎന്‍യു വില്‍ ഉണ്ട് ...ജനങ്ങളുടെ നികുതി പണം ആണ് ഇതിനു വേണ്ടി ചിലവാക്കുന്നത് ...ലക്ഷ കണക്കിന് രൂപ ആണ് ഓരോ ജെഎന്‍യു വിദ്യര്‍ദ്ധിക്ക്വേണ്ടിയും ചിലവാക്കുന്നത് ..പഠിക്കുന്നത് ജോലി കിട്ടുന്ന കോഴ്സ് ഒന്നും ഇല്ല ..ആഫ്രിക്കന്‍ ചരിത്രവും ഒക്കെ ആണ് പഠനം ...അത് കൊണ്ട് കറങ്ങി നടക്കാന്‍ഇഷ്ട്ടം പോലെ സമയം ...
 ..സഞ്ചരിക്കുന്നത് മുംബയില്‍ നിന്നും പൂന വരെ പോലും രാജ്യത്തെ ഏറ്റവും ചിലവു കൂടിയ ലോക്കല്‍ പ്ലയിന്‍ ആയ ജെറ്റില്‍ ആണ് ...അതും സൈഡ് സീറ്റ് കിട്ടിയില്ല എങ്കില്‍ വഴക്ക് ഉണ്ടാക്കും ..എതിര്‍ക്കുന്നവനെ ഫാസിസ്റ്റ് എന്ന് വിളിക്കും ...മോദി പറഞ്ഞു വിട്ടതാണ് വിന്‍ഡോ സീറ്റ്‌ കൊടുക്കാതിരിക്കാന്‍ എന്നൊക്കെ തങ്ങും ..
എന്നിട്ട് ഉപയോഗിക്കുന്നത് ഏറ്റവും വലിയ കൂടിയ ഐഫോണ്‍..
എന്നിട്ട് കോടതിയില്‍ ജാമ്യം കിട്ടാന്‍ ..ദരിദ്ര കുടുംബംആണ് ..അമ്മക്ക് മൂവായിരം രൂപയെ വരുമാനം ഉള്ളൂ എന്നൊക്കെ പറയും ..!
പ്രധാന്‍ തൊഴില്‍ ഇന്ത്യന്‍ സൈനികരെ അപമാനിക്കുക ആണ് ...ഇടയ്ക്കിടെ കൂടെ ഉള്ള പെണ്‍കുട്ടികളെ തുണി അഴിച്ചു കാണിക്കും ..

പക്ഷെ എന്തെങ്കിലും പണി എടുത്തു ആപ്രായമായ അച്ഛനും അമ്മയ്ക്കും കഞ്ഞിക്കുള്ള വക നല്‍കില്ല...കമ്മുണിസ്റ്റു ആണ്  പോലും കമ്മുണിസ്റ്റു

https://www.facebook.com/photo.php?fbid=10208756286560182&set=a.1773917463391.2100479.1102945727&type=3&theater
[4/27, 7:25 PM] Krishna Kumar: കേരളം കാണുന്നുണ്ടോ ഇത് ..?

വെള്ളാപ്പള്ളിക്കും അബുവിനും രണ്ടു നീതി ..വെള്ളാപ്പള്ളി ആണ് എങ്കില്‍ മീഡിയ ദിവസങ്ങള്‍ ആക്രമണം ..അബു ആണ് എങ്കില്‍ മൌനം ..?

വെള്ളാപ്പള്ളിക്ക് എതിരെ കൊണ്ഗ്ര്സുംസിപിഎമ്മുംമീഡിയയും ഒന്നിച്ചു ആക്രമണം അഴിച്ചു വിട്ടു..പക്ഷെ അവര്‍ അബുവിനെ വെറുതെ വിടുന്നു ..എന്ത് കൊണ്ട്..?

വെള്ളാപ്പള്ളി ക്ക് എതിരെ പരാതി കൊടുക്കാന്‍ സുധീരന്‍ ഉണ്ട്,പ്രതാപന്‍ ഉണ്ട്, സിപിഎം നേതാക്കള്‍ പിണറായി,കോടിയേരി എല്ലാവരും വെള്ളാപ്പള്ളിക്ക് എതിരെ ആഞ്ഞടിച്ചു ...ഏഷ്യനെറ്റ്,മാതൃഭൂമി,റിപ്പോര്ട്ടെര്‍,മനോരമ ഒക്കെ അന്ന് അലറി.വര്‍ഗീയവാതി എന്ന് വിളിച്ചു അദ്ധേഹത്തെ കടന്നാക്രമിച്ചു ചര്‍ച്ച ചെയ്തു പക്ഷെ ഇന്ന് ഇവര്‍ എല്ലാവരും മൌനം ആണ് ..എന്ത് കൊണ്ട് ..?

കേസ് എടുത്തു എന്നതിന് അര്‍ഥം വര്‍ഗീയ പ്രസംഗം നടത്തി എന്ന് പോലിസ് വിശ്വസിക്കുന്നു എന്നല്ലേ..?

അപ്പോള്‍ ചോദ്യം ഇതാണ് ..വെള്ളാപ്പള്ളിക്ക് എതിരെ കേസ് കൊടുത്തവര്‍ എന്ത് കൊണ്ട് അബുവിന് എതിരെ കേസ് കൊടുത്തില്ല.?

വെള്ളാപ്പള്ളിക്ക് എതിരെ അലറിയ സിപിഎം അബുവിന് എതിരെ
എന്ത് കൊണ്ട്മൌനം..?

കേരളത്തിലെ പത്രങ്ങള്‍,ചാനലുകള്‍ എല്ലാം വെള്ളാപ്പള്ളിയെ നിരന്തം വര്‍ഗീയവാതി എന്ന് പറഞ്ഞു ആക്രമിച്ചു ..പക്ഷെഎന്തുകൊണ്ട് ഇവര്‍ അബുവിനെ വെറുതെ വിടുന്നു..?

എന്ത് കൊണ്ട് അബുവിന് എതിരെ കേസ് കൊടുക്കാന്‍ ബിജെപി മാത്രം ..?

അപ്പോള്‍ കേരളത്തില്‍ മതേതരം ഇല്ല എന്നല്ലേ ഇതില്‍ നിന്ന് മനസിലാകുന്നത് ..?
[4/27, 7:25 PM] Krishna Kumar: Vishnu Jayapalan

"കേരളം കേരളമാണ്, ഗുജറാത്ത് ഗുജറാത്തും"

കേരളം ഗുജറാത്ത് ആക്കണ്ട ഇപ്പോഴേ സ്വപ്ന ഭൂമിയാണെന്ന് പറഞ്ഞ് ഒരു മാതിരി പ്രാദേശിക വികാരം ഇളക്കി വിടുന്ന പരുപാടിയുമായി സഘു/കോൺ ടീമുകൾ ഇറങ്ങിയിട്ടുണ്ട്. അതിനൊരു മറുപടി എഴുതണമെന്ന് കരുതിയിട്ട് കുറേ ആയി.

കേരളം അടിസ്ഥാന വിദ്യാഭ്യാസത്തിൽ തുടങ്ങി, അനവധി കാര്യങ്ങളിൽ ഗുജറാത്തിനേക്കാളും ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണ്. സംശയമില്ല. അത് പോലെ,

Road infrastructure
Industries
Electricity generation and distribution,solar
General business atmosphere
Employment generation
LPG|LNG terminals etc

ഇതിലൊക്കെ ഗുജറാത്ത് അല്ലേ മുന്നിൽ?

വിഴിഞ്ഞത്ത് പോർട്ട് തുടങ്ങാൻ ഗോപാലകൃഷ്ണൻ ആല്ലല്ലോ, അദാനി അല്ലേ വന്നത്?

പിന്നെ ഗുജറാത്ത് മോഡൽ എന്ന് പറയുന്നത് ഗുജറാത്ത് അതേ പടി കേരളത്തിൽ കൊണ്ട് നടുക എന്നതല്ല, മറിച്ച് മേൽ പറഞ്ഞ കാര്യങ്ങൾ കേരളത്തിൽ വേഗത്തിൽ നടപ്പാക്കി മുന്നേറ്റം സൃഷ്ടിക്കുക എന്നതാണ്. അല്ലാതെ അന്തം കമ്മി കളും സഖ്യ കക്ഷി കാൺഗ്രസ്സും പറയും പോലെ കേരളത്തെ ഇകഴ്ത്താനല്ല, മറിച്ച് ഇനിയും ഉയർത്താനാണ്.

ഇനി കേരളത്തിന്റെ പ്രത്യേകതകളുടെ അട്ടിപേറ് അവകാശം ഇടത് പക്ഷത്തിനാണ് എന്ന് പറയുന്നതിലെ യുക്തിയെ കുറിച്ച്

1.ഇടതരേക്കാൾ കൂടുതൽ വലത് പക്ഷം ആണ് ഈ നാട് ഭരിച്ചത്.
2. ഇനി ഇടതിന്റെ സാന്നിധ്യം ആണ് നിർണ്ണായകമായത് എന്ന് പറയുകയാണെങ്കിൽ, ബംഗാളിൽ നാല് പതിറ്റാണ്ടോളം ഒറ്റയ്ക്ക് ഭരിച്ചിട്ട് അവിടുത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ, ന്യൂനപക്ഷത്തിന്റെ അവസ്ഥ എന്താണ്?

ഇനി കേരളത്തിലെ നല്ലതിന്റെയൊക്കെ credit കോൺഗ്രസ്സിന് വേണമെങ്കിൽ, നിങ്ങൾ അല്ലേ കുറച്ച് നാൾ മുമ്പ് നിഷ്കാസനം ചെയ്യപ്പെടുന്നതിന് വരെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിച്ചത്? അവിടെ ഒക്കെ ഈ 'നേട്ടങ്ങൾ' കൊണ്ടു വരാത്തത് എന്താണ്?

ഇടത് പക്ഷം ഉണ്ടാകുന്നതിന് മുൻപ് തന്നെ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതു മറിച്ച മണ്ണാണ് കേരളത്തിലേത്. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, പന്തിഭോജനം, തുടങ്ങി വിപ്ലവകരമായ പല മുന്നേറ്റങ്ങളും നടന്ന മണ്ണ്. ഇതൊന്നും ചെയ്തത് ഒരു പാർട്ടിക്കാരനും അല്ല, സംസ്കാരിക നായകരും, ഗുരുക്കൻമാരും, ദീർഘദർശികളായ ഭരണാധികാരികളുമാണ്. ഇതിന്റെ വെളിച്ചം ഇന്നാട്ടിലെ രാഷ്ട്രീയത്തിലും ഉണ്ടായി എന്നു മാത്രം. അതിനൊക്കെ 'അത് ഞമ്മളാ.' എന്ന് പറഞ്ഞ് ഇടതനും വലതനും ഇറങ്ങരുത്.
[4/27, 7:25 PM] Krishna Kumar: സഖാക്കളെ ഇത് ബിജെപിക്കാർ കെട്ടിച്ചമച്ചതല്ല..!!പച്ചയായ യാഥാർഥ്യമാണ്...ബംഗാളികളുടെ വികാരമാണ്....ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർഥി എൽ.പി.ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത് ബംഗാളി സ്വദേശികളായ യുവാക്കൾ.....ബംഗാളിലെ കമ്യുണിസ്റ്റ് കുടുംബത്തിൽ പെട്ട നാലു യുവാക്കളും നീണ്ട നാളായി അമ്പലപ്പുഴയിൽ എത്തിയിട്ട്; കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ മെഹബൂബ് മൊണ്ടാൽ,ഫിലാലുദ്ദീൻ,ആജീജൂൽ,ഷാ ദത്ത്, എന്നിവരാണ് ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത്......

പണം നൽകിയതിന് ശേഷം സ്വന്തം ദുഖം സ്ഥാനാർഥിയുമായി പങ്കുവച്ചു, പതിറ്റാണ്ടുകൾ നീണ്ട ബംഗാളിലെ സി പി എം ഭരണമാണ് ഞങ്ങളെ കേരളത്തിലെ പ്രവാസികളാക്കിയത്;ഈ ദുരവസ്ഥ ഇനി ചെറുപ്പക്കാർക്ക് ഉണ്ടാകരുത്,ബംഗാളിലെ ദുരവസ്ഥ കേരളത്തിന് ഉണ്ടാകാതിരിക്കാൻ ബി ജെ പി ജയിക്കണം,ഞങ്ങളുടെ നാടിനെ ശവപ്പറമ്പാക്കിയത് കമ്മ്യൂണിസ്റ്റ്കാരാണ്, അവർ ഇവിടെ തൂത്തെറിയപ്പെടണം, ബംഗാളിലെ മുൻ സി പി എമ്മുകാരായ യുവാക്കൾ പറഞ്ഞു....
[4/27, 7:25 PM] Krishna Kumar: ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുമ്പോൾ  മറുപടി ഇനിയെങ്കിലും പ്രതീക്ഷിക്കാമോ?

ഭാരതത്തിലെ കമ്മൂണിസ്റ്റ് പാർട്ടി റഷ്യയിലെ താഷ്ക്കൻറ് തെരുവിൽ ജന്മമെടുത്തതിന്റെ കാരണമെന്താണ്?

ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവർത്തിക്കാനും അതുവഴി ബ്രിട്ടീഷ് സർക്കാരിനെ പിന്തുണക്കാനും തീരുമാനിച്ചതെന്തിനാണ്?

നേതാളി സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാന്റെ ചെരുപ്പു നക്കിയെന്നും ടോജോയുടെ നായ എന്നും വിളിച്ച് ശത്രുവായി പ്രഖ്യാപിച്ചത് എന്തിനായിരുന്നു?

ഗാന്ധിജി വധക്കപ്പെട്ടതിന്റെ അടുത്ത ദിവസത്തിൽ  ഇറങ്ങിയ പാർട്ടി പത്രത്തിൽ  അദ്ദേഹത്തിന്റെ ചിത്രം പോലും ഇടാൻ തയ്യാറാവാതിരൂന്നത് എന്തു കൊണ്ടാണ്?

മുഹമ്മദലി ജിന്ന രാജ്യത്തെ രണ്ടായി വിഭജിക്കാൻ ആവശ്യപ്പെട്ടപ്പോൾ പിന്തുണച്ചതും രണ്ടല്ല 17 ആയി ആണ് വിഭജിക്കേണ്ടത് എന്ന്  നിലപാട് എടുത്തത് എന്തിനായിരുന്നു.

ചൈന ഭാരതത്തെ ആക്രമിച്ചിപ്പോൾ ചൈനക്കെതിരെ പ്രതികരിക്കരുത് എന്ന് പറഞ്ഞ്  ഭാരതത്തിലെ സോവിയറ്റ് അംമ്പാസിഡറെ EMS  കണ്ടത് എന്തുകൊണ്ടായിരുന്നു?

ചൈനയുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ ഭാരത സൈനികർക്ക് രക്‌തം നൽകിയ VS അച്ചുതാനന്ദനെ കേന്ദ്ര കമ്മറ്റിയിൽ നിന്നു പുറത്താക്കിയത് എന്തിനായിരുന്നു?

1962 ൽ ചൈനയും റഷ്യയും തമ്മിലടിച്ചപ്പോൾ ഇവിടെയും പാർട്ടി രണ്ടായതിന്റെ കാരണമെന്താണ്?

കാശ്മീരിലെ നിങ്ങളുടെ യുവജന സംഘടയുടെ പേരിലെ ഇന്ത്യ മാറ്റി Democratic Youth Fedaretion of Kashmir എന്നാക്കിയത് എന്തിനാണ്?

കാശ്മീരിലെ തീവ്രവാദി ആക്രമണങ്ങളെ സ്വാതന്ത്ര്യസമരമെന്ന് നിങ്ങൾ വിളിക്കുന്നത് എന്തുകൊണ്ടാണ്?

കാശ്മീരിലെ  പാകിസ്ഥാന്റെ ആവശ്യമായ ഹിത പരിശോധനയെ നിങ്ങൾ പിന്താങ്ങുന്നത് എന്ത് ലാഭത്തിന് വേണ്ടിയാണ്?

മതഭീകരരെ കോടതി ശിക്ഷിച്ചാലും അവരെ മതത്തിന്റെ പേരിലെ രക്ത സാക്ഷികൾ ആക്കി ഭീകര വാദികളുമായി ചേർന്ന് ഭാരതത്തിനെതിരെ പ്രക്ഷോഭങ്ങൾ നടത്തുന്നത് എന്തിനാണ്?

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 67 കൊല്ലക്കാലം നിങ്ങൾ കോൺഗ്രസുമായി ചേർന്ന് കള്ള പ്രചരണം നടത്തിയത് എന്തിനായിരുന്നു?

സ്വതന്ത്ര്യം കിട്ടിയ ശേഷമുള്ള 17 വർഷങ്ങളിലെ സ്വാതന്ത്ര്യദിനം നിങ്ങൾ കരിദിനമായി ആചരിച്ചത് എന്തിനായിരുന്നു?

2010 ൽ 76 സൈനികർ മാവോയിസ്റ്റ് കമ്യൂണിസ്റ്റ്കളാൽ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ  JNU വിൽ മധുരം വിളമ്പി ആഘോഷിച്ചത് എന്തിനുവേണ്ടി ആയിരുന്നു?

നേതാജി മുതൽ വിവേകാനന്ദ സ്വാമികളെയും ശ്രീ നാരയണ ഗുരുവിനെയും വരെ നിങ്ങൾ അധിക്ഷേപിച്ചത് എന്തു കൊണ്ടായിരുന്നു!!

അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ മുസ്ലീം ആയതു കൊണ്ടാണെന്ന് പറഞ്ഞ് മതവികാരം ഇളക്കി വിടാൻ നോക്കിയത് എന്തിനായിരുന്നു?

നിങ്ങളുടെ പാർട്ടി ഭരണഘടനയിൽ ഭാരത ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ?

കാശ്മീരിനൊപ്പം ഇനി കേരളവും സ്വാതന്ത്രമാക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾക്ക് വർഷങ്ങളായി മറുപടി പറയാൻ കഴിയാതെ ഒളിച്ചോടുന്നത്?

എന്താണ് ഭാരതത്തിലെ നിങ്ങളുടെ ഉദ്ദേശം?

ശരിക്കും നിങ്ങൾ ആരുടെ പ്രതിനിധികൾ ആണ്, ഭാരതീയരായ ഞങ്ങൾക്ക് അതറിയാൻ  അതിയായ ആഗ്രഹമുണ്ട്?::
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
[4/27, 7:25 PM] Krishna Kumar: MUST SHARE AND EXPOSE KERALA MEDIA
ഷെയര്‍ ചെയ്യുക ...കേരളത്തിലെ മാധ്യമങ്ങളെ തുറന്നു കാട്ടുക

കനയ്യ കുംമാരന്റെ വാര്‍ത്തകള്‍ വരെ ലൈവ് കൊടുക്കുന്ന കേരളത്തിലെ ചാനലുകള്‍ രണ്ടു ദിവസം ആയി കൊണ്ഗ്രെസിന്റെ പ്രധാന്‍ നേതാക്കള്‍ എല്ലാം പെട്ട ഹേലി കോപ്റ്റര്‍ അഴിമതി വാര്‍ത്തകള്‍ മലയാളികളില്‍ എത്തിക്കാതെ അതിനെ തമസ്കരിക്കുന്നു..എന്ത് കൊണ്ട് ..?

സോണിയ ഗണ്ടി അഴിമതി നടത്തിയാല്‍ അത് കുഴപ്പം ഇല്ല എന്നാണോ ഇവിടുത്തെ മാധ്യമങ്ങള്‍ കരുതുന്നത് ..? എന്ത് കൊണ്ട് സിപിഎം ഒരക്ഷരം ഈ അഴിമതിയെ കുറിച്ച് മിണ്ടുന്നില്ല ..?

ബംഗാളില്‍ അഴിമതിയില്‍ കുളിച്ച സോണിയ തന്നെ സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കുന്നു ..അഴിമതി പുറത്തു വന്നിട്ടും അധികാരം മാത്രം നോക്കുന്ന സിപിഎം പറഞ്ഞില്ല അഴിമതി കൊണ്ഗ്രെസ്സിന്റെ വോട്ടു വേണ്ട എന്ന് ..
[4/28, 11:25 AM] Krishna Kumar: ഓർമ്മകൾ ഉണ്ടായിരിക്കണം...!

മഹാനായ അംബേദ്കറെ ബ്രൂർഷ്വഎന്നുവിളിച്ച് ആക്ഷേപിച്ചതിനെതിരെ കോഴിക്കോട് നഗരത്തിൽ  1991ൽ  EMS നെതിരെ ദളിത് വിദ്യാർത്ഥികൾ നടത്തിയ പടുകൂറ്റൻ പ്രകടനം. തരം കിട്ടുമ്പോഴെല്ലാം മഹാത്മാ അയ്യൻകാളിയേയും അംബേദ്കറെയും ഇകഴ്ത്തിക്കാട്ടാൻ ഇദ്ദേഹം അസാമാന്യ പാടവം കാണിച്ചിട്ടുണ്ട് പുന്നപ്രവയലാറിൽ മരിച്ചുവീണ നൂറുകണക്കിന് ദളിതരിൽ‍ ഒരാളെപ്പോലും CPM രക്തസാക്ഷി ആക്കാതിരുന്നതിലും ദളിതരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയാൻമാരായി നിലനിർത്തുന്നതിൻറ്റെ പിന്നിലും ഇദ്ദേഹത്തിൻറ്റെ രാക്ഷസബുദ്ധിയാണ് പ്രവർത്തിച്ചത്
[4/29, 7:39 PM] Krishna Kumar: 🇹🇷എന്താണീ ബംഗാളികൾ ഗുജറാത്തിലേയ്ക്ക്‌ പോകാത്തത്‌  ??!!

സഖാക്കൾ ചോദിക്കുന്ന ചോദ്യമാണ്..! ഉത്തരവും അവർ സ്വയം പറഞ്ഞു കളയും ഹിന്ദുത്വ തീവ്രവാദത്തെ പേടിച്ചാണ് എന്ന് —

സത്യത്തിൽ എന്താണ് സംഭവം
നമുക്ക് ഒന്നു നോക്കാം

1. ഏതെങ്കിലും skilled labour ചെയ്യാൻ കഴിയുന്ന ബംഗാളികൾ കൂട്ടത്തോടെ പോവുന്നത് ഗുജറാത്തിലേക്കാണ്. അവർ മാന്യമായ സേവന-വേതന വ്യവസ്ഥയിൽ ഗുജറാത്തിൽ ഉല്പാദന മേഖലയിൽ പണിചെയ്യുന്നു.

ബംഗാളി സഖാക്കൾ മാത്രമല്ല, ഭാരതത്തിലെ മറ്റ് 28 സംസ്ഥാനങ്ങളിൽ നിന്നും 7 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ആളുകൾ ജോലി തേടി ഗുജറാത്തിലേക്ക് പ്രവഹിക്കുകയാണ്. "At 58%, Surat has highest migrant population in India": Unesco

http://www.dnaindia.com/ahmedabad/report-at-58-surat-has-highest-migrant-population-in-india-unesco-1905204

2. കട്ട ചുമക്കാനും മേശ തുടയ്ക്കാനും മാത്രം തയ്യാറുള്ള ബംഗാളി സഖാക്കളാണ് കേരളത്തിലേക്ക്  വരുന്നത്. കേരളത്തിൽ വന്ന് അത്തരം പണികൾ ചെയ്യുന്ന ബംഗാളി സഖാക്കളുടെ എണ്ണം 25 ലക്ഷമാണ്.

http://googleweblight.com/?lite_url=http://www.minister-labour.kerala.gov.in/index.php?option%3Dcom_content%26view%3Darticle%26id%3D120:study-on-the-domestic-migrant-labour-in-kerala%26catid%3D34:frontslider&ei=zOfLyCb4&lc=en-IN&s=1&m=725&host=www.google.co.in&ts=1461324684&sig=APY536wkY1qkENJe7OrRmaNmmOMc4eBpDQ

3. സാമൂഹ്യ ദുരാചാരങ്ങൾക്കെതിരെ നടന്ന ചാന്നാർ ലഹള, മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, എന്നീ പേരുകളിൾ അറിയപ്പെടുന്ന ഹൈന്ദവ നവോത്ഥാന പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചത് പി. കൃഷ്ണ പിള്ളയുടെയും ഈ.എം.എസിൻറെയും ഗ്രാൻറ് ഫാദറിൻറെ ഗ്രാൻറ് ഫാദർ ജനിക്കുന്നതിനും മുമ്പായിരുന്നു എന്നും സുഹൃത്തായ സഖാവിനോട് പറയാൻ മറക്കരുതേ!

4. കേരളത്തിൻറെ ഇന്നത്തെ സാമൂഹ്യവും സാമ്പത്തികവുമായ ശോച്യാവസ്ഥക്കും വികസന മുരടിപ്പിനും ഉത്തരവാദികൾ ആരെന്ന് സുഹൃത്തായ സഖാവിന് സംശയം ഉണ്ടെങ്കിൽ സഖാവിനെ ഫാനിൻറെ ചുവട്ടിലേക്ക് മാറ്റി നിർത്തിയിട്ട് (വിയർക്കാതിരിക്കാൻ) ഈ അവസാന ചോദ്യം ചോദിക്കുക —
"സഖാവേ, ഗുജറാത്തിൽ ഹോണ്ടയും സുസുകിയും, ടാറ്റയുമുൾപ്പെടെ 400-ഓളം വാഹന ഫാക്ടറികളുണ്ട്. സഖാക്കൾ 30 വർഷം ഭരിച്ച കേരളത്തിലെത്രയുണ്ട്? 35 വർഷം ഭരിച്ച ബംഗാളിലെത്രയുണ്ട്?"
[5/11, 6:30 PM] Krishna Kumar: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യാന്‍ നിങ്ങള്‍ ഉദ്ദ്യേശിക്കുന്നുവെങ്കില്‍, അത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടിയിട്ട് മതി.

1. സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ഒന്നിനുപിറകേ മറ്റൊന്നായി അഴിമതികള്‍ നടത്തിയ കഥകളൊക്കെ പുറത്തുവരുമ്പോഴും അതിനെതിരെ ഒരക്ഷരം ഉരിയാടാതെ, തരക്കേടില്ലാതെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന മോദിയെ തെറി വിളിക്കുന്ന നിങ്ങളുടെ രാഷട്രീയ നിലപാടിന്‍റെ ഔചിത്യമെന്താണ്?

2. സ്വന്തം പാര്‍ട്ടിയുടെ ആചാര്യനായ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കുകയും, രാജ്യത്തെ ആക്രമിച്ച തീവ്രവാദിയ്ക്ക് അനുസ്മരണം നടത്തുകയും ചെയ്യുന്ന നിങ്ങളുടെ രാഷ്ട്രീയ വിരോധാഭാസത്തില്‍ നിന്ന് ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്?

3. ഉത്തര്‍പ്രദേശിലെ മുസ്ലീമിനെ കൊന്നതോ, ദില്ലിയിലെ പള്ളികള്‍ക്ക് കല്ലെറിഞ്ഞതോ, ഹൈദ്രാബാദിലെ രോഹിതിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതോ ബി.ജെ.പിക്കാരല്ല. ഈ സംഭവങ്ങള്‍ക്കൊന്നും ഒരു രാഷ്ട്രീയ ബന്ധവുമില്ല എന്ന് കോടതിയും പറഞ്ഞു. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നതാകട്ടെ ബി.ജെ.പിയുമല്ല. എന്നിട്ടും നിങ്ങള്‍ ബി.ജെ.പിയെ അപമാനിക്കുന്നത് പ്രബുദ്ധതയുള്ള ഒരു രാഷ്ട്ട്രീയ പാര്‍ട്ടിയ്ക്ക് ചേര്‍ന്നതാണോ?

4. ഉത്തരേന്ത്യയിലെ ദളിത് പീഢനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന നിങ്ങള്‍ കേരളത്തിലെ ദളിതരെ പീഢിപ്പിക്കുകയും, ശവക്കുഴി തീര്‍ക്കുകയും ചെയ്യുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണ് ?

5. ഉമ്മന്‍ചാണ്ടിയെ ഇപ്പോ രാജിവെപ്പിക്കും എന്നും പറഞ്ഞ് പാര്‍ലമെന്‍റ് പടിക്കല്‍ തൂറി നിറച്ച് രണ്ടാം ദിവസം വാലും മടക്കി തിരിച്ചുപോന്നതിനു പിന്നിലെ രഹസ്യമെന്താണ്?

6. ജയകൃഷ്ണന്‍ മാസ്റ്റര്‍, മനോജ്, ടി.പി തുടങ്ങിയവരേയും, വിശാല്‍, സച്ചിന്‍ തുടങ്ങി പതിനാറുകാരായ കൊച്ചുകുട്ടികളെ പോലും നിഷ്ഠൂരം കൊന്ന നിങ്ങള്‍ പീഢനക്കേസ് പ്രതി ഗോവിന്ദച്ചാമിയേയും, 250 ഭാരതീയരെ ചുട്ടുകൊന്ന തീവ്രവാദി മേമനേയും തൂക്കിലേറ്റരുതെന്ന് പറയുന്നതിന് പിന്നിലെ ഔചിത്യമെന്താണ് ?

7. മെത്രാന്‍റേയും, മുസലിയാരുടേയും കാല്‍ക്കല്‍ വീണ് വോട്ടുബാങ്ക് ഉറപ്പിക്കുകയും, മുസ്ലീംലീഗ് വര്‍ഗ്ഗീയപാര്‍ട്ടിയല്ലെന്ന് പ്രസ്ഥാവിക്കുകയും ചെയ്ത നിങ്ങള്‍ക്ക് വെള്ളാപ്പള്ളിയെ തെറിവിളിക്കാനുള്ള എന്ത് അര്‍ഹതയാണുള്ളത് ?

8. പൊതുസ്ഥലത്ത് വച്ച് സ്ത്രീകളെ ചുംബിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി ചുംബനസമരം നടത്തിയ നിങ്ങള്‍ സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലരാകുന്നതിലെ വിരോധാഭാസം എന്താണ് ?

9. ദില്ലിയിലെ കേരളാ ഹൌസില്‍ ബീഫ് വിവാദം ഉണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെങ്കില്‍, കേരളത്തില്‍ ബീഫ് വിളമ്പി ജനങ്ങളില്‍ വിഭാഗീതയുണ്ടാക്കിയത് നിങ്ങളല്ലേ? ബി.ജെ.പി എന്തെങ്കിലും ചെയ്തോ ? ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകന്‍ നിങ്ങളുടെ വീട്ടില്‍ കയറിവന്ന് ബീഫ് കഴിക്കരുതെന്ന് വിലക്കിയോ ? എന്നിട്ടും ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയും , നിങ്ങളൊക്കെ മതേതരന്മാരും ആകുന്നതെങ്ങനെയാണ്?

10. ബി.ജെ.പിയോട് ഇത്രയധികം വിരോധം വച്ചുപുലര്‍ത്തുന്ന നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ എങ്ങനെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുമായി സഹകരിച്ച് കേരളത്തിന്‍റെ വികസനത്തിനായി നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകും?

ചോദ്യങ്ങള്‍ ഇനിയുമുണ്ട്. പക്ഷെ ഈ പത്തു ചോദ്യത്തിനെങ്കിലും ഉത്തരം കിട്ടാതെ ആരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യരുത്.
[5/11, 6:32 PM] Krishna Kumar: എന്തെല്ലാം മറക്കണം,
പാവപെട്ട ഒരു സഖാവിനെ ടിപിചന്ദ്രശേഖരനെ നടുറോഡില്‍  ഇട്ട്  വെട്ടി  കൊന്നത് ആണോ   ഞാൻ   മറക്കേണ്ടത്‌     ?

അതോ ക്ലാസ് മുറിയില്‍  കുട്ടികളുടെ മുന്നിലിട്ട്  അവരുടെ  അധ്യാപകന്‍ ആയ ജയകൃഷ്ണനെ  വെട്ടി കൊന്നത്  ആണോ  ഞാന്‍ മറക്കേണ്ടത്‌ ..?

മാന്നാർ  പരുമല കോളേജില്‍  പ്രാണരക്ഷാര്‍ത്ഥം  ഓടിയ  രണ്ട് എ ബി വി പി പിള്ളേരെ  കുളത്തില്‍  ചാടിച്ച്  ,  അവിടെ ഇട്ട്  എറിഞ്ഞ്  കൊന്നത്  ആണോ  ഞാന്‍ മറക്കേണ്ടത്‌ ?

അതോ ജീവന് വേണ്ടി യാചിച്ച ഷുക്കൂറിനെയും  മനോജിനെയും  നിഷ്ടൂരം കൊന്ന്  കൊലവിളിച്ച  സഖാക്കളുടെ കൊലവിളിയാണോ  ഞാന്‍ മറക്കേണ്ടത്‌  ?

പറയടാ...ഞാന്‍ എന്താണ്  മറക്കേണ്ടത്‌ ..?

 അഴിമതിയാണോ  ഞാൻ മറക്കേണ്ടത്‌ ?

അഴിമതി എന്ന്   പറയുന്പോൾ LDF ഭരണകാലത്തെ എന്തെല്ലാം ഞാന്‍  മറക്കണം ?

മൂന്ന് പൂച്ചകളുമായി മൂന്നാറിൽ പോയി പാർട്ടികൈയ്യേറ്റങ്ങളിൽ JCB-യുടെ കൈ തൊട്ടപ്പോൾ, കൈയ്യും കാലും വെട്ടും എന്ന ഭീഷണി സ്വന്തം പാളയത്തിൽ നിന്ന് ഉയർന്നത് മറക്കണോ ?

പിന്നെ.....

മെർക്കിസ്റ്റൺ തോട്ടം 707 ഏക്കർ LDF കാലത്ത് ഒരു സ്വകാര്യ വ്യക്തിക്ക് കൈമാറിയത് മറക്കണോ ?

ചക്കിട്ടപ്പാറ, മാവൂർ, കാക്കൂർ എന്നിവിടങ്ങളിലെ 1004 ഏക്കർ ഇരുമ്പയിര് ഖനനത്തിന് എന്ന് പറഞ്ഞ് അന്യസംസ്ഥാനകമ്പനിക്ക് 5 കോടി കോഴ വാങ്ങി എളമരം കരീം നൽകയത് മറക്കണോ ?

കുട്ടനാട് ആർ ബ്ലോക്ക് കർഷകരുടെ തൊഴിലാളിളുടെ 200 ഏക്കർ ഭൂമി CPM നേതാക്കൾ ഉൾപ്പെട്ട ട്ടൂറിസം കമ്പനി കൈക്കലാക്കിയത് മറക്കണോ ?

HMT കമ്പനിയൂടെ 500 കോടി വിലമതിക്കുന്ന70 ഏക്കർ ഭൂമി 91കോടിയ്ക് മുംബൈയിലെ ബ്ലൂസ്റ്റാർ റിയൽ എസ്റ്റേറ്റിന് വിറ്റത് മറക്കണോ ?

വേമ്പനാട്ട് കായലിനു നടുക്കുള്ള വളന്തക്കാട് ദ്വീപ് 246 ഏക്കർ സ്ഥലം സ്വകാര്യ സംരംഭത്തിനു കൈമാറാൻ ധാരണാപത്രം ഒപ്പിട്ടത് മറക്കണോ ?

കിനാലൂരിൽ മലേഷ്യൻ കമ്പനി  വരുമെന്ന് പറഞ്ഞ് നടത്തിയ ഭൂമി കച്ചവടം ഈ ജനങ്ങൾ മറക്കണോ ?

മുന്നാറിൽ CPM-CPI എന്നി പാർട്ടികൾ ഓഫിസുകൾ വരെ കയ്യേറ്റഭൂമിയിൽ നിർമ്മിച്ചത് ജനം മറക്കണോ ?

അട്ടപ്പാടിയിൽ 232 ഏക്കർ ആദിവാസിഭൂമി സിസ് ലോൺ എന്ന ബഹുരാഷ്ട കമ്പനിക്ക് കാറ്റാടിയന്ത്രം സ്ഥാപിയ്കാൻ കൊടുത്തത് മറക്കണോ ?

കണ്ടൽക്കാടുകൾ കയ്യേറി പാപ്പിനിശ്ശേരിയിൽ cpm അമ്യൂസ്മെൻറ് പാർക്ക് നിർമ്മിച്ചത് മറക്കണോ ?

 LDF ഭരണകാലത്തെ ഇത്തരം ഭൂമിദാനങ്ങളും അഴിമതികളും കേരളം മറക്കണോ ?


ഇനി പറ ഞാൻ നിനക്ക് വോട്ട് ചെയ്യണമോ ?
[5/14, 1:20 PM] Krishna Kumar: ഇ എം എസ്സും പിന്നോക്ക/ദളിത് വംശഹത്യയും
.............................................
 നിരക്ഷരും പട്ടിണിപ്പാവങ്ങളുമായ ഈഴവരെയും ദളിതരെയും വാരിക്കുന്തവുമായി പട്ടാളത്തിനു മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ട് നേതാക്കൾ മുങ്ങിയ കൊടും ചതിയാണ് പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും നടന്നത്.  കൊല്ലപ്പെട്ട ആയിരങ്ങളിൽ 90% ഈഴവരായിരുന്നു. പട്ടാളം വെടിവെക്കില്ലെന്നും അഥവാ വെടിവച്ചാൽ നിലത്ത് കിടന്നാൽ  മരിക്കില്ലെന്നും തോക്ക് ജീവിതത്തിൽ കണ്ടിട്ടില്ലാത്ത പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തോക്കിൽ നിന്നും മഞ്ചാടിയും മുതിരയുമാണ് വരുന്നതെന്ന് പരിശീലന ക്യാമ്പ് നടത്തിയവർ തെറ്റീദ്ധരിപ്പിച്ചു എന്നും പയപ്പെടുന്നു.
1946 ൽ  ആയിരക്കണക്കിന് തൊഴിലാളികളെ നിറതോക്കിന് മുന്നിലേക്ക് അയച്ചിട്ട് ,EMS സമുദായ പ്രവർത്തനം നടത്താൻ  പോയതിന്റെ പുന്നപ്ര-വയലാർ സമരത്തിലെ ചതി സിപിഐ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ‘പുന്നപ്ര വയലാർ' എന്ന പുസ്തകത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സമരസേനാനി കൂടിയായ കെ.സി. ജോർജ് എഴുതി പ്രഭാത് ബുക്ക് ഹൗസാണ് 1972ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘ഒരു ചെറിയ സംശയം’ എന്ന തലക്കെട്ടില്‍ രേഖപ്പെടുത്തിയ ഭാഗത്താണ് ഇഎംഎസ് നടത്തിയ ചതി രേഖപ്പെടുത്തിയിട്ടുള്ളത്. 1946 ഒക്‌ടോബര്‍ 24നായിരുന്നു പുന്നപ്ര വെടിവയ്പ്. ഇതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് വയലാറിൽ വെടിവയ്പ് നടന്നത്. പുന്നപ്രയിൽ  വെടിവയ്പ് നടന്നതിന്റെ പിറ്റേന്ന് 25ന് പാതിശേരിയിൽ കൂടിയ യോഗക്ഷേമസഭയുടെ യോഗത്തില്‍ ഇഎംഎസ് പ്രസംഗിച്ചതാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ‘യോഗക്ഷേമം’ വാരികയുടെ നവംബര്‍ ലക്കത്തില്‍ ഇഎംഎസിന്റെ ഉത്‌ബോധനം എന്ന തലവാചകത്തില്‍ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ‘സഭാ പ്രവർത്തനവും നമ്പൂതിരിമാരുടെ ജീവിതവും തമ്മില്‍ വേണ്ടത്ര ബന്ധമുണ്ടാക്കാന്‍ കഴിയാത്തതാണ് സഭ സജീവമാകാത്തതിന് കാരണമെന്ന് ഉദാഹരണ സഹിതം ഇഎംഎസ് തെളിയിച്ചു’ ഇതാണ് യോഗക്ഷേമത്തിലെ റിപ്പോര്‍ട്ടിലെ ആദ്യഭാഗം. പുന്നപ്ര വെടിവയ്പ് കഴിഞ്ഞ് ആ മണ്ണില്‍ ചോര കുതിര്‍ന്നു കിടക്കുമ്പോള്‍ അവിടെ മരിച്ചുവീണ സഖാക്കളുടെ മൃതശരീരങ്ങള്‍ വലിയചുടുകാട്ടില്‍ കാക്കയും പരുന്തും കൊത്തിവലിച്ചു കൊണ്ടിരുന്നപ്പോൾ  നമ്പൂതിരി സമുദായം നന്നാക്കാന്‍ നടന്ന വിപ്ലവകാരി എന്നാണ് കെ.സി. ജോര്‍ജ് പുസ്തകത്തില്‍ ഇഎംഎസിനെ വിശേഷിപ്പിക്കുന്നത്. ‘പുന്നപ്ര വയലാര്‍ സമരത്തില്‍ വ്യക്തികള്‍ വഹിച്ച പങ്കിനെപ്പറ്റി ഇന്ന് പല തെറ്റിദ്ധാരണകളും ഉള്ളതുകൊണ്ട് ഈ സംഭവം കൂടി ഇവിടെ ചേര്‍ക്കണമെന്ന് തോന്നി. ഇഎംഎസ് അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേരളത്തില്‍ നിന്നും ഉണ്ടായിരുന്ന ഏക കേന്ദ്രകമ്മറ്റി മെമ്പറായിരുന്നുവെന്നും’ പുസ്തകത്തില്‍ കെ.സി. ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ട തൊഴിലാളികളും മറ്റും പോലീസിനാല്‍ വേട്ടയാടപ്പെട്ടപ്പോള്‍ ട്രേഡ് യൂണിയന്‍ നേതാക്കന്മാരായ ടി.വി. തോമസും പി.കെ. പദ്മനാഭനും സ്വന്തം വീടുകളില്‍ പരസ്യമായി കഴിഞ്ഞതും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പുന്നപ്ര-വയലാർ സമരത്തിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് സിപിഐ ഔദ്യോഗികമായാണ് ഈ പു
സ്തകം പ്രസിദ്ധീകരിച്ചത്.
1946 ൽ നടന്ന പുന്നപ്ര വയലാർ സമരം പാർട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാൻ മനപൂർവ്വം ചെയ്തതായിരുന്നു എന്ന വിശ്വാസം പാർട്ടി മെമ്പർമാർക്കിടയിൽ തന്നെ ശക്തമായിരുന്നു . 1946 ൽ സ്വാതന്ത്യകൈമാറ്റം തീരുമാനമായിക്കഴിഞ്ഞിരുന്നു എന്നകാര്യവും ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂർ സ്വാഭാവികമായി ഇന്ത്യൻ യൂണിയന്റെ ഭാഗമാകുമെന്നും നേതാക്കൾക് അറിയാമായിരുന്നു എന്ന് കരുതാേന തരമുള്ളു. പക്ഷേ അവർ എന്തിനോ വേണ്ടി ഒരു കലാപമുണ്ടാക്കി. നേതാക്കളെല്ലാം പിന്നിട് ആധികാരം കയ്യാളി സുഖിച്ചു. വെടിയേറ്റു മരിച്ചവരുടെ ശരീരങ്ങൾ പോലും വീട്ടുകാർക് കിട്ടിയില്ല അതെല്ലാംകൂട്ടിയിട്ടു കത്തിച്ചു.
ഇന്നും ജീവിച്ചിരിക്കുന്ന പുന്നപ്ര വയലാർ നായകനെന്ന് വാഴ്ത്തപ്പെടുന്ന നേതാവോ എന്ന് പൂഞ്ഞാറ്റിൽ ഒളിച്ചിരിക്കുകയായിരന്നു. വെടിവയ്പ് നടന്ന ജില്ലയിൽ പോലുമില്ലായിരുന്നു. അതിന് നേതാവ് പറയുന്ന കാരണമാണ് രസകരം" തനിക്കെതിരെ ഒരു അറസ്റ്റ് വാറണ്ട്  ഉണ്ടായിരുന്നു" പോലും.

ഇന്നലെകളുടെ നേർക്കാഴ്ചകൾ fb ഗ്രൂപ്പിൽ രാകേഷ് കൃഷ്ണ എഴുതിയ ലേഖനം. വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുംf b പോസ്റ്റിൽ രേഖപ്പെടുത്തുക.fb link https://m.facebook.com/groups/450064555118899?view=permalink&id=460160020776019
[5/19, 4:12 PM] Krishna Kumar: കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസ്എന്‍ഡിപിയും

കെ.ജയപ്രസാദ്

കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസ്എന്‍ഡിപിയും - ഭാഗം 1

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും സിപിഎമ്മും ഹിന്ദുവിരുദ്ധമായ അടവുനയങ്ങളിലൂടെ കേരള നവോത്ഥാന പ്രക്രിയയെ അട്ടിമറിക്കുകയും പിന്നാക്കജനവിഭാഗങ്ങളെ വഞ്ചിക്കുകയും ചെയ്തതിന്റെ ചരിത്രം വിശദീകരിക്കുന്ന ലേഖന പരമ്പര

sndp-cpmശ്രീനാരായണപ്രസ്ഥാനവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭംമുതലുള്ള ചരിത്രമുണ്ട്. 1988ല്‍ ശ്രീനാരാണയഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി തുടക്കംകുറിച്ച കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവം 1903ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തോടെ സംഘടിത രൂപം കൈകാണ്ടു. ഡോ. പല്‍പു, മഹാകവി കുമാരനാശാന്‍, ടി.കെ. മാധവന്‍ തുടങ്ങിയ നേതാക്കളുടെ ശ്രമഫലമായി രണ്ടു പതിറ്റാണ്ടുകൊണ്ട് തന്നെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പ്രസ്ഥാനമായി എസ്എന്‍ഡിപി യോഗം മാറി. എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തിനുശേഷം രൂപംകൊണ്ട സാധുജന പരിപാലനയോഗം, എന്‍എസ്എസ്, യോഗക്ഷേമസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെല്ലാം ഒന്നായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേരളീയനവോത്ഥാനം

. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹ സമരങ്ങളില്‍ ഈ സാമൂഹിക ഐക്യം പ്രകടമായിരുന്നു. എന്നാല്‍ 1931 ല്‍ തിരുവിതാംകൂറിലെ നിവര്‍ത്തന പ്രക്ഷോഭത്തെതുടര്‍ന്ന് എസ്എന്‍ഡിപി – എന്‍എസ്എസ് ഐക്യം നഷ്ടമായി. 1930കള്‍ ആരംഭിക്കുമ്പോള്‍തന്നെ നവോത്ഥാനത്തിന്റെ ദാര്‍ശനിക ഭൂമിക തെളിച്ച ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും നായകത്വം നല്‍കിയ കുമാരനാശന്‍, ടി.കെ. മാധവന്‍ തുടങ്ങിയവരും ഇഹലോകവാസം വെടിഞ്ഞിരുന്നു.സാമുദായിക പിന്തുണയുണ്ടായിരുന്നെങ്കിലും നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു ഇന്നുകാണുന്ന സമുദായ സംഘടനകള്‍. ഈ കാലഘട്ടത്തിലാണ് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം രൂപപ്പെടുന്നത്.

1930കളില്‍ ഒരു ഭാഗത്ത് രാഷ്ട്രീയ പാര്‍ട്ടികളും മറുഭാഗത്ത് സമുദായ സംഘടനകളുമായി കേരള പൊതുമണ്ഡലം മാറി. മലബാറില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസും കൊച്ചിയില്‍ പ്രജാമണ്ഡലവുമാണ് ശ്രദ്ധേയമായത്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തുടക്കം മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിച്ചു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ലക്ഷ്യമിട്ടത് ഹിന്ദു സമൂഹത്തേയും, വിശേഷിച്ച് ഭൂരിപക്ഷം വരുന്ന അവശ-പിന്നോക്ക വിഭാഗങ്ങളെയുമാണ്.

എസ്എന്‍ഡിപി യോഗത്തിന്റെ രണ്ടാം തലമുറയിലെ പ്രമുഖ നേതാക്കളായ സി.കേശവന്‍ (തിരുവിതാംകൂര്‍) സഹോദരന്‍ അയ്യപ്പന്‍ (കൊച്ചി), സി.കൃഷ്ണന്‍ (മലബാര്‍), കെ.സി.കുട്ടന്‍ (ആലപ്പുഴ) തുടങ്ങിയവര്‍ ഹിന്ദുമതാഭിമുഖ്യം ഇല്ലാത്ത പരിഷ്‌ക്കരണവാദികളായിരുന്നു. സഹോദരന്‍ അയ്യപ്പന്‍ റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകനുമായിരുന്നു . ഇവര്‍ ഉയര്‍ത്തിവിട്ട ആശയങ്ങള്‍ രാഷ്ട്രീയസ്വാതന്ത്ര്യത്തിനും സാമ്പത്തിക സമത്വത്തിനും ഊന്നല്‍ നല്‍കുന്നവയായിരുന്നു. മാത്രമല്ല ഇതിനിടയില്‍ അയിത്തം മുഖമുദ്രയാക്കിയ സാമൂഹിക വ്യവസ്ഥയെ തകര്‍ക്കാന്‍ ഈഴവര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ ചേരാനുള്ള നിര്‍ദ്ദേശം ഒരു വിഭാഗം ഉയര്‍ത്തി. സി.വി. കുഞ്ഞുരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കൃഷ്ണന്‍ തുടങ്ങിയവര്‍ ബുദ്ധമതത്തിന്റെ വക്താക്കളായി. സി.കേശവന്‍ നിരീശ്വരവാദിയുമായിരുന്നു.

1933ല്‍ ചേര്‍ത്തലയില്‍ ഈഴവ യുവജനസംഘം രൂപംകൊണ്ടു. ഈഴവര്‍ ഹിന്ദുക്കളല്ല എന്ന് പ്രഖ്യാപിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി. യുവജനസംഘത്തിന്റെ പ്രവര്‍ത്തനം പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ആലപ്പുഴയില്‍ വളരാനുള്ള സാഹചര്യവും ഒരുക്കിക്കൊടുത്തു. ഇതിനിടയില്‍ 1935ല്‍ പൗരസമത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സി. കേശവന്‍ ജയിലിലായി. എസ്എന്‍ഡിപി യോഗ നേതൃത്വം ഈ കാലയളവില്‍ പൂര്‍ണ്ണമായും രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടനയായി മാറി. 1936ല്‍ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചതോടെ സാമൂഹ്യനവോത്ഥാനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം നേടി. സ്വാഭാവികമായും സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിവന്നു.

1938 തിരുവിതാംകൂര്‍ സ്റ്റേറ്റ്‌കോണ്‍ഗ്രസും 1939ല്‍ മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിലവില്‍വന്നതോടെ രംഗം മാറി. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയലാഭം മാത്രം നോക്കി മുന്നേറിയപ്പോള്‍ സാമൂഹ്യ വിപ്ലവം എന്ന അനാഥമായ മുദ്രാവാക്യം കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിയ സാമൂഹിക മോചനത്തിന്റെയും സമത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍, റഷ്യന്‍ വിപ്ലവ വിജയത്തിന്റെ പ്രചാരണം ഇവ അനുകൂല അന്തരീക്ഷം ഒരുക്കി. സി.കേശവന്‍, സഹോദരന്‍ അയ്യപ്പന്‍, സി.കൃഷ്ണന്‍, കെ.സി.കുട്ടന്‍, സി.വി.കുഞ്ഞുരാമന്‍ തുടങ്ങിയ ഭൗതികവാദത്തിന്റെ വക്താക്കളായ എസ്എന്‍ഡിപി യോഗ നേതാക്കളാണ് അറിയാതെയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവസരമൊരുക്കികൊടുത്തത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച ഭൂമിയില്‍ വിത്ത് വിതച്ച് കൊയ്യുകയായിരുന്നു കമമ്യൂണിസ്റ്റ് പാര്‍ട്ടി. മാത്രമല്ല ഈ കാലയളവില്‍ ശ്രീനാരായണഗുരുധര്‍മ്മപ്രചാരണത്തില്‍നിന്നും വഴിമാറി കേവലം രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളില്‍ എസ്എന്‍ഡിപി നേതൃത്വം ഒതുങ്ങി.

1930കളുടെ അവസാനമാകുമ്പോള്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറെ ദുര്‍ബലമാകുന്ന കാഴചയാണ് നാം കാണുന്നത്.1944ല്‍ ആര്‍.ശങ്കര്‍ ജനറല്‍ സെക്രട്ടറിയാകുന്നതുവരെ എസ്എന്‍ഡിപി യോഗത്തിന്റെ ഈ ദുര്‍ബലാവസ്ഥ തുടര്‍ന്നുവന്നു. ആര്‍.ശങ്കര്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറ്റെടുക്കുന്നതിനുമുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ സ്വാധീനം ഈഴവ സമുദായത്തില്‍, വിശേഷിച്ച് മലബാര്‍ മേഖലയില്‍ ഉണ്ടാക്കിയിരുന്നു. മാപ്പിളകലാപത്തെതുടര്‍ന്ന് മലബാറില്‍ കോണ്‍ഗ്രസ് അശക്തവുമായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കത്തില്‍ പൂര്‍ണ്ണമായും ഹിന്ദുക്കളുടെ പാര്‍ട്ടിയായാണ് രംഗത്തുവരുന്നത്. മലബാറില്‍ അറിയപ്പെടുന്ന ഒരു മുസ്ലിം മുഖവും കമ്മ്യൂണിസ്റ്റു നേതാക്കളില്‍ ആദ്യ രണ്ടുപതിറ്റാണ്ടില്‍ ഉണ്ടായിരുന്നില്ല. മലബാറില്‍ ഇന്നും പലയിടത്തും മുസ്ലിം വിരുദ്ധ മനോഭാവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗങ്ങളില്‍ കാണാം. നാദാപുരം പോലുള്ള മേഖലകള്‍ എടുത്തുപറയേണ്ടതുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ ഹിന്ദുമുഖംഅടിസ്ഥാന ഹിന്ദുവിഭാഗങ്ങളെ അതിലേക്ക് നയിച്ചു. ഈ കമ്മ്യൂണിസ്റ്റ് ഹിന്ദു മനസ്സ് പില്‍കാലത്ത്സംഘപരിവാറിലേക്ക് ആകര്‍ഷിക്കുന്നത് തടയാനാണ് 1980കള്‍ മുതല്‍ സിപിഎം അക്രമരാഷ്ട്രീയം മുഖമുദ്രയാക്കുന്നത്. അടവുനയങ്ങള്‍കൊണ്ട് കേരള നവോത്ഥന പ്രക്രിയയെ അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കൂടുതല്‍ ചര്‍ച്ചാവിഷയമാക്കേണ്ടതാണ്.കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തില്‍ ബഹുമുഖപ്രതിഭ തെളിയിച്ച വ്യക്തിത്വമാണ് ആര്‍. ശങ്കറിന്റേത്. എസ്എന്‍ഡിപി യോഗത്തിലൂടെ പൊതുരംഗത്തുവന്ന് കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമായി ശോഭിച്ച ആര്‍.ശങ്കര്‍ വിദ്യാഭ്യാസരംഗത്തു നടത്തിയ സംഭാവനയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കാണിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനവും എടുത്തുപറയേണ്ടതാണ്. ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിനും ഹിന്ദു ഏകീകരണത്തിനുമായി നടത്തിയ ശ്രമങ്ങളും വിലയിരുത്തപ്പെടേണ്ടതാണ്.

സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ശങ്കറിന്റെ ഇടപെടലുകള്‍ അര്‍ഹിക്കുന്ന തരത്തില്‍ അവലോകനം ചെയ്യപ്പെടാതെ പോയതും ചില ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമംകൊണ്ടായിരുന്നു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തോടു വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ശങ്കര്‍ സ്വീകരിച്ചത്. കേരളത്തിന്റെ രാഷ്ട്രീയരംഗം കൂടാതെ ബൗദ്ധിക സാംസ്‌കാരികമണ്ഡലവും ഇടതുപക്ഷ മേല്‍ക്കോയ്മയില്‍ അമര്‍ന്ന വേളയിലാണ് ശങ്കര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പടനയിച്ചത്. വര്‍ഗീയ ശക്തികള്‍ക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന വിമോചനസമരത്തെ ശങ്കറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണച്ചത് സ്റ്റാലിനിസത്തെ തളയ്ക്കാന്‍ ഒരു അടവുനയം എന്ന നിലയിലായിരുന്നു. നെഹ്‌റുവിന്റെ എതിര്‍പ്പുണ്ടായിട്ടും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കു താത്പര്യമില്ലാതിരുന്നിട്ടും ആദ്യത്തെ കമ്മ്യൂണിസ്റ്റു സര്‍ക്കാരിനെ താഴെയിലക്കാന്‍ ശങ്കര്‍ ശ്രമിച്ചത് ജനാധിപത്യ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാനായിരുന്നു.

ശങ്കറിന്റെ ശ്രമമില്ലാതിരുന്നെങ്കില്‍ പില്‍ക്കാലത്ത് ബംഗാളില്‍ ഉണ്ടായതുപോലെ ജനാധിപത്യത്തിന്റെ പിന്‍ബലത്തില്‍ സ്റ്റാലിനിസ്റ്റുപാര്‍ട്ടി കേരളമടക്കി വാഴുമായിരുന്നു. ഭാരത ഭരണഘടനയോടു കൂറില്ലാത്ത, ഭാരതത്തിന്റെ അഖണ്ഡതയില്‍ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റു ഭരണകൂടത്തെയാണ് വിമോചനസമരത്തിലൂടെ ശങ്കര്‍ നേരിട്ടത്. 1962-ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഒരു വിഭാഗം ചൈന അനുകൂല നിലപാടെടുത്തത് ശങ്കറിന്റെ നിലപാട് ശരിവയ്ക്കുന്നു. ഈ രാജ്യദ്രോഹസമീപനമാണ് ശങ്കര്‍ നേരത്തെ തിരിച്ചറിഞ്ഞത്. 1957ല്‍ ഒറ്റയ്ക്ക് അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് പിന്നീട് ഒരിക്കലും ജാതി-മതശക്തികളെ കൂടെ നിര്‍ത്താതെ അധികാരം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് മുഖം വെടിഞ്ഞ് ഇടതു-ജനാധിപത്യത്തിന്റെ ലേബല്‍ സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തയ്യാറായത് വിമോചനസമരത്തിന്റെ സ്വാധീനംകൊണ്ടാണ്. ഇതു ശങ്കറിന്റെ വിജയമാണ്.

ശങ്കറിനെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും ശങ്കറിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍പോലും കാര്യമായി നടന്നില്ല. ഇടതുപക്ഷാഭിമുഖ്യമുള്ള കേരളത്തിലെ സാംസ്‌കാരിക-ബൗദ്ധികമണ്ഡലം ശങ്കറിന്റെ സ്മരണയെ ഭയക്കുന്നു. കാരണം ശങ്കര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പഠിച്ചതിനുശേഷമാണ് എതിര്‍ത്തത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വിപ്ലവ-രാഷ്ട്രീയ ശൈലി സഹായകമാകില്ല എന്നു ശങ്കര്‍ തിരിച്ചറിഞ്ഞു. ശങ്കറിന്റെ മുന്നറിയിപ്പ് സ്വീകരിക്കാത്തതുകൊണ്ടാണ് പുന്നപ്ര-വയലാറില്‍ പാവപ്പെട്ട ഈഴവ ജനവിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ ബലിയാടാക്കപ്പെട്ടത്.

അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുനേതാവിനുപോലും പരിക്കുപറ്റാത്ത ഈ സമരത്തില്‍ നൂറുകണക്കിന് ഈഴവ-പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ കൊല്ലപ്പെടുകയായിരുന്നു. കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കു ഗുണകരമാവില്ല എന്ന നിലപാട് ശങ്കറിനുണ്ടായിരുന്നു.
1930കളില്‍ കേവലം സമരസംഘടനയായി അധപതിച്ച എസ്എന്‍ഡിപി യോഗത്തിനും ഈഴവസമുദായത്തിനും ആത്മാഭിമാനം പകര്‍ന്ന് സ്വാശ്രയബോധം ഉണര്‍ത്തി, സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചത് ശങ്കറിന്റെ നേതൃത്വമാണ്.

കുമാരനാശാന്റെയും ടി.കെ. മാധവന്റെയും അകാലനിര്യാണം എസ്എന്‍ഡിപി യോഗത്തിന് വന്‍ നഷ്ടമുണ്ടാക്കി. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ ഉയര്‍ത്തിയ ഹിന്ദു സാഹോദര്യം ദുര്‍ബ്ബലമായി. മുകളില്‍ സുചിപ്പിച്ചതുപോലെ ഹിന്ദുമതത്തില്‍നിന്നും ഈഴവ സമുദായം പുറത്തുപോകണമെന്ന് മിതവാദി കൃഷ്ണനെപ്പോലുള്ളവരുടെ വാദവും സഹോദരന്‍ അയ്യപ്പന്റെയും സി.കേശവന്റെയും വിപ്ലവാശയങ്ങളും ഈഴവസമൂഹത്തില്‍ ശക്തമായ ചലനങ്ങള്‍ ഉണ്ടാക്കി. നിരീശ്വരവാദത്തെയും യുക്തിവാദത്തെയും അവര്‍ ശക്തിപ്പെടുത്തി. റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകരായിരുന്നു സഹോദരന്‍ അയ്യപ്പനും സി.കേശവനും. അങ്ങനെ ശ്രീനാരായണഗുരു വിഭാവന ചെയ്ത സാമൂഹ്യ വിപ്ലവത്തിന്റെയും സാമൂഹിക സമന്വയത്തിന്റെയും പാതകളില്‍നിന്നും ഈഴവസമുദായത്തിലെ ഒരു വിഭാഗത്തെ രാഷ്ട്രീയവിപ്ലവത്തിന്റെ വക്താക്കളാക്കാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ നേതൃത്വത്തിന് കഴിഞ്ഞു. മാത്രമല്ല, തിരുവിതാംകൂറിലെ നിവര്‍ത്തനസമരം (1931) വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹം ഉയര്‍ത്തിവിട്ട ഹിന്ദുസാഹോദര്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണവുമായി. എന്‍എസ്എസ്-എസ്എന്‍ഡിപി നേതൃത്വം രണ്ട് ചേരിയിലായി നിലയുറപ്പിച്ചു. സാമൂഹിക നവോത്ഥാനത്തിന്റെ പന്ഥാവ് വിട്ട്, രാഷ്ട്രീയ സ്വപ്‌നങ്ങള്‍ താലോലിക്കാന്‍ സമുദായ സംഘടനകള്‍ തുടങ്ങുന്നത് നിവര്‍ത്തനസമരത്തിലൂടെയാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തുവരുന്നതിനു മുന്‍പുതന്നെ സോവിയറ്റ് യൂണിയനിലെ മാറ്റങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ സഹോദരന്‍ അയ്യപ്പനെപ്പോലുള്ളവര്‍ വലിയ പങ്കുവഹിച്ചിരുന്നു. 1940കളോടെ സമുദായ സംഘടനകളെ പിടിച്ചെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തി. എസ്എന്‍ഡിപി യോഗത്തെ പിടിച്ചെടുക്കുക എന്ന ആശയത്തിന് പ്രകടമായ രൂപം നല്‍കിയത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യുവചൈതന്യമായ കമ്മ്യൂണിസ്റ്റ് വിഭാഗമായിരുന്നു. എല്ലാ ബഹുജന സംഘടനകളിലും പുരോഗമനവാദികളും കമമ്യൂണിസ്റ്റുകാരും കടന്നുകൂടുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്. അത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടവുനയത്തിന്റെ കാലഘട്ടമായിരുന്നു. (ദേശീയ സ്വാതന്ത്ര്യ സമരത്തെയും ക്വിറ്റ് ഇന്ത്യാ സമരത്തെയും തള്ളിപ്പറഞ്ഞ ബ്രിട്ടീഷ് അനുകൂല നിലപാടെടുത്ത കാലഘട്ടവുമായിരുന്നു അത്). ആയിടയ്ക്ക് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സമുദായ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഇഎംഎസ് നമ്പൂതിരി യോഗക്ഷേമസഭയുടെ അദ്ധ്യക്ഷനായി. ഈഴവരായ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും എസ്എന്‍ഡിപി യോഗകാര്യങ്ങളില്‍ സജീവമായി. ആര്‍. സുഗതന്‍, സി.ജി.സദാശിവന്‍, സി.കെ. വേലായുധന്‍ മുതലായവര്‍ തിരുവിതാംകൂര്‍ എസ്എന്‍ഡിപി യോഗത്തിലും, പി.ഗംഗാധരന്‍, ടി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ തിരുകൊച്ചി എസ്എന്‍ഡിപി യോഗത്തിലും സ്ഥാനങ്ങള്‍ വഹിച്ച കമ്മ്യൂണിസ്റ്റുകാരാണ്. സഹോദരന്‍ അയ്യപ്പന്‍ 1945ല്‍ കൊച്ചിയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ അവകാശപ്രഖ്യാപന റാലിയുടെയും സമ്മേളനത്തിന്റെയും നടത്തിപ്പില്‍ പി.ഗംഗാധരനും ടി.കെ.രാമകൃഷ്ണനും നിര്‍ണ്ണായക പങ്കുവഹിച്ചു (ആര്‍. ശങ്കറിന്റെ ജീവചരിത്രം” എം.കെ. കുമാരന്‍ പേജ്- 176)
ഈ പശ്ചാത്തലത്തിലാണ് 1944ല്‍ ആര്‍.ശങ്കര്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാകുന്നത്. സംഘടനയ്ക്ക് പുതിയ ഊര്‍ജ്ജവും കരുത്തും പകരുന്നതിനും ബഹുജന അടിത്തറ വിപുലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ശങ്കര്‍ ആദ്യം ചെയ്തത്. ‘

എന്‍എസ്സ് ഉള്‍പ്പെടെ മറ്റ് പ്രസ്ഥാനങ്ങളുമായി അടുക്കുന്നതിനുള്ള ശ്രമവും ശങ്കറിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം പുതിയ രൂപവും ഭാവവും കൈവരിക്കുന്നത് 1940കളിലാണ്. കോണ്‍ഗ്രസ് ദുര്‍ബലമാവുകയും പിന്നോക്കജനവിഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേരുറയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. ക്വിറ്റിന്ത്യാ സമരത്തെതുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായും ജയിലിലാവുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രീട്ടീഷ് സര്‍ക്കാരിന്റെ സഹായം ലഭിക്കുകയും അതിലൂടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചതും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നു. ഈ കാലഘട്ടത്തിലാണ് ‘ദേശാഭിമാനി’ ആരംഭിച്ച് മാധ്യമരംഗത്ത് കടന്നുവന്നത്. ക്വിറ്റിന്ത്യാ സമര വിരുദ്ധ മുദ്രാവാക്യങ്ങളും ജപ്പാന്‍ വിരുദ്ധ വികാരവും ഇളക്കിവിട്ട് സര്‍ക്കാരിന്റെ ഒത്താശ്ശയോടെ വിവിധ പ്രചാരണ മാധ്യമങ്ങള്‍ ഉപയോഗിച്ച് 1941-45 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്‍ ശക്തിയായി. 1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ കമ്മ്യൂണിസ്റ്റ് പ്രചാരണയുദ്ധവും അവസാനിച്ചു. പില്‍ക്കാലത്ത് ഉണ്ടാകാനിടയുള്ള തിരിച്ചടി ഭയന്നാണ് സര്‍ സി.പി വിരുദ്ധ സമരവും പുന്നപ്ര-വയലാര്‍ സമരവും രൂപംകൊണ്ടത്.

ജന്മഭൂമി:

ഇന്നലെകളുടെ നേർക്കാഴ്ചകൾ fb ഗ്രൂപ്പിൽ ഷാജി കുറ്റത്തൊടിയിൽ പോസ്റ്റ് ചെയ്ത ലേഖനം. വായനക്കാരുടെ അഭിപ്രായങ്ങൾ fb പോസ്റ്റിൽ രേഖപ്പെടുത്തുക . fb link https://m.facebook.com/groups/450064555118899?view=permalink&id=529398350518852
[5/19, 4:12 PM] Krishna Kumar: സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും
-----------------------------------------------------------------

പാർട്ടി സമ്മേളനങ്ങളിൽ ഭഗത്സിങ്ങിന്റെ ചിത്രം വച്ച ഫ്ലെക്സുകൾ കാണുമ്പോൾ , സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ച് അറിയാൻ ചരിത്ര കുതുകികള്ക്ക് സ്വാഭാവികമായും താത്പര്യം ഉണ്ടാവും. കാരണം പില്ക്കാലത്ത് പാര്ട്ടി ആ അധ്യായങ്ങളെ കുറിച്ച് നിഗൂഡമായ മൌനം പാലിച്ചു എന്നത് തന്നെ.

ആ മൌനം തന്നെയാണ് അതിനുള്ളിലേക്ക്‌ ചുഴിഞ്ഞു നോക്കാൻ ഇത് എഴുതുന്നയാളെയും പ്രേരിപ്പിച്ചത്. എന്റെ അന്വേഷണങ്ങളിൽ അനാവൃതമായ കാര്യങ്ങൾ ചരിത്ര കുതുകികള്കായി ഇവിടെ കുറിക്കട്ടെ.

ദേശീയത , എന്നും കമ്മ്യൂണിസ്റ്റ് പാര്ടിക്ക് അജ്ഞാതമായ , അപരിചിതമായ കാര്യം ആയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ദേശീയതയെക്കാൾ എന്നും പ്രാമുഖ്യം പാർട്ടി ആദർശങ്ങൾക്കായിരുന്നു. സ്വാതന്ത്ര്യ സമരത്തെ കുതികാൽ വെട്ടിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത് . സ്വാതന്ത്ര്യ സമരത്തിലെ ഓരോ സുപ്രധാന സംഭവങ്ങളെയും സമര സേനാനികളെയും പാര്ട്ടി എങ്ങനെയാണ് കണ്ടിരുന്നത്‌ എന്ന് നോക്കിയാൽ ഇത് വ്യക്തമാവും .

1. നേതാജി : നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് "നമ്മുടെ നേതാവല്ലി ചെറ്റ , ജപ്പാൻകാരുടെ കാൽ നക്കി " എന്നാണു 1943 ലെ ദേശാഭിമാനിയിൽ ചെറുകാട് എഴുതിയത്

2. "അധോഗതിക്കു കാരണക്കാരായ കുരുടന്മാരായ മിശിഹാക്കൾ " എന്നാണ് ഗാന്ധിജിയും നേതാജിയെയും കമ്മ്യൂണിസ്റ്റുകൾ വിശേഷിപ്പിച്ചത്‌

3. ക്വിറ്റ്‌ ഇന്ത്യാ സമരം "ബൌദ്ധിക പാപ്പരത്തം " ആയിട്ടാണ് പാർട്ടി കണക്കാക്കിയത്
-----------------------------------------------------------------------------------------------------

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അതി പ്രധാനമായ രണ്ടു സംഭവങ്ങളിൽ എന്തായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്ന് നോക്കാം

ക്വിറ്റ്‌ ഇന്ത്യാ സമരം
--------------------------------

"കോണ്ഗ്രസ് വര്ക്കിംഗ് കമ്മിറ്റിയുടെ 9 ദിവസത്തെ പ്രയത്ന ശേഷമുള്ള ഗർഭമലസിപ്പിക്കൽ "എന്നാണു നീണ്ട 9 ദിവസത്തെ സമ്മേളനത്തിന് ശേഷം INC വർക്കിംഗ് കമ്മിറ്റി പാസാക്കിയ ക്വിറ്റ്‌ ഇന്ത്യാ പ്രമേയത്തെ പാർട്ടി മുഖപത്രമായ 'പീപ്പിൾസ് വാർ ' വിശേഷിപ്പിച്ചത്‌ ! തന്റെ 120 പേജ് പ്രവർത്തന റിപ്പോർട്ടിൽ അന്നത്തെ CPI ജനറൽ സെക്രടറി ആയിരുന്ന P C ജോഷി ക്വിറ്റ്‌ ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ തങ്ങള് എന്തെല്ലാം ചെയ്തു എന്ന് വ്യക്തമായും വിശദമായും പറയുന്നുണ്ട്. ഒളിവിലുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കണ്ടുപിടിക്കാൻ ഇൻഫൊർമർ മാരായും കമ്മ്യൂണിസ്റ്റുകൾ പ്രവര്ത്തിച്ചിരുന്നു . ബ്രിറ്റീഷ് സർക്കാരാവട്ടെ തങ്ങളുടെ തടവിലുള്ള കമ്മ്യൂണിസ്റ്റുകളെ വിട്ടയച്ച് അവരെ കൊണ്ഗ്രസ്സിനു എതിരെ പ്രവര്തിക്കാൻ ഉപയോഗിച്ചു . BT രണദിവെ , RS നിമ്ബ്കർ , SG പഠ്കർ തുടങ്ങിയവർ ഇങ്ങനെ വിട്ടയച്ചവരിൽ പെടും . ഇതിനു പ്രത്യുപകാരമായി പഞാബിൽ സര്ക്കാരുമായി സഹകരിച്ച് ഗറില്ല കാമ്പ് നടത്താമെന്ന് PC ജോഷി കേന്ദ്ര ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്സ് വെൽ നു വാക്ക് കൊടുത്തു ( Quit India Revolution: The Ethos of Its Central Direction, K.K. Chaudhari , Popular Prakashan, Mumbai)

നേതാജി , ജയപ്രകാശ് നാരായണ്‍ , രാം മനോഹർ ലോഹ്യ തുടങ്ങിയ നേതാക്കളെ തള്ളിപ്പറഞ്ഞും അപകീർത്തി പ്പെടുത്തിയും തങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന് എത്ര വലിയ ആവശ്യകതയാണ് എന്ന് തെളിയിക്കാൻ ജോഷി കഠിനമായി യത്നിച്ചു

ബ്രിട്ടനിലെ രാജകുമാരനേക്കാൾ വലിയ രാജ ഭക്തിയാണ് കമ്മ്യൂണിസ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നത് ( K.K. Chaudhari )

ജിന്നയുടെ ദ്വിരാഷ്ട്ര വാദം - പാകിസ്ഥാന്റെ പിറവി
-----------------------------------------------------------------

ഭാരതം ഒരിക്കലും ഒരു ഏകീകൃത രാഷ്ട്രം ആയിരുന്നില്ല എന്നും ഒരുകൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ ജിന്നയുടെ പാകിസ്താൻ വാദം തികച്ചും ജനാധിപത്യപരം ആണെന്നും ആയിരുന്നു പാർട്ടി നിലപാട് .

ഇതിനെ പിന്തുണക്കാൻ 1943 ഏപ്രിൽ 13 നു ബോംബെ കമ്മിറ്റിയിൽ ലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രമേയം പാസ്സാക്കാനും പാർട്ടി മടിച്ചില്ല .

മറ്റു നിലപാടുകൾ :
--------------------------------

1948 ലെ കൽക്കട്ടാ തിസീസ്‌: അവിടയാണു ബി. ടി. രണദിവേ, ചൈനീസ്‌ മോഡലിലുള്ള, വിപ്ലവവും, ഭരണം പിടിച്ചെടുക്കലും ആഹ്വാനം ചെയ്തത്‌.... തുടർന്നാണു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നിരോധിച്ചതും

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിനു പിന്നിലുമുണ്ട്‌ ഒരു ദേശദ്രോഹ യാഥാർത്ഥ്യം. 1964 ലെ ചൈനാ യുദ്ധ കാലത്ത്‌, ഇപ്പോഴത്തെ സി. പി. എം വിഭാഗത്തിന്റെ പ്രതീക്ഷ, ചൈന ഇൻഡ്യ പിടിച്ചെടുത്ത്‌, അവരെ അധികാരം ഏൽപിച്ച്‌ കൊടുക്കും എന്നായിരുന്നു. റഷ്യൻ ചായ്‌വിൽ നിന്ന സി. പി. ഐ വിഭാഗം അതിനെ എതിർത്തു. ഒന്നും നടന്നില്ല..... അവിടുന്ന് തുടങ്ങിയ പോര് , ആ വർഷം തന്നെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിൽ അവസാനിച്ചു

സ്വാതന്ത്ര്യത്തിനു മുൻപ് ക്വിറ്റ്‌ ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത ദേശ വിരുദ്ധ നിലപാടുകൾ , ഭാരതത്തിന്റെ സ്വാതത്ര്യ പ്രാപ്തിയെ അംഗീകരിക്കാൻ വൈമുഖ്യം കാണിച്ച് , ഇന്ത്യ - ചൈനാ യുദ്ധത്തിൽ ചൈനയുടെ പക്ഷത്തുനിന്ന് , 1975 ൽ അടിയന്തരാവസ്ഥക്ക് അനുകൂല നിലപാടെടുത്ത് , രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണത്തെ വിമര്ശിച്ച്, ഇന്ത്യൻ പാർലമെന്റ് അക്രമിച്ച തീവ്രവാദിയെ മഹത്വവത്ക്കരിച്ച് , പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച്  ഇന്നും തുടരുന്നു ...

- Reposted-
ഇന്നലെകളുടെ നേർക്കാഴ്ചകൾf b ഗ്രൂപ്പിൽ കൃഷ്ണ കെ വാരിയത്ത് എഴുതിയ ലേഖനം .വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും fb പോസ്റ്റിൽ രേഖപ്പെടുത്തുക.fb link https://m.facebook.com/groups/450064555118899?view=permalink&id=503416949783659