Sunday, 5 June 2016

മറ്റ് ലേഖനങ്ങൾ

[4/27, 7:25 PM] Krishna Kumar: ഡോ: ജയശ്രീ നായര്‍ ഒരു ശാസ്ത്രജ്ഞ ആയിരുന്നില്ല എങ്കില്‍ ആരാകുമായിരുന്നു എന്ന് ചോദിച്ചാല്‍ മികച്ച ഒരു പത്രപ്രവര്‍ത്തക അല്ലെങ്കില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക ആകുമായിരുന്നു എന്ന് ഞാന്‍ പറയും. കാരണം അത്രത്തോളം ഇടപെടലുകള്‍ പല മാധ്യമങ്ങളിലൂടെ നടത്തുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ്ന്യൂയോര്‍കില്‍ ശാസ്ത്രജ്ഞ ആയ ഡോ: ജയശ്രീ നായര്‍.

മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമെന്ന് ഒരു പക്ഷെ മോഡിയെക്കാള്‍ മുപേ  കണക്കുകൂട്ടിയ അച്ചടക്കമുള്ള ബി ജെ പി പ്രവര്‍ത്തക കൂടി ആണ് ഡോ: ജയശ്രീ നായര്‍. പത്തനംതിട്ട ജില്ലയില്‍ പുല്ലാട് കടപ്ര പെരുമേത്തു തങ്കപ്പന്‍ നായരുടെയും ഇന്ദിരയുടെയും മകള്‍.

കേരള നിയമ സഭയുടെ ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണി അധികാരത്തില്‍ വരും എന്ന് തറപ്പിച്ചു പറയുന്ന അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാള്‍. പക്ഷെ അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് പറയണമെങ്കില്‍ മെയ് മെയ് 20 കഴിയണം. പക്ഷെ ഡോ: ജയശ്രീ നായര്‍ പറയുന്നു അത് സംഭവിക്കുമെന്ന്. അതാണ് ആത്മ വിശ്വാസം . കറകളഞ്ഞ ബി ജെ പി വിശ്വാസി എന്നതിനപ്പുറത്തു സമൂഹത്തില്‍ സാധാരക്കാര്‍ നേരിടുന്ന പല പ്രശ്‌നങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന ഡോ: ജയശ്രീ നായര്‍ സോഷ്യല്‍ മീഡിയയില്‍ ചങ്കൂറ്റത്തോടെ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയാണ്. ഒരു യഥാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ ലക്ഷണവും അതുതന്നെ അല്ലെ. ഈ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണി ഭര ണത്തില്‍ വരണം എന്ന് ജയശ്രീ നായര്‍ അര്‍ത്ഥശങ്കയ്ക്കിടയ്ക്ക് ഇടയില്ലാത്തവിധം പറയുന്നതിനു വ്യക്തമായ കാരണങ്ങള്‍ നിരത്തുന്നു.

മുന്‍പൊരിക്കലുമില്ലാത്ത പ്രതീക്ഷ
...................................................................
മുന്‍പൊരിക്കലുമില്ലാത്ത പ്രതീക്ഷയാണ് കേരളത്തിലെ ബി.ജെ.പിക്കും, ദേശീയ ജനാധിപത്യ സംഖ്യത്തിനും ഈ നിയമസഭാ തെരഞ്ഞെടുപ്പിലുള്ളത്. അതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. കേരളത്തിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം നോക്കണ്ട , കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ മാത്രം മതി . റോഡുകള്‍, സര്‍ക്കാരാശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി ഏതു  മേഖലയിലാണ് ആത്യന്തികമായ വികസനം വന്നിരിക്കുന്നത്?.

 ഒരു സാധാരണ സ്‌കൂളില്‍ ഒരു നല്ല ടോയലെറ്റ് വന്നതുതന്നെ മോഡിയുടെ ശുചിത്വ ഭാരതം വന്നതിനു ശേഷമാണ്. ഷൊര്‍ന്നുര്‍ ജംഷനില്‍ നിര്‍ത്തുന്ന ഓരോ തീവണ്ടിയും ഇന്ന് വൃത്തിയാക്കാതെ മുന്നോട്ട് യാത്രയില്ല. ആദ്യം ശുചിത്വം. അവിടെയല്ലേ തുടക്കം. കേരള സര്‍ക്കാരിന്റെ ശുചിത്വം കാണണമെങ്കില്‍ നമ്മുടെ കെ എസ് ആര്‍ ടി സി ബസ് സ്ടാണ്ടിലെ ടോയ് ലെറ്റില്‍ ഒന്ന് കയറിയാല്‍ മതി. അവിടെ തുടങ്ങുന്നു എല് ഡി എഫിന്റെയും യു ഡി എഫിന്റെയും സംസ്‌കാരം.

ഇവിടെയാണ് എന്‍ ഡി എ മുന്നണിയില്‍ കേരളം പ്രതീക്ഷ അര്‍പ്പിക്കുന്നത്. വെറുംകൈയോടെ മടങ്ങാനില്ലെന്ന വ്യക്തമായ സന്ദേശമാണ് കേരളത്തിലെ പരമ്പരാഗത മുന്നണികളായ ഇടത്, വലത് മുന്നണികള്‍ക്ക് ബി.ജെ.പി നല്‍കുന്ന വ്യക്തമായ സന്ദേശം. കേരളം മാറിമാറി ഭരിച്ചിരുന്ന മുന്നണികള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരെന്ന പ്രതിഛായയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ളതെങ്കില്‍ ഇത്രയും ദുര്‍ബലമായ ഒരു പ്രതിപക്ഷത്തെ കേരളം ഇതിന് മുന്‍പ് കണ്ടിട്ടില്ല. ഇതുവരെ നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതെപോയതിന്റെ ദുഃഖം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ യ്ക്കില്ല. കാരണം ഇന്ന് ഒരു പറ്റം ജന വിഭാഗങ്ങള്‍ അവരുടെ വോട്ടു വിനിയോഗിക്കാന്‍ തയ്യാറാകുന്നതിനു പിന്നില്‍ ഇടതു വലതു മുന്നണിയുടെ തട്ടിപ്പ് രാഷ്ട്രീയത്തിന് എതിരെ ആണ്. എസ്.എന്‍.ഡി.പി പിന്തുണയുള്ള ബി.ഡി.ജെ.എസ് ഉള്‍െപ്പടെ വിവിധ പാര്‍ട്ടികള്‍ കൂടി വന്നതോടെ ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാനത്തെ ഏറ്റവും പ്രബലമായ മുന്നണിയായി മാറിയിട്ടുണ്ട് .

മോഡി നല്‍കുന്ന പ്രതീക്ഷ
......................................................
ഇന്ത്യ എന്റെ രാജ്യമാണെന്ന് പ്രതിജ്ഞ ചൊല്ലിയാല്‍ പോരാ. അത് പ്രവര്‍ത്തിയില്‍ കാണിക്കണം ഓരോ ഭാരതീയനും. അത് നമുക്ക് ഊട്ടിയുറപ്പിചു നല്‍കുകയാണ് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി മോഡിജി. ഒരു ഉദാഹരണം പറയാം. പറവൂര്‍ വെടിക്കെട്ട് അപകടം ഉണ്ടായി നൂറിലധികം ആളുകള് കൊല്ലപ്പെട്ടപ്പോള്‍ നിമിഷങ്ങള്‍ക്കകം ആണ് നമ്മുടെ പ്രധാനമന്ത്രി ഓടി എത്തിയത്. എന്ന് മാത്രമല്ല, ഇരുപതിലധികം ഡോക്ടര്‍മാര്‍, മരുന്നുകള്‍, മറ്റു സംവിധാനങ്ങള്‍ ഒക്കെ എത്തിച്ചു അദ്ദേഹം. മികച്ച ഒരു രാഷ്ട്രീയ മാതൃക അല്ലെ ഇത്?

ഉമ്മന്‍ചാണ്ടി ജനസംപര്‍ക്ക പരിപാടി നടത്തിയ നാട്ടിലാണ് ഇന്ന് പട്ടിണി മൂലം ഒരു ആദിവാസി ബാലിക ആത്മഹത്യ ചെയ്തത്. എന്ത് ഉത്തരമാണ് മിസ്റ്റര്‍ ചാണ്ടിക്ക് നല്‍കാനുള്ളത്. വിശപ്പ് സഹിക്കാനാകാതെ ഒരാള്‍ മരിച്ചു എങ്കില്‍ അത് നാം ഓരോരുത്തരുടേയും തോല്‍വി.

ഏതു അര്‍ഥത്തിലാണ് നാം വികസിതര്‍ ആണെന്ന് അഹങ്കരിക്കുന്നത്, തെരുവിലായാലും കുടിലില്‍ ആയാലും വിശന്നു ഒരു മനുഷ്യ ജന്മം തീര്‍ന്നെങ്കില്‍ അത് കൊലപാതകം ആണ്. ഉത്തരവാദികള്‍ ഇവിടെ മാറി മാറി ഭരിക്കുന്ന ഭരണകൂടം. ആ പെണ്‍കുട്ടിയുടെ കുഞ്ഞു വയറു വിശപ്പിന്റെ തീ കാരണം ആളികത്തി, അപ്പോള്‍ ആ ചൂട് സഹിക്കാനാതെ നിലവിളിച്ചപ്പോള്‍ അത് ഭരണാധിപന്മാര്‍ കേട്ടില്ല. ഓരോ മനുഷ്യന്റെയും പ്രാഥമികമായ ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനം ആഹാരം, വസ്ത്രം ...അത് കഴിഞ്ഞു പാര്‍പ്പിടം. ഇതാണ് എന്‍ ഡി എ മുന്നണി മുന്നോട്ടു വയ്ക്കുന്ന മാനവികത. ഇനിയെങ്കിലും വിശന്നുള്ള ഒരു നിലവിളി ഉണ്ടാവരുത്. ഈ സാഹചര്യത്തില്‍, അതായത് ഇരു മുന്നണികളും ആദിവാസികളെയും, ദളിതരെയും, പിന്നെ മലയാളികളെയും പറഞ്ഞു പറ്റിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാരുണ്യവും അംഗീകാരവും നേടിയെടുക്കുവാന്‍ കേരളത്തില്‍ എന്‍ ഡി എ മുന്നണി നയിക്കുന്ന ഒരു സര്‍ക്കാര്‍ വരണം. അതാവണം ഈ തെരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്. അത് മലയാളി തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവ് കാണാന്‍ കേരളത്തിന്റെ തെരുവോരങ്ങള്‍ മാത്രം പോയി കണ്ടാല്‍ മതി

കുത്തക ഭരണം ഇല്ലാതാകണം
..........................................................
വിജയ് മല്ല്യ എന്ന 'പാവം' മനുഷ്യന് കോടികള്‍ വില വരുന്ന ഭുമി നിസ്സാര തുകയ്ക്ക് അടൂര്‍ പ്രകാശും, കുഞ്ഞാലിക്കുട്ടി സംഘവും പതിച്ചു നല്‍കിയിട്ടു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചാണ്ടിയും സുധീരനും പറഞ്ഞത് ഞങ്ങള്‍  ഇതൊന്നും അറിഞ്ഞില്ല എന്നാണ്. ഇത്തരം എത്രയോ തീറെതെഴുതലുകള്‍ കേരളത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. വികസന തുടര്‍ച്ചക്കായി വോട്ടു ചോദിക്കുന്ന യു.ഡി.എഫ് സമൂഹത്തിന്റെ വികസനമായിരുന്നില്ല ലക്ഷ്യം വച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ തന്നെ പറയാതെ പറഞ്ഞു.  സ്വന്തം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിശ്വാസമില്ലെന്ന് നിരവധി തവണ അദ്ദേഹം സമൂഹത്തിനെ ബോധ്യപ്പെടുത്തിയതാണ്. മലയാളിയുടെ ആത്മാഭിമാനത്തിനെ ഇത്രയേറെ മുറിവേല്‍പ്പിച്ച ഒരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഇതിനെ ക്രിയാത്മകമായി ചെറുക്കാന്‍ ബാധ്യതയുണ്ടായിരുന്ന ഇടത് പക്ഷം സ്വയം പരിഹാസ്യരായില്ലേ. സോളാര്‍ സമരം പോളിഞ്ഞു പോയത് എങ്ങനെ എന്ന് രവീന്ദ്രന് അറിയാം. അദ്ദേഹം പറഞ്ഞത് സര്‍ക്കാരിനെതിരേ ഇടത് മുന്നണി നടത്തിയ സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റായിരുന്നു എന്നാണ്. പൊതുസമൂഹത്തിനുള്ളതെല്ലാം കുത്തകകള്‍ക്കും സ്വന്തക്കാര്‍ക്കും തീറെഴുതിയ യു.ഡി.എഫ് ഭരണം ഇനിയൊരിക്കലും ഉണ്ടാകരുതേയെന്ന പ്രാര്‍ഥനയിലാണ് കേരള ജനത. സോഷ്യല്‍ മീഡിയ പറയ്ന്നത് പോലെ ഇനി നിയമസഭ മാത്രമേ വില്‍ക്കാനുള്ളു.

പിണറായിയും അച്ചുതാനന്ദനും ഇല്ലങ്കില്‍ എന്ത് സംഭവിക്കും
...............................................................................................................
നാമൊക്കെ വിചാരിച്ചത് പിണറായിയും അച്ചുതാനന്ദനും ഭായി ഭായി ആയെന്നാണ്. പെട്ടന്ന് പൂച്ച് പുറത്തു വരുമെന്ന് നാമാരും ചിന്തിച്ചില്ല. പിണറായി അങ്ങനെ ആണ് ഒരു കാര്യം പറയാന്‍ തീരുമാനിച്ചാല്‍ പറയും. അത് ഗുളികന്‍ ആണെങ്കിലും. ഇവരുടെ തമ്മിലടിക്ക് ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഒരു തീരുമാനമാകും. അധികാരം നിലനിര്‍ത്താന്‍ ആശയം ബലികഴിക്കുകയാണ് ഇടതു പക്ഷം. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച് സീറ്റ് നേടാനാകുമോയെന്ന പരീക്ഷണമാണ് സി പി എം നടത്തുന്നത്. അണികളെ വഞ്ചിക്കുന്ന ഈ നിലപാട് കേരളത്തിലും ഇവര്‍ രഹസ്യമായി സ്വീകരിക്കുകയാണ്. ആശയം നഷ്ടമായതിന് ആയുധത്തില്‍ അഭയം പ്രാപിക്കുന്ന ഇടതു മുന്നണി ഈ നൂറ്റാണ്ടിന് ചേരാത്ത ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. വികസനത്തിനും ജനനന്മക്കുമായി വോട്ടു ചോദിച്ച് ഇവര്‍ കേരള ജനതയെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വഞ്ചനക്ക് കൂട്ടു നില്‍ക്കണോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിനു ഉത്തരം നല്‍കാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു .

വഴി മുട്ടുമ്പോള്‍ പ്രതീക്ഷയുമുണ്ട്
....................................................................
ബി ജെ പി യുടെ കേരളാ നായകന്‍ കുമ്മനം രാജ ശേഖരന്‍ പറഞ്ഞ വാക്കുകള്‍ കടമെടുക്കട്ടെ 'എല്ലാ അര്‍ഥത്തിലും വഴിമുട്ടിയ കേരളത്തിന് ഇനിയുള്ള ഏക പ്രതീക്ഷ ബി.ജെ.പിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചു തരുന്ന അഴിമതി രഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം. സാമൂഹ്യ അവശതകള്‍ക്ക് മതമില്ലെന്ന കാഴ്ചപ്പാടാണ് ബി.ജെ.പിക്കുള്ളത്. ഏതെങ്കിലും മതവിഭാഗത്തിന് മാത്രമായി എന്തെങ്കിലും അവശതയുണ്ടെന്ന് ബി.ജെ.പി കരുതുന്നില്ല. പട്ടിണിക്കും തൊഴിലില്ലായ്മക്കും മതമില്ലല്ലോ? നാടിന്റെ വികസനത്തിന് ആവശ്യം പ്രീണനമല്ല തുല്യനീതിയാണ്. ഇത് ഉറപ്പു വരുത്താന്‍ ബി.ജെ.പിക്കേ കഴിയൂ എന്നത് തെളിയിക്കപ്പെട്ടതാണ്. കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് ഭരണ പരാജയവും ബി.ജെ.പിയുടെ ക്രിയാത്മക രാഷ്ട്രീയവും തമ്മിലാണ് ഇത്തവണത്തെ പോരാട്ടം. ഈ പോരാട്ടത്തില്‍ കേരള ജനത ബി.ജെ.പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന കാര്യം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പിലുള്ളത്.'
ഈ വാക്കുകള്‍ ആത്മാര്‍ത്ഥമായ വാക്കുകളാണ് . ആറന്മുള വിമാനത്താവള സമര മുന്നണിയുടെ പടനായകാന്‍ കേരള ജനതയ്ക്ക് നല്‍കുന്ന ഉറപ്പ്. എല്ലാം തകര്‍ന്ന ഒരു സമൂഹത്തിനു കിട്ടുന്ന കൈത്താങ്ങ്. അതാണ് എന്‍ ഡി എ യുടെ ഭരണം. അത് കേരളത്തിലും വരണം. വരും അതാണ് മലയാളിയുടെ പ്രതീക്ഷ .

ആശയറ്റ പ്രവാസികള്‍
................................................
പ്രവാസികളുടെ കാര്യം എല്‍ ഡി എഫും യു ഡി എഫും പറയുന്നില്ല. ഈ കഷ്ട്ടപാടും പെടാപാടും പെട്ട് വെയിലിനോടു മല്ലിട്ട് സുഖ സ്‌കര്യങ്ങള്‍ ഉപേക്ഷിച്ചു, കുടുംബ ജീവിതവും പേരിനു മാത്രം ആയി ജീവിച്ച് ഉള്ള പണം പിച്ചിച്ചു നാടിനും വീടിനും വേണ്ടി ഒരു ആയുസ് മുഴുവന്‍ നശിപ്പിച്ച പ്രവാസികള്‍ കുടുംബത്തിലോ ബാധ്യത ആയി. അവര്‍ ഭരിക്കുന്നവര്‍ക്കും ബാധ്യത ആണ് എന്നാണോ ? കേരളത്തില്‍ തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കാന്‍ ആരുണ്ടാകും എന്ന ചിന്താഗതി പ്രവാസിയുടെ മനസ്സില്‍ കുന്നു കൂടിയിട്ടുണ്ട്. പ്രവാസിയുടെ പ്രോപ്പര്‍ട്ടി സംരക്ഷണം  തുടങ്ങി നിരവധി കാര്യങ്ങള്‍ ഇന്ന് നാം ചര്‍ച്ച ചെയ്യുന്നു. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ സുഷമ സ്വരാജിന്റെ കയ്യിലാണ്. ഒരു സാധാരണ പ്രവാസി ഒരു കത്ത് അയച്ചാലും നടപടി എടുത്ത ശേഷം മറുപടി അയക്കുന്ന ഒരു പ്രവാസി മന്ത്രി മറ്റൊരാള്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടോ. അമേരിക്കന്‍ മലയാളികള്‍ പൊക്കിക്കൊണ്ട് നടന്ന വയലാര്‍ രവിയെ ഗള്‍ഫുകാര്‍ ഇപ്പോള്‍ കണ്ടാല്‍ തല്ലികൊല്ലും എന്ന അവസ്ഥയിലായി. അവിടെ ആണ് ആത്മാര്‍ഥത ഉള്ള എന്‍ ഡി എ ഭരണത്തിന്റെ പ്രസക്തി. മോഡിയുടെ യാത്രകള്‍ കൊണ്ട് മികച്ച ഗുണം ഉണ്ടാകുന്നതും പ്രവാസികള്‍ക്ക് തന്നെ അല്ലെ. അതുകൊണ്ട് കേരളത്തില്‍ കേരളത്തിലെ പ്രവാസികളുടെ കാര്യങ്ങള്‍ പറയുവാന്‍ നമുക്കു എം എല്‍ എ മാര്‍ വേണം. ഫോട്ടോ രാഷ്ട്രീയം മാറണം. കഴിവുള്ളവര്‍ വരണം. നമ്മുടെ പണം പിരിച്ചു സ്ട്രീറ്റ് ലൈറ്റ് ഉണ്ടാക്കിയിട്ട് എം എല്‍ എ യുടെ പേര് വയ്ക്കുന്ന രാഷ്ട്രീയവും ഭരണവും മാറണം. മാറി ചിന്തിക്കാം നമുക്ക് .

ഡോ: ജയശ്രീ നായരുടെ ചില ഫേസ് ബുക്ക് കുറിപ്പുകള്‍
..................................................................................................
വിവരക്കേടിന്റെ അപ്പോസ്തലന്‍മാരാണ് ഈ കമ്മ്യൂണിസ്റ്റ്കാര്‍ എന്ന് പറയുന്നത് വെറുതെയല്ല എന്നു നമ്മെ എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ട് കരിമരുന്നു പ്രയോഗം അമ്പലങ്ങളില്‍ നിര്‍ത്തിയാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അത്രേ.. അപ്പോള്‍ കരിമരുന്നു കണ്ടുപിടിക്കുന്നതിനു മുന്‍പ് ദാരിദ്ര്യം ഇല്ലാരുന്നോ? കമ്പ്യൂട്ടര്‍ വന്നാല്‍ ആളുകള്‍ പട്ടിണിയാകും എന്ന് പറഞ്ഞെ നായനാരുടെ പിന്ഗാമി  അച്ചുമാമ എന്താരുന്നു തെരഞ്ഞെടുപ്പു വികൃതികള്‍.

പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം യെച്ചൂരി സഖാവേ? മോദിജി വന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ടും ജനങ്ങളുടെ ക്ഷേമത്തില്‍ താല്പര്യം ഉള്ളത് കൊണ്ടും ആണ്. ഇദ്ദേഹത്തിനു അവിടെന്താണാവോ ബിസിനസ്? അവിടെ ന്യൂനപക്ഷം, തീവ്രവാദം ഒന്നും ഇല്ലല്ലോ. അമ്പലപറമ്പല്ലേ? മോദിക്ക് വിസ കൊടുക്കരുതെന്ന് പറഞ്ഞു ഒബാമക്ക് മെമോ അയച്ചതും യെച്ചൂരി..കണ്ണൂരില്‍ കൂടെ നിന്ന പയ്യനെ കമ്മ്യൂണിസ്റ്റ്കാരു കൊന്നിട്ട് മിണ്ടാതിരുന്നതും യെച്ചൂരി..
അബ്ദുല്‍ കലാമിനെ കാണാതെ മേമെന്റെ ശവമടക്കിനു പോയതും യെച്ചൂരി..കനയ്യയെ കാക്കുന്നതും യെച്ചൂരി..പപ്പൂന്റെ വലം കൈയും യെച്ചൂരി..പിന്നെന്തൊക്കെയാവും പാണന്‍ നിങ്ങളുടെ നാട്ടില്‍ പാടി നടക്കുക..

ആനയും അമ്പാരിയും താലപ്പൊലിയും അമ്മന്‍കുടവും പേട്ടതുള്ളലും കാവടിയാട്ടവും പൂരവും പടയണിയും തെയ്യവും ഓട്ടന്‍തുള്ളലും കഥകളിയും വള്ളംകളിയും വായ്ക്കുരവയും കരിമരുന്നും ഇല്ലാതെ എന്ത് സംസ്‌കൃതി? എന്ത് ആചാരങ്ങള്‍? എന്തും നിരോധിക്കാന്‍ എളുപ്പമാണ്. നിയന്ത്രിക്കാന്‍ ആണ് ബുദ്ധിമുട്ട്. അപ്പോള്‍ പിന്നെ നിരോധനം തന്നെയല്ലേ എളുപ്പം. അണുബോംബ് സുരക്ഷിതം അല്ലെന്നു എല്ലാവര്‍ക്കും അറിയാം.. ജപ്പാനില്‍ ഇന്നും ജീവിക്കുന്ന അടയാളങ്ങള്‍ ഉണ്ട്. എന്നാല്‍ ആരെങ്കിലും നിരോധിച്ചോ അണുബോംബ്? ഇല്ല.. നിയന്ത്രണങ്ങള്‍ മാത്രം. അതിനായി യു എന്‍ എത്ര പണം മുടക്കുന്നു. പകര്‍ച്ച വ്യാധികളോ? നമ്മള്‍ രോഗബാധിതരെ കൊന്നൊടുക്കില്ലല്ലോ പകരും എന്ന് പറഞ്ഞു. അതിനെ നിയന്ത്രിക്കാനും മറ്റുമല്ലേ നോക്കുക. എത്ര എളുപ്പമാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍..

പറയുന്ന കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ പറയാന്‍ കഴിയുക എന്നത് നല്ല നേതാവിന്റെ ലക്ഷണം ആണ്. ഡോ: ജയശ്രീ നായര്‍ മികച്ച ഒരു സാമൂഹ്യ പ്രവര്‍ത്തക ആണെന്ന് തുടര്‍ ദിവസങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മനസിലാകും. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലകില്‍ അവര്‍ നടത്തിയ യാത്രകളും കുറിപ്പുകളും Eമലയാളി പ്രസിദ്ധീകരിക്കും. തന്റെ പക്ഷത്തു നിന്നും ജന പക്ഷത്തേക്ക് ഉള്ള വരവല്ലേ ശരിക്കും ഒരു സാമൂഹ്യപ്രവര്‍ത്തകയെ കൂടുതല്‍ ജനകീയമാക്കുന്നത് .
http://www.emalayalee.com/varthaFull.php?newsId=119732
[4/27, 7:25 PM] Krishna Kumar: "ശ്രദ്ധിക്കുക.. PCTV Bill (Maximum Share )
===========================
"ഇത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവകരമായ ഒരു സന്ദേശമാണ്. അതുകൊണ്ടുതന്നെ നമ്മുടെ മാധ്യമങ്ങൾ കാണിച്ചുതരില്ല.ഈ സന്ദേശം ചുരുങ്ങിയത് 20 പേർക്കെങ്കിലും അയക്കുക.ഇത് ഭാരതത്തിലെ എല്ലാവരിലും എത്തട്ടെ. "Prevention of Communal and Targeted Violence Bill" (PCTV Bill) - വർഗീയവും ഉന്നം വെച്ചുള്ളതുമായ കലാപങ്ങൾ തടയാനുള്ള ഈ ബില്ലിനെ പറ്റി ശ്രീ സുബ്രമണ്യം സ്വാമി പരിശോധിച്ച് മനസ്സിലാക്കിയ ചില കാര്യങ്ങൾ ---

 വളരെ ശ്രദ്ധിച്ച് വായിക്കുക. ജമാഅത്-ഇ-ഉലേമ അടക്കമുള്ള ന്യൂനപക്ഷ സംഘടനകൾ ഈ ബില്ല് പാസ്സാക്കാൻ കോണ്ഗ്രസ്സിനുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ബില്ല് വഴി ന്യൂനപക്ഷ വോട്ട് മുഴുവൻ സമാഹരിച്ച് അധികാരത്തിൽ തിരിച്ചെത്താനാണ് അവരുടെ ശ്രമം. ഈ ബില്ലിന്റെ ചില ശ്രദ്ധേയ ഭാഗങ്ങൾ താഴെ കൊടുത്തവയാണ്:

1) "ഹിന്ദുക്കളാണ് കലാപങ്ങളിലെ കുറ്റവാളികളും പ്രക്ഷോഭകാരികളും" എന്ന മുൻഭാവന ഈ ബില്ലിൽ കാണുന്നു.
ഈ നിയമം ഹിന്ദുക്കൾക്കെതിരെ(ന്യൂനപക്ഷങ്ങൾക്ക്) മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. (മുസ്ലീം, കൃസ്ത്യൻ ഇത്യാദി വിഭാഗങ്ങളെ ആണ് "ന്യൂനപക്ഷം" കൊണ്ട് ഉദ്ധേശിക്കുന്നത്.(sec 3.e))
2) വെറും ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ഒരു ഹിന്ദുവിന് എതിരെ FIR ഫയൽ ചെയ്യാവുന്നതാണ്. ആ പരാതി ആര്ക്കെതിരെ ആണോ, അയാളെ ഉട തന്നെ അറസ്റ്റ് ചെയ്ത് കുറ്റവാളിയാണെന്ന് മുദ്രകുത്താവുന്നതാണ്. അയാൾ കുറ്റവാളി അല്ലെന്ന് തെളിയുന്നത് വരെ കുറ്റവാളി ആയി തന്നെ പരിഗണിക്കപ്പെടും.(സാദാരണ ഗതിയിൽ കുറ്റവാളി ആണെന്ന് തെളിയുന്നത് വരെ നിരപരാധി ആണെന്നതാണ് നിയമം.)
3) ഈ ബില്ലിന് കീഴിലുള്ള എല്ലാ കുറ്റങ്ങളും ജാമ്യം ലഭിക്കാത്തതായിരിക്കും.[Clause 56 of may 2011 version];
4) ഹിന്ദുക്കളിൽ കൂടുതലും ജോലിക്കാരും കച്ചവടക്കാരുമായതിനാൽ ഈ നിയമം നൽകുന്ന അനാവശ്യപരിരക്ഷ മൂലം ഹിന്ദുക്കൾക്കെതിരായി ആക്രമണം അഴിച്ചുവിടാൻ ന്യൂനപക്ഷത്തിനുസാധിക്കും .. അത് ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെത്തന്നെ സാരമായി ബാധിക്കും
5) സെക്ഷൻ 129 അനുസരിച്ച് സെക്ഷൻ 9-ന് കീഴിൽ വരുന്ന നിയമലംഘനങ്ങൾ തുടർന്നുള്ള കോടതി നടപടികൾ സമയബന്ധിതമല്ല. എന്ന് വച്ചാൽ ഒരാൾ 'ന്യൂനപക്ഷ'മാണെങ്കിൽ ഹിന്ദുക്കൾക്കെതിരായ എല്ലാ കേസുകളും പുനരാരംഭിക്കാം,അതും 1950 മുതലുള്ള എല്ലാ കേസുകളും.
6) സെക്ഷൻ 42 അനുസരിച്ച് ഒരു ദേശീയ അതോറിറ്റി മുമ്പാകെ "ന്യൂനപക്ഷ സമുദായത്തിലെ" സാക്ഷി തെറ്റായ മൊഴി നൽകിയാൽ അയാളെ ശിക്ഷിക്കാൻ സാധിക്കില്ല. എന്ന് വച്ചാൽ നിയമത്തിന്റെ നിഴലിൽ നിന്ന് കൊണ്ട് തന്നെ ഒരു ന്യൂനപക്ഷ സമുദായത്തിലെ വ്യക്തിക്ക് ഹിന്ദുവിനെതിരെ തെറ്റായ മൊഴി നൽകാം.
 ________________________________________________
 ചുരുക്കം പറഞ്ഞാൽ - പാകിസ്ഥാൻ, ബംഗ്ലാദേശ്, കാശ്മീർ എന്നീ സ്ഥലങ്ങൾ പോലെ ഹിന്ദുക്കൾക്ക് മൂന്ന് ഓപ്ഷൻ ഉണ്ടാകും -
1. മതം മാറുക.
2. രാജ്യം വിടുക.
3. ഇവിടെ കിടന്ന് അനുഭവിക്കുക.

ഈ ഹിന്ദു-വിരുദ്ധ,ദേശ-വിരുദ്ധ ബില്ലിനെതിരെ പ്രതിഷേധിക്കുക.ഈ ബില്ലിൽ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ പറ്റി എല്ലാ ഹിന്ദുക്കളെയും ബോധവാന്മാരാക്കുക, ഈ പ്രതിഷേധത്തിൽ എല്ലാ ഭിന്നതകളും മറന്ന് ഒന്നിക്കുക. ഈ ബില്ലിനെ പിന്തുണക്കുന്ന ഹിന്ദു-വിരുദ്ധ,ദേശ-വിരുദ്ധ പാർട്ടിയെ പറിച്ചെറിയുക. അല്ലെങ്കിൽ മുകളിൽ പറഞ്ഞ 3 ഓപ്ഷനിൽ ഏതെങ്കിലും ചെയ്യാൻ നിങ്ങളും കുടുംബവും തയ്യാറായിക്കൊള്ളുക.
 __________________________________________________
(NAC download link for bill- http://nac.nic.in/pdf/pctvb.pdf- ബില്ല് നിങ്ങൾക്ക് കാണാം.)
"ഒന്ന് കൂടി ഓർമ്മപ്പെടുത്തുന്നു - ഇതിനെ വളരെ ഗൗരവകരമായി തന്നെ കാണുക. മനസ്സിലാക്കുക. സുഹൃത്തുക്കളുമായും കുടുംബാങ്ങളുമായും ചർച്ച ചെയ്യുക - ഈ സന്ദേശം പ്രചരിപ്പിക്കുക. കുറഞ്ഞത് 20 പെർക്കെങ്കിലും ഈ സന്ദേശം അയച്ചുകൊടുക്കുക; അവരോടും ഇത് തന്നെ ചെയ്യാൻ പറയുക...!!
[4/27, 7:25 PM] Krishna Kumar: കുറച്ച് പ്രിയങ്കക്ക് കൂടി കൊടുക്കമായിരുന്നില്ലേ. ആ പാവം വീടിന്റെ വാടക കൊടുക്കാനില്ലാതെ കഷ്ടപ്പെടുന്നത് കണ്ടില്ലേ.  അമ്മയാണത്രെ അമ്മ.  പപ്പുമോന് ഇനി ഒരുപാട് കളിക്കുടുക വായിക്കാം ഒരുപാട് കുർക്കുറെ തിന്നാം.
3600 കോടിയല്ലേ മദാമ്മ മുക്കിയത്.  ഇങ്ങനെ ഭാരത മക്കളുടെ പണം മൂഞ്ചി തിന്ന് എല്ലിന്റെ ഇടയിൽ കയറുമ്പോൾ മോഡിജി യുടെ സർട്ടിഫിക്കറ്റ് ചോദിച്ചു വരും.
മോഡിജി  എന്തായാലും ഭാരത മക്കളുടെ ഒരു രൂപ പോലും  കട്ട് എടുക്കില്ല.
ജയ് നമോ
ജയ് ഭാരത്
 ഇപ്പോൾ മനസ്സിലായി  അസഹിഷ്ണുതയാണ്   ഒടുക്കത്ത ഫാസിസമാണ് എന്ന് പറയുന്നതിന്റെ കാര്യങ്ങൾ.
[4/27, 7:25 PM] Krishna Kumar: മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിവണ്ടി ആണത്രേ ജലം എത്തിക്കുന്നത്.ആദ്യമായി ആ തിവണ്ടി ഓടിക്കേണ്ടി വന്ന പ്രശാന്ത്‌ എന്ന ലോകോ പൈലറ്റ് പറയുന്ന കാര്യങ്ങൾ കേട്ടാൽ കണ്ണ് നിറഞ്ഞു പോകും.pertrolium ഉൽപ്പന്നങ്ങൾ നിറക്കുന്ന വാഗണുകൾ ശുധികരിച്ച്‌ അതിൽ കുടിവെള്ളം നിറക്കുന്നു.കേവലം ആറു മണിക്കൂർ എടുക്കേണ്ട ഇ യാത്ര അവർ പുർതിയക്കിയതു മുന്ന് ദിവസങ്ങൾ എടുത്താണ്, ഇ തിവണ്ടി പോകുന്ന വഴികൾ മിക്കതും കൊടും വരൾച്ചയുടെ പിടിയിലാണ്, അതുകൊണ്ട് ജനങ്ങൾ തിവണ്ടി ആക്രമിച്ചു ജനങ്ങൾ ജലം തട്ടി എടുത്തേക്കാം.നിരവധി പോലീസുകാർ ഇ അക്രമങ്ങളെ ചെറുക്കാൻ തിവണ്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നത്രേ.ലാത്തൂരിൽ ജല അടിയന്തരാവസ്ഥ ആണത്രേ, വെള്ളം ഉള്ള കിണറുകൾക്ക് ചുറ്റും പോലീസ് കാവൽ.അങ്ങിനെ ഇ തിവണ്ടി പുലർച്ചെ നാലു മണിക്ക് ലാത്തൂരിൽ എത്തിയപ്പോൾ സ്റ്റേഷനിൽ നിറയെ ജനക്കുട്ടം , അവർ ലോകോ പൈലറ്റ്നെ എടുത്തു പൊക്കി മാലയിട്ടു ഒരു യുദ്ധം ജയിച്ചു വന്ന പടയാളിയെ പോലെ സ്വികരിച്ചത്രേ.ജിവിതത്തിൽ ഒരുക്കലും നിനച്ചിരിക്കാത്ത ആ ജലയാത്ര ഓർത്തു അയാൾ കരയുകയായിരുന്നു.പ്രകൃതി ചുഷണം അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ എല്ലായിടവും ചുട്ടു പോള്ളാൻ തുടങ്ങി ഇപ്പോൾ
ഒരിറ്റു ജലം പോലും ഇല്ല കുടിക്കാൻ എന്ന സ്ഥിതിയും സംജാതമായിരിക്കുന്നു.വ്യാവസായിക വളർച്ചയും കെട്ടിട നിർമ്മാണവും മാത്രമാണ് വികസനം എന്ന് വിശ്വസിക്കുന്ന ഒരു ജനതയും ഭരണ കുടവും ഉള്ളപ്പോൾ പ്രതിക്ഷക്ക് വകയില്ല., എന്നും ഓർത്താൽ നമുക്കിവിടെ മരിക്കുന്നത് വരെ ജീവിക്കാനുള്ള വിഭവങ്ങൾ ഇവിടെ ഉണ്ടാകും, ഇല്ലെങ്കിൽ അതെ ഭുമിയിൽ മനുഷ്യൻ കുട്ടമായി മണ്ണടിയും .
[4/27, 7:25 PM] Krishna Kumar: ഇത് ഷെയർ ചെയ്ത് എല്ലാവരിലേക്കും ഈ വാർത്ത എത്തിക്കൂ..
1. മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുക.
2. ഒന്നിലേറെ പുരുഷന്മാരെ കെട്ടുവാൻ മുസ്ലീം സത്രീകളെ അനുവദിക്കുക
3. കുട്ടികളുടെ ലിംഗാഗ്രം മുറിച്ചു കളയുന്നത് ബാലപീഡ ആയി പ്രഖ്യാപിക്കുക
4. സത്രീകളുടെ മയ്യത്ത് നിസ്കാരം പള്ളിക്കുള്ളിൽ വെച്ച് ചെയ്യാൻ വിധിക്കുക.
5. മുല്ല , മുക്രി തുടങ്ങിയ പദവികൾ സ്ത്രീകല്കും പ്രാപ്യമാക്കുക
6. ബാങ്ക് വിളിക്കാൻ സത്രീകളെ അനുവദിക്കുക
7. പള്ളീലച്ചന്മാരെ പോലെ സ്ത്രീകൾകും പൌരോഹിത്യം അനുവദിക്കുക
8. മതം മാറിയ ദളിതരേയും ആദിവാസികളെയും എല്ലാ കത്തോലിക്കാ പള്ളിയിലും കയറ്റുക.
9. സഭകൾ വത്തിക്കാൻ എന്ന വിദേശ രാജ്യത്തിന്റെ നിയമത്തിൻ കീഴിൽ പ്രവർത്തിക്കാതെ ഇന്ത്യൻ നിയമങ്ങൾ മാത്രം ബാധകം ആക്കുക.
10. മുസ്ലീം ക്രിസ്ത്യൻ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം പൂർവിക സ്വത്തിൽ തുല്യഅവകാശം നല്കുക.
11. തലാക്ക് ചൊല്ലുവാൻ സ്ത്രീക്കും അവകാശം നലകുക.
12. ജെല്ലിക്കെട്ട് നിരോധിച്ചപോലെ പെരുനാൾ ദിനത്തിലെ മൃഗബലി നിരോധിക്കുക
13. ക്ഷേത്രഭരണം സർക്കാർ നടത്തുന്ന പോലെ പള്ളികളും സർക്കാർ ഭരണത്തിലക്കുക.
14. കന്യാസ്ത്റീകളെ വിവാഹം കഴിക്കാന് അനുവദിക്കുക.
15. അത്യന്തം പ്രാക്യതവും പെെെശാചികവും ആയ പെൺസുന്നത്തിന് വധശിക്ഷ നൽകുക.

അപ്പൊ നമുക്ക് 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമല കയറ്റാം..
[4/27, 7:25 PM] Krishna Kumar: സഖാക്കളെ ഇത് ബിജെപിക്കാർ കെട്ടിച്ചമച്ചതല്ല..!!പച്ചയായ യാഥാർഥ്യമാണ്...ബംഗാളികളുടെ വികാരമാണ്....ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർഥി എൽ.പി.ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത് ബംഗാളി സ്വദേശികളായ യുവാക്കൾ.....ബംഗാളിലെ കമ്യുണിസ്റ്റ് കുടുംബത്തിൽ പെട്ട നാലു യുവാക്കളും നീണ്ട നാളായി അമ്പലപ്പുഴയിൽ എത്തിയിട്ട്; കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ മെഹബൂബ് മൊണ്ടാൽ,ഫിലാലുദ്ദീൻ,ആജീജൂൽ,ഷാ ദത്ത്, എന്നിവരാണ് ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത്......

പണം നൽകിയതിന് ശേഷം സ്വന്തം ദുഖം സ്ഥാനാർഥിയുമായി പങ്കുവച്ചു, പതിറ്റാണ്ടുകൾ നീണ്ട ബംഗാളിലെ സി പി എം ഭരണമാണ് ഞങ്ങളെ കേരളത്തിലെ പ്രവാസികളാക്കിയത്;ഈ ദുരവസ്ഥ ഇനി ചെറുപ്പക്കാർക്ക് ഉണ്ടാകരുത്,ബംഗാളിലെ ദുരവസ്ഥ കേരളത്തിന് ഉണ്ടാകാതിരിക്കാൻ ബി ജെ പി ജയിക്കണം,ഞങ്ങളുടെ നാടിനെ ശവപ്പറമ്പാക്കിയത് കമ്മ്യൂണിസ്റ്റ്കാരാണ്, അവർ ഇവിടെ തൂത്തെറിയപ്പെടണം, ബംഗാളിലെ മുൻ സി പി എമ്മുകാരായ യുവാക്കൾ പറഞ്ഞു....
[4/27, 7:25 PM] Krishna Kumar: ഉമ്മൻചാണ്ടി മാത്രമല്ല, ഒ രാജഗോപാലെന്ന രാജേട്ടനും 1980ലെ കാസർകോടു മത്സരം ഓർക്കാനിഷ്ടമില്ല. സംശയമുണ്ടെങ്കിൽ, രാജേട്ടൻറെ വിക്കിപീഡിയ പേജിലേയ്ക്കു പോകൂ. 1980ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കാസർകോട്ട് മത്സരിച്ചിട്ടുണ്ടെന്ന വിവരം അവിടെയില്ല. പക്ഷേ, രാജേട്ടൻ കണ്ണടച്ചാൽ ഇലക്ഷൻ കമ്മിഷൻറെ കൈവശമുളള വിവരങ്ങളിൽ ഇരുട്ടു പടരില്ലല്ലോ. അതവിടെ നിൽക്കട്ടെ. നമുക്കു വേറെ ചില കാര്യങ്ങൾ പരിശോധിക്കാം.
ആർഎസ്എസും ബിജെപിയും തനിക്കു പിന്തുണ നൽകാറുളള കാര്യം പരസ്യമായി സമ്മതിച്ചിരുന്നു, നമ്മുടെ കുമ്പക്കുടി സുധാകരൻ. യുഡിഎഫിൻറെ ഉദുമ സ്ഥാനാർത്ഥി, കോൺഗ്രസിലെ ജഗജില്ലാഡി. ഇതേ സുധാകരൻ 1980ൽ കണ്ണൂരിലെ എടക്കാട് മണ്ഡലത്തിൽ മത്സരിച്ചത് നമ്മുടെ രാജേട്ടൻറെ ജനതാപാർടിയുടെ സ്ഥാനാർത്ഥിയായിട്ടായിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറിയും വനിതാ കമ്മിഷൻ ചെയർമാനും 1982-87കാലത്തെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായിരുന്ന എം കമലം കൽപ്പറ്റയിൽ നിന്ന് 1980ൽ മത്സരിച്ചതും രാജേട്ടൻറെ ജനതാപാർടി സ്ഥാനാർത്ഥിയായിട്ടാണ്.
ഇതേ തിരഞ്ഞെടുപ്പിൽ കെ ജി മാരാർ പെരിങ്ങളത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. മാരാരും രാജഗോപാലും കുമ്പക്കുടിയും പൊട്ടി. കമലം ജയിച്ചു. കാലാന്തരേ കുമ്പക്കുടിയും കമലവും കോൺഗ്രസായി. മാരാരും രാജേട്ടനും ബിജെപിയായി.
1991ലെ കോലീബി സഖ്യത്തെ ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. സത്യത്തിൽ 1980ലെ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായിരുന്നു കേരളത്തിലെ ഇന്നത്തെ ബിജെപി. ഓർക്കണം, അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും ഫാസിസത്തെയും എതിർക്കാൻ സകല കക്ഷികളും ചേർന്നാണ് ജനതാപാർടി രൂപീകരിച്ചത്. ആ സഖ്യത്തിൽ ആർഎസ്എസുമുണ്ടായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ട ശേഷം ഇതേ ജനസംഘക്കാർ ഒരുളുപ്പുമില്ലാതെ കോൺഗ്രസ് മുന്നണിയിൽ അംഗമായി. രാജഗോപാലും കെ ജി മാരാരും ആ മുന്നണിയുടെ സ്ഥാനാർത്ഥികളായി ജനവിധി തേടി. അന്നും ജനം മൂക്കിനിടിച്ചു.
1980ൽ ബിജെപി രൂപീകരിച്ചപ്പോൾ രാജേട്ടനും മാരാരേട്ടനുമൊക്കെ ആ പാർടിയിൽ ചേർന്നെങ്കിലും അന്തർധാര പല തിരഞ്ഞെടുപ്പിലും ശക്തമായിരുന്നു. ആർഎസ്എസും ബിജെപിയും കൈമെയ് മറന്ന് കോൺഗ്രസുകാരെ പിന്തുണച്ചിട്ടുണ്ട്. കുമ്പക്കുടി സുധാകരനെപ്പോലെ അകത്ത് ആർഎസ്എസും പുറത്ത് കോൺഗ്രസുമായി നടക്കുന്നവർ എത്രയോ പേർ. അവരെയൊക്കെ എംഎൽഎയും മന്ത്രിയുമാക്കാൻ ബിജെപിയും ആർഎസ്എസും സഹായിച്ചില്ലെങ്കിലേ അത്ഭുതമുളളൂ.
മറവിലും നിഴലിലും നടന്നുവന്ന ഈ അവിശുദ്ധ വേഴ്ചയുടെ പരസ്യാവിഷ്കാരമായിരുന്നു 1991ലെ കോലീബി സഖ്യം. ഒളിച്ചുകളി മതിയാക്കി ആർഎസ്എസ് നോമിനികൾ യുഡിഎഫ് സ്ഥാനാർത്ഥികളായി അവതരിച്ചു. 1980ൽ ജനതാപാർടിയിൽ നിന്ന് രാജേട്ടനും മാരാരേട്ടനും കുമ്പക്കുടിയും യുഡിഎഫ് സ്ഥാനാർത്ഥികളായതിൻറെ മറ്റൊരു പതിപ്പായിരുന്നു ഇത്. പക്ഷേ, അവരെക്കാൾ ബുദ്ധി ഭൂരിപക്ഷം ജനങ്ങൾക്കും ഉണ്ടായിരുന്നതുകൊണ്ട് വടകരയിലും ബേപ്പൂരിലും യുഡിഎഫിൻറെ കുപ്പായമിട്ട ആർഎസ്എസുകാർ തോറ്റു തുന്നം പാടി.
ഈ ചരിത്രസത്യത്തെ അഭിമുഖീകരിക്കാനുളള ആമ്പിയറില്ലാത്തതുകൊണ്ടാണ് വിഎം സുധീരനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച ഞഞ്ഞഞ്ഞ കൊഞ്ഞഞ്ഞ പറയുന്നത്. ബംഗാളിലേയ്ക്ക് നോക്കി അട്ടഹസിക്കുന്ന ബിജെപിക്കാരും മറുപടി പറയേണ്ടത് 1980ലെ തിരഞ്ഞെടുപ്പു സഖ്യത്തെക്കുറിച്ചാണ്. അടിയന്തരാവസ്ഥയെ എതിർത്തവർ എന്തിന് അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ കോൺഗ്രസ് മുന്നണിയിൽ മത്സരിക്കാൻ പോയി...
മറുപടിയുണ്ടോ, ബിജെപിക്കാരാ...
[5/11, 6:26 PM] Krishna Kumar: മോദിയുടെ 230 ഭരണ നേട്ടങ്ങൾ

1. വ്യവസായസംരംഭം തുടങ്ങാൻ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന
2. ഇന്ത്യയെ ആഗോളവ്യവസായിക ഉൽപാദനകേന്ദ്രമാക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതി
3. ജൻധൻ യോജനയിലൂടെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് പരിരക്ഷ
4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാൻ സ്വച്ഛ് ഭാരത് അഭിയാൻ
5. എല്ലാ സംസ്ഥാനങ്ങൾക്കും ഇടംനൽകി നിതി ആയോഗ് സംവിധാനം
6. യുവജനങ്ങളുടെ തൊഴിൽ വൈദഗ്‌ധ്യത്തിന് സ്‌കിൽ ഇന്ത്യ പദ്ധതി
7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് മിഷൻ ഇന്ദ്രധനുഷ്
8. 2022 ൽ എല്ലാവർക്കും പാർപ്പിടം പദ്ധതിയിലൂടെ 20000000 വീടുകളുടെ നിർമാണം
9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിർമാണം ലക്ഷ്യമിട്ട് അമൃത് പദ്ധതി
10. കർഷകർക്ക്‌ കുറഞ്ഞ പ്രീമിയത്തോടെ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി
11. തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ സാഗർമാത പദ്ധതി
12. സ്മാർട്ട് സിറ്റീസ് മിഷനിലൂടെ 100 ആധുനിക സ്മാർട്ട് സിറ്റികൾ
13. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ രാജ്യമാകെ നെറ്റ് കണക്ടിവിക്ടിയിലേക്ക്
14. ലേലത്തിലൂടെ മാതൃകാപരമായ കൽക്കരി, ടെലികോം സ്പെക്ട്രം വിതരണം
15. കള്ളപ്പണം തിരിച്ചുപിടിക്കാൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരണം
16. കള്ളപ്പണ ഇടപാടുകൾ തടയാൻ കർശന ബ്ലാക്ക് മണി നിയമം പാസാക്കി
17. നീണ്ട കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി
18. അഭ്യസ്്തവിദ്യരായ യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സേതു യോജന
19. യാത്രാസൗകര്യം വർധിപ്പിക്കാൻ ട്രെയിൻ ആധുനികവൽക്കരണത്തിന് തുടക്കമായി
20. ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ വൻ മുന്നേറ്റം
21. പുത്തൻ വ്യവസായ സംരംഭം തുടങ്ങാൻ സഹായവുമായി സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതി
22. യുവാക്കൾക്ക് നൈപുണ്യപരിശീലനം നൽകാൻ കൗശൽ വികാസ് യോജന
23. റയിൽവേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വമ്പൻ പദ്ധതികൾക്ക് തുടക്കം
24. യുവാക്ക

കമ്യൂണിസം വിമർശനം [ലേഖനങ്ങൾ ]

[4/27, 7:16 PM] Krishna Kumar: പ്രതികരിക്കാൻ ആഗ്രഹിച്ചവർ ഏറെയാണ്‌. ഈ പറയുന്ന എല്ലാ വിഷയങ്ങളിലും,  ഇനിയെങ്കിലും പ്രതികരിക്കൂ.  ഇതിനോക്കെ ഉളള പ്രതികാരം ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും..

#ഇത്തവണ വോട്ട് - ഗുരുദേവനെ തെരുവിൽ കെട്ടിവലിച്ചവർക്ക് എതിരെ ആവട്ടെ..

#ഇത്തവണ വോട്ട്- സുഭാഷ് ചന്ദ്രബോസ്, ഡോ.അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ അടിച്ചമർത്താൻ നെഹ്‌റു കുടുംബം നടത്തിയ തരംതാഴ്ന്ന കളികൾ പുറത്തു കൊണ്ട് വന്നതിനുള്ള പിന്തുണ ആയി മാറട്ടെ..

#ഇത്തവണ വോട്ട്-  രാജ്യസുരക്ഷയെപ്പോലും മുൾമുനയിൽ നിർത്തി ഇർഷത് ജഹാനെപ്പോലുള്ള തീവ്രവാദികൾക്ക് ഈ രാജ്യത്ത് അഴിഞ്ഞാടാൻ കോൺഗ്രസ്സ് സർക്കാർ അവസരമൊരുക്കിയ വാർത്തകൾ പുറത്തു വന്നതിനുള്ള ഐക്യദാർഡ്യം ആവട്ടെ..

#ഇത്തവണ വോട്ട്-  ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് ആക്രമിച്ച അഫ്സൽ ഗുരുവെന്ന തീവ്രവാദിക്ക് വേണ്ടി അനുസ്മരണം നടത്തിയവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്.

#ഇത്തവണ വോട്ട്-  250ഓളം ഭാരതീയരെ ചുട്ടുകൊന്ന യാക്കൂമ്പ് മേമനെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചവർക്ക് എതിരെ ആവട്ടെ..

#ഇത്തവണ വോട്ട്-   ഹൈന്ദവ വിശ്വാസങ്ങളെ അപമാനിച്ച് ദേവസ്വം ബോർഡിന്റെ കോളേജുകളിൽപ്പോലും ബീഫ് ഫെസ്റ്റ് നടത്തുകയും, ഹൈന്ദവ ആചാര്യന്മാരെ അവഹേളിക്കുകയും ചെയ്തവർക്ക് എതിരെ ആവട്ടെ..

#ഇത്തവണ വോട്ട്- സരസ്വതി ദേവിയെ വേശ്യ ആയി ചിത്രികരിച്ചവർക്ക് എതിരെയും, കോളേജ് മാഗസീൻ മുഴുവൻ ഹിന്ദു വിശ്വാസത്തെ അവഹേളികാൻ മാത്രം ആയി പ്രസിദ്ധീകരിക്കുന്നവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും..

#ഇത്തവണ വോട്ട്-  രാമായണ മാസ കാലത്ത് തന്നെ രാമനെ അവഹേളിച്ചു മാതൃഭൂമി പ്രസിദ്ധീകരിച്ചതിനു മാധ്യമ ആവിഷ്കാര സ്വാതത്ര്യം എന്ന് പ്രക്യാപിച്ചവർക്ക് ആവട്ടെ...

#ഇത്തവണ വോട്ട്-  കശ്മീരിനും കേരളത്തിനും ആസാദി വാങ്ങികൊടുക്കാൻ തീവ്രവാദികൾക്ക് കൂട്ട് പിടിക്കുന്നവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്..

#ഇത്തവണ വോട്ട്-  ചുംബന സമരത്തിന്റെ പേരിൽ നമ്മുടെ സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ ആവട്ടെ ഇത്തവണ വോട്ട്..

#ഇത്തവണ വോട്ട്-  രാജ്യത്ത് പണ്ട് മുതലേ നിലവിൽ ഉണ്ടായിരുന്ന ഗോമാംസ നിരോധനം ബിജെപി യുടെ തലയിൽ കെട്ടി വച്ച് നെറികെട്ട രാഷ്ട്രിയം കളിച്ചു സമൂഹത്തിൽ വർഗീയ ദ്രുവികരണം നടത്തുന്നവർക്ക്‌ എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..

#ഇത്തവണ വോട്ട്-   ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ച് സമൂഹത്തെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്നവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..

#ഇത്തവണ വോട്ട്-  സ്ത്രീ സമത്വം എന്ന് വിളിച്ചു കൂവി താലി ചരട് പൊട്ടിച്ചു ചുട്ടു എരികാൻ പ്രക്യാപിച്ചവർക്ക് എതിരെ ആവട്ടെ നിങ്ങളുടെ വോട്ട്..

#ഇത്തവണ വോട്ട്- സ്ത്രീ സമത്വം എന്ന പേരിൽ സ്വാമിമാരുടെ കൂടെ സീറ്റിൽ ബസിൽ യാത്ര ചെയ്യാൻ സമരം നടത്തിയവർക്ക് എതിരെ ആവട്ടെ ഇത്തവണ നിങ്ങളുടെ വോട്ട്.
ഇനിയെങ്കിലും,  പ്രതികരിച്ചില്ലെങ്കില്‍,  അത് നിങ്ങളെ  വലിയ  ഒരു വിപത്തിലേക്ക്  നയിക്കും.

രാഷ്ട്രിയം മറന്നു നന്മയ്ക് വോട്ട് ചെയാൻ നിങ്ങൾക്ക് സാധിക്കട്ടെ..

വന്ദേ ഭാരത മാതരം..
[4/27, 7:25 PM] Krishna Kumar: ബംഗാളില്‍ നിന്ന് വന്ന പത്തു സഖാക്കക്ക് സമരം ചെയ്യാനുള്ള ജോലി കിട്ടി...!!!!!

35 വര്‍ഷംബംഗാള്‍ഭരിച്ച സിപിഎമ്മിന് നന്ദി...കേരളത്തില്‍ സമരം ചെയ്യാന്‍ ബംഗാളികളെ തന്നതിന്

സമരത്തില്‍ പങ്കെടുക്കാന്‍ ബംഗാളികളും. സമരത്തില്‍ പങ്കെടുക്കാന്‍ മലയാളത്തിലുള്ള ബോര്‍ഡും പിടിച്ചെത്തിയ ബംഗാളിയോട് പിസി ജോര്‍ജ്ജ് ബംഗാളിയാണോയെന്ന് ചോദിച്ചപ്പോള്‍ ബംഗാളികള്‍ വെറുതെ ചിരിച്ചു. ഭൂമി പോക്കുവരവിനുവേണ്ടി നടന്ന സമരത്തിലാണ് ബംഗാള്‍സ്വദേശികളെയും സംഘാടകര്‍ എത്തിച്ചത്‌

മുപ്പത്തഞ്ചു  വര്‍ഷത്തെ  സിപിഎം ഭരണം  കാരണം  അക്ഷരം  കൂട്ടി  വായിക്കാന്‍  പോലും  ഇവര്‍ക്ക്  അറിയില്ല  ..അത്  കൊണ്ട്  തന്നെ  വ്യവസായിക  വിപ്ലവം  നടന്ന  ഗുജറാത്തി ലേക്കോ  മറ്റോ  പോയാല്‍  തൊഴില്‍  കിട്ടില്ല ..അപ്പോള്‍  ഒരു  ഡിഗ്രീയും  വേണ്ടാത്ത  ജോലി കള്‍  കിട്ടുന്നത്  കേരളത്തില്‍  ആണ്  അത് കൊണ്ട് ഐ ഇങ്ങോട്ട്  പോന്നു  എന്ന്  ചില  ബംഗാളികള്‍  പറയുന്നത്  ..പൊറോട്ട  അടിക്കാന്‍  ഡിഗ്രീ  വേണ്ട ,കക്കൂസ്  വരുത്തി  ആക്കാനും  സമരം  ചെയാനും  ഒന്നും  പഠിക്കേണ്ട  കാര്യം  ഇല്ലല്ലോ  എന്നാണ്  ബംഗാളി  ചോദിക്കുന്നത്  ..പക്ഷെ  മറ്റുള്ളവര്‍  പഠിക്കുമ്പോള്‍  തങ്ങള്‍ക്കും  അതിനുള്ള  ആഗ്രഹം  ഉണ്ടായിരുന്നു  ..പക്ഷെ  സിപിഎം  ഭരണം  വെറും  വെട്ടും  കുത്തും  മാത്രം  ആയിരുന്നു  എന്നും  പഠനം  ഒന്നും  വലിയ  കാര്യം  അല്ലായിരുന്നു  എന്നാണ്  ഇവരുടെ  പക്ഷം  ..
[4/27, 7:25 PM] Krishna Kumar: സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍.
1. ലാവ്‌ലിന്‍ വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട്താങ്കള്‍ യോജിക്കുന്നുണ്ടോ?

2. ടി പി വധക്കേസില്‍ തന്റെ പഴയ നിലപാട്തന്നെയാണ് ഇപ്പോഴുമെന്ന വിഎസിന്റെ പ്രസ്താവന എങ്ങിനെ നോക്കിക്കാണുന്നു?
3. മദ്യനയത്തില്‍ വിഎസും, യെച്ചൂരിയും താങ്കളുടെ നിലപാടിനോട് പ്രകടിപ്പിച്ച ശക്തമായ എതിര്‍പ്പിനെക്കുറിച്ച്താങ്കള്‍ക്കെന്ത് പറയാനുണ്ട്?
4. താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന് വിഎസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
5. ബാലകൃഷ്ണപിള്ള എല്‍ ഡി എഫിന്റെ ഭാഗമല്ലെന്ന വിഎസിന്റെ നിലപാട് തന്നെയാണോ താങ്കള്‍ക്കും?
6. സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വിഎസിന്റെ അഭിപ്രായത്തെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?
7. വിഎസ് നെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നതാണെന്ന അങ്ങയുടെ വാദം ശരിയാണെങ്കില്‍ അത് തുടരുന്ന സാഹചര്യത്തില്‍ വിഎസ് ഈ തിരഞ്ഞെടുപ്പില്‍ സി പിഎമ്മിനെ നയിക്കാന്‍ യോഗ്യനാണോ?
8. ഫസല്‍ വധക്കേസില്‍ സി ബി ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോ?
9. കതിരൂര്‍ മനോജ് വധക്കേസിലും, അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും സി ബി ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി ജയരാജനെ സി പി എം സംരക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് സി പി എമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയംമൂലമാണോ?
10. എല്ലാരാഷ്ട്രീയ സംഘട്ടനങ്ങളിലും, രാഷ്ട്രീയ കൊലപാതകങ്ങളിലും എപ്പോഴും ഒരു ഭാഗത്ത്‌സി പി എം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?
[4/27, 7:25 PM] Krishna Kumar: എന്താ പേര് ? ..
        ഗണേഷ് കുമാർ
ആരാ ? ....
        മുൻമന്ത്രി
എന്തിനാ രാജി വച്ചത് ? ....
       പെണ്ണ് കേസ്
ആരാ രാജി വെപ്പിച്ചത് ?...
        Ldf‌ സമരം ചെയ്ത്
ഇപ്പൊ ആരാ ?..
       Ldf സ്ഥാനാർത്തി
അടിപൊളി ........:
വയറ് നിറഞ്ഞു....:
[4/27, 7:25 PM] Krishna Kumar: ആധുനീക ഭാരതത്തിലെ വേതാളങ്ങൾ ...
 കൊള്ളയും കൊലയും നടത്തി ഉദരപൂരണം നടത്തുക, കോളേജിൽ പഠിക്കാൻ പോകുന്ന കുട്ടികളെ പഠിക്കാൻ സമ്മതിക്കില്ല ചുബന സമരo നടത്തിയും കഞ്ചാവ് കൊടുത്തും സമരം നടത്തിയും ഒരുപാടു കുട്ടികളുടെ ഭാവി തകർക്കൽ  ..ഗതികെട്ട് ചുട്ടുതിന്നവൻ രക്ഷപെടാൻ ബാങ്ക് ലോൺ എടുത്ത്  എവിടേലും ഒരു വ്യവസായം തുടങ്ങിയാൽ അവിടെ കൊടി നാട്ടി സമരം ചെയ്തും നോക്ക് കൂലി മേടിച്ചും ഗുണ്ടായിസം കാണിച്ചും അത് പൂട്ടിക്കും .. വിദേശികൾ വ്യവസായം നടത്താൻ വന്നാൽ അവരെ ഭീഷണിപ്പെടുത്തി ഓടിക്കും ..എന്നാൽ കൂലി പണി ചെയ്തു ജീവിക്കാം എന്ന് വിജരിച്ചാൽ മാസം പാർട്ടിക്ക് ഫണ്ട് എന്നാ പേരിൽ ബക്കറ്റ്‌ മയി ചെന്ന് അവരെ പിഴിയും ...ഇതൊന്നും പോരഞ്ഞിട്ട് ലോകസഭ സ്തംഭിപ്പിക്കാൻ കൂടി ആലോചനക്കു യെച്ചൂരിയും നേതാക്കളും രാഹുൽ ഗാന്ധിയുടെ വീട്ടില് യോഗം കൂടാൻ പോയിട്ടുണ്ട് ..ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്ക്ക് സൌജന്യമായി ഗ്യാസ് കണക്ഷൻ കൊടുക്കുന്നത് എന്ത് വില കൊടുത്തും തടയും എന്നാണ് യെച്ചൂരി എമ്മാന്റ്റെ പുതിയ തീരുമാനം ...ഇവന്മാരെ എന്ത് ചെയ്യണം ...വിരലേൽ എണ്ണാവുന്ന mp മാരെ വെച്ച് ഇവർ 125 കോടി ജനങ്ങളെ ഹൈജാക്ക് ചെയ്യുന്നു
[4/27, 7:25 PM] Krishna Kumar: ഇത് കനയ്യ കുമാര്‍ എന്നാ സവര്‍ണ്ണ യുവാവിന്റെ മാതാ
പിതാക്കള്‍ അച്ഛന് ജോലി  ചെയ്യാന്‍മേല ..അമ്മ അടുത്തുള്ള
അംഗന്‍ വടിയില്‍ ജോലി ചെയ്തു കിട്ടുന്ന മൂവായിരം
രൂപ കൊണ്ട് ആണ് കുടുംബം കഴിയുന്നത്‌ ..കണ്ണയ്യയെ  എന്നാ മകനെ
31 വയസ് വരെ വളര്‍ത്തി ..പക്ഷെ ഒരു പ്രയോചനവുംഈ പാവങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിട്ടില്ല ... ഇന്നും അവരുടെ മൂവയിരത്തിന്റെ പങ്കു പറ്റാന്‍ വരും ...പഠനം എന്ന പേരില്‍ ജെഎന്‍യു വില്‍ രാഷ്ട്രിയം കളിക്കുന്നു ...വര്‍ഷങ്ങള്‍ ആയി ജെഎന്‍യു വില്‍ ഉണ്ട് ...ജനങ്ങളുടെ നികുതി പണം ആണ് ഇതിനു വേണ്ടി ചിലവാക്കുന്നത് ...ലക്ഷ കണക്കിന് രൂപ ആണ് ഓരോ ജെഎന്‍യു വിദ്യര്‍ദ്ധിക്ക്വേണ്ടിയും ചിലവാക്കുന്നത് ..പഠിക്കുന്നത് ജോലി കിട്ടുന്ന കോഴ്സ് ഒന്നും ഇല്ല ..ആഫ്രിക്കന്‍ ചരിത്രവും ഒക്കെ ആണ് പഠനം ...അത് കൊണ്ട് കറങ്ങി നടക്കാന്‍ഇഷ്ട്ടം പോലെ സമയം ...
 ..സഞ്ചരിക്കുന്നത് മുംബയില്‍ നിന്നും പൂന വരെ പോലും രാജ്യത്തെ ഏറ്റവും ചിലവു കൂടിയ ലോക്കല്‍ പ്ലയിന്‍ ആയ ജെറ്റില്‍ ആണ് ...അതും സൈഡ് സീറ്റ് കിട്ടിയില്ല എങ്കില്‍ വഴക്ക് ഉണ്ടാക്കും ..എതിര്‍ക്കുന്നവനെ ഫാസിസ്റ്റ് എന്ന് വിളിക്കും ...മോദി പറഞ്ഞു വിട്ടതാണ് വിന്‍ഡോ സീറ്റ്‌ കൊടുക്കാതിരിക്കാന്‍ എന്നൊക്കെ തങ്ങും ..
എന്നിട്ട് ഉപയോഗിക്കുന്നത് ഏറ്റവും വലിയ കൂടിയ ഐഫോണ്‍..
എന്നിട്ട് കോടതിയില്‍ ജാമ്യം കിട്ടാന്‍ ..ദരിദ്ര കുടുംബംആണ് ..അമ്മക്ക് മൂവായിരം രൂപയെ വരുമാനം ഉള്ളൂ എന്നൊക്കെ പറയും ..!
പ്രധാന്‍ തൊഴില്‍ ഇന്ത്യന്‍ സൈനികരെ അപമാനിക്കുക ആണ് ...ഇടയ്ക്കിടെ കൂടെ ഉള്ള പെണ്‍കുട്ടികളെ തുണി അഴിച്ചു കാണിക്കും ..

പക്ഷെ എന്തെങ്കിലും പണി എടുത്തു ആപ്രായമായ അച്ഛനും അമ്മയ്ക്കും കഞ്ഞിക്കുള്ള വക നല്‍കില്ല...കമ്മുണിസ്റ്റു ആണ്  പോലും കമ്മുണിസ്റ്റു

https://www.facebook.com/photo.php?fbid=10208756286560182&set=a.1773917463391.2100479.1102945727&type=3&theater
[4/27, 7:25 PM] Krishna Kumar: കേരളം കാണുന്നുണ്ടോ ഇത് ..?

വെള്ളാപ്പള്ളിക്കും അബുവിനും രണ്ടു നീതി ..വെള്ളാപ്പള്ളി ആണ് എങ്കില്‍ മീഡിയ ദിവസങ്ങള്‍ ആക്രമണം ..അബു ആണ് എങ്കില്‍ മൌനം ..?

വെള്ളാപ്പള്ളിക്ക് എതിരെ കൊണ്ഗ്ര്സുംസിപിഎമ്മുംമീഡിയയും ഒന്നിച്ചു ആക്രമണം അഴിച്ചു വിട്ടു..പക്ഷെ അവര്‍ അബുവിനെ വെറുതെ വിടുന്നു ..എന്ത് കൊണ്ട്..?

വെള്ളാപ്പള്ളി ക്ക് എതിരെ പരാതി കൊടുക്കാന്‍ സുധീരന്‍ ഉണ്ട്,പ്രതാപന്‍ ഉണ്ട്, സിപിഎം നേതാക്കള്‍ പിണറായി,കോടിയേരി എല്ലാവരും വെള്ളാപ്പള്ളിക്ക് എതിരെ ആഞ്ഞടിച്ചു ...ഏഷ്യനെറ്റ്,മാതൃഭൂമി,റിപ്പോര്ട്ടെര്‍,മനോരമ ഒക്കെ അന്ന് അലറി.വര്‍ഗീയവാതി എന്ന് വിളിച്ചു അദ്ധേഹത്തെ കടന്നാക്രമിച്ചു ചര്‍ച്ച ചെയ്തു പക്ഷെ ഇന്ന് ഇവര്‍ എല്ലാവരും മൌനം ആണ് ..എന്ത് കൊണ്ട് ..?

കേസ് എടുത്തു എന്നതിന് അര്‍ഥം വര്‍ഗീയ പ്രസംഗം നടത്തി എന്ന് പോലിസ് വിശ്വസിക്കുന്നു എന്നല്ലേ..?

അപ്പോള്‍ ചോദ്യം ഇതാണ് ..വെള്ളാപ്പള്ളിക്ക് എതിരെ കേസ് കൊടുത്തവര്‍ എന്ത് കൊണ്ട് അബുവിന് എതിരെ കേസ് കൊടുത്തില്ല.?

വെള്ളാപ്പള്ളിക്ക് എതിരെ അലറിയ സിപിഎം അബുവിന് എതിരെ
എന്ത് കൊണ്ട്മൌനം..?

കേരളത്തിലെ പത്രങ്ങള്‍,ചാനലുകള്‍ എല്ലാം വെള്ളാപ്പള്ളിയെ നിരന്തം വര്‍ഗീയവാതി എന്ന് പറഞ്ഞു ആക്രമിച്ചു ..പക്ഷെഎന്തുകൊണ്ട് ഇവര്‍ അബുവിനെ വെറുതെ വിടുന്നു..?

എന്ത് കൊണ്ട് അബുവിന് എതിരെ കേസ് കൊടുക്കാന്‍ ബിജെപി മാത്രം ..?

അപ്പോള്‍ കേരളത്തില്‍ മതേതരം ഇല്ല എന്നല്ലേ ഇതില്‍ നിന്ന് മനസിലാകുന്നത് ..?
[4/27, 7:25 PM] Krishna Kumar: Vishnu Jayapalan

"കേരളം കേരളമാണ്, ഗുജറാത്ത് ഗുജറാത്തും"

കേരളം ഗുജറാത്ത് ആക്കണ്ട ഇപ്പോഴേ സ്വപ്ന ഭൂമിയാണെന്ന് പറഞ്ഞ് ഒരു മാതിരി പ്രാദേശിക വികാരം ഇളക്കി വിടുന്ന പരുപാടിയുമായി സഘു/കോൺ ടീമുകൾ ഇറങ്ങിയിട്ടുണ്ട്. അതിനൊരു മറുപടി എഴുതണമെന്ന് കരുതിയിട്ട് കുറേ ആയി.

കേരളം അടിസ്ഥാന വിദ്യാഭ്യാസത്തിൽ തുടങ്ങി, അനവധി കാര്യങ്ങളിൽ ഗുജറാത്തിനേക്കാളും ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണ്. സംശയമില്ല. അത് പോലെ,

Road infrastructure
Industries
Electricity generation and distribution,solar
General business atmosphere
Employment generation
LPG|LNG terminals etc

ഇതിലൊക്കെ ഗുജറാത്ത് അല്ലേ മുന്നിൽ?

വിഴിഞ്ഞത്ത് പോർട്ട് തുടങ്ങാൻ ഗോപാലകൃഷ്ണൻ ആല്ലല്ലോ, അദാനി അല്ലേ വന്നത്?

പിന്നെ ഗുജറാത്ത് മോഡൽ എന്ന് പറയുന്നത് ഗുജറാത്ത് അതേ പടി കേരളത്തിൽ കൊണ്ട് നടുക എന്നതല്ല, മറിച്ച് മേൽ പറഞ്ഞ കാര്യങ്ങൾ കേരളത്തിൽ വേഗത്തിൽ നടപ്പാക്കി മുന്നേറ്റം സൃഷ്ടിക്കുക എന്നതാണ്. അല്ലാതെ അന്തം കമ്മി കളും സഖ്യ കക്ഷി കാൺഗ്രസ്സും പറയും പോലെ കേരളത്തെ ഇകഴ്ത്താനല്ല, മറിച്ച് ഇനിയും ഉയർത്താനാണ്.

ഇനി കേരളത്തിന്റെ പ്രത്യേകതകളുടെ അട്ടിപേറ് അവകാശം ഇടത് പക്ഷത്തിനാണ് എന്ന് പറയുന്നതിലെ യുക്തിയെ കുറിച്ച്

1.ഇടതരേക്കാൾ കൂടുതൽ വലത് പക്ഷം ആണ് ഈ നാട് ഭരിച്ചത്.
2. ഇനി ഇടതിന്റെ സാന്നിധ്യം ആണ് നിർണ്ണായകമായത് എന്ന് പറയുകയാണെങ്കിൽ, ബംഗാളിൽ നാല് പതിറ്റാണ്ടോളം ഒറ്റയ്ക്ക് ഭരിച്ചിട്ട് അവിടുത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ, ന്യൂനപക്ഷത്തിന്റെ അവസ്ഥ എന്താണ്?

ഇനി കേരളത്തിലെ നല്ലതിന്റെയൊക്കെ credit കോൺഗ്രസ്സിന് വേണമെങ്കിൽ, നിങ്ങൾ അല്ലേ കുറച്ച് നാൾ മുമ്പ് നിഷ്കാസനം ചെയ്യപ്പെടുന്നതിന് വരെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിച്ചത്? അവിടെ ഒക്കെ ഈ 'നേട്ടങ്ങൾ' കൊണ്ടു വരാത്തത് എന്താണ്?

ഇടത് പക്ഷം ഉണ്ടാകുന്നതിന് മുൻപ് തന്നെ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതു മറിച്ച മണ്ണാണ് കേരളത്തിലേത്. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, പന്തിഭോജനം, തുടങ്ങി വിപ്ലവകരമായ പല മുന്നേറ്റങ്ങളും നടന്ന മണ്ണ്. ഇതൊന്നും ചെയ്തത് ഒരു പാർട്ടിക്കാരനും അല്ല, സംസ്കാരിക നായകരും, ഗുരുക്കൻമാരും, ദീർഘദർശികളായ ഭരണാധികാരികളുമാണ്. ഇതിന്റെ വെളിച്ചം ഇന്നാട്ടിലെ രാഷ്ട്രീയത്തിലും ഉണ്ടായി എന്നു മാത്രം. അതിനൊക്കെ 'അത് ഞമ്മളാ.' എന്ന് പറഞ്ഞ് ഇടതനും വലതനും ഇറങ്ങരുത്.
[4/27, 7:25 PM] Krishna Kumar: സഖാക്കളെ ഇത് ബിജെപിക്കാർ കെട്ടിച്ചമച്ചതല്ല..!!പച്ചയായ യാഥാർഥ്യമാണ്...ബംഗാളികളുടെ വികാരമാണ്....ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർഥി എൽ.പി.ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത് ബംഗാളി സ്വദേശികളായ യുവാക്കൾ.....ബംഗാളിലെ കമ്യുണിസ്റ്റ് കുടുംബത്തിൽ പെട്ട നാലു യുവാക്കളും നീണ്ട നാളായി അമ്പലപ്പുഴയിൽ എത്തിയിട്ട്; കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ മെഹബൂബ് മൊണ്ടാൽ,ഫിലാലുദ്ദീൻ,ആജീജൂൽ,ഷാ ദത്ത്, എന്നിവരാണ് ജയചന്ദ്രന് കെട്ടിവക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകിയത്......

പണം നൽകിയതിന് ശേഷം സ്വന്തം ദുഖം സ്ഥാനാർഥിയുമായി പങ്കുവച്ചു, പതിറ്റാണ്ടുകൾ നീണ്ട ബംഗാളിലെ സി പി എം ഭരണമാണ് ഞങ്ങളെ കേരളത്തിലെ പ്രവാസികളാക്കിയത്;ഈ ദുരവസ്ഥ ഇനി ചെറുപ്പക്കാർക്ക് ഉണ്ടാകരുത്,ബംഗാളിലെ ദുരവസ്ഥ കേരളത്തിന് ഉണ്ടാകാതിരിക്കാൻ ബി ജെ പി ജയിക്കണം,ഞങ്ങളുടെ നാടിനെ ശവപ്പറമ്പാക്കിയത് കമ്മ്യൂണിസ്റ്റ്കാരാണ്, അവർ ഇവിടെ തൂത്തെറിയപ്പെടണം, ബംഗാളിലെ മുൻ സി പി എമ്മുകാരായ യുവാക്കൾ പറഞ്ഞു....
[4/27, 7:25 PM] Krishna Kumar: ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുമ്പോൾ  മറുപടി ഇനിയെങ്കിലും പ്രതീക്ഷിക്കാമോ?

ഭാരതത്തിലെ കമ്മൂണിസ്റ്റ് പാർട്ടി റഷ്യയിലെ താഷ്ക്കൻറ് തെരുവിൽ ജന്മമെടുത്തതിന്റെ കാരണമെന്താണ്?

ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവർത്തിക്കാനും അതുവഴി ബ്രിട്ടീഷ് സർക്കാരിനെ പിന്തുണക്കാനും തീരുമാനിച്ചതെന്തിനാണ്?

നേതാളി സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാന്റെ ചെരുപ്പു നക്കിയെന്നും ടോജോയുടെ നായ എന്നും വിളിച്ച് ശത്രുവായി പ്രഖ്യാപിച്ചത് എന്തിനായിരുന്നു?

ഗാന്ധിജി വധക്കപ്പെട്ടതിന്റെ അടുത്ത ദിവസത്തിൽ  ഇറങ്ങിയ പാർട്ടി പത്രത്തിൽ  അദ്ദേഹത്തിന്റെ ചിത്രം പോലും ഇടാൻ തയ്യാറാവാതിരൂന്നത് എന്തു കൊണ്ടാണ്?

മുഹമ്മദലി ജിന്ന രാജ്യത്തെ രണ്ടായി വിഭജിക്കാൻ ആവശ്യപ്പെട്ടപ്പോൾ പിന്തുണച്ചതും രണ്ടല്ല 17 ആയി ആണ് വിഭജിക്കേണ്ടത് എന്ന്  നിലപാട് എടുത്തത് എന്തിനായിരുന്നു.

ചൈന ഭാരതത്തെ ആക്രമിച്ചിപ്പോൾ ചൈനക്കെതിരെ പ്രതികരിക്കരുത് എന്ന് പറഞ്ഞ്  ഭാരതത്തിലെ സോവിയറ്റ് അംമ്പാസിഡറെ EMS  കണ്ടത് എന്തുകൊണ്ടായിരുന്നു?

ചൈനയുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ ഭാരത സൈനികർക്ക് രക്‌തം നൽകിയ VS അച്ചുതാനന്ദനെ കേന്ദ്ര കമ്മറ്റിയിൽ നിന്നു പുറത്താക്കിയത് എന്തിനായിരുന്നു?

1962 ൽ ചൈനയും റഷ്യയും തമ്മിലടിച്ചപ്പോൾ ഇവിടെയും പാർട്ടി രണ്ടായതിന്റെ കാരണമെന്താണ്?

കാശ്മീരിലെ നിങ്ങളുടെ യുവജന സംഘടയുടെ പേരിലെ ഇന്ത്യ മാറ്റി Democratic Youth Fedaretion of Kashmir എന്നാക്കിയത് എന്തിനാണ്?

കാശ്മീരിലെ തീവ്രവാദി ആക്രമണങ്ങളെ സ്വാതന്ത്ര്യസമരമെന്ന് നിങ്ങൾ വിളിക്കുന്നത് എന്തുകൊണ്ടാണ്?

കാശ്മീരിലെ  പാകിസ്ഥാന്റെ ആവശ്യമായ ഹിത പരിശോധനയെ നിങ്ങൾ പിന്താങ്ങുന്നത് എന്ത് ലാഭത്തിന് വേണ്ടിയാണ്?

മതഭീകരരെ കോടതി ശിക്ഷിച്ചാലും അവരെ മതത്തിന്റെ പേരിലെ രക്ത സാക്ഷികൾ ആക്കി ഭീകര വാദികളുമായി ചേർന്ന് ഭാരതത്തിനെതിരെ പ്രക്ഷോഭങ്ങൾ നടത്തുന്നത് എന്തിനാണ്?

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 67 കൊല്ലക്കാലം നിങ്ങൾ കോൺഗ്രസുമായി ചേർന്ന് കള്ള പ്രചരണം നടത്തിയത് എന്തിനായിരുന്നു?

സ്വതന്ത്ര്യം കിട്ടിയ ശേഷമുള്ള 17 വർഷങ്ങളിലെ സ്വാതന്ത്ര്യദിനം നിങ്ങൾ കരിദിനമായി ആചരിച്ചത് എന്തിനായിരുന്നു?

2010 ൽ 76 സൈനികർ മാവോയിസ്റ്റ് കമ്യൂണിസ്റ്റ്കളാൽ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ  JNU വിൽ മധുരം വിളമ്പി ആഘോഷിച്ചത് എന്തിനുവേണ്ടി ആയിരുന്നു?

നേതാജി മുതൽ വിവേകാനന്ദ സ്വാമികളെയും ശ്രീ നാരയണ ഗുരുവിനെയും വരെ നിങ്ങൾ അധിക്ഷേപിച്ചത് എന്തു കൊണ്ടായിരുന്നു!!

അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ മുസ്ലീം ആയതു കൊണ്ടാണെന്ന് പറഞ്ഞ് മതവികാരം ഇളക്കി വിടാൻ നോക്കിയത് എന്തിനായിരുന്നു?

നിങ്ങളുടെ പാർട്ടി ഭരണഘടനയിൽ ഭാരത ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ?

കാശ്മീരിനൊപ്പം ഇനി കേരളവും സ്വാതന്ത്രമാക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾക്ക് വർഷങ്ങളായി മറുപടി പറയാൻ കഴിയാതെ ഒളിച്ചോടുന്നത്?

എന്താണ് ഭാരതത്തിലെ നിങ്ങളുടെ ഉദ്ദേശം?

ശരിക്കും നിങ്ങൾ ആരുടെ പ്രതിനിധികൾ ആണ്, ഭാരതീയരായ ഞങ്ങൾക്ക് അതറിയാൻ  അതിയായ ആഗ്രഹമുണ്ട്?::
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
[4/27, 7:25 PM] Krishna Kumar: MUST SHARE AND EXPOSE KERALA MEDIA
ഷെയര്‍ ചെയ്യുക ...കേരളത്തിലെ മാധ്യമങ്ങളെ തുറന്നു കാട്ടുക

കനയ്യ കുംമാരന്റെ വാര്‍ത്തകള്‍ വരെ ലൈവ് കൊടുക്കുന്ന കേരളത്തിലെ ചാനലുകള്‍ രണ്ടു ദിവസം ആയി കൊണ്ഗ്രെസിന്റെ പ്രധാന്‍ നേതാക്കള്‍ എല്ലാം പെട്ട ഹേലി കോപ്റ്റര്‍ അഴിമതി വാര്‍ത്തകള്‍ മലയാളികളില്‍ എത്തിക്കാതെ അതിനെ തമസ്കരിക്കുന്നു..എന്ത് കൊണ്ട് ..?

സോണിയ ഗണ്ടി അഴിമതി നടത്തിയാല്‍ അത് കുഴപ്പം ഇല്ല എന്നാണോ ഇവിടുത്തെ മാധ്യമങ്ങള്‍ കരുതുന്നത് ..? എന്ത് കൊണ്ട് സിപിഎം ഒരക്ഷരം ഈ അഴിമതിയെ കുറിച്ച് മിണ്ടുന്നില്ല ..?

ബംഗാളില്‍ അഴിമതിയില്‍ കുളിച്ച സോണിയ തന്നെ സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കുന്നു ..അഴിമതി പുറത്തു വന്നിട്ടും അധികാരം മാത്രം നോക്കുന്ന സിപിഎം പറഞ്ഞില്ല അഴിമതി കൊണ്ഗ്രെസ്സിന്റെ വോട്ടു വേണ്ട എന്ന് ..
[4/28, 11:25 AM] Krishna Kumar: ഓർമ്മകൾ ഉണ്ടായിരിക്കണം...!

മഹാനായ അംബേദ്കറെ ബ്രൂർഷ്വഎന്നുവിളിച്ച് ആക്ഷേപിച്ചതിനെതിരെ കോഴിക്കോട് നഗരത്തിൽ  1991ൽ  EMS നെതിരെ ദളിത് വിദ്യാർത്ഥികൾ നടത്തിയ പടുകൂറ്റൻ പ്രകടനം. തരം കിട്ടുമ്പോഴെല്ലാം മഹാത്മാ അയ്യൻകാളിയേയും അംബേദ്കറെയും ഇകഴ്ത്തിക്കാട്ടാൻ ഇദ്ദേഹം അസാമാന്യ പാടവം കാണിച്ചിട്ടുണ്ട് പുന്നപ്രവയലാറിൽ മരിച്ചുവീണ നൂറുകണക്കിന് ദളിതരിൽ‍ ഒരാളെപ്പോലും CPM രക്തസാക്ഷി ആക്കാതിരുന്നതിലും ദളിതരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയാൻമാരായി നിലനിർത്തുന്നതിൻറ്റെ പിന്നിലും ഇദ്ദേഹത്തിൻറ്റെ രാക്ഷസബുദ്ധിയാണ് പ്രവർത്തിച്ചത്
[4/29, 7:39 PM] Krishna Kumar: 🇹🇷എന്താണീ ബംഗാളികൾ ഗുജറാത്തിലേയ്ക്ക്‌ പോകാത്തത്‌  ??!!

സഖാക്കൾ ചോദിക്കുന്ന ചോദ്യമാണ്..! ഉത്തരവും അവർ സ്വയം പറഞ്ഞു കളയും ഹിന്ദുത്വ തീവ്രവാദത്തെ പേടിച്ചാണ് എന്ന് —

സത്യത്തിൽ എന്താണ് സംഭവം
നമുക്ക് ഒന്നു നോക്കാം

1. ഏതെങ്കിലും skilled labour ചെയ്യാൻ കഴിയുന്ന ബംഗാളികൾ കൂട്ടത്തോടെ പോവുന്നത് ഗുജറാത്തിലേക്കാണ്. അവർ മാന്യമായ സേവന-വേതന വ്യവസ്ഥയിൽ ഗുജറാത്തിൽ ഉല്പാദന മേഖലയിൽ പണിചെയ്യുന്നു.

ബംഗാളി സഖാക്കൾ മാത്രമല്ല, ഭാരതത്തിലെ മറ്റ് 28 സംസ്ഥാനങ്ങളിൽ നിന്നും 7 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ആളുകൾ ജോലി തേടി ഗുജറാത്തിലേക്ക് പ്രവഹിക്കുകയാണ്. "At 58%, Surat has highest migrant population in India": Unesco

http://www.dnaindia.com/ahmedabad/report-at-58-surat-has-highest-migrant-population-in-india-unesco-1905204

2. കട്ട ചുമക്കാനും മേശ തുടയ്ക്കാനും മാത്രം തയ്യാറുള്ള ബംഗാളി സഖാക്കളാണ് കേരളത്തിലേക്ക്  വരുന്നത്. കേരളത്തിൽ വന്ന് അത്തരം പണികൾ ചെയ്യുന്ന ബംഗാളി സഖാക്കളുടെ എണ്ണം 25 ലക്ഷമാണ്.

http://googleweblight.com/?lite_url=http://www.minister-labour.kerala.gov.in/index.php?option%3Dcom_content%26view%3Darticle%26id%3D120:study-on-the-domestic-migrant-labour-in-kerala%26catid%3D34:frontslider&ei=zOfLyCb4&lc=en-IN&s=1&m=725&host=www.google.co.in&ts=1461324684&sig=APY536wkY1qkENJe7OrRmaNmmOMc4eBpDQ

3. സാമൂഹ്യ ദുരാചാരങ്ങൾക്കെതിരെ നടന്ന ചാന്നാർ ലഹള, മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, എന്നീ പേരുകളിൾ അറിയപ്പെടുന്ന ഹൈന്ദവ നവോത്ഥാന പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചത് പി. കൃഷ്ണ പിള്ളയുടെയും ഈ.എം.എസിൻറെയും ഗ്രാൻറ് ഫാദറിൻറെ ഗ്രാൻറ് ഫാദർ ജനിക്കുന്നതിനും മുമ്പായിരുന്നു എന്നും സുഹൃത്തായ സഖാവിനോട് പറയാൻ മറക്കരുതേ!

4. കേരളത്തിൻറെ ഇന്നത്തെ സാമൂഹ്യവും സാമ്പത്തികവുമായ ശോച്യാവസ്ഥക്കും വികസന മുരടിപ്പിനും ഉത്തരവാദികൾ ആരെന്ന് സുഹൃത്തായ സഖാവിന് സംശയം ഉണ്ടെങ്കിൽ സഖാവിനെ ഫാനിൻറെ ചുവട്ടിലേക്ക് മാറ്റി നിർത്തിയിട്ട് (വിയർക്കാതിരിക്കാൻ) ഈ അവസാന ചോദ്യം ചോദിക്കുക —
"സഖാവേ, ഗുജറാത്തിൽ ഹോണ്ടയും സുസുകിയും, ടാറ്റയുമുൾപ്പെടെ 400-ഓളം വാഹന ഫാക്ടറികളുണ്ട്. സഖാക്കൾ 30 വർഷം ഭരിച്ച കേരളത്തിലെത്രയുണ്ട്? 35 വർഷം ഭരിച്ച ബംഗാളിലെത്രയുണ്ട്?"
[5/11, 6:30 PM] Krishna Kumar: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യാന്‍ നിങ്ങള്‍ ഉദ്ദ്യേശിക്കുന്നുവെങ്കില്‍, അത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടിയിട്ട് മതി.

1. സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ഒന്നിനുപിറകേ മറ്റൊന്നായി അഴിമതികള്‍ നടത്തിയ കഥകളൊക്കെ പുറത്തുവരുമ്പോഴും അതിനെതിരെ ഒരക്ഷരം ഉരിയാടാതെ, തരക്കേടില്ലാതെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന മോദിയെ തെറി വിളിക്കുന്ന നിങ്ങളുടെ രാഷട്രീയ നിലപാടിന്‍റെ ഔചിത്യമെന്താണ്?

2. സ്വന്തം പാര്‍ട്ടിയുടെ ആചാര്യനായ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കുകയും, രാജ്യത്തെ ആക്രമിച്ച തീവ്രവാദിയ്ക്ക് അനുസ്മരണം നടത്തുകയും ചെയ്യുന്ന നിങ്ങളുടെ രാഷ്ട്രീയ വിരോധാഭാസത്തില്‍ നിന്ന് ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്?

3. ഉത്തര്‍പ്രദേശിലെ മുസ്ലീമിനെ കൊന്നതോ, ദില്ലിയിലെ പള്ളികള്‍ക്ക് കല്ലെറിഞ്ഞതോ, ഹൈദ്രാബാദിലെ രോഹിതിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതോ ബി.ജെ.പിക്കാരല്ല. ഈ സംഭവങ്ങള്‍ക്കൊന്നും ഒരു രാഷ്ട്രീയ ബന്ധവുമില്ല എന്ന് കോടതിയും പറഞ്ഞു. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നതാകട്ടെ ബി.ജെ.പിയുമല്ല. എന്നിട്ടും നിങ്ങള്‍ ബി.ജെ.പിയെ അപമാനിക്കുന്നത് പ്രബുദ്ധതയുള്ള ഒരു രാഷ്ട്ട്രീയ പാര്‍ട്ടിയ്ക്ക് ചേര്‍ന്നതാണോ?

4. ഉത്തരേന്ത്യയിലെ ദളിത് പീഢനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന നിങ്ങള്‍ കേരളത്തിലെ ദളിതരെ പീഢിപ്പിക്കുകയും, ശവക്കുഴി തീര്‍ക്കുകയും ചെയ്യുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണ് ?

5. ഉമ്മന്‍ചാണ്ടിയെ ഇപ്പോ രാജിവെപ്പിക്കും എന്നും പറഞ്ഞ് പാര്‍ലമെന്‍റ് പടിക്കല്‍ തൂറി നിറച്ച് രണ്ടാം ദിവസം വാലും മടക്കി തിരിച്ചുപോന്നതിനു പിന്നിലെ രഹസ്യമെന്താണ്?

6. ജയകൃഷ്ണന്‍ മാസ്റ്റര്‍, മനോജ്, ടി.പി തുടങ്ങിയവരേയും, വിശാല്‍, സച്ചിന്‍ തുടങ്ങി പതിനാറുകാരായ കൊച്ചുകുട്ടികളെ പോലും നിഷ്ഠൂരം കൊന്ന നിങ്ങള്‍ പീഢനക്കേസ് പ്രതി ഗോവിന്ദച്ചാമിയേയും, 250 ഭാരതീയരെ ചുട്ടുകൊന്ന തീവ്രവാദി മേമനേയും തൂക്കിലേറ്റരുതെന്ന് പറയുന്നതിന് പിന്നിലെ ഔചിത്യമെന്താണ് ?

7. മെത്രാന്‍റേയും, മുസലിയാരുടേയും കാല്‍ക്കല്‍ വീണ് വോട്ടുബാങ്ക് ഉറപ്പിക്കുകയും, മുസ്ലീംലീഗ് വര്‍ഗ്ഗീയപാര്‍ട്ടിയല്ലെന്ന് പ്രസ്ഥാവിക്കുകയും ചെയ്ത നിങ്ങള്‍ക്ക് വെള്ളാപ്പള്ളിയെ തെറിവിളിക്കാനുള്ള എന്ത് അര്‍ഹതയാണുള്ളത് ?

8. പൊതുസ്ഥലത്ത് വച്ച് സ്ത്രീകളെ ചുംബിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി ചുംബനസമരം നടത്തിയ നിങ്ങള്‍ സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലരാകുന്നതിലെ വിരോധാഭാസം എന്താണ് ?

9. ദില്ലിയിലെ കേരളാ ഹൌസില്‍ ബീഫ് വിവാദം ഉണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെങ്കില്‍, കേരളത്തില്‍ ബീഫ് വിളമ്പി ജനങ്ങളില്‍ വിഭാഗീതയുണ്ടാക്കിയത് നിങ്ങളല്ലേ? ബി.ജെ.പി എന്തെങ്കിലും ചെയ്തോ ? ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകന്‍ നിങ്ങളുടെ വീട്ടില്‍ കയറിവന്ന് ബീഫ് കഴിക്കരുതെന്ന് വിലക്കിയോ ? എന്നിട്ടും ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയും , നിങ്ങളൊക്കെ മതേതരന്മാരും ആകുന്നതെങ്ങനെയാണ്?

10. ബി.ജെ.പിയോട് ഇത്രയധികം വിരോധം വച്ചുപുലര്‍ത്തുന്ന നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ എങ്ങനെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുമായി സഹകരിച്ച് കേരളത്തിന്‍റെ വികസനത്തിനായി നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകും?

ചോദ്യങ്ങള്‍ ഇനിയുമുണ്ട്. പക്ഷെ ഈ പത്തു ചോദ്യത്തിനെങ്കിലും ഉത്തരം കിട്ടാതെ ആരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യരുത്.
[5/11, 6:32 PM] Krishna Kumar: എന്തെല്ലാം മറക്കണം,
പാവപെട്ട ഒരു സഖാവിനെ ടിപിചന്ദ്രശേഖരനെ നടുറോഡില്‍  ഇട്ട്  വെട്ടി  കൊന്നത് ആണോ   ഞാൻ   മറക്കേണ്ടത്‌     ?

അതോ ക്ലാസ് മുറിയില്‍  കുട്ടികളുടെ മുന്നിലിട്ട്  അവരുടെ  അധ്യാപകന്‍ ആയ ജയകൃഷ്ണനെ  വെട്ടി കൊന്നത്  ആണോ  ഞാന്‍ മറക്കേണ്ടത്‌ ..?

മാന്നാർ  പരുമല കോളേജില്‍  പ്രാണരക്ഷാര്‍ത്ഥം  ഓടിയ  രണ്ട് എ ബി വി പി പിള്ളേരെ  കുളത്തില്‍  ചാടിച്ച്  ,  അവിടെ ഇട്ട്  എറിഞ്ഞ്  കൊന്നത്  ആണോ  ഞാന്‍ മറക്കേണ്ടത്‌ ?

അതോ ജീവന് വേണ്ടി യാചിച്ച ഷുക്കൂറിനെയും  മനോജിനെയും  നിഷ്ടൂരം കൊന്ന്  കൊലവിളിച്ച  സഖാക്കളുടെ കൊലവിളിയാണോ  ഞാന്‍ മറക്കേണ്ടത്‌  ?

പറയടാ...ഞാന്‍ എന്താണ്  മറക്കേണ്ടത്‌ ..?

 അഴിമതിയാണോ  ഞാൻ മറക്കേണ്ടത്‌ ?

അഴിമതി എന്ന്   പറയുന്പോൾ LDF ഭരണകാലത്തെ എന്തെല്ലാം ഞാന്‍  മറക്കണം ?

മൂന്ന് പൂച്ചകളുമായി മൂന്നാറിൽ പോയി പാർട്ടികൈയ്യേറ്റങ്ങളിൽ JCB-യുടെ കൈ തൊട്ടപ്പോൾ, കൈയ്യും കാലും വെട്ടും എന്ന ഭീഷണി സ്വന്തം പാളയത്തിൽ നിന്ന് ഉയർന്നത് മറക്കണോ ?

പിന്നെ.....

മെർക്കിസ്റ്റൺ തോട്ടം 707 ഏക്കർ LDF കാലത്ത് ഒരു സ്വകാര്യ വ്യക്തിക്ക് കൈമാറിയത് മറക്കണോ ?

ചക്കിട്ടപ്പാറ, മാവൂർ, കാക്കൂർ എന്നിവിടങ്ങളിലെ 1004 ഏക്കർ ഇരുമ്പയിര് ഖനനത്തിന് എന്ന് പറഞ്ഞ് അന്യസംസ്ഥാനകമ്പനിക്ക് 5 കോടി കോഴ വാങ്ങി എളമരം കരീം നൽകയത് മറക്കണോ ?

കുട്ടനാട് ആർ ബ്ലോക്ക് കർഷകരുടെ തൊഴിലാളിളുടെ 200 ഏക്കർ ഭൂമി CPM നേതാക്കൾ ഉൾപ്പെട്ട ട്ടൂറിസം കമ്പനി കൈക്കലാക്കിയത് മറക്കണോ ?

HMT കമ്പനിയൂടെ 500 കോടി വിലമതിക്കുന്ന70 ഏക്കർ ഭൂമി 91കോടിയ്ക് മുംബൈയിലെ ബ്ലൂസ്റ്റാർ റിയൽ എസ്റ്റേറ്റിന് വിറ്റത് മറക്കണോ ?

വേമ്പനാട്ട് കായലിനു നടുക്കുള്ള വളന്തക്കാട് ദ്വീപ് 246 ഏക്കർ സ്ഥലം സ്വകാര്യ സംരംഭത്തിനു കൈമാറാൻ ധാരണാപത്രം ഒപ്പിട്ടത് മറക്കണോ ?

കിനാലൂരിൽ മലേഷ്യൻ കമ്പനി  വരുമെന്ന് പറഞ്ഞ് നടത്തിയ ഭൂമി കച്ചവടം ഈ ജനങ്ങൾ മറക്കണോ ?

മുന്നാറിൽ CPM-CPI എന്നി പാർട്ടികൾ ഓഫിസുകൾ വരെ കയ്യേറ്റഭൂമിയിൽ നിർമ്മിച്ചത് ജനം മറക്കണോ ?

അട്ടപ്പാടിയിൽ 232 ഏക്കർ ആദിവാസിഭൂമി സിസ് ലോൺ എന്ന ബഹുരാഷ്ട കമ്പനിക്ക് കാറ്റാടിയന്ത്രം സ്ഥാപിയ്കാൻ കൊടുത്തത് മറക്കണോ ?

കണ്ടൽക്കാടുകൾ കയ്യേറി പാപ്പിനിശ്ശേരിയിൽ cpm അമ്യൂസ്മെൻറ് പാർക്ക് നിർമ്മിച്ചത് മറക്കണോ ?

 LDF ഭരണകാലത്തെ ഇത്തരം ഭൂമിദാനങ്ങളും അഴിമതികളും കേരളം മറക്കണോ ?


ഇനി പറ ഞാൻ നിനക്ക് വോട്ട് ചെയ്യണമോ ?
[5/14, 1:20 PM] Krishna Kumar: ഇ എം എസ്സും പിന്നോക്ക/ദളിത് വംശഹത്യയും
.............................................
 നിരക്ഷരും പട്ടിണിപ്പാവങ്ങളുമായ ഈഴവരെയും ദളിതരെയും വാരിക്കുന്തവുമായി പട്ടാളത്തിനു മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ട് നേതാക്കൾ മുങ്ങിയ കൊടും ചതിയാണ് പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും നടന്നത്.  കൊല്ലപ്പെട്ട ആയിരങ്ങളിൽ 90% ഈഴവരായിരുന്നു. പട്ടാളം വെടിവെക്കില്ലെന്നും അഥവാ വെടിവച്ചാൽ നിലത്ത് കിടന്നാൽ  മരിക്കില്ലെന്നും തോക്ക് ജീവിതത്തിൽ കണ്ടിട്ടില്ലാത്ത പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തോക്കിൽ നിന്നും മഞ്ചാടിയും മുതിരയുമാണ് വരുന്നതെന്ന് പരിശീലന ക്യാമ്പ് നടത്തിയവർ തെറ്റീദ്ധരിപ്പിച്ചു എന്നും പയപ്പെടുന്നു.
1946 ൽ  ആയിരക്കണക്കിന് തൊഴിലാളികളെ നിറതോക്കിന് മുന്നിലേക്ക് അയച്ചിട്ട് ,EMS സമുദായ പ്രവർത്തനം നടത്താൻ  പോയതിന്റെ പുന്നപ്ര-വയലാർ സമരത്തിലെ ചതി സിപിഐ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ‘പുന്നപ്ര വയലാർ' എന്ന പുസ്തകത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സമരസേനാനി കൂടിയായ കെ.സി. ജോർജ് എഴുതി പ്രഭാത് ബുക്ക് ഹൗസാണ് 1972ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘ഒരു ചെറിയ സംശയം’ എന്ന തലക്കെട്ടില്‍ രേഖപ്പെടുത്തിയ ഭാഗത്താണ് ഇഎംഎസ് നടത്തിയ ചതി രേഖപ്പെടുത്തിയിട്ടുള്ളത്. 1946 ഒക്‌ടോബര്‍ 24നായിരുന്നു പുന്നപ്ര വെടിവയ്പ്. ഇതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് വയലാറിൽ വെടിവയ്പ് നടന്നത്. പുന്നപ്രയിൽ  വെടിവയ്പ് നടന്നതിന്റെ പിറ്റേന്ന് 25ന് പാതിശേരിയിൽ കൂടിയ യോഗക്ഷേമസഭയുടെ യോഗത്തില്‍ ഇഎംഎസ് പ്രസംഗിച്ചതാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ‘യോഗക്ഷേമം’ വാരികയുടെ നവംബര്‍ ലക്കത്തില്‍ ഇഎംഎസിന്റെ ഉത്‌ബോധനം എന്ന തലവാചകത്തില്‍ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ‘സഭാ പ്രവർത്തനവും നമ്പൂതിരിമാരുടെ ജീവിതവും തമ്മില്‍ വേണ്ടത്ര ബന്ധമുണ്ടാക്കാന്‍ കഴിയാത്തതാണ് സഭ സജീവമാകാത്തതിന് കാരണമെന്ന് ഉദാഹരണ സഹിതം ഇഎംഎസ് തെളിയിച്ചു’ ഇതാണ് യോഗക്ഷേമത്തിലെ റിപ്പോര്‍ട്ടിലെ ആദ്യഭാഗം. പുന്നപ്ര വെടിവയ്പ് കഴിഞ്ഞ് ആ മണ്ണില്‍ ചോര കുതിര്‍ന്നു കിടക്കുമ്പോള്‍ അവിടെ മരിച്ചുവീണ സഖാക്കളുടെ മൃതശരീരങ്ങള്‍ വലിയചുടുകാട്ടില്‍ കാക്കയും പരുന്തും കൊത്തിവലിച്ചു കൊണ്ടിരുന്നപ്പോൾ  നമ്പൂതിരി സമുദായം നന്നാക്കാന്‍ നടന്ന വിപ്ലവകാരി എന്നാണ് കെ.സി. ജോര്‍ജ് പുസ്തകത്തില്‍ ഇഎംഎസിനെ വിശേഷിപ്പിക്കുന്നത്. ‘പുന്നപ്ര വയലാര്‍ സമരത്തില്‍ വ്യക്തികള്‍ വഹിച്ച പങ്കിനെപ്പറ്റി ഇന്ന് പല തെറ്റിദ്ധാരണകളും ഉള്ളതുകൊണ്ട് ഈ സംഭവം കൂടി ഇവിടെ ചേര്‍ക്കണമെന്ന് തോന്നി. ഇഎംഎസ് അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കേരളത്തില്‍ നിന്നും ഉണ്ടായിരുന്ന ഏക കേന്ദ്രകമ്മറ്റി മെമ്പറായിരുന്നുവെന്നും’ പുസ്തകത്തില്‍ കെ.സി. ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ട തൊഴിലാളികളും മറ്റും പോലീസിനാല്‍ വേട്ടയാടപ്പെട്ടപ്പോള്‍ ട്രേഡ് യൂണിയന്‍ നേതാക്കന്മാരായ ടി.വി. തോമസും പി.കെ. പദ്മനാഭനും സ്വന്തം വീടുകളില്‍ പരസ്യമായി കഴിഞ്ഞതും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പുന്നപ്ര-വയലാർ സമരത്തിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് സിപിഐ ഔദ്യോഗികമായാണ് ഈ പു
സ്തകം പ്രസിദ്ധീകരിച്ചത്.
1946 ൽ നടന്ന പുന്നപ്ര വയലാർ സമരം പാർട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാൻ മനപൂർവ്വം ചെയ്തതായിരുന്നു എന്ന വിശ്വാസം പാർട്ടി മെമ്പർമാർക്കിടയിൽ തന്നെ ശക്തമായിരുന്നു . 1946 ൽ സ്വാതന്ത്യകൈമാറ്റം തീരുമാനമായിക്കഴിഞ്ഞിരുന്നു എന്നകാര്യവും ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂർ സ്വാഭാവികമായി ഇന്ത്യൻ യൂണിയന്റെ ഭാഗമാകുമെന്നും നേതാക്കൾക് അറിയാമായിരുന്നു എന്ന് കരുതാേന തരമുള്ളു. പക്ഷേ അവർ എന്തിനോ വേണ്ടി ഒരു കലാപമുണ്ടാക്കി. നേതാക്കളെല്ലാം പിന്നിട് ആധികാരം കയ്യാളി സുഖിച്ചു. വെടിയേറ്റു മരിച്ചവരുടെ ശരീരങ്ങൾ പോലും വീട്ടുകാർക് കിട്ടിയില്ല അതെല്ലാംകൂട്ടിയിട്ടു കത്തിച്ചു.
ഇന്നും ജീവിച്ചിരിക്കുന്ന പുന്നപ്ര വയലാർ നായകനെന്ന് വാഴ്ത്തപ്പെടുന്ന നേതാവോ എന്ന് പൂഞ്ഞാറ്റിൽ ഒളിച്ചിരിക്കുകയായിരന്നു. വെടിവയ്പ് നടന്ന ജില്ലയിൽ പോലുമില്ലായിരുന്നു. അതിന് നേതാവ് പറയുന്ന കാരണമാണ് രസകരം" തനിക്കെതിരെ ഒരു അറസ്റ്റ് വാറണ്ട്  ഉണ്ടായിരുന്നു" പോലും.

ഇന്നലെകളുടെ നേർക്കാഴ്ചകൾ fb ഗ്രൂപ്പിൽ രാകേഷ് കൃഷ്ണ എഴുതിയ ലേഖനം. വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുംf b പോസ്റ്റിൽ രേഖപ്പെടുത്തുക.fb link https://m.facebook.com/groups/450064555118899?view=permalink&id=460160020776019
[5/19, 4:12 PM] Krishna Kumar: കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസ്എന്‍ഡിപിയും

കെ.ജയപ്രസാദ്

കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസ്എന്‍ഡിപിയും - ഭാഗം 1

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും സിപിഎമ്മും ഹിന്ദുവിരുദ്ധമായ അടവുനയങ്ങളിലൂടെ കേരള നവോത്ഥാന പ്രക്രിയയെ അട്ടിമറിക്കുകയും പിന്നാക്കജനവിഭാഗങ്ങളെ വഞ്ചിക്കുകയും ചെയ്തതിന്റെ ചരിത്രം വിശദീകരിക്കുന്ന ലേഖന പരമ്പര

sndp-cpmശ്രീനാരായണപ്രസ്ഥാനവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭംമുതലുള്ള ചരിത്രമുണ്ട്. 1988ല്‍ ശ്രീനാരാണയഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി തുടക്കംകുറിച്ച കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവം 1903ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തോടെ സംഘടിത രൂപം കൈകാണ്ടു. ഡോ. പല്‍പു, മഹാകവി കുമാരനാശാന്‍, ടി.കെ. മാധവന്‍ തുടങ്ങിയ നേതാക്കളുടെ ശ്രമഫലമായി രണ്ടു പതിറ്റാണ്ടുകൊണ്ട് തന്നെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പ്രസ്ഥാനമായി എസ്എന്‍ഡിപി യോഗം മാറി. എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തിനുശേഷം രൂപംകൊണ്ട സാധുജന പരിപാലനയോഗം, എന്‍എസ്എസ്, യോഗക്ഷേമസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെല്ലാം ഒന്നായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേരളീയനവോത്ഥാനം

. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹ സമരങ്ങളില്‍ ഈ സാമൂഹിക ഐക്യം പ്രകടമായിരുന്നു. എന്നാല്‍ 1931 ല്‍ തിരുവിതാംകൂറിലെ നിവര്‍ത്തന പ്രക്ഷോഭത്തെതുടര്‍ന്ന് എസ്എന്‍ഡിപി – എന്‍എസ്എസ് ഐക്യം നഷ്ടമായി. 1930കള്‍ ആരംഭിക്കുമ്പോള്‍തന്നെ നവോത്ഥാനത്തിന്റെ ദാര്‍ശനിക ഭൂമിക തെളിച്ച ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും നായകത്വം നല്‍കിയ കുമാരനാശന്‍, ടി.കെ. മാധവന്‍ തുടങ്ങിയവരും ഇഹലോകവാസം വെടിഞ്ഞിരുന്നു.സാമുദായിക പിന്തുണയുണ്ടായിരുന്നെങ്കിലും നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു ഇന്നുകാണുന്ന സമുദായ സംഘടനകള്‍. ഈ കാലഘട്ടത്തിലാണ് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം രൂപപ്പെടുന്നത്.

1930കളില്‍ ഒരു ഭാഗത്ത് രാഷ്ട്രീയ പാര്‍ട്ടികളും മറുഭാഗത്ത് സമുദായ സംഘടനകളുമായി കേരള പൊതുമണ്ഡലം മാറി. മലബാറില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസും കൊച്ചിയില്‍ പ്രജാമണ്ഡലവുമാണ് ശ്രദ്ധേയമായത്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തുടക്കം മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിച്ചു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ലക്ഷ്യമിട്ടത് ഹിന്ദു സമൂഹത്തേയും, വിശേഷിച്ച് ഭൂരിപക്ഷം വരുന്ന അവശ-പിന്നോക്ക വിഭാഗങ്ങളെയുമാണ്.

എസ്എന്‍ഡിപി യോഗത്തിന്റെ രണ്ടാം തലമുറയിലെ പ്രമുഖ നേതാക്കളായ സി.കേശവന്‍ (തിരുവിതാംകൂര്‍) സഹോദരന്‍ അയ്യപ്പന്‍ (കൊച്ചി), സി.കൃഷ്ണന്‍ (മലബാര്‍), കെ.സി.കുട്ടന്‍ (ആലപ്പുഴ) തുടങ്ങിയവര്‍ ഹിന്ദുമതാഭിമുഖ്യം ഇല്ലാത്ത പരിഷ്‌ക്കരണവാദികളായിരുന്നു. സഹോദരന്‍ അയ്യപ്പന്‍ റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകനുമായിരുന്നു . ഇവര്‍ ഉയര്‍ത്തിവിട്ട ആശയങ്ങള്‍ രാഷ്ട്രീയസ്വാതന്ത്ര്യത്തിനും സാമ്പത്തിക സമത്വത്തിനും ഊന്നല്‍ നല്‍കുന്നവയായിരുന്നു. മാത്രമല്ല ഇതിനിടയില്‍ അയിത്തം മുഖമുദ്രയാക്കിയ സാമൂഹിക വ്യവസ്ഥയെ തകര്‍ക്കാന്‍ ഈഴവര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ ചേരാനുള്ള നിര്‍ദ്ദേശം ഒരു വിഭാഗം ഉയര്‍ത്തി. സി.വി. കുഞ്ഞുരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കൃഷ്ണന്‍ തുടങ്ങിയവര്‍ ബുദ്ധമതത്തിന്റെ വക്താക്കളായി. സി.കേശവന്‍ നിരീശ്വരവാദിയുമായിരുന്നു.

1933ല്‍ ചേര്‍ത്തലയില്‍ ഈഴവ യുവജനസംഘം രൂപംകൊണ്ടു. ഈഴവര്‍ ഹിന്ദുക്കളല്ല എന്ന് പ്രഖ്യാപിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി. യുവജനസംഘത്തിന്റെ പ്രവര്‍ത്തനം പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ആലപ്പുഴയില്‍ വളരാനുള്ള സാഹചര്യവും ഒരുക്കിക്കൊടുത്തു. ഇതിനിടയില്‍ 1935ല്‍ പൗരസമത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സി. കേശവന്‍ ജയിലിലായി. എസ്എന്‍ഡിപി യോഗ നേതൃത്വം ഈ കാലയളവില്‍ പൂര്‍ണ്ണമായും രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടനയായി മാറി. 1936ല്‍ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചതോടെ സാമൂഹ്യനവോത്ഥാനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം നേടി. സ്വാഭാവികമായും സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിവന്നു.

1938 തിരുവിതാംകൂര്‍ സ്റ്റേറ്റ്‌കോണ്‍ഗ്രസും 1939ല്‍ മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിലവില്‍വന്നതോടെ രംഗം മാറി. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയലാഭം മാത്രം നോക്കി മുന്നേറിയപ്പോള്‍ സാമൂഹ്യ വിപ്ലവം എന്ന അനാഥമായ മുദ്രാവാക്യം കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിയ സാമൂഹിക മോചനത്തിന്റെയും സമത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍, റഷ്യന്‍ വിപ്ലവ വിജയത്തിന്റെ പ്രചാരണം ഇവ അനുകൂല അന്തരീക്ഷം ഒരുക്കി. സി.കേശവന്‍, സഹോദരന്‍ അയ്യപ്പന്‍, സി.കൃഷ്ണന്‍, കെ.സി.കുട്ടന്‍, സി.വി.കുഞ്ഞുരാമന്‍ തുടങ്ങിയ ഭൗതികവാദത്തിന്റെ വക്താക്കളായ എസ്എന്‍ഡിപി യോഗ നേതാക്കളാണ് അറിയാതെയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവസരമൊരുക്കികൊടുത്തത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച ഭൂമിയില്‍ വിത്ത് വിതച്ച് കൊയ്യുകയായിരുന്നു കമമ്യൂണിസ്റ്റ് പാര്‍ട്ടി. മാത്രമല്ല ഈ കാലയളവില്‍ ശ്രീനാരായണഗുരുധര്‍മ്മപ്രചാരണത്തില്‍നിന്നും വഴിമാറി കേവലം രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളില്‍ എസ്എന്‍ഡിപി നേതൃത്വം ഒതുങ്ങി.

1930കളുടെ അവസാനമാകുമ്പോള്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറെ ദുര്‍ബലമാകുന്ന കാഴചയാണ് നാം കാണുന്നത്.1944ല്‍ ആര്‍.ശങ്കര്‍ ജനറല്‍ സെക്രട്ടറിയാകുന്നതുവരെ എസ്എന്‍ഡിപി യോഗത്തിന്റെ ഈ ദുര്‍ബലാവസ്ഥ തുടര്‍ന്നുവന്നു. ആര്‍.ശങ്കര്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഏറ്റെടുക്കുന്നതിനുമുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ സ്വാധീനം ഈഴവ സമുദായത്തില്‍, വിശേഷിച്ച് മലബാര്‍ മേഖലയില്‍ ഉണ്ടാക്കിയിരുന്നു. മാപ്പിളകലാപത്തെതുടര്‍ന്ന് മലബാറില്‍ കോണ്‍ഗ്രസ് അശക്തവുമായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കത്തില്‍ പൂര്‍ണ്ണമായും ഹിന്ദുക്കളുടെ പാര്‍ട്ടിയായാണ് രംഗത്തുവരുന്നത്. മലബാറില്‍ അറിയപ്പെടുന്ന ഒരു മുസ്ലിം മുഖവും കമ്മ്യൂണിസ്റ്റു നേതാക്കളില്‍ ആദ്യ രണ്ടുപതിറ്റാണ്ടില്‍ ഉണ്ടായിരുന്നില്ല. മലബാറില്‍ ഇന്നും പലയിടത്തും മുസ്ലിം വിരുദ്ധ മനോഭാവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗങ്ങളില്‍ കാണാം. നാദാപുരം പോലുള്ള മേഖലകള്‍ എടുത്തുപറയേണ്ടതുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ ഹിന്ദുമുഖംഅടിസ്ഥാന ഹിന്ദുവിഭാഗങ്ങളെ അതിലേക്ക് നയിച്ചു. ഈ കമ്മ്യൂണിസ്റ്റ് ഹിന്ദു മനസ്സ് പില്‍കാലത്ത്സംഘപരിവാറിലേക്ക് ആകര്‍ഷിക്കുന്നത് തടയാനാണ് 1980കള്‍ മുതല്‍ സിപിഎം അക്രമരാഷ്ട്രീയം മുഖമുദ്രയാക്കുന്നത്. അടവുനയങ്ങള്‍കൊണ്ട് കേരള നവോത്ഥന പ്രക്രിയയെ അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കൂടുതല്‍ ചര്‍ച്ചാവിഷയമാക്കേണ്ടതാണ്.കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തില്‍ ബഹുമുഖപ്രതിഭ തെളിയിച്ച വ്യക്തിത്വമാണ് ആര്‍. ശങ്കറിന്റേത്. എസ്എന്‍ഡിപി യോഗത്തിലൂടെ പൊതുരംഗത്തുവന്ന് കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമായി ശോഭിച്ച ആര്‍.ശങ്കര്‍ വിദ്യാഭ്യാസരംഗത്തു നടത്തിയ സംഭാവനയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കാണിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനവും എടുത്തുപറയേണ്ടതാണ്. ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിനും ഹിന്ദു ഏകീകരണത്തിനുമായി നടത്തിയ ശ്രമങ്ങളും വിലയിരുത്തപ്പെടേണ്ടതാണ്.

സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ശങ്കറിന്റെ ഇടപെടലുകള്‍ അര്‍ഹിക്കുന്ന തരത്തില്‍ അവലോകനം ചെയ്യപ്പെടാതെ പോയതും ചില ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമംകൊണ്ടായിരുന്നു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തോടു വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ശങ്കര്‍ സ്വീകരിച്ചത്. കേരളത്തിന്റെ രാഷ്ട്രീയരംഗം കൂടാതെ ബൗദ്ധിക സാംസ്‌കാരികമണ്ഡലവും ഇടതുപക്ഷ മേല്‍ക്കോയ്മയില്‍ അമര്‍ന്ന വേളയിലാണ് ശങ്കര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പടനയിച്ചത്. വര്‍ഗീയ ശക്തികള്‍ക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന വിമോചനസമരത്തെ ശങ്കറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണച്ചത് സ്റ്റാലിനിസത്തെ തളയ്ക്കാന്‍ ഒരു അടവുനയം എന്ന നിലയിലായിരുന്നു. നെഹ്‌റുവിന്റെ എതിര്‍പ്പുണ്ടായിട്ടും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കു താത്പര്യമില്ലാതിരുന്നിട്ടും ആദ്യത്തെ കമ്മ്യൂണിസ്റ്റു സര്‍ക്കാരിനെ താഴെയിലക്കാന്‍ ശങ്കര്‍ ശ്രമിച്ചത് ജനാധിപത്യ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാനായിരുന്നു.

ശങ്കറിന്റെ ശ്രമമില്ലാതിരുന്നെങ്കില്‍ പില്‍ക്കാലത്ത് ബംഗാളില്‍ ഉണ്ടായതുപോലെ ജനാധിപത്യത്തിന്റെ പിന്‍ബലത്തില്‍ സ്റ്റാലിനിസ്റ്റുപാര്‍ട്ടി കേരളമടക്കി വാഴുമായിരുന്നു. ഭാരത ഭരണഘടനയോടു കൂറില്ലാത്ത, ഭാരതത്തിന്റെ അഖണ്ഡതയില്‍ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റു ഭരണകൂടത്തെയാണ് വിമോചനസമരത്തിലൂടെ ശങ്കര്‍ നേരിട്ടത്. 1962-ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഒരു വിഭാഗം ചൈന അനുകൂല നിലപാടെടുത്തത് ശങ്കറിന്റെ നിലപാട് ശരിവയ്ക്കുന്നു. ഈ രാജ്യദ്രോഹസമീപനമാണ് ശങ്കര്‍ നേരത്തെ തിരിച്ചറിഞ്ഞത്. 1957ല്‍ ഒറ്റയ്ക്ക് അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് പിന്നീട് ഒരിക്കലും ജാതി-മതശക്തികളെ കൂടെ നിര്‍ത്താതെ അധികാരം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് മുഖം വെടിഞ്ഞ് ഇടതു-ജനാധിപത്യത്തിന്റെ ലേബല്‍ സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തയ്യാറായത് വിമോചനസമരത്തിന്റെ സ്വാധീനംകൊണ്ടാണ്. ഇതു ശങ്കറിന്റെ വിജയമാണ്.

ശങ്കറിനെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും ശങ്കറിന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍പോലും കാര്യമായി നടന്നില്ല. ഇടതുപക്ഷാഭിമുഖ്യമുള്ള കേരളത്തിലെ സാംസ്‌കാരിക-ബൗദ്ധികമണ്ഡലം ശങ്കറിന്റെ സ്മരണയെ ഭയക്കുന്നു. കാരണം ശങ്കര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പഠിച്ചതിനുശേഷമാണ് എതിര്‍ത്തത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വിപ്ലവ-രാഷ്ട്രീയ ശൈലി സഹായകമാകില്ല എന്നു ശങ്കര്‍ തിരിച്ചറിഞ്ഞു. ശങ്കറിന്റെ മുന്നറിയിപ്പ് സ്വീകരിക്കാത്തതുകൊണ്ടാണ് പുന്നപ്ര-വയലാറില്‍ പാവപ്പെട്ട ഈഴവ ജനവിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ ബലിയാടാക്കപ്പെട്ടത്.

അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുനേതാവിനുപോലും പരിക്കുപറ്റാത്ത ഈ സമരത്തില്‍ നൂറുകണക്കിന് ഈഴവ-പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ കൊല്ലപ്പെടുകയായിരുന്നു. കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കു ഗുണകരമാവില്ല എന്ന നിലപാട് ശങ്കറിനുണ്ടായിരുന്നു.
1930കളില്‍ കേവലം സമരസംഘടനയായി അധപതിച്ച എസ്എന്‍ഡിപി യോഗത്തിനും ഈഴവസമുദായത്തിനും ആത്മാഭിമാനം പകര്‍ന്ന് സ്വാശ്രയബോധം ഉണര്‍ത്തി, സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചത് ശങ്കറിന്റെ നേതൃത്വമാണ്.

കുമാരനാശാന്റെയും ടി.കെ. മാധവന്റെയും അകാലനിര്യാണം എസ്എന്‍ഡിപി യോഗത്തിന് വന്‍ നഷ്ടമുണ്ടാക്കി. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ ഉയര്‍ത്തിയ ഹിന്ദു സാഹോദര്യം ദുര്‍ബ്ബലമായി. മുകളില്‍ സുചിപ്പിച്ചതുപോലെ ഹിന്ദുമതത്തില്‍നിന്നും ഈഴവ സമുദായം പുറത്തുപോകണമെന്ന് മിതവാദി കൃഷ്ണനെപ്പോലുള്ളവരുടെ വാദവും സഹോദരന്‍ അയ്യപ്പന്റെയും സി.കേശവന്റെയും വിപ്ലവാശയങ്ങളും ഈഴവസമൂഹത്തില്‍ ശക്തമായ ചലനങ്ങള്‍ ഉണ്ടാക്കി. നിരീശ്വരവാദത്തെയും യുക്തിവാദത്തെയും അവര്‍ ശക്തിപ്പെടുത്തി. റഷ്യന്‍ വിപ്ലവത്തിന്റെ ആരാധകരായിരുന്നു സഹോദരന്‍ അയ്യപ്പനും സി.കേശവനും. അങ്ങനെ ശ്രീനാരായണഗുരു വിഭാവന ചെയ്ത സാമൂഹ്യ വിപ്ലവത്തിന്റെയും സാമൂഹിക സമന്വയത്തിന്റെയും പാതകളില്‍നിന്നും ഈഴവസമുദായത്തിലെ ഒരു വിഭാഗത്തെ രാഷ്ട്രീയവിപ്ലവത്തിന്റെ വക്താക്കളാക്കാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ നേതൃത്വത്തിന് കഴിഞ്ഞു. മാത്രമല്ല, തിരുവിതാംകൂറിലെ നിവര്‍ത്തനസമരം (1931) വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹം ഉയര്‍ത്തിവിട്ട ഹിന്ദുസാഹോദര്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണവുമായി. എന്‍എസ്എസ്-എസ്എന്‍ഡിപി നേതൃത്വം രണ്ട് ചേരിയിലായി നിലയുറപ്പിച്ചു. സാമൂഹിക നവോത്ഥാനത്തിന്റെ പന്ഥാവ് വിട്ട്, രാഷ്ട്രീയ സ്വപ്‌നങ്ങള്‍ താലോലിക്കാന്‍ സമുദായ സംഘടനകള്‍ തുടങ്ങുന്നത് നിവര്‍ത്തനസമരത്തിലൂടെയാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തുവരുന്നതിനു മുന്‍പുതന്നെ സോവിയറ്റ് യൂണിയനിലെ മാറ്റങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ സഹോദരന്‍ അയ്യപ്പനെപ്പോലുള്ളവര്‍ വലിയ പങ്കുവഹിച്ചിരുന്നു. 1940കളോടെ സമുദായ സംഘടനകളെ പിടിച്ചെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തി. എസ്എന്‍ഡിപി യോഗത്തെ പിടിച്ചെടുക്കുക എന്ന ആശയത്തിന് പ്രകടമായ രൂപം നല്‍കിയത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യുവചൈതന്യമായ കമ്മ്യൂണിസ്റ്റ് വിഭാഗമായിരുന്നു. എല്ലാ ബഹുജന സംഘടനകളിലും പുരോഗമനവാദികളും കമമ്യൂണിസ്റ്റുകാരും കടന്നുകൂടുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട്. അത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടവുനയത്തിന്റെ കാലഘട്ടമായിരുന്നു. (ദേശീയ സ്വാതന്ത്ര്യ സമരത്തെയും ക്വിറ്റ് ഇന്ത്യാ സമരത്തെയും തള്ളിപ്പറഞ്ഞ ബ്രിട്ടീഷ് അനുകൂല നിലപാടെടുത്ത കാലഘട്ടവുമായിരുന്നു അത്). ആയിടയ്ക്ക് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സമുദായ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഇഎംഎസ് നമ്പൂതിരി യോഗക്ഷേമസഭയുടെ അദ്ധ്യക്ഷനായി. ഈഴവരായ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും എസ്എന്‍ഡിപി യോഗകാര്യങ്ങളില്‍ സജീവമായി. ആര്‍. സുഗതന്‍, സി.ജി.സദാശിവന്‍, സി.കെ. വേലായുധന്‍ മുതലായവര്‍ തിരുവിതാംകൂര്‍ എസ്എന്‍ഡിപി യോഗത്തിലും, പി.ഗംഗാധരന്‍, ടി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ തിരുകൊച്ചി എസ്എന്‍ഡിപി യോഗത്തിലും സ്ഥാനങ്ങള്‍ വഹിച്ച കമ്മ്യൂണിസ്റ്റുകാരാണ്. സഹോദരന്‍ അയ്യപ്പന്‍ 1945ല്‍ കൊച്ചിയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ അവകാശപ്രഖ്യാപന റാലിയുടെയും സമ്മേളനത്തിന്റെയും നടത്തിപ്പില്‍ പി.ഗംഗാധരനും ടി.കെ.രാമകൃഷ്ണനും നിര്‍ണ്ണായക പങ്കുവഹിച്ചു (ആര്‍. ശങ്കറിന്റെ ജീവചരിത്രം” എം.കെ. കുമാരന്‍ പേജ്- 176)
ഈ പശ്ചാത്തലത്തിലാണ് 1944ല്‍ ആര്‍.ശങ്കര്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാകുന്നത്. സംഘടനയ്ക്ക് പുതിയ ഊര്‍ജ്ജവും കരുത്തും പകരുന്നതിനും ബഹുജന അടിത്തറ വിപുലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ശങ്കര്‍ ആദ്യം ചെയ്തത്. ‘

എന്‍എസ്സ് ഉള്‍പ്പെടെ മറ്റ് പ്രസ്ഥാനങ്ങളുമായി അടുക്കുന്നതിനുള്ള ശ്രമവും ശങ്കറിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം പുതിയ രൂപവും ഭാവവും കൈവരിക്കുന്നത് 1940കളിലാണ്. കോണ്‍ഗ്രസ് ദുര്‍ബലമാവുകയും പിന്നോക്കജനവിഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേരുറയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. ക്വിറ്റിന്ത്യാ സമരത്തെതുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായും ജയിലിലാവുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രീട്ടീഷ് സര്‍ക്കാരിന്റെ സഹായം ലഭിക്കുകയും അതിലൂടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചതും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നു. ഈ കാലഘട്ടത്തിലാണ് ‘ദേശാഭിമാനി’ ആരംഭിച്ച് മാധ്യമരംഗത്ത് കടന്നുവന്നത്. ക്വിറ്റിന്ത്യാ സമര വിരുദ്ധ മുദ്രാവാക്യങ്ങളും ജപ്പാന്‍ വിരുദ്ധ വികാരവും ഇളക്കിവിട്ട് സര്‍ക്കാരിന്റെ ഒത്താശ്ശയോടെ വിവിധ പ്രചാരണ മാധ്യമങ്ങള്‍ ഉപയോഗിച്ച് 1941-45 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്‍ ശക്തിയായി. 1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ കമ്മ്യൂണിസ്റ്റ് പ്രചാരണയുദ്ധവും അവസാനിച്ചു. പില്‍ക്കാലത്ത് ഉണ്ടാകാനിടയുള്ള തിരിച്ചടി ഭയന്നാണ് സര്‍ സി.പി വിരുദ്ധ സമരവും പുന്നപ്ര-വയലാര്‍ സമരവും രൂപംകൊണ്ടത്.

ജന്മഭൂമി:

ഇന്നലെകളുടെ നേർക്കാഴ്ചകൾ fb ഗ്രൂപ്പിൽ ഷാജി കുറ്റത്തൊടിയിൽ പോസ്റ്റ് ചെയ്ത ലേഖനം. വായനക്കാരുടെ അഭിപ്രായങ്ങൾ fb പോസ്റ്റിൽ രേഖപ്പെടുത്തുക . fb link https://m.facebook.com/groups/450064555118899?view=permalink&id=529398350518852
[5/19, 4:12 PM] Krishna Kumar: സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും
-----------------------------------------------------------------

പാർട്ടി സമ്മേളനങ്ങളിൽ ഭഗത്സിങ്ങിന്റെ ചിത്രം വച്ച ഫ്ലെക്സുകൾ കാണുമ്പോൾ , സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ച് അറിയാൻ ചരിത്ര കുതുകികള്ക്ക് സ്വാഭാവികമായും താത്പര്യം ഉണ്ടാവും. കാരണം പില്ക്കാലത്ത് പാര്ട്ടി ആ അധ്യായങ്ങളെ കുറിച്ച് നിഗൂഡമായ മൌനം പാലിച്ചു എന്നത് തന്നെ.

ആ മൌനം തന്നെയാണ് അതിനുള്ളിലേക്ക്‌ ചുഴിഞ്ഞു നോക്കാൻ ഇത് എഴുതുന്നയാളെയും പ്രേരിപ്പിച്ചത്. എന്റെ അന്വേഷണങ്ങളിൽ അനാവൃതമായ കാര്യങ്ങൾ ചരിത്ര കുതുകികള്കായി ഇവിടെ കുറിക്കട്ടെ.

ദേശീയത , എന്നും കമ്മ്യൂണിസ്റ്റ് പാര്ടിക്ക് അജ്ഞാതമായ , അപരിചിതമായ കാര്യം ആയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ദേശീയതയെക്കാൾ എന്നും പ്രാമുഖ്യം പാർട്ടി ആദർശങ്ങൾക്കായിരുന്നു. സ്വാതന്ത്ര്യ സമരത്തെ കുതികാൽ വെട്ടിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത് . സ്വാതന്ത്ര്യ സമരത്തിലെ ഓരോ സുപ്രധാന സംഭവങ്ങളെയും സമര സേനാനികളെയും പാര്ട്ടി എങ്ങനെയാണ് കണ്ടിരുന്നത്‌ എന്ന് നോക്കിയാൽ ഇത് വ്യക്തമാവും .

1. നേതാജി : നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് "നമ്മുടെ നേതാവല്ലി ചെറ്റ , ജപ്പാൻകാരുടെ കാൽ നക്കി " എന്നാണു 1943 ലെ ദേശാഭിമാനിയിൽ ചെറുകാട് എഴുതിയത്

2. "അധോഗതിക്കു കാരണക്കാരായ കുരുടന്മാരായ മിശിഹാക്കൾ " എന്നാണ് ഗാന്ധിജിയും നേതാജിയെയും കമ്മ്യൂണിസ്റ്റുകൾ വിശേഷിപ്പിച്ചത്‌

3. ക്വിറ്റ്‌ ഇന്ത്യാ സമരം "ബൌദ്ധിക പാപ്പരത്തം " ആയിട്ടാണ് പാർട്ടി കണക്കാക്കിയത്
-----------------------------------------------------------------------------------------------------

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അതി പ്രധാനമായ രണ്ടു സംഭവങ്ങളിൽ എന്തായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്ന് നോക്കാം

ക്വിറ്റ്‌ ഇന്ത്യാ സമരം
--------------------------------

"കോണ്ഗ്രസ് വര്ക്കിംഗ് കമ്മിറ്റിയുടെ 9 ദിവസത്തെ പ്രയത്ന ശേഷമുള്ള ഗർഭമലസിപ്പിക്കൽ "എന്നാണു നീണ്ട 9 ദിവസത്തെ സമ്മേളനത്തിന് ശേഷം INC വർക്കിംഗ് കമ്മിറ്റി പാസാക്കിയ ക്വിറ്റ്‌ ഇന്ത്യാ പ്രമേയത്തെ പാർട്ടി മുഖപത്രമായ 'പീപ്പിൾസ് വാർ ' വിശേഷിപ്പിച്ചത്‌ ! തന്റെ 120 പേജ് പ്രവർത്തന റിപ്പോർട്ടിൽ അന്നത്തെ CPI ജനറൽ സെക്രടറി ആയിരുന്ന P C ജോഷി ക്വിറ്റ്‌ ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ തങ്ങള് എന്തെല്ലാം ചെയ്തു എന്ന് വ്യക്തമായും വിശദമായും പറയുന്നുണ്ട്. ഒളിവിലുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കണ്ടുപിടിക്കാൻ ഇൻഫൊർമർ മാരായും കമ്മ്യൂണിസ്റ്റുകൾ പ്രവര്ത്തിച്ചിരുന്നു . ബ്രിറ്റീഷ് സർക്കാരാവട്ടെ തങ്ങളുടെ തടവിലുള്ള കമ്മ്യൂണിസ്റ്റുകളെ വിട്ടയച്ച് അവരെ കൊണ്ഗ്രസ്സിനു എതിരെ പ്രവര്തിക്കാൻ ഉപയോഗിച്ചു . BT രണദിവെ , RS നിമ്ബ്കർ , SG പഠ്കർ തുടങ്ങിയവർ ഇങ്ങനെ വിട്ടയച്ചവരിൽ പെടും . ഇതിനു പ്രത്യുപകാരമായി പഞാബിൽ സര്ക്കാരുമായി സഹകരിച്ച് ഗറില്ല കാമ്പ് നടത്താമെന്ന് PC ജോഷി കേന്ദ്ര ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്സ് വെൽ നു വാക്ക് കൊടുത്തു ( Quit India Revolution: The Ethos of Its Central Direction, K.K. Chaudhari , Popular Prakashan, Mumbai)

നേതാജി , ജയപ്രകാശ് നാരായണ്‍ , രാം മനോഹർ ലോഹ്യ തുടങ്ങിയ നേതാക്കളെ തള്ളിപ്പറഞ്ഞും അപകീർത്തി പ്പെടുത്തിയും തങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന് എത്ര വലിയ ആവശ്യകതയാണ് എന്ന് തെളിയിക്കാൻ ജോഷി കഠിനമായി യത്നിച്ചു

ബ്രിട്ടനിലെ രാജകുമാരനേക്കാൾ വലിയ രാജ ഭക്തിയാണ് കമ്മ്യൂണിസ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നത് ( K.K. Chaudhari )

ജിന്നയുടെ ദ്വിരാഷ്ട്ര വാദം - പാകിസ്ഥാന്റെ പിറവി
-----------------------------------------------------------------

ഭാരതം ഒരിക്കലും ഒരു ഏകീകൃത രാഷ്ട്രം ആയിരുന്നില്ല എന്നും ഒരുകൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു എന്നും അതുകൊണ്ട് തന്നെ ജിന്നയുടെ പാകിസ്താൻ വാദം തികച്ചും ജനാധിപത്യപരം ആണെന്നും ആയിരുന്നു പാർട്ടി നിലപാട് .

ഇതിനെ പിന്തുണക്കാൻ 1943 ഏപ്രിൽ 13 നു ബോംബെ കമ്മിറ്റിയിൽ ലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രമേയം പാസ്സാക്കാനും പാർട്ടി മടിച്ചില്ല .

മറ്റു നിലപാടുകൾ :
--------------------------------

1948 ലെ കൽക്കട്ടാ തിസീസ്‌: അവിടയാണു ബി. ടി. രണദിവേ, ചൈനീസ്‌ മോഡലിലുള്ള, വിപ്ലവവും, ഭരണം പിടിച്ചെടുക്കലും ആഹ്വാനം ചെയ്തത്‌.... തുടർന്നാണു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നിരോധിച്ചതും

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിനു പിന്നിലുമുണ്ട്‌ ഒരു ദേശദ്രോഹ യാഥാർത്ഥ്യം. 1964 ലെ ചൈനാ യുദ്ധ കാലത്ത്‌, ഇപ്പോഴത്തെ സി. പി. എം വിഭാഗത്തിന്റെ പ്രതീക്ഷ, ചൈന ഇൻഡ്യ പിടിച്ചെടുത്ത്‌, അവരെ അധികാരം ഏൽപിച്ച്‌ കൊടുക്കും എന്നായിരുന്നു. റഷ്യൻ ചായ്‌വിൽ നിന്ന സി. പി. ഐ വിഭാഗം അതിനെ എതിർത്തു. ഒന്നും നടന്നില്ല..... അവിടുന്ന് തുടങ്ങിയ പോര് , ആ വർഷം തന്നെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിൽ അവസാനിച്ചു

സ്വാതന്ത്ര്യത്തിനു മുൻപ് ക്വിറ്റ്‌ ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത ദേശ വിരുദ്ധ നിലപാടുകൾ , ഭാരതത്തിന്റെ സ്വാതത്ര്യ പ്രാപ്തിയെ അംഗീകരിക്കാൻ വൈമുഖ്യം കാണിച്ച് , ഇന്ത്യ - ചൈനാ യുദ്ധത്തിൽ ചൈനയുടെ പക്ഷത്തുനിന്ന് , 1975 ൽ അടിയന്തരാവസ്ഥക്ക് അനുകൂല നിലപാടെടുത്ത് , രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണത്തെ വിമര്ശിച്ച്, ഇന്ത്യൻ പാർലമെന്റ് അക്രമിച്ച തീവ്രവാദിയെ മഹത്വവത്ക്കരിച്ച് , പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച്  ഇന്നും തുടരുന്നു ...

- Reposted-
ഇന്നലെകളുടെ നേർക്കാഴ്ചകൾf b ഗ്രൂപ്പിൽ കൃഷ്ണ കെ വാരിയത്ത് എഴുതിയ ലേഖനം .വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും fb പോസ്റ്റിൽ രേഖപ്പെടുത്തുക.fb link https://m.facebook.com/groups/450064555118899?view=permalink&id=503416949783659

ആരാണ് ചെഗുവേര?

ചെഗുവേര എന്ന നരഭോജി
-------------------------------------------

ലോകം കണ്ട എക്കാലത്തെയും വലിയ നരനായാട്ടുകാരിൽ ഒരുവനാണ് ഈ ചെഗുവേര എന്ന 'ചെ'.ചെഗുവേര.
കുടിയൻമാർ, വേശ്യകൾ,ക്യൂബൻ സർക്കാരിനെതിരെ സമരം ചെയ്യുന്നവർ പിന്നെ ചില മത പുരോഹിതൻമാരുമാണ് കൂടുതലും കുറ്റവാളി ലിസ്റ്റുകളിൽ ഉള്ളത്. ''ഞങ്ങൾ ജയിലിലേക്ക് അയക്കുന്നത് ഞങ്ങൾക്ക് സംശയമു.1965ൽ ഈ ക്യാംപ് തീർത്തും നരകമായി മാറി.

ചെഗുവേര എന്ന നരഭോജി ആയിരക്കണക്കിനു പേരെയാണ് ആ ക്യാംപിൽ കൂട്ടക്കൊല ചെയ്തത്..പെണ്ണുങ്ങളെ റാപ്പു ചെയ്യുകയും ചിലരെ ലിംഗ ഛേദം ചെയ്യുകയും ചെയ്തു.. Néstor
Almendros ൻെറ “Che Guevara, the killing machine” എന്ന ഡോക്ക്യുമെൻററിയിൽ ഈ കാര്യങ്ങൾ കൃത്യമായി വിശദീകരിക്കുന്നുണ്ട്..1953 ലാണ് കൊലപാതക വാസന ചെഗുവേരയിൽ ഉടലെടുക്കുന്നത്.1953 ഡിസംബറിൽ കോസ്റ്റാറിക്കയിലെ സാൻജോസിലുള്ള തൻെറ ആൻറിക്ക് ചെഗുവേര എഴുതിയ കത്തിൽ അയാൾ പറഞ്ഞത് ഇപ്രകാരമാണ്.. ''ഞാൻ പഴയ ചെ അല്ല, ഞാൻ മാറിയിരിക്കുന്നു,കമ്രാഡ് സ്റ്റാലിൻെറ ചുവടുപിടിച്ച് ഞാനും പുറപ്പെടുകയാണ് മുതലാളിത്ത പരിഷകളെ കൊന്നു തള്ളാൻ''.ചെഗുവേര തൻെറ ഭാര്യക്ക് 1957 ജനുവരി 28 ന് അയച്ച കത്തിൽ അയാൾ പറഞ്ഞത് ഇപ്രകാരമാണ്, ''ഞാൻ ഇവിടെ ക്യൂബൻ വനങ്ങളിൽ തന്നെയുണ്ട്..ഞാനൊരു രക്തദാഹിയായി മാറിയിരിക്കുന്നു'' എന്ന്.

ബാറ്റിസ്റ്റക്ക് എതിരായുള്ള സായുധ പോരാട്ടത്തിൽ ഹവാനയിലുടനീളം ചെഗുവേരയും പോരാളികളും പണത്തിനും ഭക്ഷണത്തിനുമായിആയിരക്കണക്കിനുപേരെ കൊന്നു തള്ളി..തമ്പടിക്കുന്ന സ്ഥലങ്ങളിൽ സ്ത്രീകളെ ബന്ധികളാക്കി കൊണ്ടുവന്ന് രാത്രി കാലങ്ങളിൽ ഭോഗിച്ചു.. Lee Anderson എഴുതിയ Che Guevara: A
Revolutionary Life പിന്നെ Carlos Franqui എഴുതിയ Diary of the Cuban
Revolution എന്നീ പുസ്തകങ്ങളിൽ ചെഗുവേര എന്ന തെമ്മാടിയുടെ ചെയ്തികൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്.. 1957 ൽ യൂടിമിയോ ഗുവേര എന്ന കർഷകനെ ചെഗുവേര അനുയായികളുടെ കൺമുന്നിലിട്ട് കൊന്നു തൻെറ ഫേവറിറ്റ് .32 പിസ്റ്റൾ ഉപയോഗിച്ച് നിറയൊഴിച്ച് കൊലപ്പെടുത്തിയശേഷം അയാളുടെ കയ്യിലെ വിലയേറിയ വാച്ച് ഊരിയെടുക്കുന്നതിനിടെ ചെ തൻെറ അനുയായികളെ നോക്കി പറഞ്ഞത് ഇപ്രകാരമാണ്,,'' അവനെ ഞാൻ തീർത്തു,ഇനി അവനുണ്ടായിരുന്നതെല്ലാം എൻെറതാണ് ''. തൻെറ സംഘത്തിലെ അരിസ്റ്റീഡിയോ എന്നയാളെ ചെ കൊന്നത് ചെഗുവേരയുടെ ചെയ്തികൾ എതിർത്ത് ആ ഗ്യാംഗ് വിടാൻ അയാൾ തുനിഞ്ഞപ്പോളാണ്..സ്വന്തം കൂട്ടുകാരൻെറ സഹോദരൻ ചാരപ്പണി ചെയ്യുന്നു എന്നാരോപിച്ച് അവനെയും കൊന്നു..

കൂട്ടുകാരനോട് പറഞ്ഞത് ഇപ്രകാരമാണ്.''He had to pay the price '' മാർസെലോ ഫെർണാണ്ടസ് സയസ് എന്ന ക്യൂബൻ പത്രപ്രവർത്തകൻ താൻ ദൃസാക്ഷിയായ ചെയുടെ മറ്റൊരു നരനായാട്ടിനെ പറ്റി പറയുന്നുണ്ട്‌.മധ്യ ക്യൂബയിലെ സാൻെറാ കാർലായിലെ ഒരു ഹോട്ടലിൽ വച്ച് അൻപതോളം പേരെ ചെയും കൂട്ടരും വെടിവച്ചുകൊന്നു.ചെഗുവേര എന്ന തെമ്മാടി മൃഗത്തിൽ നിന്നും പിശാചായി പരിണമിച്ചത് ഹവാനയിലെ ലാ കബാമയിൽ വച്ച് ബാറ്റിസ്റ്റയെ കൊന്ന ശേഷമാണ്..അതുവരെയുണ്ടായിരുന്ന എല്ലാ തടസങ്ങളും ഭയങ്ങളും അയാളെ വിട്ടകന്നു.1967 ൽ ചെഗുവേര ഒരു പ്രസംഗത്തിൽ പറഞ്ഞത് ഇതാണ്.''ഒരു പോരാളിക്ക് വേണ്ടത് ശത്രുവിനോടുള്ള അങ്ങേയറ്റത്തെ വെറുപ്പാണ്..അത്അവനെ അവൻെറ പരിധികളും തടസങ്ങളുമെല്ലാം തരണം ചെയ്യാൻ പ്രാപ്തനാക്കുന്നു,അത് അവനെ തണുത്ത രക്തമുള്ള ഒരു കൊലയാളി യന്ത്രമായി വാർത്തെടുക്കും'' ..

1959 ൽ 6.5 മില്ല്യൺ ജനസംഘ്യയുള്ള രാജ്യമായിരുന്നു ക്യൂബ. ഡാനിയേൽ ജയിംസ് എന്ന ചരിത്രകാരൻ പറഞ്ഞത് രാജ്യ ശുദ്ധീകരണത്തിനും വികസനത്തിനുമായി മാർക്സിസ്റ്റ് വിരുദ്ധരെ തെരഞ്ഞുപിടിച്ച് കൊല്ലാൻ ചെഗ്വേര അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു എന്നാണ്..രാജ്യത്താകമാനം രണ്ടരലക്ഷത്തോളം പേർ കൊലചെയ്യപ്പെടുകയും ആയിരക്കണക്കിനു കുടുംബങ്ങൾ അനാഥമാകുകയും ചെയ്തു.മരിച്ചവരിലധികവും പാസ്റ്റർമാരും,പുരോഹിതൻമാരും,മാർക്സിസ്റ്റ് വിരുദ്ധരുമായിരുന്നു..1958 നവംബറിൽ ഒരു ബാങ്ക് കൊള്ളയടിച്ചതിന് ചെഗുവേര പറഞ്ഞ ന്യായം ''പോരാടാൻ പോരാളിയുടെ പോക്കറ്റിൽ പണത്തിന് പഞ്ഞം പാടില്ല '' എന്നാണ്..എന്തൊരു മഹത്വ ജന്മം..

ചെഗുവേരയുടെ മുഖത്തേറ്റ ഏറ്റവും വലിയ അടി നൽകിയത് പതിനാലുകാരനായ ഒരു പയ്യനാണ്..ലേബർ ക്യാംപിൽ കഞ്ചാവ് വലിച്ചു നിന്ന ചെയെ നോക്കി ആ ബാലൻ പറഞ്ഞു..''നീ മനുഷ്യ ജൻമത്തിലുള്ള ഉരഗ ജന്തുവാണ്..ജീവിതത്തിൽ ഒരിക്കലെങ്കിലും നിവർന്ന് എതിരാളിയുടെ മുന്നിൽ മുഖത്ത് നോക്കി നിറയൊഴിക്കാൻ നിനക്കു കഴിയില്ല..ഭീരുവായ ഒരു ഒളിപ്പോരാളി യാണു നീ.''.ഇത്രയും കേട്ടതും ആ ബാലകനെ തോളിൽ തട്ടി ആശ്ലേഷിച്ച് പിൻകഴുത്തിൽ വെടിവച്ച് ചെഗുവേര കൊന്നു..ലേബർ ക്യാംപിലെ മറ്റുകുട്ടികളുടെ മുൻപിൽ വച്ച്.
ഇതിനെല്ലാം അപ്പുറം ഒരു ലൈംഗിക മനോരോഗികൂടിയായിരുന്നു ചെഗുവേര. സ്ത്രീകളുമായി ലൈംഗിക വൈകൃതങ്ങളാണ് അയാൾ കാട്ടിയിരുന്നത്..ലേബർ ക്യാംപിൽ നിന്നും രക്ഷപ്പെട്ട ഒരു സ്ത്രീ തൻെറ അനുഭവം പറഞ്ഞതിൽ നിന്നും,ഒരു സെക്സ് മാനിയാക് ആയിരുന്നു ചെ എന്നാണ് മനസിലാകുന്നത്..ജോലിചെയ്ത് മുഷിഞ്ഞ് വിയർത്തുനിൽക്കുന്ന സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നതിന് അയാൾ ഇഷ്ടപ്പെട്ടിരുന്നു..അതും ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി.
ഇങ്ങനെ എല്ലാ അർഥത്തിലും അധപ്പധിച്ച ഒരുത്തൻ ചരിത്രത്തിൽ ചിലരുടെ ഹീറോ ആയി മാറി.അതിനുള്ള പ്രധാന കാരണം ചിന്തയെയും യുക്തിയെയും പണയം വച്ചുകൊണ്ടുള്ള അന്ധമായ സംഘടനാ സ്നേഹമാണ്..തന്മൂലം ഏത് ചാവാലിയെയും ഒരേ ആശയത്തിൽ നിൽക്കുന്നവൻ എന്ന കേവലം ഒറ്റ കാരണത്താൽ ഇവർ ഇരു കയ്യും നീട്ടി സ്വീകരിക്കും..അതാണ് ചെഗുവേരക്ക് കിട്ടിയ അംഗീകാരവും,കമ്മ്യൂണിസ്റ്റ്കാരൻ എന്ന ലേബലിൽ എന്ത് കാടത്തം കാട്ടിയാലും സ്വജാതിക്ക് അത് മഹനീയ കർമ്മമാകുന്നു.. ഇതിനെയാണ് ഹിറ്റ്ലർ മെയിൻ കാംഫിൽ പറഞ്ഞത് ജനങ്ങളുടെ അടിമത്ത മനസ്‌ഥിതി.

.ഒപ്പം ഹിറ്റ്ലർ ഇതും പറഞ്ഞു ''അടിമക്ക് ആത്മാഭിമാനം ഉണ്ടാകുകയില്ല..''
ലക്ഷങ്ങളുടെ ചോരക്ക് ചുക്കാൻ പിടിച്ച ഒരു അന്യദേശ തെമ്മാടിയെ വാഴ്ത്തപ്പെട്ടവനാക്കുകയും അവിചാരിതമായി പൊട്ടിപ്പുറപ്പെട്ട ഒരു കലാപത്തെ തന്നാൽ കഴിയും വിധം അടിച്ചമർത്തി രാജ്യത്തിനു വേണ്ടി ജനനന്മ ലക്ഷ്യമാക്കി ജീവിക്കുന്ന സ്വരാജ്യത്തെ ഒരു മനുഷ്യനെ അമേധ്യം വാരി എറിയുകയും ചെയ്യുന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകൾ എന്തുകൊണ്ട് ഇങ്ങനെ ആയി? കാരണം മറ്റൊന്നുമല്ല ഹിറ്റ്ലര്‍ പറഞ്ഞത് തന്നെ............................................. .................." വ്യതിരിക്തമായ വ്യക്തിത്വം ഇല്ലാത്ത ഈ അടിമകള്‍ക്ക് ...ആത്മാഭിമാനം ഉണ്ടാക്കില്ല ഒരിക്കലും ഒരിക്കലും "

................................................1968 ൽ ‌ഐറിഷ് ചിത്രകാരനായ ജിംഫിറ്റ്സ്പാട്രിക് വരച്ച ചെ ഗുവേരയുടെ ചിത്രമാണ് പിന്നീട് ലോകത്തിലെമ്പാടും പ്രചരിച്ച, ലോകം ഏറ്റവും ശ്രദ്ധിച്ച ചിത്രമായി മാറിയത്. തൊപ്പികളിലും, ഷർട്ടുകളിലും, പോസ്റ്ററുകളിലും എല്ലാം പിന്നീട് എണ്ണമില്ലാത്തവണ്ണം ഈ ചിത്രം ഉപയോഗിക്കപ്പെട്ടു.പോളണ്ട് സർക്കാർ ലെനിന്റെയും ട്രോട്സ്ക്കിയുടേയും ചിത്രങ്ങൾ നിരോധിച്ചപോലെ തന്നെ ചെ ഗുവേരയുടെ ചിത്രങ്ങളും പോളണ്ടിൽ നിരോധിച്ചു. ചെ ഗുവേരയുടെ ചിത്രങ്ങൾ ഏതു തരത്തിലും അത് വസ്ത്രങ്ങളിലായാലും ഉപയോഗിക്കുന്നത്തടഞ്ഞുകൊണ്ടുള്ള സമഗ്രമായ ഒരു പ്രചാരണം പോളണ്ട് നടത്തി..

*****************************************************************************************************

കമ്മ്യുണിസ്റ്റ് രാജ്യങ്ങള്‍ തന്നെ ചെഗുവേരയുടെ ചിത്രം അടിവസ്ത്രങ്ങളില്‍ പോലും ഉപയോഗിക്കുന്നത്നിരോധിച്ചു...പോളണ്ടിന് പുറമേ ജോര്‍ജിയയും കമ്മ്യുണിസത്തെയും ചെഗുവേരയെയും പടിയടച് പിണ്ഡം വെച്ച്....

എന്നിട്ട് എവിടെയോ കഞ്ചാവടിച്ചു നടന്ന ചെഗുവേരയെ പൊക്കി പിടിച്ചു നടക്കുന്നത് ഈ കൊച്ചു പ്രബുദ്ധ കേരളത്തിലെ കമ്മ്യുണിസ്റ്റ്കാര്‍ മാത്രം !!

ലളിതാ സഹസ്രനാമം

ഓം.
അസ്യ ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര മഹാമന്ത്രസ്യ
വശിന്യാദി വാഗ്‌ദേവതാ ഋഷയഃ
അനുഷ്‌ടുപ്‌ഛന്ദഃ
ശ്രീ ലളിതാപരമേശ്വരീ ദേവതാ,
ഐം ശ്രീമദ്‌വാഗ്‌ഭവകൂടേതിബീജം,
ക്ലീം മധ്യകൂടേതിശക്തിഃ ,
സൌ ശക്തികൂടേതി കീലകം,
മൂലപ്രകൃതിരിതി ധ്യാനം,
ശ്രീലളിതാമഹാത്രിപുരസുന്ദരീ പ്രസാദസിദ്ധിദ്വാരാ ചിന്തിത ഫലാവാപ്‌ത്യര്‍‌ത്ഥേ ജപേ വിനിയോഗഃ

ധ്യാനം

സിന്ദുരാരുണവിഗ്രഹാം ത്രിണയനാംമാണിക്യമൗലിസ്‌ഫുരത്‌-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്‌പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത്‌ പരാമംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം!

ധ്യായേത്‌ പദ്‌മാസനസ്‌ഥാം വികസിതവദനാം പദ്‌മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്‌ ഹേമപദ്‌മാം വരാംഗീം.
സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമുർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം

സകുങ്കുമ വിലേപനാമളികചുംബികസ്‌തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപ പാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷാംവരാം
ജപാകുസുമ ഭാസുരാം ജപവിധൌ സ്‌മരേദംബികാം

ഓം ഐം ഹ്രീം ശ്രീം

സ്തോത്രം

ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമദ് സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭുതാ ദേവകാര്യസമുദ്യതാ 1
ഉദ്യദ്ഭാനുസഹസ്രാഭാ ചതുർബാഹുസമന്വിതാ
രാഗസ്വരുപപാശാഢ്യാ ക്രോധാകാരാംകുശോജ്വലാ 2
മനോരുപേക്ഷുകോദണ്ഡാ പഞ്ചതന്മാത്രസായകാ
നിജാരുണപ്രഭാപുരമജ്ജദ്‌ ബ്രഹ്മാണ്ഡമണ്ഡലാ 3
ചംപകാശോകപുന്നാഗസൗഗന്ധികലസത്‌കചാ
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിതാ 4
അഷ്‌ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ
മുഖചന്ദ്രകളംകാഭമൃഗനാഭിവിശേഷികാ 5
വദനസ്മരമാംഗള്യഗൃഹതോരണചില്ലികാ
വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ 6
നവചംപകപുഷ്പാഭനാസാദണ്ഡവിരാജിതാ
തരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാ 7

കദംബമഞ്ജരീ ക്‍ളപ്ത കർണ്ണപുരമനോഹരാ

താടങ്കയുഗളീഭുതതപനോഡുപമണ്ഡലാ 8
പദ്‌മരാഗശിലാദർശപരിഭാവികപോലഭുഃ
നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 9
ശുദ്ധവിദ്യാംകുരാകാരദ്വിജപങ്ങ്‌ക്തിദ്വയോജ്വലാ
കർപ്പുരവീടികാമോദസമാകർഷദ്ദിഗന്തരാ 10
നിജസല്ലാപമാധുര്യവിനിർഭത്സിതകച്ഛപീ
മന്ദസ്മിതപ്രഭാപുരമജ്ജത്‌ കാമേശമാനസാ 11
അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ
കാമേശബദ്ധമാഗല്യ സുത്രശോഭിതകന്ധരാ 12
കനകാംഗദകേയുരകമനീയഭുജാന്വിതാ
രത്നഗ്രൈവേയ ചിന്താകലോലമുക്താഫലാന്വിതാ 13
കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ
നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ 14
ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ
സ്തനഭാരദളന്മധ്യപട്ടബന്ധവലിത്രയാ 15
അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ
രത്നകിംകിണികാരമ്യരശനാദാമഭുഷിതാ 16
കമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ
മാണിക്യമകുടാകാരജാനുദ്വയവിരാജിതാ 17
ഇന്ദ്രഗോപപരിക്ഷിപ്തസ്മരതുണാഭജംഘികാ
ഗുഢഗുൽഫാ കുർമ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ 18
നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ
പദദ്വയപ്രഭാജാലപരാകൃതസരോരുഹാ 19
ശിഞ്ജാനമണിമഞ്ജീരമണ`ഡിതശ്രീപദാംബുജാ
മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ 20
സർവ്വാരുണാfനവദ്യാംഗീ സർവ്വാഭരണഭുഷിതാ
ശിവകാമേശ്വരാംകസ്ഥാ ശിവാ സ്വാധീനവല്ലഭാ 21
സുമേരുമദ്ധ്യശൃംഗസ്ഥാ ശ്രീമന്നഗരനായികാ
ചിന്താമണിഗൃഹാന്തഃസ്ഥാ പഞ്ചബ്രഹ്മാസനസ്ഥിതാ 22
മഹാപദ്‌മാടവീസംസ്ഥാ കദംബവനവാസിനീ
സുധാസാഗരമധ്യസ്ഥാ കാമാക്ഷീ കാമദായിനീ 23
ദേവർഷിഗണസംഘാതസ്‌തുയമാനാത്‌മവൈഭവാ
ഭണ`ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ 24
സംപത്‌കരീ സമാരുഢസിന്ധുരവ്രജസേവിതാ
അശ്വാരുഢാധിഷ്‌ഠിതാശ്വകോടികോടിഭിരാവൃതാ 25
ചക്രരാജരഥാരുഢസർവ്വായുധപരിഷ്‌കൃതാ
ഗേയചക്രരഥാരുഢമന്ത്രിണീപരിസേവിതാ 26
കിരിചക്രരഥാരുഢദണ`ഡനാഥാപുരസ്‌കൃതാ
ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ 27
ഭണ`ഡസൈന്യവധോദ്യുക്തശക്തിവിക്രമഹർഷിതാ
നിത്യാ പരാക്രമാടോപനിരീക്ഷണസമുത്‌സുകാ 28
ഭണ`ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതാ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത29
വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ
കാമേശ്വരമുഖാലോകകൽപിതശ്രീഗണേശ്വരാ 30
മഹാഗണേശനിർഭിന്നവിഘ്നയന്ത്രപ്രഹർഷിതാ
ഭണ`ഡാസുരേന്ദ്രനിർമ്മുക്തശസ്ത്രപ്രത്യസ്ത്രവർഷിണീ 31
കരാംഗുലിനഖോത്‌പന്നനാരായണദശാകൃതിഃ
മഹാപാശുപതാസ്ത്രാഗ്നിനിർദ്ദഗ്‌ദ്ധാസുരസൈനികാ 32
കാമേശ്വരാസ്ത്രനിർദ്ദഗ്‌ദ്ധസഭണ`ഡാസുരശൂന്യകാ
ബ്രഹ്‌മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ 33
ഹരനേത്രാഗ്നിസന്ദഗ്‌ദ്ധകാമസഞ്ജീവനൗഷധിഃ
ശ്രീമദ്‌വാഗ്‌ഭവകുടൈകസ്വരുപമുഖപങ്കജാ 34
കണ`ഠാധഃകടിപര്യന്തമധ്യകുടസ്വരുപിണീ
ശക്തികുടൈകതാപന്നകട്യധോഭാഗധാരിണീ 35
മൂലമന്ത്രാത്‌മികാ മൂലകുടത്രയകളേബരാ
കുളാമൃതൈകരസികാ കുളസംകേതപാലിനീ 36
കുലാംഗനാ കുളാന്തസ്‌ഥാ കൗളിനീ കുളയോഗിനീ
അകുളാ സമയാന്തസ്‌ഥാ സമയാചാരതത്‌പരാ 37
മൂലാധാരൈകനിലയാ ബ്രഹ്‌മഗ്രന്ഥിവിഭേദിനീ
മണിപൂരാന്തരുദിതാ വിഷ്‌ണുഗ്രന്ഥിവിഭേദിനീ 38
ആജ്ഞാചക്രാന്തരാളസ്‌ഥാ രുദ്രഗ്രന്ഥിവിഭേദിനീ
സഹസ്രാരാംബുജാരുഢാ സുധാസാരാഭിവർഷിണീ 39
തടില്ലതാസമരുചിഃ ഷട്ചക്രോപരിസംസ്‌ഥിതാ
മഹാസക്തിഃ കുണ്ഡലിനീ ബിസതന്തുതനീയസീ 40
ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ
ഭദ്രപ്രിയാ ഭദ്രമൂർത്തിർ ഭക്തസൗഭാഗ്യദായിനീ 41
ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്തിവശ്യാ ഭയാപഹാ
ശാംഭവീ ശാരദാരാധ്യാ ശർവ്വാണീ ശർമ്മദായിനീ 42
ശാംകരീ ശ്രീകരീ സാധ്വീ ശരച്ചന്ദ്രനിഭാനനാ
ശാതോദരീ ശാന്തിമതീ നിരാധാരാ നിരഞ്ജനാ 43
നിർല്ലേപാ നിർമ്മലാ നിത്യാ നിരാകാരാ നിരാകുലാ
നിർഗുണാ നിഷ്‌കളാ ശാന്താ നിഷ്‌കാമാ നിരുപപ്ലവാ44
നിത്യമുക്താ നിർവ്വികാരാ നിഷ്‌പ്രപഞ്ചാ നിരാശ്രയാ
നിത്യശുദ്ധാ നിത്യബുദ്ധാ നിരവദ്യാ നിരന്തരാ 45
നിഷ്‌കാരണാ നിഷ്‌കളങ്കാ നിരുപാധിർന്നിരീശ്വരാ
നീരാഗാ രാഗമഥനാ നിർമ്മദാ മദനാശിനീ 46
നിശ്ചിന്താ നിരഹങ്കാരാ നിർമ്മോഹാ മോഹനാശിനീ
നിർമ്മമാ മമതാഹന്ത്രീ നിഷ്‌പാപാ പാപനാശിനീ 47
നിഷ്‌ക്രോധാ ക്രോധശമനീ നിർല്ലോഭാ ലോഭനാശിനീ
നിസ്സംശയാ സംശയഘ്നീ നിർഭവാ ഭവനാശിനീ 48
നിർവികൽപാ നിരാബാധാ നിർഭേദാ ഭേദനാശിനീ
നിർന്നാശാ മൃത്യുമഥനീ നിഷ്‌ക്രിയാ നിഷ്പരിഗ്രഹാ 49
നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ
ദുർല്ലഭാ ദുർഗ്ഗമാ ദുർഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ 50
ദുഷ്‌ടദുരാ ദുരാചാരശമനീ ദോഷവർജ്ജിതാ
സർവ്വജ്ഞാ സാന്ദ്രകരുണാ സമാനാധികവർജ്‌ജിതാ 51
സർവ്വശക്തിമയീ സർവ്വമംഗളാ സദ്ഗതിപ്രദാ
സർവ്വേശ്വരീ സർവ്വമയീ സർവ്വമന്ത്രസ്വരൂപിണീ 52
സർവ്വയ്ന്ത്രാത്മികാ സർവ്വതന്ത്രരുപാ മനോന`മനീ
മാഹേശ്വരീ മഹാദേവീ മഹാലക്ഷ്‌മീമൃഡപ്രിയാ 53
മഹാരുപാ മഹാപുജ്യാ മഹാപാതകനാശിനീ
മഹാമായാ മഹാസത്ത്വാ മഹാശക്തിർമ്മഹാരതിഃ 54
മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ
മഹാബുദ്ധിർമ്മഹാസിദ്ധിർമ്മഹായോഗീശ്വരേശ്വരീ 55
മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ
മഹായാഗക്രമാരാധ്യാ മഹാഭൈരവപുജിതാ 56
മഹേശ്വരമഹാകൽപമഹാതാണ്ഡവസാക്ഷിണീ
മഹാകാമേശമഹിഷീ മഹാത്രിപുരസുന്ദരീ 57
ചതുഃഷഷ്‌ട്യുപചാരാഢ്യാ ചതുഃഷഷ്‌ടികലാമയീ
മഹാചതുഃഷഷ്‌ടികോടിയോഗിനീഗണസേവിതാ 58
മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ്ഡലമധ്യഗാ
ചാരുരുപാ ചാരുഹാസാ ചരുചന്ദ്രകലാധരാ 59
ചരാചരജഗന്നാഥാ ചക്രരാജനികേതനാ
പാർവ്വതീ പദ്‌മനയനാ പദ്‌മരാഗസമപ്രഭാ 60
പഞ്ചപ്രേതാസനാസീനാ പഞ്ചബ്രഹ്‌മസ്വരൂപിണീ
ചിന്മയീ പരമാനന്ദാ വിജ്ഞാനഘനരൂപിണീ 61
ധ്യാനധ്യാതൃധ്യേയരൂപാ ധർമ്മാധർമ്മവിവർജ്ജിതാ
വിശ്വരൂപാ ജാഗരിണീ സ്വപന്തീ തൈജസാത്‌മികാ 62
സുപ്താ പ്രാജ്ഞാത്‌മികാ തുര്യാ സർവ്വാവസ്‌ഥാവിവർജ്ജിതാ
സൃഷ്‌ടികർത്രീ ബ്രഹ്‌മരുപാ ഗോപ്‌ത്രീ ഗോവിന്ദരൂപിണീ 63
സംഹാരിണീ രുദ്രരുപാ തിരോധാനകരീശ്വരീ
സദാശിവാനുഗ്രഹദാ പഞ്ചകൃത്യപരായണാ 64
ഭാനുമണ്ഡലമധ്യസ്‌ഥാ ഭൈരവീ ഭഗമാലിനീ
പദ്‌മാസനാ ഭഗവതീ പദ്‌മനാഭസഹോദരീ 65
ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലീ
സഹസ്രശീർഷവദനാ സഹസ്രാക്ഷീ സഹസ്രപാത്‌ 66
ആബ്രഹ്‌മകീടജനനീ വർണ്ണാശ്രമവിധായിനീ
നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ 67
ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്‌ജധൂളികാ
സകലാഗമസന്ദോഹശുക്തിസംപുടമൗക്തികാ 68
പുരുഷാർത്‌ഥപ്രദാ പുർണ്ണാ ഭോഗിനീ ഭുവനേശ്വരീ
അംബികാനാദിനിധനാ ഹരിബ്രഹ്‌മേന്ദ്രസേവിതാ 69
നാരായണീ നാദരൂപാ നാമരൂപവിവർജ്ജിതാ
ഹ്രീംകാരീ ഹ്രീമതി ഹൃദ്യാ ഹേയോപാദേയവർജ്ജിതാ 70
രാജരാജാർച്ചിതാ രാജ്ഞീ രമ്യാ രാജീവലോചനാ
രഞ്ജിനീ രമണീ രസ്യാ രണത്‌കിംകിണിമേഖലാ 71
രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ
രക്ഷാകരീ രാക്ഷസഘ്നീ രാമാ രമണലമ്പടാ 72
കാമ്യാ കാമകലാരൂപാ കദംബകുസുമപ്രിയാ
കല്യാണീ ജഗതീകന്ദാ കരുണാരസസാഗരാ 73
കലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ
വരദാ വാമനയനാ വാരുണീമദവിഹ്വലാ 74
വിശ്വാധികാ വേദവേദ്യാ വിന്ധ്യാചലനിവാസിനീ
വിധാത്രീ വേദജനനീ വിഷ്‌ണുമായാ വിലാസിനീ 75
ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്രക്ഷേത്രജ്ഞപാലിനീ
ക്ഷയവൃദ്ധിവിനിർമുക്താ ക്ഷേത്രപാലസമർച്ചിതാ 76
വിജയാ വിമലാ വന്ദ്യാ വന്ദാരുജനവത്‌സലാ
വാഗ്വാദിനീ വാമകേശീ വഹ്നിമണ്ഡലവാസിനീ 77
ഭക്തിമത്‌കൽപലതികാ പശുപാശവിമോചിനീ
സംഹൃതാശേഷപാഷണ്ഡാ സദാചാരപ്രവർത്തികാ 78
താപത്രയാഗ്നിസംതപ്തസമാഹ്‌ളാദനചന്ദ്രികാ
തരുണീ താപസാരാദ്ധ്യാ തനുമധ്യാ തമോപഹാ 79
ചിതിസ്തത്‌പദലക്ഷ്യാർത്‌ഥാ ചിദേകരസരൂപിണീ
സ്വാത്‌മാനന്ദലവീഭൂതബ്രഹ്‌മാദ്യാനന്ദസന്തതിഃ 80
പരാ പ്രത്യൿചിതീരൂപാ പശ്യന്തീ പരദേവതാ
മധ്യമാ വൈഖരീരൂപാ ഭക്തമാനസഹംസികാ 81
കാമേശ്വരപ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ
ശൃംഗാരരസസംപൂർണ്ണാ ജയാ ജാലന്ധരസ്ഥിതാ 82
ഓഡ്യാണപീഠനിലയാ ബിന്ദുമണ്ഡലവാസിനീ
രഹോയാഗക്രമാരാധ്യാ രഹസ്തർപ്പണതർപ്പിതാ 83
സദ്യഃപ്രസാദിനീ വിശ്വസാക്ഷിണീ സാക്ഷിവർജ്ജിതാ
ഷഡംഗദേവതായുക്താ ഷാഡ്ഗുണ്യപരിപൂരിതാ 84
നിത്യക്ലിന്നാ നിരുപമാ നിർവ്വാണസുഖദായിനീ
നിത്യാ ഷോഡശികാരൂപാ ശ്രീകണ്‌ഠാർദ്ധശരീരിണീ 85
പ്രഭാവതീ പ്രഭാരൂപാ പ്രസിദ്ധാ പരമേശ്വരീ
മൂലപ്രകൃതിരവ്യക്താ വ്യക്താവ്യക്തസ്വരൂപിണീ 86
വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാസ്വരൂപിണീ
മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ 87
ഭക്തഹാർദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ
ശിവദുതീ ശിവാരാധ്യാ ശിവമൂർത്തിശ്ശിവംകരീ 88
ശിവപ്രിയാ ശിവപരാ ശിഷ്‌ടേഷ്‌ടാ ശിഷ്‌ടപൂജിതാ
അപ്രമേയാ സ്വപ്രകാശ മനോവാചാമഗോചരാ 89
ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിർജ്ജഡാത്‌മികാ
ഗായത്രീ വ്യാഹൃതിസ്സന്ധ്യാ ദ്വിജവൃന്ദനിഷേവിതാ 90
തത്ത്വാസനാ തത്ത്വമയീ പഞ്ചകോശാന്തരസ്ഥിതാ
നിസ്സീമമഹിമാ നിത്യയൗവനാ മദശാലിനീ 91
മദഘൂർണ്ണിതരക്താക്ഷീ മദപാടലഗണ്ഡഭൂഃ
ചന്ദനദ്രവദിഗ്ദ്ധാംഗീ ചാംപേയകുസുമപ്രിയാ 92
കുശലാ കോമളാകാരാ കുരുകുല്ലാ കുളേശ്വരീ
കുളകുണ്ഡാലയാ കൗളമാർഗ്ഗതത്‌പരസേവിതാ 93
കുമാരഗണനാഥാംബാ തുഷ്‌ടിഃ പുഷ്‌ടിർമ്മതിർധൃതിഃ
ശാന്തിഃ സ്വസ്തിമതീ കാന്തിർന്നന്ദിനീ വിഘ്നനാശിനീ 94
തേജോവതീ ത്രിണയനാ ലോലാക്ഷീ കാമരൂപിണീ
മാലിനീ ഹംസിനീ മാതാ മലയാചലവാസിനീ 95
സുമുഖീ നളിനീ സുഭ്രുഃ ശോഭനാ സുരനായികാ
കാളകണ്‌ഠീ കാന്തിമതീ ക്ഷോഭിണീ സുക്ഷ്‌മരൂപിണീ 96
വജ്രേശ്വരീ വാമദേവീ വയോവസ്‌ഥാവിവർജ്ജിതാ
സിദ്ധേശ്വരീ സിദ്ധവിദ്യാ സിദ്ധമാതാ യശസ്വിനീ 97
വിശുദ്ധിചക്രനിലയാ രക്തവർണ്ണാ ത്രിലോചനാ
ഖട്വാംഗാദിപ്രഹരണാ വദനൈകസമന്വിതാ 98
പായസാന്നപ്രിയാ ത്വൿസ്‌ഥാ പശുലോകഭയംകരീ
അമൃതാദിമഹാശക്തിസംവൃതാ ഡാകിനീശ്വരീ 99
അനാഹതാബ്ജനിലയാ ശ്യാമാഭാ വദനദ്വയാ
ദംഷ്‌ട്രോജ്വലാക്ഷമാലാദിധരാ രുധിരസംസ്‌ഥിതാ 100
കാളരാത്ര്യാദിശക്ത്യൌഘവൃതാ സ്നിഗ്‌ദ്ധെഔദനപ്രിയാ
മഹാവീരേന്ദ്രവരദാ രാകിണ്യംബാസ്വരുപിണീ 101
മണിപൂരാബ്‌ജനിലയാ വദനത്രയസംയുതാ
വജ്രാദികായുധോപേതാ ഡാമര്യാദിഭിരാവൃതാ 102
രക്തവർണ്ണാ മാംസനിഷ്‌ഠാ ഗുഡാന്നപ്രീതമാനസാ
സമസ്തഭക്തസുഖദാ ലാകിന്യംബാസ്വരൂപിണീ 103
സ്വാധിഷ്‌ഠാനാംബുജഗതാ ചതുർവ്വൿത്രമനോഹരാ
ശൂലാദ്യായുധസമ്പന്നാ പീതവർണ്ണാതിഗർവ്വിതാ 104
മേദോനിഷ്‌ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ
ദധ്യന്നാസക്തഹൃദയാ കാകിനീരൂപധാരിണീ 105
മൂലാധാരാംബുജാരൂഢാ പഞ്ചവൿത്രാസ്‌ഥിസംസ്‌ഥിതാ
അംകുശാദിപ്രഹരണാ വരദാദിനിഷേവിതാ 106
മുദ്ഗൗദനാസക്തചിത്താ സാകിന്യംബാസ്വരൂപിണീ
ആജ്ഞാചക്രാബ്ജനിലയാ ശുക്ലവർണ്ണാ ഷഡാനനാ 107
മജ്ജാസംസ്‌ഥാ ഹംസവതീ മുഖ്യശക്തിസമന്വിതാ
ഹരിദ്രാന്നൈകരസികാ ഹാകിനീരൂപധാരിണീ 108
സഹസ്രദളപദ്‌മസ്‌ഥാ സർവ്വവർണ്ണോപശോഭിതാ
സർവ്വായുധധരാ ശുക്ലസംസ്‌ഥിതാ സർവ്വതോമുഖീ 109
സർവ്വൗദനപ്രീതചിത്താ യാകിന്യംബാസ്വരൂപിണീ
സ്വാഹാ സ്വധാ മതിർമ്മേധാ ശ്രുതിഃ സ്‌മൃതിരനുത്തമാ 110
പുണ്യകീർത്തിഃ പുണ്യലഭ്യാ പുണ്യശ്രവണകീർത്തനാ
പുലോമജാർച്ചിതാ ബന്ധമോചിനീ ബര്‍‌ബ്ബരാളകാ 111
വിമർശരൂപിണീ വിദ്യാ വിയദാദിജഗത്‌പ്രസുഃ
സർവ്വവ്യാധിപ്രശമനീ സർവ്വമൃത്യുനിവാരിണീ 112
അഗ്രഗണ്യാചിന്ത്യരൂപാ കലികല്മഷനാശിനീ
കാത്യയനീ കാലഹന്ത്രീ കമലാക്ഷനിഷേവിതാ 113
താംബൂലപൂരിതമുഖീ ദാഡിമീകുസുമപ്രഭാ
മൃഗാക്ഷീ മോഹിനീ മുഖ്യാ മൃഡാനീ മിത്രരൂപിണീ 114
നിത്യതൃപ്താ ഭക്തിനിധിർന്നിയന്ത്രീ നിഖിലേശ്വരീ
മൈത്ര്യാദിവാസനാലഭ്യാ മഹാപ്രളയസാക്ഷിണീ 115
പരാശക്തിഃ പരാനിഷ്‌ഠാ പ്രജ്ഞാനഘനരൂപിണീ
മാധ്വീപാനാലസാ മത്താ മാതൃകാവർണ്ണരൂപിണീ 116
മഹാകൈലാസനിലയാ മൃണാളമൃദുദോർല്ലതാ
മഹനീയാ ദയാമൂർത്തിഃ മഹാസാമ്രാജ്യശാലിനീ 117
ആത്‌മവിദ്യാ മഹാവിദ്യാ ശ്രീവിദ്യാ കാമസേവിതാ
ശ്രീഷോഡശാക്ഷരീവിദ്യാ ത്രികൂടാ കാമകോടികാ 118
കടാക്ഷകിംകരീഭൂതകമലാകോടിസേവിതാ
ശിരഃസ്‌ഥിതാ ചന്ദ്രനിഭാ ഫാലസേ`ഥന്ദ്രധനുഃപ്രഭാ 119
ഹൃദയസ്‌ഥാ രവിപ്രഖ്യാ ത്രികോണാന്തരദീപികാ
ദാക്ഷായണീ ദൈത്യഹന്ത്രീ ദക്ഷയജ്ഞവിനാശിനീ 120
ദരാന്ദോളിതദീർഘാക്ഷീ ദരഹാസോജ്വലന്മുഖീ
ഗുരുമൂർത്തിർഗുണനിധിർഗ്ഗോമാതാ ഗുഹജന്മഭൂഃ 121
ദേവേശീ ദണ്ഡനീതിസ്‌ഥാ ദഹരാകാശരൂപിണീ
പ്രതിപന്മുഖ്യരാകാന്തതിഥിമണ്ഡലപൂജിതാ 122
കലാത്‌മികാ കലാനാഥാ കാവ്യാലാപവിനോദിനീ
സചാമരരമാവാണീ സവ്യദക്ഷിണസേവിതാ 123
ആദിശക്തിരമേയാത്‌മാ പരമാ പാവനാകൃതിഃ
അനേകകോടിബ്രഹ്‌മാണ്ഡജനനീ ദിവ്യവിഗ്രഹാ 124
ക്ലീംകാരീ കേവലാ ഗുഹ്യാ കൈവല്യപദായിനീ
ത്രിപുരാ ത്രിജഗദ്‌വന്ദ്യാ ത്രിമൂർത്തിസ്‌ത്രിദശേശ്വരീ 125
ത്ര്യക്ഷരീ ദിവ്യഗന്ധാഢ്യാ സിന്ദൂരതിലകാഞ്ചിതാ
ഉമാ ശൈലേന്ദ്രതനയാ ഗൗരീ ഗന്ധർവ്വസേവിതാ 126
വിശ്വഗർഭാ സ്വർണ്ണഗർഭാ വരദാ വാഗധീശ്വരീ
ധ്യാനഗമ്യാപരിച്ഛേദ്യാ ജ്ഞാനദാ ജ്ഞാനവിഗ്രഹാ 127
സർവ്വവേദാന്തസംവേദ്യാ സത്യാനന്ദസ്വരൂപിണീ
ലോപാമുദ്രാർച്ചിതാ ലീലാൿ൹പ്തബ്രഹ്‌മാണ്ഡമണ്ഡലാ 128
അദൃശ്യാ ദൃശ്യരഹിതാ വിജ്ഞാത്രീ വേദ്യവർജ്ജിതാ
യോഗിനീ യോഗദാ യോഗ്യാ യോഗാനന്ദാ യുഗന്ധരാ 129
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണീ
സർവ്വാധാരാ സുപ്രതിഷ്‌ഠാ സദസദ്രൂപധാരിണീ 130
അഷ്‌ടമൂർത്തിരജാ ജൈത്രീ ലോകയാത്രാവിധായിനീ
ഏകാകിനീ ഭൂമരൂപാ നിർദ്വൈതാ ദ്വൈതവർജ്‌ജിതാ 131
അന്നദാ വസുദാ വ്യദ്ധാ ബ്രഹ്‌മാത്‌മൈക്യസ്വരൂപിണീ
ബൃഹതീ ബ്രാഹ്‌മണി ബ്രാഹ്‌മീ ബ്രഹ്‌മാനന്ദാ ബലിപ്രിയാ 132
ഭാഷാരൂപാ ബൃഹ്‌ത്‌സേനാ ഭാവാഭാവവിർജ്‌ജിതാ
സുഖാരാധ്യാ ശുഭകരീ ശോഭനാസുലഭാഗതിഃ 133
രാജരാജേശ്വരീ രാജ്യദായിനീ രാജ്യവല്ലഭാ
രാജത്‌കൃപാ രാജപീഠനിവേശിതനിജാശ്രിതാ 134
രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗബലേശ്വരീ
സമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ 135
ദീക്ഷിതാ ദൈത്യശമനീ സർവ്വലോകവശംകരീ
സർവ്വാർത്‌ഥദാത്രീ സാവിത്രീ സച്ചിദാനന്ദരൂപിണീ 136
ദേശകാലാപരിച്ഛിന്നാ സർവ്വഗാ സർവ്വമോഹിനീ
സരസ്വതീ ശാസ്‌ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ 137
സർവ്വോപാധിവിനിർമ്മുക്താ സദാശിവപതിവ്രതാ
സംപ്രദായേശ്വരീ സാധ്വീ ഗുരുമണ്ഡലരൂപിണീ 138
കുലോത്തീർണ്ണാ ഭഗാരാധ്യാ മായാ മധുമതീമഹീ
ഗണാംബാ ഗുഹ്യകാരാധ്യാ കോമളാംഗീ ഗുരുപ്രിയാ 139
സ്വതന്ത്രാ സർവ്വന്ത്രേശീ ദക്ഷിണാമൂർത്തിരൂപിണീ
സനകാദിസമാരാധ്യാ ശിവജ്ഞാനപ്രദായിനീ 140
ചിത്‌കലാനന്ദകലികാ പ്രേമരൂപാ പ്രിയംകരീ
നാമപാരായണപ്രീതാ നന്ദിവിദ്യാ നടേശ്വരീ 141
മിഥ്യാജഗദധിഷ്‌ഠാനാ മുക്തിദാ മുക്തിരൂപിണീ
ലാസ്യപ്രിയാ ലയകരീ ലജ്‌ജാ രംഭാദിവന്ദിതാ 142
ഭവദാവസുധാവൃഷ്‌ടിഃ പാപാരണ്യദവാനലാ
ദൗർഭാഗ്യതുലവാതുലാ ജരാധ്വാന്തരവിപ്രഭാ 143
ഭാഗ്യബ്‌ധിചന്ദ്രികാ ഭക്തചിത്തകേകിഘനാഘനാ
രോഗപർവ്വതദംഭോളിർമൃത്യുദാരുകുഠാരികാ 144
മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാശനാ
അപർണ്ണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ 145
ക്ഷരാക്ഷരാത്‌മികാ സർവ്വലോകേശീ വിശ്വധാരിണീ
ത്രിവർഗ്ഗദാത്രീ സുഭഗാ ത്ര്യംബകാ ത്രിഗുണാത്‌മികാ 146
സ്വർഗ്ഗാപവർഗ്ഗദാ ശുദ്ധാ ജപാപുഷ്പനിഭാകൃതിഃ
ഓജോവതീ ദ്യുതിധരാ യജ്ഞരൂപാ പ്രിയവ്രതാ 147
ദുരാരാധ്യാ ദുരാധർഷാ പാടലീകുസുമപ്രിയാ
മഹതീ മേരുനിലയാ മന്ദാരകുസുമപ്രിയാ 148
വീരാരാധ്യാ വിരാഡ്‌രൂപാ വിരജാ വിശ്വതോമുഖീ
പ്രതൃഗ്രൂപാ പരാകാശാ പ്രാണദാ പ്രാണരൂപിണീ 149
മാർത്താണ്ഡഭൈരവാരാധ്യാ മന്ത്രിണീന്യസ്തരാജ്യധൂഃ
ത്രിപുരേശീ ജയത്‌സേനാ നിസൈ്ത്രഗുണ്യാ പരാപരാ 150
സത്യജ്ഞാനാനന്ദരൂപാ സാമരസ്യപരായണാ
കപർദ്ദിനീ കലാമാലാ കാമധുക്‌ കാമരൂപിണീ 151
കലാനിധിഃ കാവ്യകലാ രസജ്ഞാ രസശേവധിഃ
പുഷ്‌ടാ പുരാതനാ പൂജ്യാ പുഷ്‌കരാ പുഷ്‌കരേക്ഷണാ 152
പരംജോതിഃ പരംധാമ പരമാണുഃ പരാത്‌പരാ
പാശഹസ്താ പാശഹന്ത്രീ പരമന്ത്രവിഭേദിനീ 153
മൂർത്താമൂർത്താ നിത്യതൃപ്താ മുനിമാനസഹംസികാ
സത്യവ്രതാ സത്യരൂപാ സർവാന്തര്യാമിണീ സതീ 154
ബ്രഹ്‌മാണീ ബ്രഹ്‌മജനനീ ബഹുരൂപാ ബുധാർച്ചിതാ
പ്രസവിത്രീ പ്രചണ്ഡാജ്ഞാ പ്രതിഷ്‌ഠാ പ്രകടാകൃതിഃ 155
പ്രാണേശ്വരീ പ്രാണദാത്രീ പഞ്ചാശത്‌പീഠരൂപിണീ
വിശൃംഖലാ വിവിക്തസ്‌ഥാ വീരമാതാ വിയത്‌പ്രസൂഃ 156
മുകുന്ദാ മുക്തിനിലയാ മൂലവിഗ്രഹരൂപിണീ
ഭാവജ്ഞാ ഭവരോഘ്നീ ഭവചക്രപ്രവർത്തിനീ 157
ഛന്ദസ്സാരാ ശാസ്ത്രസാരാ മന്ത്രസാരാ തലോദരീ
ഉദാരകീർത്തിരുദ്ദാമവൈഭവാ വർണ്ണരൂപിണീ 158
ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ
സർവ്വോപനിഷദുദ്‌ഘുഷ്‌ടാ ശാന്ത്യതീതകലാത്‌മികാ 159
ഗംഭീരാ ഗഗനാന്തസ്‌ഥാ ഗർവ്വിതാ ഗാനലോലുപാ
കൽപനാരഹിതാ കാഷ്‌ഠാfകാന്താ കാന്താർദ്ധവിഗ്രഹാ 160
കാര്യകാരണനിർമ്മുക്താ കാമകേളിതരംഗിതാ
കനത്‌കനകതാടംകാ ലീലാവിഗ്രഹധാരിണീ 161
അജാക്ഷയവിനിർമ്മുക്താ മുഗ്‌ദ്ധാ ക്ഷിപ്രപ്രസാദിനീ
അന്തർമ്മുഖസമാരാദ്ധ്യാ ബഹിർമ്മുഖസുദുർല്ലഭാ 162
ത്രയീ ത്രിവർഗ്ഗനിലയാ ത്രിസ്‌ഥാ ത്രിപുരമാലിനീ
നിരാമയാ നിരാംലംബാ സ്വാത്‌മാരാമാ സുധാസൃതിഃ 163
സംസാരപംകനിർമ്മഗ്ഗസമുദ്ധരണപണ്ഡിതാ
യജ്ഞപ്രിയാ യജ്ഞകർത്രീ യജമാനസ്വരൂപിണീ 164
ധർമ്മാധാരാ ധനാദ്ധ്യക്ഷാ ധനധാന്യവിവർദ്ധിനീ
വിപ്രപ്രിയാ വിപ്രരൂപാ വിശ്വഭ്രമണകാരിണീ 165
വിശ്വഗ്രാസാ വിദ്രുമാഭാ വൈഷ്‌ണവീ വിഷ്‌ണുരൂപിണീ
അയോനിർയോനിനിലയാ കുടസ്‌ഥാ കുളരൂപിണീ 165
വീരഗോഷ്‌ഠീപ്രിയാ വീരാ നൈഷ്‌കർമ്യാ നാദരൂപിണീ
വിജ്ഞാനകലനാ കല്യാ വിദഗ്ദ്ധാ ബൈന്ദവാസനാ 167
തത്ത്വാധികാ തത്ത്വമയീ തത്ത്വമർത്‌ഥസ്വരൂപിണീ
സാമഗാനപ്രിയാ സൗമ്യാ സദാശിവകുടുംബിനീ 168
സവ്യാപസവ്യമാർഗ്ഗസ്‌ഥാ സർവ്വാപദ്‌വിനിവാരിണീ
സ്വസ്‌ഥാ സ്വഭാവമധുരാ ധീരാ ധീരസമർച്ചിതാ 169
ചൈതന്യാർഘ്യസമാരാധ്യാ ചൈതന്യകുസുമപ്രിയാ
സദോദിതാ സദാതുഷ്‌ടാ തരുണാദിത്യപാടലാ 170
ദക്ഷിണാദക്ഷിണാരാധ്യാ ദരസ്മേരമുഖാംബുജാ
കൗളിനീ കേവലനാർഘ്യകൈവല്യപദദായിനീ 171
സ്മോത്രപ്രിയാ സ്തുതിമതീ ശ്രുതിസംസ്തുതവൈഭവാ
മനസ്വിനീ മാനവതീ മഹേശീ മംഗളാകൃതിഃ 172
വിശ്വമാതാ ജഗദ്ധാത്രീ വിശാലാക്ഷീ വിരാഗിണീ
പ്രഗല്‌ഭാ പരമോദാരാ പരാമോദാ മനോമയീ 173
വ്യോമകേശീ വിമാനസ്‌ഥാ വജ്രിണീ വാമകേശ്വരീ
പഞ്ചയജ്ഞപ്രിയാ പഞ്ചപ്രേതമഞ്ചാധിശായിനീ 174
പഞ്ചമീ പഞ്ചഭുതേശീ പഞ്ചസംഖ്യോപചാരിണീ
ശാശ്വതീ ശാശ്വതൈശ്വര്യാ ശർമ്മദാ ശംഭുമോഹിനീ 175
ധരാധരസുതാ ധന്യാ ധർമ്മിണീ ധർമ്മവർദ്ധിനീ
ലോകാതീതാ ഗുണാതീതാ സർവ്വാതീതാ ശമാത്‌മികാ 176
ബന്ധുകകുസുമപ്രഖ്യാ ബാലാ ലീലാവിനോദിനീ
സുമംഗലീ സുഖകരീ സുവേഷാഢ്യാ സുവാസിനീ 177
സുവാസിന്യർച്ചനപ്രീതാ ശോഭനാ ശുദ്ധമാനസാ
ബിന്ദുതർപ്പണസന്തുഷ്‌ടാ പൂർവ്വജാ ത്രിപുരാംബികാ 178
ദശമുദ്രാസമാരാധ്യാ ത്രിപുരാ ശ്രീവശംകരീ
ജ്ഞാനമുദ്രാ ജ്ഞാനഗമ്യാ ജ്ഞാനജ്ഞേയസ്വരൂപിണീ 179
യോനിമുദ്രാ ത്രിഖണ്ഡേശീ ത്രിഗുണാംബാ ത്രികോണഗാ
അനഘാദ്ഭുതചാരിത്രാ വാ ഞ്‌ഛിതാർത്‌ഥപ്രദായിനീ 180
അഭ്യാസാതിശയജ്ഞാതാ ഷഡദ്ധ്വാതീതരൂപിണീ
അവ്യാജകരുണാമൂർത്തിരജ്ഞാനദ്ധ്വാന്തദീപികാ 181
ആബാലഗോപവിദിതാ സർവ്വാനുല്ലംഘ്യശാസനാ
ശ്രീചക്രരാജനിലയാ ശ്രീമത്‌ ത്രിപുരസുന്ദരീ 182
ശ്രീശിവാ ശിവശക്ത്യൈക്യരൂപിണീ ലളിതാംബികാ

ഏവം ശ്രീലളിതാ ദേവ്യാ നാംനാം സഹസ്രകം ജഗുഃ

ശ്രീലളിതാംബികാ ഓം നമഃ

ഓം

ഇതിഃ ശ്രീലളിതാസഹസ്രനാമസോത്രം സംപൂർണ്ണം

ഭാരത ശാസ്ത്ര പാരമ്പര്യം

🇮🇳NAMUDE  PYITHRIKAM🇮🇳

🇮🇳✨🇮🇳✨🇮🇳✨🇮🇳✨🇮🇳

ലോകത്തിന്റെ  മുഴുവൻ ""നന്മ""ക്കും  വേണ്ടി  പ്രാർഥിച്ചിരുന്ന  ഒരു  രാഷ്ട്രമായിരുന്നു  🇮🇳✨ഭാരതം✨🇮🇳

 🙏🏻ഭാരതത്തിലെ  ഓരോ  മംഗളകർമവും   അവസാനിച്ചിരുന്നത്   🇮🇳✨""ലോക  സമസ്ത  സുഖിനോ ഭവന്തു""✨🇮🇳  എന്ന  മന്ത്രം  ചൊല്ലിയായിരുന്നു .


🙏🏻1947 വരെ  വിദേശികൾ  നശിപ്പിച്ച  👉""നമ്മുടെ""  സംസ്കാരം  പിന്നീട്  👉""നമ്മൾ""  തന്നെ  നശിപ്പി ച്ചു .


🙏🏻ലോഹതന്ത്രവും  ആരോഗ്യ  ശാസ്ത്രവും ,ഗണിത  ശാസ്ത്രവും  ജ്യോതിഷവും  എല്ലാം  ഭാരതത്തിന്റെ  സംഭാവനയാണ് .


🙏🏻AD  പത്താം  നൂറ്റാണ്ട്  വരെ  👉""4  അക്ക  സംഖ്യ"" എഴുതാൻ  അറിവില്ലാത്ത 👉യുറോപ്യൻ മാരുടെ  മുന്നിൽ  ‘👉അരിതമാറ്റിക് പ്രോവിഷനും’  ‘👉ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച്  വേദമന്ത്രങ്ങൾ  ചൊല്ലിയിരുന്നവരാണ്  ഭാരതീയർ .

🙏🏻👉"യജുർവേദ""ത്തിൽ.......     .AD  1500 നു  ശേഷം കണ്ടുപിടിച്ച  ഈ  ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത്   👉""യൂറോപ്യൻസ് "" ആണെന്നാണ്‌  നമ്മൾ   പുസ്തകങ്ങൾ    നോക്കി  പഠിച്ചി ട്ടുള്ളത്‌.  


🙏🏻പക്ഷെ  നമ്മുടെ  ഭാരതത്തിന്‌   5000  വർഷങ്ങൾക്ക്  മുൻപ്    അവയെ  കുറിച്ച്  അറിവുണ്ടായിരുന്നു

 🙏🏻 AD  400 നു  ശേഷം  AD  1500  വരെ  നൂറുകണക്കിന്  രസതന്ത്ര പുസ്തകങ്ങൾ   ഭാരത്തിൽ  എഴുത്പെട്ടിട്ടുണ്ട് 👉.രസരത്നാകരം ,   രസസമുച്ചയം, 👉രസേന്ദ്രസാരസർവ്വസ്സ്വം ,👉രസ്സേന്ദ്രചൂടാമണി , തുടങ്ങിയ  പുസ്തകങ്ങൾ  എല്ലാം  തന്നെ  ✨നാഗാർജ്ജുന✨നെ  പോലുള്ള  പ്രഗൽഭരായ  രസ തന്ത്രജ്ഞരാൽ  എഴുതപെട്ടിട്ടുള്ളതാണ് .

🙏🏻ഈ  പുസ്തകങ്ങളിലെല്ലാം  ഓരോരോ  കെമിക്കലുകൾ  എങ്ങിനെയെല്ലാം  ഉപയോഗിക്കണം  എന്ന്  വ്യക്തമായി  പ്രതിപാദിച്ചിട്ടുണ്ട്  .


🙏🏻കൂടാതെ  സ്വർണം ,വെള്ളി  ടിൻ ,ലെഡ് , അയേൻ ,കൊപെർ ,മെർകുറി ,എന്നീ മെറ്റലുകൾ  എപ്രകാരമാണ്  👉പ്രോസസ്  ചെയ്യേണ്ടത് എന്ന്  വ്യക്തമായി   പ്രതിപാദിക്കുന്നു.


🙏🏻പ്രകാശത്തിനു   7 നിറങ്ങൾ   ഉണ്ടെന്നു  കണ്ടുപിടിച്ചത👉് 'സർ  ഐസക്ന്യൂട്ടണ്‍ ' അല്ല .  👉""വിശ്വാമിത്ര മഹർഷി""  ആണ് ,സൂര്യദേവൻ  തന്റെ 7  നിറങ്ങൾ  ഭൂമിയിലീക്ക്  അയക്കുന്നു  എന്ന്  👉വേദങ്ങളിൽ  എഴുതിയത് കാണുക



🙏🏻പ്രകാശം  സഞ്ചരിക്കുന്നു എന്ന്  കണ്ടെത്തിയതും 👉'സർ  ഐസക്ന്യൂട്ടണ്‍  അല്ല.   ഒരു നിമിഷത്തിന്റെ  പകുതി  സമയം  കൊണ്ട് 2022  യോജന  വേഗത്തിൽ  പ്രകാശത്തെ  ഇങ്ങോട്ടയക്കുന്ന  സൂര്യദേവാ  അങ്ങേക്ക്  പ്രണാമം എന്ന് പറഞ്ഞത്  👉വിജയനഗരം  സാമ്രാജത്തിലെ  ഹരിഹരന്റെയും ഗുപ്തന്റെയും   ആസ്ഥാന പുരോഹിതനായ 👉✨"സയണാചാര്യൻ" ✨ ആണ് .


🙏🏻👉ന്യൂട്ടൻ  👉ഗ്രാവിറ്റി  കണ്ടുപിടിക്കുന്നതിനു മുൻപ്  ഭാരതീയ  ജ്യോതി  ശാസ്ത്രത്തിൽ  ഗ്രാവിറ്റിക്ക്  👉'ഡഫനിഷൻ'  ഉണ്ടായിരുന്നു .

🙏🏻ആകാശത്തിലുള്ള  സോളിഡ്  മെറ്റിരിയൽസ്‌നെ   ഭൂമി  അതിനെ  ശക്തികൊണ്ട്  ആകർഷിക്കുന്നു .  👉ഇതൊന്നിനെയാണോ ആകർഷിക്കുന്നത്  അത്  താഴെ  വീഴുകതന്നെ ചെയ്യും .

🙏🏻തുല്യ  ശക്തികൊണ്ട്  ആകർഷിക്കുന്ന  ജ്യോതിർ ഗോളങ്ങൾ    വീഴുകയില്ല   👉""ഭാസ്കരാചാര്യ "" (1114–1185) എഴുതിയ  ഈ വരികൾ സിദ്ധാന്തശിരോമണി  എന്ന  പുസ്തകത്തിൽ   👉""ഭുവനകോശം "" എന്ന ഭാഗത്തിൽ  ആറാം  അധ്യായത്തിൽ  നിങ്ങൾക്ക്  വായിക്കാൻ ആകും..


🙏🏻ഭൂമി  ഉരുണ്ടതാണെന്നും  സൂര്യന്  ചുറ്റും  കറങ്ങുന്നു  എന്നും  കണ്ടുപിടിച്ചത്  👉""ആര്യഭടൻ""  ആണ് !!

🙏🏻ഇന്ന്  നമ്മൾ  ഇതിനെല്ലാം  പേര്  വിളിക്കുന്നത്‌  👉ഗലീലിയോയെയും  ,👉കൊപെർ നിക്കസ്സിനെയും ,👉റ്റൈക്കൊബ്ലാണ്ട്നെയും    ആണ് .


🙏🏻 AD  449 ൽ  ആര്യഭടാചാര്യൻ  ഒന്നാമൻ  അദ്ദേഹത്തിന്റെ 23മത്തെ  വയസ്സില  എഴുതിയ  ✨“ആര്യാഭടീയം” ✨ എന്ന  ഗ്രന്ഥം  ഭാരതത്തിലെ  ✨""ജ്യതിർഗണിതശാസ്ത്ര  പട്ടികയിൽ  ഒന്നാമതായി  നിൽക്കുന്നു .


🙏🏻ഭൂമിയുടെ  ഗോളാകൃതിയെ  കുറിച്ചും ഭൂമി  സൂര്യന് ചുറ്റും  കറങ്ങുന്നതിനെ  കുറിച്ചും  👉""ഭുമിയുടെ   Rotation ""നെ   കുറിച്ചും   👉""Revolution ""നെ   കുറിച്ചും  അതിന്റെ  Speed നെ   കുറിച്ചും  വ്യക്തമായി  എഴുതിയ  ✨‘ആര്യഭടീയം’ ✨ അത്യുജ്ജലമാണ്  എന്നത് കൊണ്ടുതന്നെയാണ്  നമ്മൾ  നമ്മുടെ  ആദ്യ  ഉപഗ്രഹത്തിനു  👉“”ആര്യഭട്ട””  എന്ന്  പേര്  നൽകിയത് .


🙏🏻👉""ആര്യഭടാചാര്യനും , ഭാസ്കരാചാര്യനും "" എഴുതിവച്ചിരിക്കുന്ന  എല്ലാ കാര്യങ്ങളും അതിന്റെ  ✨""10  ഇരട്ടി""✨ വിശദീകരിച്ചു   ഭ്രമ്മഗുപ്തൻ  👉""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് .

 🙏🏻വൃത്തത്തിന്റെ  വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം  തുടങ്ങി  എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ  👉Equation നോട്  കൂടി  എഴുതിവച്ചിരിക്കുന്നു .

🙏🏻ഗ്രീൻ വിച്  രേഖ  പണ്ട്  ഭാരതത്തിൽ  ആയിരുന്നു . അപ്പുറത്തും  ഇപ്പുറത്തും  longitudeഉം  latitude ഉം   കണക്കാക്കിയിരുന്നു .

🙏🏻✨വരാഹിമിഹിരൻ  AD 553 ✨ൽ  അലക്സാൻഡ്ര്യയുടെ   Longitude  കണക്കാക്കിയിട്ടുണ്ട് . 23 .7 ഡിഗ്രി യായാണ്  ✨ഉജ്ജയിനി✨ യിൽനിന്നും  അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത് .ഇന്ന്  മോഡേൻ സയൻസ് പ്രകാരം  ഇന്ന്  നോക്കിയാൽ അത്  23 .3  ഡിഗ്രി

🙏🏻👉""ജെർമനി""യിലെ  സെന്റ്‌  ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ  കവാടത്തിൽ ✨‘പാണിനി’✨യുടെ  ഒരു  വലിയ  ചിത്രം  കൊത്തി വച്ചിട്ടുണ്ട് .

🙏🏻👉""ജർമ്മൻ"" ഭാഷയുടെ  അടിസ്ഥാനം  പാണിനി  എഴുതിയ  🇮🇳""അഷ്ട്ടാദ്ധ്യായി""  എന്ന  വ്യാകരണ  ഗ്രന്ഥം  ആണ് .

🙏🏻മനുഷ്യന്  ഉണ്ടാകാൻ  സാധ്യതയുള്ള  ഓരോ  രോഗത്തിന്റെയും അവയുടെ  ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ  കുറിച്ചും ഔഷധം  നൽകുമ്പോൾ  ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ  ചേർത്തു  ""51  ശാഖകൾ "" ഉള്ള  ✨അഥർവ്വ  വേദം✨ നമ്മുടെ  നാട്ടിൽ  ഉണ്ടായിരുന്നു .


🙏🏻World  Health   Organization universal medicine status കൊടുത്തിരിക്കുന്ന  ഭൂമിയിലെ  ഒരേ ഒരു  compound   ജലം  ആണ് . ഏതൊരു  അസുഖത്തിനും  ജലം അല്ലാതെ  വേറെ ഒന്നും  നൽകരുത്  എന്ന്  👉✨യജുർവേദ✨ത്തിൽ  കാണുന്നു .


🙏🏻ആധുനിക  വൈദ്യശാസ്ത്രത്തിന്റെ  പിതാവായി  അറിയപെടുന്നത്  👉ഹിപ്പോക്രാറ്റ്സ്  ആണ്, 🙏🏻ചരകന്റെയും  ശുശ്രുതന്റെയും🙏🏻 പുസ്തകത്തിൽ  നിന്നാണ് താൻ  ഔഷധ ശാസ്ത്രം  പഠിച്ചത്  എന്ന്  ഹിപ്പോക്രാറ്റ്സ് എഴുതിയ  പുസ്തകത്തിൽ ✨117  തവണ ✨ പറയുന്നു .ചികിത്സ  മനസ്സും  ശരീരവും  ഒരുമിക്കണം  എന്ന്  പറഞ്ഞത്  👉ശുശ്രുതൻ  ആണ് .


🙏🏻ശരീരത്തിന്  ഏൽക്കുന്ന  എല്ലാ  ആഘാതവും  മനസ്സിനും  മനസ്സിന്  എൽക്കുന്ന  എല്ലാ  ആഘാതവും  ശരീരത്തിനും  ഏൽക്കുന്നു  എന്ന് ✨BC 700 ✨ൽ എഴുതിയ   ☀ശുശ്രുത  സംഹിത☀യിൽ  പറയുന്നു .. ഇന്ന്  അമേരിക്കയിൽ  ഇതേ  ചികിത്സാ രീതി  ✨Quantum Healing✨ (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ  അത്യാധുനിക  ചികിത്സാ  രീതിയായി  കണക്കാക്കുന്നു .


🙏🏻✨ബ്രെയിൻ  Activate✨   ചെയ്യാൻ 🇮🇳meditation🇮🇳  നെ പോലെ  മറ്റൊന്നില്ല  എന്ന്  👉അമേരിക്ക  പറയുന്നു ,

 🙏🏻അവിടത്തെ  സിലബസ്  അനുസരിച്ച്  എല്ലാ  ✨""യൂണിവേഴ്സിറ്റി""✨  കളിലും പ്രസിദ്ധീകരിക്കുന്ന  ടെക്സ്റ്റ്‌ബുക്കിന്റെ  അവസാന  chapter  👉✨meditation✨   ആയിരിക്കണം  എന്ന്  👉നിർബന്ധമുണ്ട് .

😳സൂര്യനമസ്കാരം അമേരിക്കയിലുംഇംഗ്ലണ്ടിലും   അവരുടെ  👉""ജീവിതചര്യ"" ആയിരിക്കുന്നു .


 🙏🏻👉Washington പോസ്റ്റ്‌   മാഗസിന്റെയും   New York  times മാഗസിൻന്റെയും കണക്കു  അനുസരിച്ച്  അവിടുത്തെ 40  വയസ്സ്  👉65% പേർ  നമ്മുടെ  👉സൂര്യനമസ്കാരവും  👉യോഗയും    ചെയ്യുന്നവരാണത്രേ.

 🙏🏻✨""പതഞ്‌ജലി ""✨🙏🏻 മഹിർഷിയുടെ   യോഗശാസ്ത്രത്തിൽ  പരിണാമത്തെകുറിച്ചു  വ്യക്തമായി  പറയുന്നു .


🙏🏻7 ദിവസത്തിൽ  ഒരിക്കൽ  ജോലിക്കാർക്ക്  അവധി  നൽകണം  എന്ന്  പറഞ്ഞത്  ബ്രിട്ടീഷുകാർ  അല്ല.  ☀ചാണക്യൻ ☀ ആണ് , അദ്ദേഹത്തിന്റെ  👉""അർത്ഥ ശാസ്ത്ര""ത്തിൽ  ഇത്  വ്യക്തമായി  പറയുന്നുണ്ട് .


🙏🏻വിഷ്ണുശർമ AD 505 ൽ  എഴുതിയ  പഞ്ചതന്ത്രം എന്ന പുസ്തകം അമേരിക്കയുടെ 👉""CIA""(Central Intelligence Agency) യുടെ  സിലബസിന്റെ  ഭാഗമാണിന്ന് .,


🙏🏻ലോഹതന്ത്രം  ആയാലും  രസതന്ത്രം ആയാലും  ജ്യോതിശാസ്‌ത്രം  ആയാലും  ആരോഗ്യ ശാസ്ത്രമായാലും  ഇന്ന്  ലോകം  ഭാരതത്തിന്റെ പൈതൃകം  പുനർ ചിന്തനത്തിനു  വഴിയൊരുക്കുന്നു .🙏🏻


🙏🏻OXFORD  UNIVERSITY യിൽ  പ്രസിദ്ധമായ    👉""Bodleian library"" യിൽ  👉""20000"" ത്തോളം ""കറുത്ത  പെട്ടികളിലായി  സൂക്ഷിച്ചിരിക്കുന്ന "" 👉താളിയോലകൾ  മുഴുവനും  ഇന്ത്യയിൽ  നിന്നും  കടത്തിയവയാണ് .ഇന്ന്  കാണുന്ന  പല  കണ്ടുപിടുത്തവും ഇവയിൽ  നിന്നുള്ള  വിജ്ഞാനം ആണ് .


🙏🏻കൂടാതെ ✨ "Harvard university"✨ യിൽ സൂക്ഷിച്ചിട്ടുള്ള 💥442  ഋഗ്വേദ  ഗ്രന്ഥങ്ങൾ 💥 👉നമ്മുടെതാണെന്ന്   എത്രപേർക്ക്  അറിയാം .

🙏🏻"""🌟ലോകം  രണ്ടുകയ്യും  നീട്ടി  അറിവിനായി  ഭാരതത്തിന്‌ മുൻപിൽ  കൈനീട്ടി  നില്ക്കും🌟"""  എന്ന്  പറഞ്ഞത് 👉""Max Muller"" ആണ്.


🙏🏻👉11 വർഷം  സംസ്കൃതം  പഠിച്ചു നമ്മുടെ  വേദങ്ങളെ  TRANSLATE  ചെയ്ത് 47  പുസ്തകങ്ങൾ അടങ്ങിയ  The Book of Oriental എഴുതിയ  പണ്ഡിതനായിരുന്നു    👉Max Muller ..

🙏🏻👉നിർഭാഗ്യമെന്ന്   പറയട്ടെ   നമുക്ക്  നമ്മുടെ  സംസ്കാരത്തോടു  👉പുച്ഛമാണ്.!!!!

🇮[truncated by WhatsApp]

Monday, 21 December 2015

Bhgaratgeetha Message

Today is Bhagavad Gita Jayanti. Which means today is the day when Bhagvad Gita was spoken by Lord Shri Krishna to his very first deciple in the form of human i.e. Arjun. Tomorrow Bhagavad Gita will complete 5151 years.
🔹Few facts of Bhagavad Gita please read :
🚩What is the Bhagavad-Gita?

The Bhagavad-Gita is the eternal message of spiritual wisdom from ancient India. The word Gita means song and the word Bhagavad means God, often the Bhagavad-Gita is called the Song of God.

🚩Why is the Bhagavad-Gita called a song if it is spoken?

Because its rhyming meter is so beautifully harmonic and melodious when spoken perfectly.

🚩What is the name of this rhyming meter?

It is called Anustup and contains 32 syllables in each verse.

🚩Who originally spoke the Bhagavad-Gita?

Lord Krishna originally spoke the Bhagavad-Gita.

🚩Where was the Bhagavad-Gita originally spoken?

In India at the holy land of Kuruksetra.

🚩Why is the land of Kuruksetra so holy?

Because of benedictions given to King Kuru by Brahma that anyone dying in Kuruksetra while performing penance or while fighting in battle will be promoted directly to the heavenly planets.

🚩Where is the Bhagavad-Gita to be found?

In the monumental, historical epic Mahabharata written by Vedavyasa.

🚩What is the historical epic Mahabharta?

The Mahabharata is the most voluminous book the world has ever known. The Mahabharata covers the history of the earth from the time of creation in relation to India. Composed in 100,000 rhyming quatrain couplets the Mahabharata is seven times the size of the Illiad written by Homer.

🚩Who is Vedavyasa?

Vedavyasa is the divine saint and incarnation who authored the Srimad Bhagavatam, Vedanta Sutra, the 108 Puranas, composed and divided the Vedas into the Rik, Yajur, Artharva and Sama Vedas, and wrote the the great historical treatise Mahabharata known as the fifth Veda. His full name is Krishna Dvaipayana Vyasa and he was the son of sage Parasara and mother Satyavati.

🚩Why is the Mahabharata known as the fifth Veda?

Because it is revealed in the Vedic scripture Bhavisya Purana III.VII.II that the fifth Veda written by Vedavyasa is called the Mahabharata.

🚩What are the special characteristics of the Mahabharata?

The Mahabharata has no restrictions of qualification as to who can hear it or read it. Everyone regardless of caste or social position may hear or read it at any time. Vedavyasa wrote it with the view not to exclude all the people in the worlds who are outside of the Vedic culture. He himself has explained that the Mahabharata contains the essence of all the purports of the Vedas. This we see is true and it is also written in a very intriguing and dramatically narrative form.

🚩What about the Aryan invasion theory being the source of the Bhagavad-Gita?

The Aryan invasion theory has been proven in the 1990s not to have a shred of truth in it. Indologists the world over have realized that the Aryans are the Hindus themselves.

🚩What is the size of the Bhagavad-Gita?

The Bhagavad-Gita is composed of 700 Sanskrit verses contained within 18 chapters, divided into three sections each consisting of six chapters. They are Karma Yoga the yoga of actions. Bhakti Yoga the yoga of devotion and Jnana Yoga the yoga of knowledge.

🚩When was the Bhagavad-Gita spoken?

The Mahabharata confirms that Lord Krishna spoke the Bhagavad-Gita to Arjuna at the Battle of Kuruksetra in 3137 B.C.. According to specific astrological references in the Vedic scriptures, the year 3102 B.C. is the beginning of kali yuga which began 35 years after the battle 5000 years ago. If calculated accurately it goes to 5151years from today.

🚩What is the opinion of western scholars from ancient times?

According to the writings of both the Greek and the Romans such as Pliny, Arrian and Solinus as well as Megastathanes who wrote a history of ancient India and who was present as an eyewitness when Alexander the Great arrived in India in 326 B.C. was that before him were 154 kings who ruled back to 6777 B.C. This also follows the Vedic understanding.

🚩When was the Bhagavad-Gita first translated into English?

The first English edition of the Bhagavad-Gita was in 1785 by Charles Wilkins in London, England. This was only 174 years after the translation of the King James Bible in 1611.

🚩Was the Bhagavad-Gita also translated into other languages?

Yes. The Bhagavad-Gita was translated into Latin in 1823 by Schlegel. It was translated into German in 1826 by Von Humbolt. It was translated into French in 1846 by Lassens and it was translated into Greek in 1848 by Galanos to mention but a few.

🚩What was the original language of the Bhagavad-Gita?

The original language of the Bhagavad-Gita was classical Sanskrit from India.

🚩Why is Srimad often written before the Bhagavad-Gita?
The word Srimad is a title of great respect. This is given because the Bhagavad-Gita reveals the essence of all spiritual knowledge.

🚩Is history aware of the greatness of Srimad Bhagavad-Gita?

Historically many very extraordinary people such as Albert Einsten, Mahatma Gandhi, Dr. Albert Schweitzer, Herman Hesse, Ralph Waldo Emerson, Aldous Huxley, Rudolph Steiner and Nikola Tesla to name but a few have read Srimad Bhagavad-Gita and were inspired by its timeless wisdom.

🚩What can be learned by the study of Srimad Bhagavad-Gita?

Accurate, fundamental knowledge about God, the ultimate truth, creation, birth and death, the results of actions, the eternal soul, liberation and the purpose as well as the goal of human existence.

🔶Please share🔶

കുമ്മനം പറഞ്ഞത്


ഹിന്ദുവിന്റെ സഹന സമരച്ചരിത്രം നമ്മളില്‍ പലരും അറിയാത്തവരും ചിലരെങ്കിലും മറന്നു പോയവരും.... കുറച്ചധികം പേര്‍ ഇതിനോട് കണ്ണടക്കുന്നവരും ആയിരിക്കും ....

നമുക്കെല്ലവര്‍ക്കുമായി .......

നിശ്ചയദാർഢ്യമുള്ള ഒരു നേതൃത്വം ഉണ്ടെങ്കിൽ, സമാധാന പൂര്ണ്ണമായ "മത"പ്രക്ഷോഭം എങ്ങനെ നയിക്കാമെന്നും അതിൽ വിജയം കണ്ടെത്താമെന്നുമുള്ള ചരിത്രത്തിലെ അത്യുജ്ജ്വലമായ ഒരേട്‌.. അതാണ്‌ നിലയ്ക്കൽ പ്രക്ഷോഭംം

മാനനീയ കുമ്മനം രാജശേഖരന്‍ ജി

1983 മാര്‍ച്ച് 24ന് ശബരിമല പൂങ്കാവനത്തില്‍പ്പെട്ട നിലയ്ക്കല്‍ പ്രദേശത്ത് ആരോ കുരിശുവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത മിന്നല്‍വേഗത്തിലാണ് നാട്ടിലെങ്ങും വ്യാപിച്ചത്. കുരിശുകൂട്ടി തയ്യാറാക്കിയ പ്രചണ്ഡമായ പ്രചരണപരിപാടികള്‍ വളരെ ആസൂത്രിതമായി ക്രൈസ്തവ സഭാനേതൃത്വം ആരംഭിച്ചു. പ്രമുഖ ദിനപത്രങ്ങളായ മലയാളമനോരമ, മാതൃഭൂമി, ദീപിക തുടങ്ങിയ നിലയ്ക്കലില്‍ ഏ.ഡ.52ലെ കുരുശ് കണ്ടെടുത്തുവെന്ന് ഫ്‌ളാഷ് ന്യൂസുകള്‍ പുറത്തുവിട്ടു. സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ അരപ്പള്ളിയായ നിലയ്ക്കല്‍ പള്ളി കണ്ടെടുത്തതിലുള്ള ആഹ്ലാദാരവങ്ങള്‍ നാടെങ്ങും മുഴങ്ങി. ക്രൈസ്തവ വിശ്വാസികളുടെ ശക്തമായ പ്രവാഹമായിരുന്നു പിന്നീട് നിലയ്ക്കലേയ്ക്ക്. ഹൈന്ദവസമൂഹം എന്തു ചെയ്യണമെന്ന് അറിയാതെ അല്പമൊന്നു പതറി. കുരിശിനുവേണ്ടി പത്രങ്ങളില്‍ മുഖപ്രസംഗങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും വന്നതോടെ പ്രചാരണത്തില്‍ ക്രൈസ്തവവിഭാഗം മേല്‍കൈ നേടി. നിലയക്കല്‍ മഹാദേവ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള്‍ എല്ലാ ക്രൈസ്തവ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു ക്ഷേത്രത്തിലേക്കുള്ള വഴിയുടെ പേര് സെന്റ് തോമസ്‌റോഡ് എന്നും നിലയ്ക്കല്‍ മലയ്ക്ക് സെന്റ് തോമസ് മൗണ്ട് എന്നും പേരിട്ടു ബോര്‍ഡുകള്‍ ഉയര്‍ന്നു. ശബരിമല റോഡില്‍ നിലയ്ക്കല്‍ ജംഗ്ഷനില്‍ വലിയൊരു കമാനമുയര്‍ത്തി ഗ്ലീബാനഗര്‍.

ഹിന്ദുക്കളെ നിലയ്ക്കലേക്ക് പോകാന്‍ പോലീസും സഭാ വിശ്വാസികളും അനുവദിച്ചില്ല. സമീപ സ്ഥലങ്ങളായ നാറാണംതോട്, അട്ടത്തോട്, മീലക്കയം, പമ്പാവാലി തുടങ്ങിയ സ്ഥലങ്ങളിലെ ഹിന്ദുക്കള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലും മനോവേദനകളിലുമായി.

ഞാന്‍ പൂജ്യസ്വാമി തിരുവടികളെ കിട്ടിയ വിവരങ്ങള്‍ ധരിപ്പിച്ചു. മാര്‍ച്ച് 27-ാം തീയതി രാവിലെ ആശ്രമത്തിലെത്തി ഭാവി പരിപാടികളെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചു ഉടനെ നിലയ്ക്കലേയ്ക്ക് പോകണമെന്നായി സ്വാമിജി. ഞാന്‍ തടഞ്ഞു. വിവരങ്ങള്‍ ആദ്യം മനസ്സിലാക്കണമെന്നും അതിനുശേഷം കാര്യങ്ങള്‍ ചിന്തിക്കാനുമുള്ള സ്വാമിജിയുടെ മാര്‍ഗ്ഗോപദേശം അനുസരിച്ച് നിലയ്ക്കലേക്ക് ആദ്യത്തെ ഹിന്ദു നേതൃ സംഘം യാത്രയായി. യാത്ര തിരിക്കുമ്പോള്‍ ഒരു കാര്യം തൃപ്പാദങ്ങള്‍ തറപ്പിച്ചു പറഞ്ഞു. എന്തായാലും ആ കുരിശു വച്ചവര്‍ തന്നെ എടുത്തു കൊണ്ടു പൊയ്‌ക്കോളും അതു വച്ചവനും കൂട്ടു നിന്നവനും അനുഭവിക്കുകയും ചെയ്യും ആ വാക്കുകള്‍ ഞങ്ങള്‍ക്ക് എല്ലാം ആത്മവിശ്വാസം പകര്‍ന്നു. പത്തനംതിട്ട ജില്ലാ. ആര്‍. എസ്സ്.എസ്സ്. പ്രചാരക് എം.എം കൃഷ്‌ണേട്ടനും മുതിര്‍ന്ന കാര്യകര്‍ത്താക്കളും അടങ്ങുന്ന വലിയ ഒരു സംഘം പ്രവര്‍ത്തകര്‍ മൂന്നു ജീപ്പുകളിലായി നിലയ്ക്കലെത്തി. മാരകായുധങ്ങളുമായി എന്തിനും തയ്യാറായി നില്‍ക്കുന്ന വാടകഗുണ്ടകളുടെ നടുവിലേക്കാണ് ഞങ്ങള്‍ ചെന്നിറങ്ങിയത്. കാവിക്കൊടിവച്ച ജീപ്പ് കണ്ടപ്പോള്‍ തന്നെ അവര്‍ മുറുമുറുത്തു തുടങ്ങി. ഞങ്ങള്‍ വാഹനങ്ങള്‍ നിലയ്ക്കല്‍ ക്ഷേത്ര സമീപം നിര്‍ത്തിയിട്ട ശേഷം മെല്ലെ നടന്നു. ഗുണ്ടകള്‍ ഓടിക്കൂടി. ഡി.വൈ.എസ്.പിയും കൂട്ടരും ഞങ്ങളുടെ ആഗമനോദ്ദേശ്യം എന്തെന്ന് ആരാഞ്ഞു. ക്ഷേത്രം രക്ഷിക്കാനെത്തിയതാണെന്ന് മറുപടി. അതിന് ഞങ്ങളുണ്ടല്ലോ എന്നായി പോലീസ്. ഉടനെ മടങ്ങണമെന്ന് മേലുദ്ദ്യോഗസ്ഥന്‍ ഉത്തരവിട്ടു. ക്ഷേത്ര ദര്‍ശനം തങ്ങളുടെ ജന്മാവകാശമാണെന്ന് പറഞ്ഞുകൊണ്ട് പ്രവര്‍ത്തകരെല്ലാം ശരണം വിളിച്ചുകൊണ്ട് ക്ഷേത്രമുറ്റത്തേക്കു കുതിച്ചു. പിന്നാലെ പോലീസും.

ക്ഷേത്രപരിസരം കൈയ്യേറി കുരിശുവെച്ച സ്ഥലത്തേക്ക് പോകുന്നത് പോലീസ് തടഞ്ഞു. ഫാമിംഗ് കോര്‍പ്പറേഷന്‍ വക 108 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയാണ് നിലയ്ക്കല്‍ പ്രദേശം. പാവപ്പെട്ട തൊഴിലാളികളായ ഹിന്ദുക്കള്‍ ഞങ്ങളെ കണ്ട് ഓടിക്കൂടി. ഏതാണ്ട് അന്‍പതോളം പേര്‍. അവര്‍ കുരിശുകണ്ടെടുത്തതിനുപിന്നാലെ കള്ളക്കളികളും വെട്ടിപ്പും തുറന്നുപറഞ്ഞു. അങ്ങനെ നിലയ്ക്കല്‍ സെന്റ് തോമസ് സ്ഥാപിച്ച കുരിശിന്റെ മുഴുവന്‍ വസ്തുക്കളും ശേഖരിച്ചു മടങ്ങി.

നേരെ വന്നത് ചേങ്കോട്ടുകോണം ആശ്രമത്തിലാണ്. വിവരങ്ങള്‍ വിശദമായി സ്വാമിജിയെ ധരിപ്പിച്ചു. സുസംഘടിതവും ആസൂത്രിതവും വ്യാപകവുമായ പ്രക്ഷോഭപരിപാടികള്‍ ആവശ്യമാണെന്ന് സ്വാമിജി വ്യക്തമാക്കി. ഏപ്രില്‍ 14ന് നിലയ്ക്കലേക്ക് നാമജപയാത്ര നടത്തി. സ്വാമിജിയുടെ സൗകര്യമനുസരിച്ച് കേരളത്തിലെ എല്ലാ ഹിന്ദുസംഘടനകളുടേയും നേതാക്കളുടെ യോഗം ഏപ്രില്‍ 22ന് കൂടാന്‍ നിശ്ചയിച്ചു.