CPIM പ്രതിഷേധിച്ചിട്ടുണ്ട്,
അധ:സ്ഥിതരുടെ പ്രശ്നങ്ങളുന്നയിച്ചിട്ടല്ല, അമേരിക്ക സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിന്.
😜😝😜😀
CPIM മൌന ജാഥകള്‍ നടത്തിയിട്ടുണ്ട്,ഭീകരക്രണ ത്തിൽ കൊല്ലപ്പെട്ട ഇന്ത്യയിലെ ജവന്മാര്‍ക്കോ ജനങ്ങള്‍ക്കോ വേണ്ടിയല്ല ,പലസ്തീനിലെ ജനങ്ങള്‍ക്ക് വേണ്ടി.
😊😀😝😀
CPIM ഇന്ത്യയുടെ രാഷ്ട്രപതിയ്ക്ക് നിവേദനമയച്ചിട്ടുണ്ട്,
പട്ടിണിക്കാരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയല്ല, മുംബൈയിൽ 257 പേരുടെ മരണത്തിന് കാരണക്കാരനായ മേമനെ തൂക്കിക്കൊല്ലരുതെന്ന് അപേക്ഷിക്കാൻ.
😝😀😝😀
CPIM അമേരിക്കൻ പ്രസിഡന്റിന് കത്തയിച്ചിട്ടുണ്ട്,
അമേരിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനല്ല, ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് വിസ നൽകരുതെന്ന് പറയാൻ.
😁😜😊😜
CPIM ബീഫ് ഫെസ്റ്റിവൽ നടത്തുന്നുണ്ട്
വിശന്നു വലഞ്ഞവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാനല്ല, ഇവര് എന്ത് തിന്നണമെന്ന് തീരുമാനിക്കുന്നത് വേറെ ആരോ ആണത്രേ, അതിൽ പ്രതിഷേധിച്ചാണ്.
😝😀😝😀
CPIM ചുംബന സമരം നടത്തിയിട്ടുണ്ട്😘😘🙃
പട്ടിണി കിടന്നു മരിക്കുന്ന ആദിവാസിക്കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത് വാത്സല്യത്തോടെ പുണരാനല്ല, റെസ്റ്റോറന്റുകളുടെ ചുവരുകൾക്കിടയിൽ കാമം തീർത്തിരുന്നവർക്ക് പൊതുസ്ഥലത്ത് ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തിനായി
😘😘😀😜😝
അഭ്യന്തര മന്ത്രാലയം ഇതിൽ കൂടുതൽ കരുതലും നടപടികളും എടുക്കണമെന്ന് താത്പര്യപ്പെടുന്നു
എല്ലാ ഹിന്ദുക്കളുടേയും ശ്രദ്ധയ്ക്ക് ഇത് വായിക്കണം ഷെയർ ചെയ്യണം
പ്രണയം കുരുക്കിട്ട ജീവിതങ്ങള്‍
സിജു കറുത്തേടത്ത് August 14, 2016
ലൗ ജിഹാദും മതംമാറ്റവും ഐഎസ് ബന്ധവും ആര്‍എസ്എസുകാരുടെ ഭാവനാവിലാസമായി കണ്ട് അറിഞ്ഞോ അറിയാതെയോ തള്ളുകയായിരുന്നു കേരളീയ സമൂഹം. എന്നാല്‍ സംസ്ഥാനത്തെ സര്‍ക്കാരുകളാവട്ടെ ഇതുസബന്ധിച്ചു അതതുകാലത്ത് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് അറിഞ്ഞുകൊണ്ട് തള്ളി.
വര്‍ഗീയ ധ്രുവീകരണം സംഭവിക്കുമെന്നായിരുന്നു കണ്ടെത്തിയ ന്യായം. പ്രണയത്തിലൂടെ മതംമാറ്റവും അതുവഴി ഐഎസ് റിക്രൂട്ട്‌മെന്റും നടക്കുന്നതായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഈ മുന്നറിയിപ്പിനെ സാധൂകരിക്കുന്ന തരത്തില്‍ 25 വര്‍ഷം മുന്‍പുതന്നെ സംസ്ഥാനത്ത് ഭീകരബന്ധത്തിനു ശക്തമായ വേരോട്ടം ഉണ്ടായിട്ടുണ്ടെന്ന് മലപ്പുറം വളാഞ്ചേരി സ്വദേശി ബഷീറിനെ ഉദ്ധരിച്ച് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നതായി കോഴിക്കോട്ടെ മുന്‍എസ്പി വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇക്കാര്യം രാഷ്ട്രീയതാല്‍പര്യം മുന്‍നിര്‍ത്തി ഭരണനേതൃത്വം അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറ്റപ്പെടുത്തി.
കാലാകാലങ്ങളില്‍ ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഇരുസര്‍ക്കാരുകളും മുഖവിലയ്ക്ക് എടുക്കാത്തതാണ് രാജ്യം നേരിടുന്ന വന്‍ഭീഷണിക്കുകാരണമായത്. ഇത് സംസ്ഥാനപ്രശ്‌നമായി മുഖംതിരിക്കാനാവില്ല.
കേവലം മതപരിവര്‍ത്തനമായി ചെറുതായി കാണാനും സാധിക്കില്ല. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും തുരങ്കവയ്ക്കാന്‍ കൂട്ടുനിന്ന സംസ്ഥാന സര്‍ക്കരുകള്‍ക്ക് ഈ കളങ്കത്തില്‍ നിന്നു കൈകഴുകാനും കഴിയില്ല.
മതം കുരുക്കിട്ട കാമ്പസ്
പ്രഫഷണല്‍ കാമ്പസുകളെ കേന്ദ്രീകരിച്ചാണ് ലൗജിഹാദിനും മതംമാറ്റത്തിനും തുടക്കം കുറിച്ചത്. ഇതില്‍ പുറംലോകമറിഞ്ഞതില്‍ ആദ്യത്തെ സംഭവം എന്നു വിശേഷിപ്പിക്കാവുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആയിരുന്നു. താമരശ്ശേരി കോരങ്ങാട് അധ്യാപക ദമ്പതിമാരുടെ മകന്‍ സത്യനാഥന്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ മതംമാറിയത് വിവാദമായിരുന്നു.
സഹപാഠിയുടെ സ്വാധീനത്തില്‍ മതംമാറിയ ഇയാള്‍ അമ്മയേയും രണ്ടുസഹോദരിമാരെയും മതംമാറ്റിയതിനു പുറമെ അമ്മയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തുവെന്ന വിവരം ഞെട്ടലോടെയാണ് സമൂഹം കേട്ടത്. സഹോദരിമാര്‍ വിദേശത്താണെന്നും, ഇയാള്‍ ഇപ്പോള്‍ കണ്ണൂരില്‍ ഒരു ദന്തല്‍കോളജില്‍ പ്രവര്‍ത്തിക്കുന്നുവെന്നുമാണ് വിവരം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ചില മുറികളില്‍ ഒരു പ്രത്യേക സമുദായാംഗങ്ങള്‍ ഒരുമിച്ച് ചേരുകയും ക്രമേണ ഇത് ഒരു ആരാധനാകേന്ദ്രമാക്കി മാറ്റുകയും ചെയ്തിരുന്നതായും ഏഴുവര്‍ഷം മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ കേന്ദ്രത്തില്‍ വച്ചാണ് അന്യമതസ്ഥരായ വിദ്യാര്‍ഥികളെ മതംമാറ്റത്തിനു പ്രേരിപ്പിച്ചത്. ഇത്തരം കേന്ദ്രം ഇപ്പോഴും നിലനില്‍ക്കുന്നതായാണ് വിവരം. തീവ്രമതനിലപാട് സ്വീകരിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയിലായിരുന്നു ഇത്.
മട്ടാഞ്ചേരി സ്വദേശിനിയും അവസാനവര്‍ഷ ബിഡിഎസ് വിദ്യാത്ഥിനിയുമായ അഞ്ജലിയാണ് പ്രണയക്കുരുക്കിന്റെയും മതംമാറ്റത്തിന്റെയും ഒടുവിലത്തെ ഇര. പ്രണയത്തിനു വളവും വെള്ളവും ചേര്‍ക്കാന്‍ പെണ്‍കുട്ടികളും ഒരുങ്ങിനില്‍ക്കുന്നു.
വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചികിത്‌സയ്‌ക്കെത്തുന്ന രോഗികളെയും മതംമാറ്റിയ വിവരം പുറത്തുവന്നതോടെ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചുള്ള വലക്കുരുക്കിന്റെ ഭീതിയിലാണ് സമൂഹം. പെരുവണ്ണസ്വദേശി രവീന്ദ്രന്റെ ഭാര്യ ഗിരിജയും മകള്‍ ശ്രേയയുമാണ് മെഡിക്കല്‍ കോളജില്‍നിന്നു മതംമാറി അപ്രത്യക്ഷയായത്. പെരുമണ്ണയിലെ ഒരു കടയില്‍ നിന്ന് ഇവര്‍ പര്‍ദ്ദ വാങ്ങുന്ന സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് സ്ഥിരീകരിച്ചതോടെയാണ് മതംമാറ്റ വിവരം അറിയുന്നത്.
ഈ സംഭവത്തില്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയും, കുട്ടികളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന ഒരുഏജന്‍സിയും സംശയത്തിന്റെ നിഴലിലാണ്.
ഇതുകൂടാതെ നടുവണ്ണൂര്‍ സ്വദേശിയും ആയുര്‍വേദ ബിരുദവിദ്യാര്‍ഥിനിയുമായ ശ്രീലക്ഷമി,കോട്ടൂളി സ്വദേശിനിയും രണ്ടുപെണ്‍കുട്ടികളുടെ മാതാവുമായ ശുഭ, ചീക്കിലോട് സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ അമല്‍നാഥ് എന്നിവര്‍ പലകാലങ്ങളിലായി മതംമാറ്റത്തിനു വിധേയമായി.
ഇവരെ കൂടാതെ കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ മതംമാറി അപ്രത്യക്ഷരായ കഥകള്‍ ഒരോന്നായി പുറത്തുവരികയാണ്. തീവ്രമതനിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലാണ് മതംമാറ്റം നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തങ്ങളെ മതംമാറാന്‍ പ്രേരിപ്പിച്ചതായി മതപഠനകേന്ദ്രത്തില്‍ നിന്നുപുറത്തെത്തിയവര്‍ വ്യക്തമാക്കുകയുണ്ടായി. താന്‍ നദവത്തുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനാണെന്ന് മതംമാറിയ യുവാവ് വെളിപ്പെടുത്തിയ സംഭവവും നിമിഷ കേസില്‍ പുറത്തുവരികയുണ്ടായി.
തടങ്കല്‍ കൂടുകള്‍
കോഴിക്കോട്ടെ മതംമാറ്റകേന്ദ്രത്തില്‍ എത്തിയ ഇരുന്നൂറോളം പേരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മുതല്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിവരെയുണ്ടെന്നാണ് രക്ഷപ്പെട്ട് പുറത്തെത്തിയ ഒരു കുടുംബം വെളിപ്പെടുത്തിയത്. പട്ടാമ്പി സ്വദേശിനിയും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഗീതു, ബിഡിഎസ് വിദ്യാര്‍ഥിനി എറണാകുളം സ്വദേശിയായ റിയ, കോഴിക്കോട് സ്വദേശിനി ഹിമ,കൂടാതെ 18 കാരന്‍ മുതല്‍ 65 കാരനായ കുടുംബനാഥനും ഭാര്യയും ഇവിടെയുണ്ടെന്നാണ് വിവരം.
ഒപ്പമെത്തിയ മകന്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ ഇവിടം വിട്ടുപോയി. തൃശൂര്‍ സ്വദേശിനിയായ അധ്യാപികയെ കൊണ്ടുപോകാന്‍ പിതാവ് എത്തിയെങ്കിലും യുവതിയെ വിട്ടുകിട്ടാത്തതുകാരണം രണ്ടു ദിവസം മതപഠനകേന്ദ്രത്തിലെ വരാന്തയില്‍ കഴിഞ്ഞതായും അറിയുന്നു. ഒടുവില്‍ നെഞ്ചുപൊട്ടുന്ന വേദനയോടെ ആ പിതാവ് തിരിച്ചുപോയി.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗീതുവിനെ സഹോദരന്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണത്രേ. മുസ്ലിംയുവതിയെ വിവാഹം കഴിക്കാന്‍ മതംമാറിയ ഇയാള്‍ രണ്ടു സഹോദരിമാരെയും നിര്‍ബന്ധിച്ച് മതംമാറ്റി. ഇളയവളാണ് ഗീതു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അപ്രത്യക്ഷരായവര്‍ എല്ലാവരും ആത്മീയസരണിയില്‍ ആടുമേയ്ക്കാന്‍ പോയവരല്ല, മലപ്പുറത്തെയും കോഴിക്കോട്ടെയും മതംമാറ്റകേന്ദ്രങ്ങളിലും മതപഠനകേന്ദ്രങ്ങളിലും പരിശോധന നടത്തിയാല്‍ ഇവരെ കണ്ടെത്താമെന്നിരിക്കെ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. .
തടങ്കല്‍ പാളയത്തിനു സമാനമായ ജീവിതമാണ് ഇവിടെയെന്നാണ് മതംമാറ്റകേന്ദ്രത്തില്‍ നിന്നു പുറത്തുവന്നവര്‍ വ്യക്തമാക്കുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ ആഴ്ചയില്‍ ഒരുദിവസം ഒരല്‍പസമയം സന്ദര്‍ശകരെ അനുവദിക്കും. സ്ത്രീകളെ ഒരു കിളിവാതിലിലൂടെയാണ് ബന്ധുക്കളുമായി സംസാരിക്കാന്‍ അനുവദിക്കുക. ഒരു കോംപൗണ്ടിനകത്ത് രണ്ടിടങ്ങളിലായി തമസിക്കുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും സംസാരിക്കാനും ഇതുതന്നെ മാര്‍ഗം. പത്രമോ, ടിവിയോ ഇല്ല. അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ പോകുന്നതാണ് പുറംലോകവുമായുള്ള ബന്ധം.
സക്കീറാണ് ഹീറോ തക്ബീറാണ് ലക്ഷ്യം
മതംമാറ്റത്തിന്റെ പ്രധാനചടങ്ങ് ഈമാനൊരുക്കലാണത്രേ. മൂന്നുദിവസത്തെ കോഴ്‌സ് കഴിയുന്നതോടെ മാതാപിതാക്കളല്ല ദൈവം തമ്പുരാന്‍ വിളിച്ചാലും വീട്ടില്‍ വരാന്‍ തയ്യാറാവില്ലെന്ന് ഈ കേന്ദ്രങ്ങളില്‍നിന്നു വിവിധകാലങ്ങളില്‍ പുറത്തുവന്നവര്‍ പറയുന്നു. പൊന്നാനി, മുഖദാര്‍ എന്നിവിടങ്ങളാണ് അംഗീകൃത മതംമാറ്റ കേന്ദ്രങ്ങള്‍. ഇവിടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള പഠനമാണ് ലഭിക്കുന്നതെന്നും അതിതീവ്രമതപഠനം മറ്റു ചില രഹസ്യകേന്ദ്രങ്ങളിലാണെന്നും വെളിപ്പെടുത്തുന്നു.
മലപ്പുറത്തെ സത്യസരണിയാണ് മതപഠനത്തിനുള്ള മറ്റൊരുകേന്ദ്രം.
കോഴിക്കോട് നഗരമധ്യത്തിലായി ആരാധനാലയങ്ങള്‍ കേന്ദ്രീകിരച്ച് നാല് മതപഠനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നതായി അറിയുന്നു. കൂടാതെ മലപ്പുറത്ത് എടവണ്ണപ്പാറ, അരീക്കോട്, നിലമ്പൂര്‍ കേന്ദ്രീകരിച്ചുള്ള നെസ്റ്റ് വില്ലേജുകളില്‍ താമസമൊരുക്കി തുടര്‍പഠനത്തിനു സാഹചര്യമൊരുക്കുന്നു. ഗ്രാമപ്രദേശത്തെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് നെസ്റ്റ് വില്ലേജുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടേക്ക് എത്തിച്ചേരുക പ്രയാസം. ഈ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഹേബിയസ് കോര്‍പസ് ഫയല്‍ചെയ്ത് കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാതാപിതാക്കളുടെ ഒപ്പംപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും അസാധാരണമായി പെരുമാറുന്നതായും മാതാപിതാക്കള്‍ പറയുന്നു.
കോഴിക്കോട് കാക്കൂര്‍ സ്‌റ്റേഷനില്‍ ഹാജരാക്കിയ ചീക്കിലോട് സ്വദേശിയായ യുവാവ് മാതാപിതാക്കളെ അസഭ്യവര്‍ഷം നടത്തിയത് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഭര്‍ത്താവിനെയും മക്കളെയും വിട്ട് മതംമാറിയ കാട്ടൂളി സ്വദേശിനിയായ ശുഭയെന്ന ഫാത്തിമ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ മക്കളെ ഒന്നു നോക്കുകപോലും ചെയ്യാതെ കടന്നുകളയുകയായിരുന്നുവെന്ന് ശുഭയുടെ മാതാവ് വ്യക്തമാക്കുകയുണ്ടായി.
പിതാവിനൊപ്പം കഴിയുന്ന കുട്ടികളെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫാത്തിമയെന്ന ശുഭ. എന്നാല്‍ കുട്ടികളെ വിട്ടുകൊടുത്താല്‍ ഇവരും മതംമാറ്റത്തിന്റെ ഇരകളാവുമെന്ന ഭയത്തിലാണ് ഈ കുടുംബം.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയെ കുന്നമംഗലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ വഴിയില്‍ ആരാധനാലയങ്ങള്‍ കാണുമ്പോഴൊക്കെ ഇറങ്ങി ഓടാന്‍ ശ്രമം നടത്തിയിരുന്നുവത്രേ. ദിവസങ്ങള്‍ക്കകം ഇവര്‍ക്കുസംഭവിക്കുന്ന മാനസിക പരിവര്‍ത്തനമാണ് മാതാപിതാക്കള്‍ക്ക് സംശയത്തിന് ഇടനല്‍കുന്നത്. കോഴിക്കോട്ടെ മതംമാറ്റകേന്ദ്രത്തില്‍ കൊണ്ടുവരുന്നവരെ ശാരീരിക അസ്വസ്ഥതകള്‍ കാരണം പലതവണ ആശുപത്രിയില്‍ കൊണ്ടുപോയതായി വിവിധകാലങ്ങളിലായി ഇവിടെനിന്നു പുറത്തിറങ്ങിയവര്‍ വെളിപ്പെടുത്തുന്നു.
നിയമപരമായ കുരുക്കുകള്‍
കോഴിക്കോട് കല്ലായിക്കടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു പബ്ലിക് നോട്ടറിയുടെ സഹായം മതംമാറ്റുന്നവര്‍ക്ക് ലഭിക്കുന്നതായി പറയപ്പെടുന്നു. മൂന്ന് ബ്ലാങ്ക് പേപ്പര്‍ ഉള്‍പ്പെടെ ഇവര്‍ ഒപ്പിട്ടുവാങ്ങുന്നതായും ഒട്ടേറെ പേപ്പറുകളില്‍ ഒപ്പിടുവിക്കുന്നതായും മതംമാറ്റ കേന്ദ്രത്തില്‍ നിന്നുപുറത്തെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഭാവിയില്‍ ഉണ്ടാവുന്ന നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുപുറമെ ഇവരുടെ കുടുംബസ്വത്തിനുള്ള അവകാശം കൈക്കലാക്കാനുള്ള നീക്കമാണെന്നും സംശയിക്കുന്നുണ്ട്.
മിഠായിത്തെരുവ് ഒയാസിസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴിയാണ് പലരും ഇവിടെയെത്തുന്നത്.
അന്യമതസ്ഥരെ മതംമാറ്റുന്നതിനായി പ്രത്യേക ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
പണവും നല്ല ജീവിതവും വിവാഹിതരാവാനുള്ള സാഹചര്യവും വാഗ്ദാനം ചെയ്താണ് ആളുകളെ ആകര്‍ഷിക്കുന്നത്. താല്‍പര്യമുള്ളവരുടെ എസ്എസ്എല്‍സി ബുക്ക്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ ഈ ഏജന്റ് കൈക്കലാക്കും. പിന്നീട് മതംമാറ്റ കേന്ദ്രത്തില്‍ എത്തിക്കുന്നതോടെ ഇവരുടെ ദൗത്യം കഴിയും. മതംമാറ്റ കേന്ദ്രത്തില്‍ ഇവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിമാത്രമെ ആവശ്യമുള്ളൂ. വാങ്ങിയ രേഖകള്‍ ഏജന്റ് തിരിച്ചുനല്‍കാത്തതിനാല്‍ ഭാവി ജീവിതം ഇരുളടയും.
കഥയല്ലിത് കഠിനജീവിതം
കഥയില്‍ മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയമാണെങ്കിലും പുതിയകഥ അത്ര അനശ്വരവും പവിത്രവുമല്ല. പ്രണയിക്കാന്‍ മതംവേണ്ടാത്തവന് വിവാഹം കഴിക്കാന്‍ മതംമാറണമെന്നു പറയുന്നിടത്താണ് ലൗജിഹാദിന്റെ അരങ്ങേറ്റം. പ്രണയ വിവാഹം കഴിച്ചശേഷം പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോകുന്നതിനു പകരം എത്തിക്കുന്നത് കോഴിക്കോട്ടെയും മലപ്പുറത്തെയും നിഗൂഢകേന്ദ്രങ്ങളില്‍.
ചില തീവ്രമതസംഘടനകളുടെ മതപഠന കേന്ദ്രങ്ങളില്‍ നിന്നു മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് ലഭിക്കുക യഥാര്‍ഥമതബോധമല്ലെന്നും, മറിച്ച് മതാന്ധതയുടെ വന്യമനസുകളായി ഇവര്‍ രൂപാന്തരപ്പെടുമെന്നു അനുഭവസ്ഥര്‍ പറയുന്നു. മുഖദാര്‍ തര്‍ബിയത്തിലെ മതാധ്യാപകര്‍തന്നെ ചില സാമുദായികസംഘടനകളുടെ പ്രവര്‍ത്തനം ശരിയല്ലെന്നും, അവര്‍ക്ക് ഒപ്പം പോകരുതെന്നും പറയാറുണ്ടത്രേ. സാക്കിര്‍നായിക്കിന്റെ പ്രസംഗങ്ങളാണ് ഇവര്‍ക്ക് മതബോധനങ്ങളായി നല്‍കുന്നതത്രേ.
വേണം വേറിട്ട മുന്നേറ്റം
ഒരു നോട്ടത്തിലൊ, സ്പര്‍ശനത്തിലൊ, വാക്കിലൊ ചതി മനസ്സിലാക്കിയിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഈയലുകളെപ്പോലെ പ്രണയക്കുരുക്കില്‍പെട്ട് ഒരു കയര്‍ തുമ്പത്തോ, അല്ലെങ്കില്‍ മതതീവ്രവാദികളുടെ കേന്ദ്രത്തിലോ ജീവിതം ഹോമിക്കുന്ന കഥകളാണ് കേള്‍ക്കുന്നത്. മതംമാറാന്‍ ആവശ്യപ്പെടുന്നപക്ഷം അതിലെ ചതി മനസിലാക്കി ആട്ടിപ്പുറത്താക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ കാണിച്ച ധൈര്യം എവിടെയാണ് ചോര്‍ന്നുപോയത്?
വീട്ടില്‍ നിന്നിറങ്ങുന്ന മക്കള്‍ തങ്ങളില്‍ നിന്ന് അകന്നുപോകുന്ന കാഴ്ചയില്‍ നിസഹായരാവുന്ന മാതാപിക്കള്‍ അനുദിനം വര്‍ധിക്കുമ്പോള്‍, മനുഷ്യജീവിതം കന്നുകാലിക്കച്ചവടം പോലെ കാണുന്ന ചില സാമുദായിക നേതാക്കള്‍ക്കുമുന്നില്‍ ചെന്ന് സ്വന്തം മക്കള്‍ക്കായി യാചിക്കേണ്ട സ്ഥിതിയാണ് അമ്മമാര്‍ക്കുണ്ടാവുന്നതെങ്കില്‍… അപമാനിതരായി തിരിച്ചുവരേണ്ട ഗതികേടാണ് ഉണ്ടാവുന്നതെങ്കില്‍ അത് അനുവദിക്കാമോ? സര്‍ക്കാരും നേതാക്കളും ഒപ്പമുണ്ടാവില്ലെന്നു വ്യക്തമായി. കാലങ്ങളായി വോട്ടുവാങ്ങി ജയിച്ചു വന്നവര്‍ ചെയ്തതു മക്കളുടെ ജീവനും മാനത്തിനും വിലപറഞ്ഞവരെ സംരക്ഷിക്കലായിരുന്നു.
അതിനാല്‍ അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ട, അതിനാല്‍ ഇത്തരത്തില്‍ മതംമാറ്റത്തിനു പ്രേരിപ്പിച്ച് മക്കളുടെ ജീവിതം കശക്കുന്ന മതസാമുദായിക സംഘടനാ നേതാക്കളെ നിലയ്ക്കുനിര്‍ത്താന്‍ അമ്മമാരുടെ നേതൃത്വം ഉയിര്‍കൊള്ളേണ്ടകാലം അതിക്രമിച്ചു. അവരുടെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ് വേണ്ടത്.
ഇത്തരം കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ കമ്മിഷന്റെയും വനിത കമ്മിഷന്റെയും ഇടപെടല്‍ ഉണ്ടാകുന്നതരത്തില്‍ മുന്നേറ്റങ്ങളാണ് അനിവാര്യം. അനധികൃതമതപഠനകേന്ദ്രങ്ങള്‍ കണ്ടെത്താനും അവ അടച്ചുപൂട്ടാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന ബോധ്യപ്പെടുത്തലാണ് ആവശ്യം. ആള്‍ദൈവങ്ങള്‍ക്കു നേരെ വാളോങ്ങിയവര്‍ പക്ഷെ ഇത്തരം ചില സാമൂഹിക തിന്‍മകള്‍ക്കെതിരെ മൗനം പാലിക്കുന്നതിലെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരണം.
മതപഠനകേന്ദ്രളുടെ പ്രവര്‍ത്തനം സുതാര്യമാവേണ്ടതുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. ഇത് ഏതെങ്കിലും സമുദായത്തെ മാത്രം ബാധിക്കുന്നതല്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും നീക്കം നടക്കുന്നുണ്ടെങ്കില്‍ അത് മുളയിലെ നുള്ളേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തണം.
ജന്മഭൂമി:
[8/22, 8:59 AM] കൃഷ്ണകുമാർ.എ.വി: അഗ്നിഹോത്രം
പുരാതന ഭാരതത്തിലെ ഋഷിമാര്‍ ചെയ്തു വന്നിരുന്ന കര്‍മം ആണ് അഗ്നിഹോത്രം. അഗ്നിഹോത്രത്തെപ്പറ്റി അഥര്‍വ്വ വേദത്തില്‍ പ്രതിപാതിച്ചിട്ടുണ്ട്. യുജുര്‍വേദ സംഹിതയിലും ശടപത ബ്രാഹ്മണത്തിലും ഇതിനെ ക്കുറിച്ച് വിശതമായിതന്നെ പറഞ്ഞിട്ടുണ്ട്. ഈ കര്‍മം ചെയ്യുന്നത് സൂര്യസ്തമയത്തിനോ സൂര്യോദയത്തിനോ ആണ്. ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഒരു ഹോമകര്‍മം. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, അന്വാഹാര്യന്‍ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളേയും കെടാതെ രക്ഷിച്ച് അവയില്‍ നിത്യവും ചെയ്യേണ്ടതാണിത്. അഗ്ന്യാധാനം ചെയ്തവരാണ് അഗ്നിഹോത്രത്തിന് അധികാരികള്‍. ഇവര്‍ അഗ്നിഹോത്രികള്‍ എന്നപേരില്‍ അറിയപ്പെടുന്നു. (അരണി കടഞ്ഞു തീയുണ്ടാക്കി മൂന്നു കുണ്ഡങ്ങളില്‍ ഇട്ട് ആ ത്രേതാഗ്നിയില്‍ രണ്ടു ദിവസം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട കര്‍മമാണ് അഗ്ന്യാധാനം.) അഗ്നിഹോത്രം ചെയ്യുമ്പോള്‍ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ചൊല്ലി നിര്‍ദിഷ്ട ക്രമം അനുസരിച്ച് പാല്‍ (തൈരും ആകാം) ആഹുതി ചെയ്യുകയാണ് പതിവ്. ഈ കര്‍മം ചെയ്യുമ്പോള്‍ യജമാനനോ (ചെയ്യുന്ന കര്‍മത്തിന്റെ ഫലമനുഭവിക്കേണ്ടയാള്‍) പത്നിയോ അഗ്നിശാലയില്‍ ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമാണ്. യജമാനനുവേണ്ടി മറ്റുള്ളവരാണ് ഈ കര്‍മം ചെയ്യാറുള്ളത്. എന്നാല്‍ യജമാനന്‍ എന്നും അഗ്നിയെ തൊഴുതു സ്തുതിച്ചുകൊണ്ട് മന്ത്രങ്ങള്‍ ചൊല്ലുക (അഗ്നിഹോത്രോപസ്ഥാനം) എന്ന കര്‍മം അനുഷ്ഠിക്കേണ്ടതാണ്. ഇദ്ദേഹം അന്യദിക്കില്‍ ചെന്നാലും മന്ത്രങ്ങള്‍ ചൊല്ലി അഗ്നിയെ ഉപാസിച്ചിരിക്കണമെന്ന് നിയമമുണ്ട്. ഏതെങ്കിലും കാരണത്താല്‍ അഗ്നിഹോത്രം മുടങ്ങാന്‍ ഇടവന്നാല്‍ വീണ്ടും അരണി കടഞ്ഞു തീയുണ്ടാക്കി പുനരാധാനക്രിയ ചെയ്തതിനുശേഷം മാത്രമേ അഗ്നിഹോത്രം ചെയ്യുവാന്‍ പാടുള്ളു.
ആധാനം ചെയ്ത അടിതിരിയും സോമയാഗം ചെയ്ത ചോമാതിരി (സോമയാജി)യും അഗ്നി (അതിരാത്രം) ചെയ്ത അക്കിത്തിരിയും പത്നി ജീവിച്ചിരിക്കുന്നതുവരെ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യേണ്ടവയാണ് അഗ്നിഹോത്രവും അഗ്നിഹോത്രോപസ്ഥാനവും. ഇഷ്ടപ്രാപ്തിയ്ക്കും അനിഷ്ട പരിഹാരത്തിനും അഗ്നിയോടുള്ള പ്രാര്‍ഥനകള്‍ അടങ്ങിയതാണ് ഇവയില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങള്‍. ഇവ കൂടാതെ സപ്തര്‍ഷികളെയും പിതൃക്കളെയും പ്രീണിപ്പിക്കുവാനുള്ള മന്ത്രങ്ങളും അഗ്നിഹോത്രം ചെയ്യുമ്പോള്‍ ചൊല്ലാറുണ്ട്. യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്നു സൂത്രകാരന്‍മാര്‍ പറയുന്നു.
ഡോ. കെ.വി. നമ്പൂതിരിപ്പാട്
എന്താണ് ഹിന്ദുമതം?
=====================
എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങള്‍
======================================
രാമകൃഷ്ണദേവന്‍ ഹിന്ദുമതത്തെപ്പറ്റി പറഞ്ഞതിപ്രകാരമാണ്. `ഹിന്ദുമതം പല ഇനം തൊപ്പികള്‍ സൂക്ഷിക്കുന്ന ഒരു കടയാണ്. ഏതുതരം തലയുള്ളവനും യോജിക്കുന്ന തൊപ്പി അവിടെയുണ്ട്. എന്നാല്‍ മറ്റുമതങ്ങളെല്ലാം ഒരേയിനം തൊപ്പി സൂക്ഷിക്കുന്ന കടകളാണ്. തൊപ്പിക്കു യോജിക്കുന്ന തലയുള്ളവനേ അങ്ങോട്ടു ചെല്ലാവൂ.’
സമദര്‍ശിയായ ഒരു മഹാത്മാവിന്റെ അഭിപ്രായമാണിത്. പരിമിതമായ ചട്ടക്കൂടിനുള്ളില്‍ വ്യക്തിയെയും സമൂഹത്തെയും ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന ദോഷം ഹിന്ദുമതത്തിനില്ല. മറ്റെല്ലാ മതങ്ങള്‍ക്കും അതുണ്ട്.
2. മതനിയമങ്ങളെ ചോദ്യം ചെയ്‌ത് ചിന്തിക്കുവാനും തീരുമാനമെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നില്‍കിയിട്ടുണ്ട്. മറ്റു മതങ്ങളില്‍ അതില്ല. മതനിയമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന അഭിപ്രായമാണ് ഹിന്ദുമതത്തിനുള്ളത്. മറ്റു മതങ്ങള്‍ അതനുവദിക്കുന്നില്ല. (ഉദാ: സല്‍മാന്‍ റഷ്‌ദി + ആയത്തുള്ള ഖൊമേനി.)
3. മറ്റു മതങ്ങള്‍ വ്യക്തിത്വത്തെ മരവിപ്പിച്ചു മതത്തെ നിലനിര്‍ത്തുന്നു. ഹിന്ദുമതം വ്യക്തിത്വത്തെ വളര്‍ത്തി സ്വതന്ത്രമാക്കുന്നു.
4. മറ്റു മതങ്ങള്‍ ഈശ്വരനെ ഒരു വ്യക്തിയായി കാണുന്നു. ഹിന്ദുമതം വ്യക്തി തന്നെ ഈശ്വരനാണെന്നറിയുന്നു.
5. മറ്റു മതങ്ങള്‍ അവരുടെ മാര്‍ഗം മാത്രമാണ് സത്യം എന്നു പ്രഖ്യാപിക്കുന്നു. ഹിന്ദുമതം എല്ലാ മതങ്ങളിലും സത്യം കണ്ടെത്തുന്നു.
6. മറ്റു മതങ്ങളിലെ ഈശ്വരസങ്കല്‌പം, രൂപം, നാമം, ഗുണം എന്നിവയില്‍ ഒതുങ്ങുന്നു. അതുകൊണ്ട് ശാസ്‌ത്രീയമായി സ്ഥിരഭാവമുണ്ടെന്നു പറയാനാവില്ല. ഹിന്ദുമതത്തിന്റെ ഈശ്വരസങ്കല്‌പം അനന്തം, അവ്യയം, അവര്‍ണനീയം എന്നിങ്ങനെ അദൃശ്യമായനിര്‍ഗുണഭാവമായിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഇത് പ്രയോജനരഹിതമാണെന്നു തോന്നുമെങ്കിലും ശാസ്‌ത്രീയവും സത്യവുമാണ്. ഉദാഹരണം – ഏതു മതത്തില്‍പെട്ടവനായാലും ജനിക്കുന്നതിനു മുമ്പും മരണത്തിനുശേഷവും ഇന്ന രൂപത്തിലാണെന്നു പറയാന്‍ കഴിയുന്നില്ല. ഇന്ന ഗുണമാണവനുള്ളതെന്നും പറയാനാവില്ല. അതുകൊണ്ട് വ്യക്തമായ അവസ്ഥയാണാദ്യത്തേത് എന്നതിനു സംശയമില്ല. ഈ ശാസ്‌ത്രസത്യം മറ്റു മതങ്ങള്‍ അറിയുന്നില്ല. `ആദിയില്‍ വചനം ഉണ്ടായി’. വചനം വാക്കാണ്. വാക്കിനു അര്‍ഥം ഉണ്ട്. അര്‍ഥം ഏതെങ്കിലും വസ്‌തുവിനോട് ബന്ധപ്പെട്ടിരിക്കും. അപ്പോള്‍ വചനത്തിനു മുന്‍പ് വസ്‌തു വേണമല്ലോ. അതേതു വസ്‌തുവെന്നു കണ്ടുപിടിക്കേണ്ടതുണ്ട്.
7. ഹിന്ദുമതം ഒരു ഭൗതികശാസ്‌ത്രവും അതേസമയം ജീവശാസ്‌ത്രവുമാണ്. ഇവ രണ്ടും സ്വരൂപിച്ചിരിക്കുന്ന പ്രപഞ്ചശാസ്‌ത്രവും ഹിന്ദുമതം ചര്‍ച്ച ചെയ്‌തു സമര്‍ഥിക്കുന്നു. ജീവനെ അടിസ്ഥാനമാക്കിയുള്ള സുഖവും വസ്‌തുവിനെ അടിസ്ഥാനമാക്കിയുള്ള സുഖവും ചര്‍ച്ച ചെയ്‌തു ശരിയേതെന്നു നിര്‍ദേശിക്കുന്നു. തീരുമാനിക്കാനും അംഗീകരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിക്കു തന്നെ നല്‌കിയിരിക്കുന്നു. അല്ലാത്ത പക്ഷം വ്യക്തി ഏതെങ്കിലും അഭിപ്രായത്തിനടിമയായിത്തീരും. മറ്റു മതങ്ങളില്‍ ഈ ശാസ്‌ത്ര വീക്ഷണവും ദര്‍ശനസ്വാതന്ത്ര്യവുമില്ല.
9. മറ്റു മതങ്ങള്‍ സ്വര്‍ഗം വരെ ചെന്നെത്തുതല്ലാതെ മോക്ഷം എന്തെന്നു വിവരിക്കുന്നില്ല. അതുകൊണ്ട് ദുഃഖസീമയില്‍ തന്നെ അവസാനിക്കുന്നു.
10. വര്‍ഗം, വര്‍ണം, ജാതി, മതം, തേജോഗോളങ്ങള്‍, മറ്റു ജീവരാശികള്‍, ലോകങ്ങള്‍ ഇവയ്‌ക്കെല്ലാം ഒരു പൊതുതത്ത്വം കണ്ടെത്തുന്നതില്‍ മറ്റു മതങ്ങള്‍ പരാജയപ്പെട്ടു. ഹിന്ദുമതം ആ സനാതനതത്ത്വത്തില്‍ തുടങ്ങുകയും അവിടെത്തന്നെ സമാപിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഏകത്വം ദര്‍ശിക്കുന്നു. മറ്റുള്ളവയ്‌ക്ക് അതിനു കഴിയുന്നില്ല.
11. മറ്റു മതക്കാര്‍ എല്ലാറ്റിലും ഈശ്വരനുണ്ടെന്നു കാണാത്തതുകൊണ്ട് മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് എല്ലാറ്റിലുമില്ലാത്ത ഈശ്വരന്‍ അപൂര്‍ണനായി പോകുന്നു. ഹിന്ദുമതം സമദര്‍ശിത്വമുള്ള, സര്‍വവ്യാപിയായ, സര്‍വശക്തനായ, സര്‍വജ്ഞനായ പൂര്‍ണത്തെ ഈശ്വരനായി കാണുന്നു.
12. മറ്റു മതങ്ങളില്‍ സൃഷ്‌ടിയും (പ്രകൃതിയും) സൃഷ്‌ടി കര്‍ത്താവും (പുരുഷനും) തമ്മിലുള്ള ബന്ധം ശാസ്‌ത്രീയമായി നിരീക്ഷിച്ചിട്ടില്ല. ഹിന്ദുമതം അതു നിര്‍വഹിക്കുന്നു. ഈശ്വരനില്‍ നിന്ന് അന്യമായി മറ്റൊന്ന് നിലനില്‌ക്കുമ്പോള്‍ ഈശ്വരന്‍ പൂര്‍ണനാവുകയില്ല.
13. വ്യക്തിയെ പരിമിതികളില്‍ നിന്ന് അനന്തതയിലേക്കു വളര്‍ത്താനുള്ള ശാസ്‌ത്രം മറ്റുമതങ്ങള്‍ ചര്‍ച്ചചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഹിന്ദുമതം അതു നിര്‍വഹിച്ചിരിക്കുന്നു. ആ ശാസ്‌ത്രമാര്‍ഗം എല്ലാറ്റിനും തുറന്നുകൊടുത്തിരിക്കുന്നു.
14. ഹിന്ദുമതത്തില്‍ നന്മ തിന്മകള്‍ തുറന്നു ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. മറ്റു മതങ്ങള്‍ ആ സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല.
15. ഹിന്ദുമതത്തില്‍ പ്രകൃതിക്കും ഈശ്വരനും അഭേദം കല്‌പിച്ചിരിക്കുന്നു. വ്യഷ്‌ടിയും സമഷ്‌ടിയും ഒന്നാണെന്നു സമര്‍ഥിക്കുന്നു. ശാസ്‌ത്രവും അതംഗീകരിക്കുന്നു. മറ്റു മതങ്ങളില്‍ അങ്ങനെ ഒരു ചിന്താമണ്‌ഡലമില്ല.
16. ഹിന്ദുമതം എല്ലാ മാര്‍ഗങ്ങളെയും അംഗീകരിക്കുന്ന മഹാസമുദ്രമാണ്. മറ്റു മതങ്ങള്‍ നദികളും.
17. ഹിന്ദുമതം ത്രികത്തെയും ത്രിപുടിയെയും കടന്നുപോകുന്നു. മറ്റു മതങ്ങള്‍ അതില്‍ കുടുങ്ങുന്നു.
18. ഹിന്ദുമതം, ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തനാകാനും സമാധിസ്ഥനാകാനുമുള്ള മാര്‍ഗം (ജീവന്‍ മുക്താവസ്ഥ, ഭാവ സമാധി) നിര്‍ദേശിക്കുന്നു. മറ്റുമതങ്ങള്‍ അങ്ങോട്ടു കടന്നിട്ടേയില്ല.
19. മറ്റു മതങ്ങള്‍ വിഷയസാധനങ്ങളെ വര്‍ണിച്ച് സ്വര്‍ഗസുഖം കണ്ടെത്തുന്നു. ഹിന്ദു സര്‍വവും ത്യജിക്കുന്നതിലൂടെ നിത്യസുഖം
കണ്ടെത്തുന്നു. അതു ശാസ്‌ത്രീയം. മറ്റുള്ളത് അശാസ്‌ത്രീയം.
20. ഹിന്ദുമതത്തില്‍ നിത്യത, അനിത്യത എന്നീ തത്ത്വങ്ങള്‍ക്ക് ശാസ്‌ത്രരീത്യാ ഉള്ള വ്യാഖ്യാനങ്ങള്‍ ഉണ്ട്. മറ്റുള്ള മതങ്ങള്‍ ഒരുവന്റെ അഭിപ്രായവും മറ്റുള്ളവരുടെ വിശ്വാസവും മാത്രം.
21. രാഷ്‌ട്രമീമാംസ, ഗോളശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, വൈദ്യശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, ഉത്‌പത്തിശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, ആണവശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ഭൂമിശാസ്‌ത്രം, അധ്യാത്മശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, കാമശാസ്‌ത്രം, മോക്ഷശാസ്‌ത്രം, തച്ചുശാസ്‌ത്രം, ധര്‍മശാസ്‌ത്രം, ഗണിതശാസ്‌ത്രം, യോഗശാസ്‌ത്രം എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രങ്ങളും നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്ത്വങ്ങള്‍, പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട് ശക്തികള്‍, ത്രിമൂര്‍ത്തികള്‍, സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം, വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ തുടങ്ങിയ ജീവഭാവങ്ങള്‍, അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാസ്‌ത്രങ്ങള്‍, ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്ത്വങ്ങള്‍ ഇവയെല്ലാം ഹിന്ദുമതഗ്രന്ഥങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (താഴെ അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം; മുകളില്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം ) , സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷ സാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍; ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞ; ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച് അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ് ഹിന്ദുമതം. ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച് ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത ഹൈന്ദവമതശാസ്‌ത്രത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത് തെളിയിക്കുകയും ചെയ്യുന്നു. ഇത് ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക് വഴി കാട്ടുകയും ചെയ്യുന്നതത്രേ.
22. `തത്ത്വമസി – അതു നീയാകുന്നു’, എന്നിങ്ങനെ തത്ത്വത്തേയും വ്യക്തിയേയും കാണുന്ന അവസ്ഥയില്‍ നിന്നും ഘട്ടം ഘട്ടമായി വളര്‍ത്തി `പ്രജ്ഞാനം ബ്രഹ്മ’, `അയമാത്മാ ബ്രഹ്മ’, `അഹം ബ്രഹ്മാസ്‌മി’ എന്നുവരെയുള്ള അനന്തത വരെ വളരുവാന്‍ വ്യക്തിക്ക് ഹിന്ദുമതം അവകാശവും സ്വാതന്ത്ര്യവും നല്‌കിയിരിക്കുന്നു. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും, വിധി നിഷേധങ്ങളും ക്രമമായി വിവരിച്ചിട്ടുണ്ട്. ഈ സങ്കല്‌പമോ സ്വാതന്ത്ര്യമോ മറ്റു മതങ്ങളിലില്ല.
23. വ്യക്തിജീവിതം, കുടുംബജീവിതം, സമൂഹജീവിതം തുടങ്ങിയ മനുഷ്യജീവിതത്തിനു ഉദാത്തമായ ഉദാഹരണം നമ്മുടെ ഗ്രന്ഥങ്ങളിലുണ്ട്. മേല്‌പറഞ്ഞ ജീവിതത്തെ ഓരോന്നിനേയും പ്രത്യേകമായും പരസ്‌പരബന്ധത്തോടെയും കൂട്ടിയിണക്കിക്കൊണ്ടുള്ള മാതൃകയും മറ്റൊരിടത്തുമില്ല.
24. ഒരു സാധാരണ കുടുംബത്തിനും അതിനുപരി ഒരു രാജകുടുംബത്തിനും ഒന്നുപോലെ മാതൃക കാട്ടുന്ന ഉദാഹരണവും ഇതുപോലെ മറ്റൊന്നില്ല.
25. ധര്‍മാധര്‍മങ്ങള്‍ നിരൂപിക്കേണ്ടിടത്ത് ആത്മധര്‍മവും ത്യാഗവും നഷ്‌ടപ്പെടാതെ ഇത്രശക്തമായി പ്രതികരിച്ച ധര്‍മസമരസന്ദേശം മറ്റൊരു മതവീക്ഷണത്തിലും സ്ഥാനം പിടിച്ചിട്ടില്ല.
26. ശത്രുമിത്രഭേദം കൂടാതെ ധര്‍മത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ഉത്തമോദാഹരണവും സമദര്‍ശിത്വം വിളംബരം ചെയ്യുന്ന മാതൃകയും മറ്റൊരു മതത്തിലും കാണുവാനില്ല.
27. സമൂഹത്തിലെ അസമത്വങ്ങളെയും, ദൗര്‍ബല്യങ്ങളെയും സ്വജനതാത്‌പര്യവും സ്വാര്‍ഥതയും കൂടാതെ നോക്കിക്കാണുന്ന ദര്‍ശനവും ഇതുപോലെ മറ്റെങ്ങുമില്ല.
28. മറ്റു മതങ്ങള്‍ ജീവിതത്തിന്റെ വിവിധ വീക്ഷണത്തിലും സമീപനത്തിലും വളരെ ചുരുങ്ങിയ ചില പശ്ചാത്തങ്ങള്‍ മാത്രമേ ആദര്‍ശത്തിനുവേണ്ടിയുള്ള ചര്‍ച്ചാ മാധ്യമമാക്കിയിട്ടുള്ളു. എന്നാല്‍ ഹിന്ദുമതം പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളേയും ദൗര്‍ബല്യങ്ങളേയും പശ്ചാത്തലമാക്കി ജീവിത ചര്‍ച്ചനടത്തിയിട്ടുണ്ട്.
അവിടെയെല്ലാം ജീവിതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്.
29. പ്രായോഗികമായ പ്രതികരണശേഷി പ്രദാനം ചെയ്യുവാനും മാര്‍ഗനിര്‍ദേശം നല്‌കുവാനും ആദര്‍ശശുദ്ധമായ ജീവിതോദാഹരണം ഇതേപോലെ മറ്റെങ്ങുമില്ല.
30. പക്ഷഭേദമില്ലാത്ത ധാര്‍മികബോധം, സ്വാര്‍ഥതയില്ലാത്ത സമീപനം, നിര്‍മത്സരമായ സമരതന്ത്രം, സാമ്രാജ്യമോഹമില്ലാത്ത രാജ്യതന്ത്രജ്ഞത. ഇതിനെല്ലാം പോരുന്ന ഉദാഹരണവും മറ്റൊരിടത്തുമില്ല. അണുജീവി മുതല്‍ ആഗോളതലം വരെ കൂട്ടിയിണക്കുകയും ഏകത്വം ദര്‍ശിക്കുകയും ചെയ്യുന്ന വീക്ഷണവും ഹിന്ദുമതത്തിലല്ലാതെ മറ്റൊരിടത്തും കാണുവാനില്ല. ഇത് വസ്‌തുനിഷ്‌ഠവും നിഷ്‌പക്ഷവുമായ വീക്ഷണമല്ലാതെ വിദ്വേഷത്തിനുള്ള മാര്‍ഗമല്ല
[8/22, 3:44 PM] കൃഷ്ണകുമാർ.എ.വി: ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന് ഹിന്ദു സമൂഹത്തിന്റെ സോപാധിക പിന്തുണ .....
അദ്ദേഹം ക്ഷേത്രങ്ങളോട് അനുബന്ധിച്ച് മതപാഠശാല തുടങ്ങാൻ തീരുമാനിച്ചതിൽ എന്താണ് തെറ്റെന്ന് അദ്ദേഹത്തെ എതിർക്കുന്ന ഇടതുപക്ഷവും , കേരളത്തിലെ മാമാ മാദ്ധ്യമങ്ങളും ഹിന്ദു സമൂഹത്തോട് വ്യക്തമാക്കണം ...
മറ്റു മതസ്ഥർ അവരുടെ ആരാധനാലയങ്ങളിൽ മതപാഠശാല നടത്തുന്നതിൽ തെറ്റുകാണാത്തവർ ,ഹൈന്ദവ ആരാധാനാലയങ്ങളിൽ മതപാഠശാല തുടങ്ങുന്നതിൽ വർഗ്ഗീയത കാണുന്നു .മറ്റു മതസ്ഥർ നിർബ്ബന്ധമായും അവരുടെ ആരാധനാലയങ്ങളിൽ എത്തണം എന്നു പറഞ്ഞാൽ വർഗ്ഗീയത അല്ലത്രേ .പക്ഷേ ഹിന്ദു പറഞ്ഞാൽ വർഗ്ഗീയത ...
ഹിന്ദുക്കൾക്ക് മതം പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് ആരാധനയിൽ എന്നത് ശരിയാണ് ,പക്ഷേ ഹിന്ദുവിനു മാത്രം മതബോധം വരുത്തുന്നതിൽ തെറ്റുണ്ടെന്ന് ഭരണഘടനയിൽ എവിടേയെങ്കിലും പറഞ്ഞിട്ടുണ്ടോ ?
ദേവസ്വം മന്ത്രിയായിരുന്ന് ഹിന്ദുവിന്റെ ആചാരങ്ങളെ അധിക്ഷേപിക്കുന്ന മന്ത്രിയും , അദ്ദേഹത്തിന്റെ പാർട്ടിയും ഈ കാര്യത്തിൽ ഹിന്ദുക്കളോട് വ്യക്തത വരുത്തണം ....
മുസ്ലീം മദ്രസ്സയിൽ മതപഠനശാല നടത്തുന്നത് സർക്കാർ സഹായത്തോടെ ,കേന്ദ്ര സർക്കാർ വിഹിതവും ലഭിക്കുന്നു .ഹിന്ദു അവർ ക്ഷേത്രത്തിൽ കാണിക്കയും ,വഴിപാടും നടത്തുന്ന പണത്തിന്റെ ഒരു ഭാഗം കൊണ്ട് അവന്റെ പുതിയ തലമുറയെ തങ്ങളുടെ മതത്തിനെ കുറിച്ചും ,സംസ്ക്കാരത്തെ കുറിച്ചും പഠിപ്പിക്കുമ്പോൾ എന്ത് വർഗ്ഗീയതയാണ് ഇവിടെ ഉണ്ടാകുക ?.ഒന്നു വ്യക്തമാക്കി തരുമോ സഖാക്കൾ ...
ഹിന്ദു മതമെന്നാൽ ആർഎസ്സ്എസ്സും ,ബിജെപിയും ആണെന്നു കരുതി ഹിന്ദുവിനെ എതിർക്കുന്ന സഖാക്കളും മറ്റുള്ളവരും ഓർക്കുക ,ഹൈന്ദവ സംസ്കാരമാണ് ഐക്യഭാരതത്തെ നിലനിർത്തുന്നത് .അത് നശിച്ചാൽ ഭാരതവും തകരും ...
രാമായണവും ,മഹാഭാരതവും, ഉപനിഷത്തുകളും എല്ലാം നമ്മുടെ വരും തലമുറയും പഠിക്കട്ടെ ,അതിന്റെ പൂർണ്ണ അർത്ഥത്തിൽ .അവരിലൂടെ പൂർണ്ണതയിലെത്തട്ടെ "വസുധൈവ കുടുബകം" ......
'..........................
പള്ളികളെ കുറിച്ചോ മറ്റ് മതസ്ഥരെ ആചാരങ്ങളെ കുറിച്ചോ അഭിപ്രായം പറഞ്ഞാലോ അത് അഹിഷ്ണത.. ചാനൽ ചർച്ച പറഞ്ഞവന് പെങ്കാല. ഹിന്ദുവിനെ കുറിച്ചും ഹിന്ദു ആചാരങ്ങളെ കുറിച്ച് അബലത്തിന്റെ പടി പോലും കാണാത്ത ഏത് എരപ്പാളിക്കും എന്തും പറയാം. ഹിന്ദുക്കൾ എന്താ ഇവിടെക്ക് വലിഞ്ഞ് കേറി വന്നതാണോടാ .. !!
ഹിന്ദുക്കളായ കമ്മ്യൂണിസ്റ്റ്സഹോദരന്മാരേ....നിങ്ങൾ പറയുന്നുണ്ടല്ലോ കമ്മ്യൂണിസ്റ്റിനു ജാതിയും മതവും ഇല്ല എന്ന്..ഞങ്ങളുടേത് പാവപ്പെട്ടവൻ്റെ പാർട്ടി ആണെന്നു..അതിനാൽ ഞങ്ങൾ ക്ഷേത്രത്തിൽ പോകില്ല, ദേവീ ദേവൻമാരെ ആരാധിക്കില്ല എന്നും...ആരാണീ ഞങ്ങൾ..കാലങ്ങളായി ഹിന്ദു മതം മാത്രം വർഗീയ വാദമായി പ്രചരിപ്പിക്കുന്നവരോ.അതോ ഇന്ത്യ ക്രിസ്ത്യൻ രാജ്യമാക്കാൻ ഒളിച്ചീരുന്ന് ശ്രമിക്കുന്നവരോ????.ഇതൊരു വെല്ലു വിളിയാണ്-നിങ്ങൾക്ക് കാട്ടിത്തരാൻ പറ്റുമോ പാർട്ടിക്കു വേണ്ടി അഞ്ചു നേരത്തെ നിസ്കാരമോ, ഹജ്ജോ, കുട്ടികളുടെ മദ്രസയോ മുടക്കുന്ന ഏതെങ്കിലും ഒരു മുസൽമാനെ..അല്ലെങ്കിൽകുർബാനയും,മാമോദീസയും,പള്ളിയിൽ പോകുന്നതും, മലയാറ്റൂരും, കുട്ടികളുടെ സൺഡേ സ്കൂളും ഒഴിവാക്കിയ ഒരു ക്രിസ്ത്രാനിയെ...ഇല്ല സഖാവേ ആരുമില്ല അവിടെ നീ ഒറ്റക്കാണ്. നിനക്കു കൂട്ടായി കുറച്ചു പേർ. അവരോ.???സുന്നത്തും മാമോതീസയും ഇല്ലാതെ ഹിന്ദുവായി ജനിച്ചിട്ടും ആ സംസ്കാരത്തെ തള്ളി പറഞ്ഞവർ, 28 ദിവസം കഴിഞ്ഞപ്പോൾ അച്ചനും അമ്മയും അരയിലൊരു ചരട് കെട്ടി ഈശ്വരനെ സാക്ഷിയാക്കി പേരു വിളിച്ചതും മറന്നവർ, ചോറൂണും, തേനും വയമ്ബും നാവിൽ വച്ച് എഴുതിയ ക്ഷേത്രവും 'ഹരിശ്രീ ഗണപതയേ നമഃ' എന്നു കുറിച്ച ക്ഷേത്രത്തിലെ മണൽ തരികളും മറന്നവർ, അച്ചൻ്റ ആത്മാവിനു ശാന്തി കിട്ടാൻ ബലി അർപ്പിച്ച ആചാരവും മറന്നവർ..നിൻ്റ പാർട്ടിയിലെ മറ്റുള്ളവർക്ക് അവരുടെ മതത്തിൽ വിശ്വസിക്കാമെങ്കിൽ എന്തു കൊണ്ട് നിനക്ക് നിൻ്റെ മതത്തിൽ വിശ്വസിച്ചു കൂടാ...
എന്തിന് നീ മാത്രം നിൻ്റെ വിശ്വാസങ്ങളെ തള്ളി പറയുന്നു...ആരുടെ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി..വിശ്വസിക്കാതിരിക്കാൻ മാത്രം എന്തു തെറ്റാണ് ഹിന്ദു സംസ്കാരം നിന്നോട് ചെയ്തത്? കമ്മ്യൂണിസ്റ്റായ മുസൽമാൻ അള്ളാഹു അക്ബർ എന്നും, കമ്മ്യൂണിസ്റ്റായിട്ടുള്ള ക്രസ്ത്യാനികൾ ഈശോ മിശിഖായേ എന്നും ഉച്ചത്തിൽ വിളിക്കുമ്ബോഴും പുതു തലമുറക്ക് അവരുടെ ആചാരങ്ങൾ കൈമാറുമ്ബോഴും വിഢ്ഠിയായ നീ അല്ലെങ്കിൽ വിഢ്ഠിയാക്കപ്പെട്ട നീ സ്വന്തം വിശ്വാസങ്ങളേയും ആചാരങ്ങളേയും തള്ളിപറഞ്ഞ് സഖാവായി.. ഓർക്കുക !!!!!! തീവ്രവാദികളേയും, അഥിതിയായി വന്ന് ഭാരതം കീഴടക്കി ഭരിച്ച വരുത്തൻമാരേയും കൂട്ടു പിടിച്ച് ഹിന്ദുസംസ്കാരം നശിപ്പിക്കപ്പെടുകയാണ്..
അമൃതംഗമയാ🍁🍁
.......................
RSS അല്ല ഗാന്ധിയെ വധിച്ചതെന്നത്
കഥയുടെ ഒരുവശം മാത്രമാണ്
.
ഗാന്ധിയെ വധിച്ചത് CPIM ആണ്
അഥവാ
കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍
നെഹ്രുവിനു വേണ്ടി ,
റഷ്യയാണ് ഗാന്ധിയെ വധിച്ചത്.
അങ്ങനെ സംശയിക്കാന്‍ നിരവധി
സാഹചര്യങ്ങള്‍ഉണ്ട്
.
ഗാന്ധി ഒരു ഹിന്ദുമഹാസഭകാരനാല്‍
കൊല്ലപെടുമ്പോള്‍
RSSനെ നിരോധിച്ച്,
RSSലേക്ക് ജനവികാരം തിരിച്ചു വിട്ട്
ഹിന്ദുമഹാസഭയേയും അതിന്‍റെ
അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന
നിര്‍മ്മല്‍ ചന്ദ്രചാറ്റര്‍ജിയേയും രക്ഷിക്കുകയാണ്
നെഹ്‌റു ചെയ്തത്
.
അതേ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി
ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം,
രൂപീകൃതമായ ആദ്യ ലോകസഭയില്‍
സിപിഎം പിന്തുണയോടെ മെമ്പറായി
വരുന്നതിന് ഒരു തടസ്സവും നെഹ്രുവോ
കൊണ്ഗ്രസ്സോ ഉന്നയിച്ചിരുന്നില്ലെന്നതും
ശ്രദ്ധേയമാണ്
.
നെഹ്‌റു-ചാറ്റര്‍ജി
അഥവാ
CPIM-നെഹ്‌റുകുടുംബം
നന്ദി പ്രകടനങ്ങള്‍
അവിടംകൊണ്ടും അവസാനിച്ചില്ല
പിന്നീട് നിരവധിതവണ
അന്താരാഷ്ട്ര തലത്തില്‍
ഭാരതത്തെ പ്രതിനിധീകരിച്ച്
പ്രതിനിധിസംഘങ്ങളെ നയിക്കുന്നതിനായി
നെഹ്‌റു തിരഞ്ഞെടുത്തത്
അതേ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ആയിരുന്നു
.
പിന്നീട് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകനും
സിപിഎം നേതാവുമായ
സോമനാദ് ചാറ്റര്‍ജി
കൊണ്ഗ്രസ്സ് നയിക്കുന്ന UPA സര്‍ക്കാരിനെതിരായി
വിശ്വാസ്സവോട്ടെടുപ്പില്‍ വോട്ടുചെയ്യാനുള്ള
പാര്‍ട്ടി നിര്‍ദ്ദേശം അനുസ്സരിച്ചില്ലെന്നത്
വേറെ ചരിത്രം
.
ഗാന്ധിയെ വധിച്ച ഹിന്ദുമഹാസഭയുടെ മറ്റൊരു
പ്രസിഡന്റ് ആയിരുന്ന
ശ്യാമപ്രകാശ് മുഖര്‍ജിയേയും
ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം വന്ന
ആദ്യ കാബിനെറ്റില്‍ തന്നെ നെഹ്‌റു,
വ്യവസായ മന്ത്രി സ്ഥാനം നല്‍കി
ആദരിച്ചു.
ശ്യാമപ്രകാശ് മുഖര്‍ജി പിന്നീട്
കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട്
നെഹ്രുവിന്‍റെ രക്ത ബന്ധു ഷെയ്ഖ് അബ്ദുള്ളയുടെ
കസ്റ്റഡിയില്‍ വച്ച് ദുരൂഹമായി കൊല്ലപെടുന്നു
മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന
മുറവിളി നെഹ്‌റു അജ്ഞാത കാരണങ്ങളാല്‍
അവഗണിച്ചു
.
:
ഞെട്ടിക്കുന്ന മറ്റൊരു വസ്തുത എന്തെന്നു വെച്ചാല്‍
ഭാരതീയതയെ സ്നേഹിക്കുകയും
ദേശീയതയില്‍ അഭിമാനിക്കുകയും
ചെയ്തിരുന്ന,
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍,
വിദേശി കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്
ഭീക്ഷണി ആയേക്കാവുന്ന വിധത്തില്‍
സ്വന്തമായി ശക്തമായ വ്യക്തിത്വം
കാത്തു സൂക്ഷിച്ച
എല്ലാ ഇന്ത്യന്‍ നേതാക്കളുടേയും
ദാരുണ മരണങ്ങള്‍ക്ക് പുറകില്‍
ഒരു റഷ്യന്‍ ബന്ധമുണ്ടെന്നതാണ്
.
.
സുഭാഷ്‌ചന്ദ്രബോസ് റഷ്യന്‍ തടവറയിലാണ്
മരണപ്പെട്ടത്
ബോസ്, ബ്രിട്ടീഷ്-അമേരിക്കന്‍-റഷ്യന്‍ സഖ്യത്തിന്
എതിരായി ജപ്പാനൊപ്പം നിന്ന യുദ്ധകുറ്റവാളിയാണെന്നത് ഓര്‍മ്മപെടുത്തി
നെഹ്‌റു റഷ്യക്കയച്ച കത്തും,
ബോസിന്‍റെ ബന്ധുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍
നെഹ്‌റു നല്‍കിയ നിര്‍ദ്ദേശങ്ങളും
റഷ്യ-നെഹ്‌റു അവിശുദ്ധ കൂട്ടുകെട്ടുകളുടെ
വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്
.
ആരാകണം സ്വതന്ത്രഭാരതത്തിന്‍റെ പ്രധാനമന്ത്രി
എന്നതിന് എല്ലാ സംസ്ഥാന നേതാക്കളും
ഐക്യകണ്റെനെ
നെഹ്രുവിനെ തഴഞ്ഞ് വോട്ടു ചെയ്ത
ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ പട്ടേല്‍
രക്തം തുപ്പി മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ
ചികിത്സ ഒരു ബംഗാളി ഡോക്റ്ററുടെ മാത്രം
മേല്‍നോട്ടത്തിലായിരുന്നു
.
റഷ്യന്‍ ആഥിത്യം സ്വീകരിച്ച് താഷ്ക്കെന്റ്റില്‍
താമസിക്കവേ ലാല്‍ബഹാദൂര്‍ ശാസ്ത്രി
കൊല്ലപെടുന്നു.
കൊന്നത് റഷ്യയെങ്കിലും
അത് സമര്‍ത്ഥമായി മറച്ചു വച്ചത്
നെഹ്‌റുകുടുംബമാണ്
കാരണം
നീലനിറം തീണ്ടി കരുവാളിച്ച മൃതശരീരം
ദില്ലിയില്‍ കൊണ്ടുവന്നപ്പോള്‍
പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കിയില്ല,
എന്‍റെ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നതാണ്
എന്ന് വിലപിച്ച ഭാര്യയെ അവഗണിച്ചു,
ശാസ്ത്രിയുടെ കൂടെയുണ്ടായിരുന്ന പേര്‍സണല്‍
ഡോക്ടറെ കുടുംബത്തോടെ ട്രക്ക് കയറ്റി കൊന്നു,
അവസാനമായി ശാസ്ത്രിക്ക് രാത്രി പാല്‍
കൊടുക്കാന്‍ റഷ്യന്‍ അംബാസിഡറുടെ കുക്കിന്
അവസരമേകി അന്നേ ദിവസം ലീവെടുത്ത
ശാസ്ത്രിയുടെ പാചകകാരന് രാജ്യസഭയില്‍
ജോലി നല്‍കി
.
സ്വന്തമായൊരു വ്യക്തിത്വമുള്ളവരും
കമ്യൂണിസ്റ്റ് റഷ്യക്ക് വരുതിയില്‍ കൊണ്ടുവരാന്‍
ബുദ്ധിമുട്ടാകും എന്നുറപ്പുള്ളവരുമായ
ഇന്ദിരാഗാന്ധിയും, സഞ്ജയ്‌ഗാന്ധിയും,
രാജീവ്ഗാന്ധിയും കൊല്ലപെടുന്നു
.
ഭാരതീയ രാഷ്ട്രീയ പാരമ്പര്യമനുസ്സരിച്ച്
പിന്തുടര്‍ച്ചാവകാശപ്രകാരം
നേതാവാകുമെന്നുറപ്പുള്ള രാജീവ്ഗാന്ധിയുടെ
ഭാര്യ സോണിയയുടെ പിതാവ്
റഷ്യന്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ടെന്നതും,
1991ല്‍ റഷ്യ ചിന്നഭിന്നമായപ്പോള്‍ പുറത്തായ
ചില KGB വിശേഷങ്ങളില്‍ സോണിയയുടെ
പേരും പരാമര്‍ശിക്കപെട്ടിരുന്നുവെന്നതും,
വിദേശകാര്യമന്ത്രിയായിരുന്ന നട് വര്‍സിംഗ്
അവരുടെ കൂടെ റഷ്യയില്‍ സന്ദര്‍ശനത്തിനു
പോയപ്പോള്‍
അവിടെ വച്ച് മുന്‍ KGB ഓഫീസര്‍ കൂടിയായിരുന്ന
റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന്‍ അവര്‍ക്ക് നല്‍കിയ രാജകീയ സ്വീകരണം കണ്ട്
സംശയിച്ചു പോയതും
ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്
.
റഷ്യ ഭാരതത്തിന്‍റെ മിത്രം അല്ല
കമ്യൂണിസ്റ്റ് പ്രസ്ഥാനവും
.
അധ:സ്ഥിതരുടെ പ്രശ്നങ്ങളുന്നയിച്ചിട്ടല്ല, അമേരിക്ക സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിന്.
😜😝😜😀
CPIM മൌന ജാഥകള്‍ നടത്തിയിട്ടുണ്ട്,ഭീകരക്രണ ത്തിൽ കൊല്ലപ്പെട്ട ഇന്ത്യയിലെ ജവന്മാര്‍ക്കോ ജനങ്ങള്‍ക്കോ വേണ്ടിയല്ല ,പലസ്തീനിലെ ജനങ്ങള്‍ക്ക് വേണ്ടി.
😊😀😝😀
CPIM ഇന്ത്യയുടെ രാഷ്ട്രപതിയ്ക്ക് നിവേദനമയച്ചിട്ടുണ്ട്,
പട്ടിണിക്കാരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയല്ല, മുംബൈയിൽ 257 പേരുടെ മരണത്തിന് കാരണക്കാരനായ മേമനെ തൂക്കിക്കൊല്ലരുതെന്ന് അപേക്ഷിക്കാൻ.
😝😀😝😀
CPIM അമേരിക്കൻ പ്രസിഡന്റിന് കത്തയിച്ചിട്ടുണ്ട്,
അമേരിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനല്ല, ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് വിസ നൽകരുതെന്ന് പറയാൻ.
😁😜😊😜
CPIM ബീഫ് ഫെസ്റ്റിവൽ നടത്തുന്നുണ്ട്
വിശന്നു വലഞ്ഞവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാനല്ല, ഇവര് എന്ത് തിന്നണമെന്ന് തീരുമാനിക്കുന്നത് വേറെ ആരോ ആണത്രേ, അതിൽ പ്രതിഷേധിച്ചാണ്.
😝😀😝😀
CPIM ചുംബന സമരം നടത്തിയിട്ടുണ്ട്😘😘🙃
പട്ടിണി കിടന്നു മരിക്കുന്ന ആദിവാസിക്കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത് വാത്സല്യത്തോടെ പുണരാനല്ല, റെസ്റ്റോറന്റുകളുടെ ചുവരുകൾക്കിടയിൽ കാമം തീർത്തിരുന്നവർക്ക് പൊതുസ്ഥലത്ത് ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തിനായി
😘😘😀😜😝
അഭ്യന്തര മന്ത്രാലയം ഇതിൽ കൂടുതൽ കരുതലും നടപടികളും എടുക്കണമെന്ന് താത്പര്യപ്പെടുന്നു
എല്ലാ ഹിന്ദുക്കളുടേയും ശ്രദ്ധയ്ക്ക് ഇത് വായിക്കണം ഷെയർ ചെയ്യണം
പ്രണയം കുരുക്കിട്ട ജീവിതങ്ങള്‍
സിജു കറുത്തേടത്ത് August 14, 2016
ലൗ ജിഹാദും മതംമാറ്റവും ഐഎസ് ബന്ധവും ആര്‍എസ്എസുകാരുടെ ഭാവനാവിലാസമായി കണ്ട് അറിഞ്ഞോ അറിയാതെയോ തള്ളുകയായിരുന്നു കേരളീയ സമൂഹം. എന്നാല്‍ സംസ്ഥാനത്തെ സര്‍ക്കാരുകളാവട്ടെ ഇതുസബന്ധിച്ചു അതതുകാലത്ത് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് അറിഞ്ഞുകൊണ്ട് തള്ളി.
വര്‍ഗീയ ധ്രുവീകരണം സംഭവിക്കുമെന്നായിരുന്നു കണ്ടെത്തിയ ന്യായം. പ്രണയത്തിലൂടെ മതംമാറ്റവും അതുവഴി ഐഎസ് റിക്രൂട്ട്‌മെന്റും നടക്കുന്നതായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഈ മുന്നറിയിപ്പിനെ സാധൂകരിക്കുന്ന തരത്തില്‍ 25 വര്‍ഷം മുന്‍പുതന്നെ സംസ്ഥാനത്ത് ഭീകരബന്ധത്തിനു ശക്തമായ വേരോട്ടം ഉണ്ടായിട്ടുണ്ടെന്ന് മലപ്പുറം വളാഞ്ചേരി സ്വദേശി ബഷീറിനെ ഉദ്ധരിച്ച് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നതായി കോഴിക്കോട്ടെ മുന്‍എസ്പി വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇക്കാര്യം രാഷ്ട്രീയതാല്‍പര്യം മുന്‍നിര്‍ത്തി ഭരണനേതൃത്വം അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറ്റപ്പെടുത്തി.
കാലാകാലങ്ങളില്‍ ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഇരുസര്‍ക്കാരുകളും മുഖവിലയ്ക്ക് എടുക്കാത്തതാണ് രാജ്യം നേരിടുന്ന വന്‍ഭീഷണിക്കുകാരണമായത്. ഇത് സംസ്ഥാനപ്രശ്‌നമായി മുഖംതിരിക്കാനാവില്ല.
കേവലം മതപരിവര്‍ത്തനമായി ചെറുതായി കാണാനും സാധിക്കില്ല. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും തുരങ്കവയ്ക്കാന്‍ കൂട്ടുനിന്ന സംസ്ഥാന സര്‍ക്കരുകള്‍ക്ക് ഈ കളങ്കത്തില്‍ നിന്നു കൈകഴുകാനും കഴിയില്ല.
മതം കുരുക്കിട്ട കാമ്പസ്
പ്രഫഷണല്‍ കാമ്പസുകളെ കേന്ദ്രീകരിച്ചാണ് ലൗജിഹാദിനും മതംമാറ്റത്തിനും തുടക്കം കുറിച്ചത്. ഇതില്‍ പുറംലോകമറിഞ്ഞതില്‍ ആദ്യത്തെ സംഭവം എന്നു വിശേഷിപ്പിക്കാവുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആയിരുന്നു. താമരശ്ശേരി കോരങ്ങാട് അധ്യാപക ദമ്പതിമാരുടെ മകന്‍ സത്യനാഥന്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ മതംമാറിയത് വിവാദമായിരുന്നു.
സഹപാഠിയുടെ സ്വാധീനത്തില്‍ മതംമാറിയ ഇയാള്‍ അമ്മയേയും രണ്ടുസഹോദരിമാരെയും മതംമാറ്റിയതിനു പുറമെ അമ്മയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തുവെന്ന വിവരം ഞെട്ടലോടെയാണ് സമൂഹം കേട്ടത്. സഹോദരിമാര്‍ വിദേശത്താണെന്നും, ഇയാള്‍ ഇപ്പോള്‍ കണ്ണൂരില്‍ ഒരു ദന്തല്‍കോളജില്‍ പ്രവര്‍ത്തിക്കുന്നുവെന്നുമാണ് വിവരം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ചില മുറികളില്‍ ഒരു പ്രത്യേക സമുദായാംഗങ്ങള്‍ ഒരുമിച്ച് ചേരുകയും ക്രമേണ ഇത് ഒരു ആരാധനാകേന്ദ്രമാക്കി മാറ്റുകയും ചെയ്തിരുന്നതായും ഏഴുവര്‍ഷം മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ കേന്ദ്രത്തില്‍ വച്ചാണ് അന്യമതസ്ഥരായ വിദ്യാര്‍ഥികളെ മതംമാറ്റത്തിനു പ്രേരിപ്പിച്ചത്. ഇത്തരം കേന്ദ്രം ഇപ്പോഴും നിലനില്‍ക്കുന്നതായാണ് വിവരം. തീവ്രമതനിലപാട് സ്വീകരിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയിലായിരുന്നു ഇത്.
മട്ടാഞ്ചേരി സ്വദേശിനിയും അവസാനവര്‍ഷ ബിഡിഎസ് വിദ്യാത്ഥിനിയുമായ അഞ്ജലിയാണ് പ്രണയക്കുരുക്കിന്റെയും മതംമാറ്റത്തിന്റെയും ഒടുവിലത്തെ ഇര. പ്രണയത്തിനു വളവും വെള്ളവും ചേര്‍ക്കാന്‍ പെണ്‍കുട്ടികളും ഒരുങ്ങിനില്‍ക്കുന്നു.
വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചികിത്‌സയ്‌ക്കെത്തുന്ന രോഗികളെയും മതംമാറ്റിയ വിവരം പുറത്തുവന്നതോടെ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചുള്ള വലക്കുരുക്കിന്റെ ഭീതിയിലാണ് സമൂഹം. പെരുവണ്ണസ്വദേശി രവീന്ദ്രന്റെ ഭാര്യ ഗിരിജയും മകള്‍ ശ്രേയയുമാണ് മെഡിക്കല്‍ കോളജില്‍നിന്നു മതംമാറി അപ്രത്യക്ഷയായത്. പെരുമണ്ണയിലെ ഒരു കടയില്‍ നിന്ന് ഇവര്‍ പര്‍ദ്ദ വാങ്ങുന്ന സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് സ്ഥിരീകരിച്ചതോടെയാണ് മതംമാറ്റ വിവരം അറിയുന്നത്.
ഈ സംഭവത്തില്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയും, കുട്ടികളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന ഒരുഏജന്‍സിയും സംശയത്തിന്റെ നിഴലിലാണ്.
ഇതുകൂടാതെ നടുവണ്ണൂര്‍ സ്വദേശിയും ആയുര്‍വേദ ബിരുദവിദ്യാര്‍ഥിനിയുമായ ശ്രീലക്ഷമി,കോട്ടൂളി സ്വദേശിനിയും രണ്ടുപെണ്‍കുട്ടികളുടെ മാതാവുമായ ശുഭ, ചീക്കിലോട് സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ അമല്‍നാഥ് എന്നിവര്‍ പലകാലങ്ങളിലായി മതംമാറ്റത്തിനു വിധേയമായി.
ഇവരെ കൂടാതെ കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ മതംമാറി അപ്രത്യക്ഷരായ കഥകള്‍ ഒരോന്നായി പുറത്തുവരികയാണ്. തീവ്രമതനിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലാണ് മതംമാറ്റം നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തങ്ങളെ മതംമാറാന്‍ പ്രേരിപ്പിച്ചതായി മതപഠനകേന്ദ്രത്തില്‍ നിന്നുപുറത്തെത്തിയവര്‍ വ്യക്തമാക്കുകയുണ്ടായി. താന്‍ നദവത്തുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനാണെന്ന് മതംമാറിയ യുവാവ് വെളിപ്പെടുത്തിയ സംഭവവും നിമിഷ കേസില്‍ പുറത്തുവരികയുണ്ടായി.
തടങ്കല്‍ കൂടുകള്‍
കോഴിക്കോട്ടെ മതംമാറ്റകേന്ദ്രത്തില്‍ എത്തിയ ഇരുന്നൂറോളം പേരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മുതല്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിവരെയുണ്ടെന്നാണ് രക്ഷപ്പെട്ട് പുറത്തെത്തിയ ഒരു കുടുംബം വെളിപ്പെടുത്തിയത്. പട്ടാമ്പി സ്വദേശിനിയും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഗീതു, ബിഡിഎസ് വിദ്യാര്‍ഥിനി എറണാകുളം സ്വദേശിയായ റിയ, കോഴിക്കോട് സ്വദേശിനി ഹിമ,കൂടാതെ 18 കാരന്‍ മുതല്‍ 65 കാരനായ കുടുംബനാഥനും ഭാര്യയും ഇവിടെയുണ്ടെന്നാണ് വിവരം.
ഒപ്പമെത്തിയ മകന്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ ഇവിടം വിട്ടുപോയി. തൃശൂര്‍ സ്വദേശിനിയായ അധ്യാപികയെ കൊണ്ടുപോകാന്‍ പിതാവ് എത്തിയെങ്കിലും യുവതിയെ വിട്ടുകിട്ടാത്തതുകാരണം രണ്ടു ദിവസം മതപഠനകേന്ദ്രത്തിലെ വരാന്തയില്‍ കഴിഞ്ഞതായും അറിയുന്നു. ഒടുവില്‍ നെഞ്ചുപൊട്ടുന്ന വേദനയോടെ ആ പിതാവ് തിരിച്ചുപോയി.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗീതുവിനെ സഹോദരന്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണത്രേ. മുസ്ലിംയുവതിയെ വിവാഹം കഴിക്കാന്‍ മതംമാറിയ ഇയാള്‍ രണ്ടു സഹോദരിമാരെയും നിര്‍ബന്ധിച്ച് മതംമാറ്റി. ഇളയവളാണ് ഗീതു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അപ്രത്യക്ഷരായവര്‍ എല്ലാവരും ആത്മീയസരണിയില്‍ ആടുമേയ്ക്കാന്‍ പോയവരല്ല, മലപ്പുറത്തെയും കോഴിക്കോട്ടെയും മതംമാറ്റകേന്ദ്രങ്ങളിലും മതപഠനകേന്ദ്രങ്ങളിലും പരിശോധന നടത്തിയാല്‍ ഇവരെ കണ്ടെത്താമെന്നിരിക്കെ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. .
തടങ്കല്‍ പാളയത്തിനു സമാനമായ ജീവിതമാണ് ഇവിടെയെന്നാണ് മതംമാറ്റകേന്ദ്രത്തില്‍ നിന്നു പുറത്തുവന്നവര്‍ വ്യക്തമാക്കുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ ആഴ്ചയില്‍ ഒരുദിവസം ഒരല്‍പസമയം സന്ദര്‍ശകരെ അനുവദിക്കും. സ്ത്രീകളെ ഒരു കിളിവാതിലിലൂടെയാണ് ബന്ധുക്കളുമായി സംസാരിക്കാന്‍ അനുവദിക്കുക. ഒരു കോംപൗണ്ടിനകത്ത് രണ്ടിടങ്ങളിലായി തമസിക്കുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും സംസാരിക്കാനും ഇതുതന്നെ മാര്‍ഗം. പത്രമോ, ടിവിയോ ഇല്ല. അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ പോകുന്നതാണ് പുറംലോകവുമായുള്ള ബന്ധം.
സക്കീറാണ് ഹീറോ തക്ബീറാണ് ലക്ഷ്യം
മതംമാറ്റത്തിന്റെ പ്രധാനചടങ്ങ് ഈമാനൊരുക്കലാണത്രേ. മൂന്നുദിവസത്തെ കോഴ്‌സ് കഴിയുന്നതോടെ മാതാപിതാക്കളല്ല ദൈവം തമ്പുരാന്‍ വിളിച്ചാലും വീട്ടില്‍ വരാന്‍ തയ്യാറാവില്ലെന്ന് ഈ കേന്ദ്രങ്ങളില്‍നിന്നു വിവിധകാലങ്ങളില്‍ പുറത്തുവന്നവര്‍ പറയുന്നു. പൊന്നാനി, മുഖദാര്‍ എന്നിവിടങ്ങളാണ് അംഗീകൃത മതംമാറ്റ കേന്ദ്രങ്ങള്‍. ഇവിടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള പഠനമാണ് ലഭിക്കുന്നതെന്നും അതിതീവ്രമതപഠനം മറ്റു ചില രഹസ്യകേന്ദ്രങ്ങളിലാണെന്നും വെളിപ്പെടുത്തുന്നു.
മലപ്പുറത്തെ സത്യസരണിയാണ് മതപഠനത്തിനുള്ള മറ്റൊരുകേന്ദ്രം.
കോഴിക്കോട് നഗരമധ്യത്തിലായി ആരാധനാലയങ്ങള്‍ കേന്ദ്രീകിരച്ച് നാല് മതപഠനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നതായി അറിയുന്നു. കൂടാതെ മലപ്പുറത്ത് എടവണ്ണപ്പാറ, അരീക്കോട്, നിലമ്പൂര്‍ കേന്ദ്രീകരിച്ചുള്ള നെസ്റ്റ് വില്ലേജുകളില്‍ താമസമൊരുക്കി തുടര്‍പഠനത്തിനു സാഹചര്യമൊരുക്കുന്നു. ഗ്രാമപ്രദേശത്തെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് നെസ്റ്റ് വില്ലേജുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടേക്ക് എത്തിച്ചേരുക പ്രയാസം. ഈ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഹേബിയസ് കോര്‍പസ് ഫയല്‍ചെയ്ത് കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാതാപിതാക്കളുടെ ഒപ്പംപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും അസാധാരണമായി പെരുമാറുന്നതായും മാതാപിതാക്കള്‍ പറയുന്നു.
കോഴിക്കോട് കാക്കൂര്‍ സ്‌റ്റേഷനില്‍ ഹാജരാക്കിയ ചീക്കിലോട് സ്വദേശിയായ യുവാവ് മാതാപിതാക്കളെ അസഭ്യവര്‍ഷം നടത്തിയത് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഭര്‍ത്താവിനെയും മക്കളെയും വിട്ട് മതംമാറിയ കാട്ടൂളി സ്വദേശിനിയായ ശുഭയെന്ന ഫാത്തിമ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ മക്കളെ ഒന്നു നോക്കുകപോലും ചെയ്യാതെ കടന്നുകളയുകയായിരുന്നുവെന്ന് ശുഭയുടെ മാതാവ് വ്യക്തമാക്കുകയുണ്ടായി.
പിതാവിനൊപ്പം കഴിയുന്ന കുട്ടികളെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫാത്തിമയെന്ന ശുഭ. എന്നാല്‍ കുട്ടികളെ വിട്ടുകൊടുത്താല്‍ ഇവരും മതംമാറ്റത്തിന്റെ ഇരകളാവുമെന്ന ഭയത്തിലാണ് ഈ കുടുംബം.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയെ കുന്നമംഗലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ വഴിയില്‍ ആരാധനാലയങ്ങള്‍ കാണുമ്പോഴൊക്കെ ഇറങ്ങി ഓടാന്‍ ശ്രമം നടത്തിയിരുന്നുവത്രേ. ദിവസങ്ങള്‍ക്കകം ഇവര്‍ക്കുസംഭവിക്കുന്ന മാനസിക പരിവര്‍ത്തനമാണ് മാതാപിതാക്കള്‍ക്ക് സംശയത്തിന് ഇടനല്‍കുന്നത്. കോഴിക്കോട്ടെ മതംമാറ്റകേന്ദ്രത്തില്‍ കൊണ്ടുവരുന്നവരെ ശാരീരിക അസ്വസ്ഥതകള്‍ കാരണം പലതവണ ആശുപത്രിയില്‍ കൊണ്ടുപോയതായി വിവിധകാലങ്ങളിലായി ഇവിടെനിന്നു പുറത്തിറങ്ങിയവര്‍ വെളിപ്പെടുത്തുന്നു.
നിയമപരമായ കുരുക്കുകള്‍
കോഴിക്കോട് കല്ലായിക്കടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു പബ്ലിക് നോട്ടറിയുടെ സഹായം മതംമാറ്റുന്നവര്‍ക്ക് ലഭിക്കുന്നതായി പറയപ്പെടുന്നു. മൂന്ന് ബ്ലാങ്ക് പേപ്പര്‍ ഉള്‍പ്പെടെ ഇവര്‍ ഒപ്പിട്ടുവാങ്ങുന്നതായും ഒട്ടേറെ പേപ്പറുകളില്‍ ഒപ്പിടുവിക്കുന്നതായും മതംമാറ്റ കേന്ദ്രത്തില്‍ നിന്നുപുറത്തെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഭാവിയില്‍ ഉണ്ടാവുന്ന നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുപുറമെ ഇവരുടെ കുടുംബസ്വത്തിനുള്ള അവകാശം കൈക്കലാക്കാനുള്ള നീക്കമാണെന്നും സംശയിക്കുന്നുണ്ട്.
മിഠായിത്തെരുവ് ഒയാസിസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴിയാണ് പലരും ഇവിടെയെത്തുന്നത്.
അന്യമതസ്ഥരെ മതംമാറ്റുന്നതിനായി പ്രത്യേക ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
പണവും നല്ല ജീവിതവും വിവാഹിതരാവാനുള്ള സാഹചര്യവും വാഗ്ദാനം ചെയ്താണ് ആളുകളെ ആകര്‍ഷിക്കുന്നത്. താല്‍പര്യമുള്ളവരുടെ എസ്എസ്എല്‍സി ബുക്ക്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ ഈ ഏജന്റ് കൈക്കലാക്കും. പിന്നീട് മതംമാറ്റ കേന്ദ്രത്തില്‍ എത്തിക്കുന്നതോടെ ഇവരുടെ ദൗത്യം കഴിയും. മതംമാറ്റ കേന്ദ്രത്തില്‍ ഇവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിമാത്രമെ ആവശ്യമുള്ളൂ. വാങ്ങിയ രേഖകള്‍ ഏജന്റ് തിരിച്ചുനല്‍കാത്തതിനാല്‍ ഭാവി ജീവിതം ഇരുളടയും.
കഥയല്ലിത് കഠിനജീവിതം
കഥയില്‍ മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയമാണെങ്കിലും പുതിയകഥ അത്ര അനശ്വരവും പവിത്രവുമല്ല. പ്രണയിക്കാന്‍ മതംവേണ്ടാത്തവന് വിവാഹം കഴിക്കാന്‍ മതംമാറണമെന്നു പറയുന്നിടത്താണ് ലൗജിഹാദിന്റെ അരങ്ങേറ്റം. പ്രണയ വിവാഹം കഴിച്ചശേഷം പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോകുന്നതിനു പകരം എത്തിക്കുന്നത് കോഴിക്കോട്ടെയും മലപ്പുറത്തെയും നിഗൂഢകേന്ദ്രങ്ങളില്‍.
ചില തീവ്രമതസംഘടനകളുടെ മതപഠന കേന്ദ്രങ്ങളില്‍ നിന്നു മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് ലഭിക്കുക യഥാര്‍ഥമതബോധമല്ലെന്നും, മറിച്ച് മതാന്ധതയുടെ വന്യമനസുകളായി ഇവര്‍ രൂപാന്തരപ്പെടുമെന്നു അനുഭവസ്ഥര്‍ പറയുന്നു. മുഖദാര്‍ തര്‍ബിയത്തിലെ മതാധ്യാപകര്‍തന്നെ ചില സാമുദായികസംഘടനകളുടെ പ്രവര്‍ത്തനം ശരിയല്ലെന്നും, അവര്‍ക്ക് ഒപ്പം പോകരുതെന്നും പറയാറുണ്ടത്രേ. സാക്കിര്‍നായിക്കിന്റെ പ്രസംഗങ്ങളാണ് ഇവര്‍ക്ക് മതബോധനങ്ങളായി നല്‍കുന്നതത്രേ.
വേണം വേറിട്ട മുന്നേറ്റം
ഒരു നോട്ടത്തിലൊ, സ്പര്‍ശനത്തിലൊ, വാക്കിലൊ ചതി മനസ്സിലാക്കിയിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഈയലുകളെപ്പോലെ പ്രണയക്കുരുക്കില്‍പെട്ട് ഒരു കയര്‍ തുമ്പത്തോ, അല്ലെങ്കില്‍ മതതീവ്രവാദികളുടെ കേന്ദ്രത്തിലോ ജീവിതം ഹോമിക്കുന്ന കഥകളാണ് കേള്‍ക്കുന്നത്. മതംമാറാന്‍ ആവശ്യപ്പെടുന്നപക്ഷം അതിലെ ചതി മനസിലാക്കി ആട്ടിപ്പുറത്താക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ കാണിച്ച ധൈര്യം എവിടെയാണ് ചോര്‍ന്നുപോയത്?
വീട്ടില്‍ നിന്നിറങ്ങുന്ന മക്കള്‍ തങ്ങളില്‍ നിന്ന് അകന്നുപോകുന്ന കാഴ്ചയില്‍ നിസഹായരാവുന്ന മാതാപിക്കള്‍ അനുദിനം വര്‍ധിക്കുമ്പോള്‍, മനുഷ്യജീവിതം കന്നുകാലിക്കച്ചവടം പോലെ കാണുന്ന ചില സാമുദായിക നേതാക്കള്‍ക്കുമുന്നില്‍ ചെന്ന് സ്വന്തം മക്കള്‍ക്കായി യാചിക്കേണ്ട സ്ഥിതിയാണ് അമ്മമാര്‍ക്കുണ്ടാവുന്നതെങ്കില്‍… അപമാനിതരായി തിരിച്ചുവരേണ്ട ഗതികേടാണ് ഉണ്ടാവുന്നതെങ്കില്‍ അത് അനുവദിക്കാമോ? സര്‍ക്കാരും നേതാക്കളും ഒപ്പമുണ്ടാവില്ലെന്നു വ്യക്തമായി. കാലങ്ങളായി വോട്ടുവാങ്ങി ജയിച്ചു വന്നവര്‍ ചെയ്തതു മക്കളുടെ ജീവനും മാനത്തിനും വിലപറഞ്ഞവരെ സംരക്ഷിക്കലായിരുന്നു.
അതിനാല്‍ അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ട, അതിനാല്‍ ഇത്തരത്തില്‍ മതംമാറ്റത്തിനു പ്രേരിപ്പിച്ച് മക്കളുടെ ജീവിതം കശക്കുന്ന മതസാമുദായിക സംഘടനാ നേതാക്കളെ നിലയ്ക്കുനിര്‍ത്താന്‍ അമ്മമാരുടെ നേതൃത്വം ഉയിര്‍കൊള്ളേണ്ടകാലം അതിക്രമിച്ചു. അവരുടെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ് വേണ്ടത്.
ഇത്തരം കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ കമ്മിഷന്റെയും വനിത കമ്മിഷന്റെയും ഇടപെടല്‍ ഉണ്ടാകുന്നതരത്തില്‍ മുന്നേറ്റങ്ങളാണ് അനിവാര്യം. അനധികൃതമതപഠനകേന്ദ്രങ്ങള്‍ കണ്ടെത്താനും അവ അടച്ചുപൂട്ടാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന ബോധ്യപ്പെടുത്തലാണ് ആവശ്യം. ആള്‍ദൈവങ്ങള്‍ക്കു നേരെ വാളോങ്ങിയവര്‍ പക്ഷെ ഇത്തരം ചില സാമൂഹിക തിന്‍മകള്‍ക്കെതിരെ മൗനം പാലിക്കുന്നതിലെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരണം.
മതപഠനകേന്ദ്രളുടെ പ്രവര്‍ത്തനം സുതാര്യമാവേണ്ടതുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. ഇത് ഏതെങ്കിലും സമുദായത്തെ മാത്രം ബാധിക്കുന്നതല്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും നീക്കം നടക്കുന്നുണ്ടെങ്കില്‍ അത് മുളയിലെ നുള്ളേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തണം.
ജന്മഭൂമി:
[8/22, 8:59 AM] കൃഷ്ണകുമാർ.എ.വി: അഗ്നിഹോത്രം
പുരാതന ഭാരതത്തിലെ ഋഷിമാര്‍ ചെയ്തു വന്നിരുന്ന കര്‍മം ആണ് അഗ്നിഹോത്രം. അഗ്നിഹോത്രത്തെപ്പറ്റി അഥര്‍വ്വ വേദത്തില്‍ പ്രതിപാതിച്ചിട്ടുണ്ട്. യുജുര്‍വേദ സംഹിതയിലും ശടപത ബ്രാഹ്മണത്തിലും ഇതിനെ ക്കുറിച്ച് വിശതമായിതന്നെ പറഞ്ഞിട്ടുണ്ട്. ഈ കര്‍മം ചെയ്യുന്നത് സൂര്യസ്തമയത്തിനോ സൂര്യോദയത്തിനോ ആണ്. ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഒരു ഹോമകര്‍മം. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, അന്വാഹാര്യന്‍ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളേയും കെടാതെ രക്ഷിച്ച് അവയില്‍ നിത്യവും ചെയ്യേണ്ടതാണിത്. അഗ്ന്യാധാനം ചെയ്തവരാണ് അഗ്നിഹോത്രത്തിന് അധികാരികള്‍. ഇവര്‍ അഗ്നിഹോത്രികള്‍ എന്നപേരില്‍ അറിയപ്പെടുന്നു. (അരണി കടഞ്ഞു തീയുണ്ടാക്കി മൂന്നു കുണ്ഡങ്ങളില്‍ ഇട്ട് ആ ത്രേതാഗ്നിയില്‍ രണ്ടു ദിവസം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട കര്‍മമാണ് അഗ്ന്യാധാനം.) അഗ്നിഹോത്രം ചെയ്യുമ്പോള്‍ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ചൊല്ലി നിര്‍ദിഷ്ട ക്രമം അനുസരിച്ച് പാല്‍ (തൈരും ആകാം) ആഹുതി ചെയ്യുകയാണ് പതിവ്. ഈ കര്‍മം ചെയ്യുമ്പോള്‍ യജമാനനോ (ചെയ്യുന്ന കര്‍മത്തിന്റെ ഫലമനുഭവിക്കേണ്ടയാള്‍) പത്നിയോ അഗ്നിശാലയില്‍ ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമാണ്. യജമാനനുവേണ്ടി മറ്റുള്ളവരാണ് ഈ കര്‍മം ചെയ്യാറുള്ളത്. എന്നാല്‍ യജമാനന്‍ എന്നും അഗ്നിയെ തൊഴുതു സ്തുതിച്ചുകൊണ്ട് മന്ത്രങ്ങള്‍ ചൊല്ലുക (അഗ്നിഹോത്രോപസ്ഥാനം) എന്ന കര്‍മം അനുഷ്ഠിക്കേണ്ടതാണ്. ഇദ്ദേഹം അന്യദിക്കില്‍ ചെന്നാലും മന്ത്രങ്ങള്‍ ചൊല്ലി അഗ്നിയെ ഉപാസിച്ചിരിക്കണമെന്ന് നിയമമുണ്ട്. ഏതെങ്കിലും കാരണത്താല്‍ അഗ്നിഹോത്രം മുടങ്ങാന്‍ ഇടവന്നാല്‍ വീണ്ടും അരണി കടഞ്ഞു തീയുണ്ടാക്കി പുനരാധാനക്രിയ ചെയ്തതിനുശേഷം മാത്രമേ അഗ്നിഹോത്രം ചെയ്യുവാന്‍ പാടുള്ളു.
ആധാനം ചെയ്ത അടിതിരിയും സോമയാഗം ചെയ്ത ചോമാതിരി (സോമയാജി)യും അഗ്നി (അതിരാത്രം) ചെയ്ത അക്കിത്തിരിയും പത്നി ജീവിച്ചിരിക്കുന്നതുവരെ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യേണ്ടവയാണ് അഗ്നിഹോത്രവും അഗ്നിഹോത്രോപസ്ഥാനവും. ഇഷ്ടപ്രാപ്തിയ്ക്കും അനിഷ്ട പരിഹാരത്തിനും അഗ്നിയോടുള്ള പ്രാര്‍ഥനകള്‍ അടങ്ങിയതാണ് ഇവയില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങള്‍. ഇവ കൂടാതെ സപ്തര്‍ഷികളെയും പിതൃക്കളെയും പ്രീണിപ്പിക്കുവാനുള്ള മന്ത്രങ്ങളും അഗ്നിഹോത്രം ചെയ്യുമ്പോള്‍ ചൊല്ലാറുണ്ട്. യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്നു സൂത്രകാരന്‍മാര്‍ പറയുന്നു.
ഡോ. കെ.വി. നമ്പൂതിരിപ്പാട്
എന്താണ് ഹിന്ദുമതം?
=====================
എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങള്‍
======================================
രാമകൃഷ്ണദേവന്‍ ഹിന്ദുമതത്തെപ്പറ്റി പറഞ്ഞതിപ്രകാരമാണ്. `ഹിന്ദുമതം പല ഇനം തൊപ്പികള്‍ സൂക്ഷിക്കുന്ന ഒരു കടയാണ്. ഏതുതരം തലയുള്ളവനും യോജിക്കുന്ന തൊപ്പി അവിടെയുണ്ട്. എന്നാല്‍ മറ്റുമതങ്ങളെല്ലാം ഒരേയിനം തൊപ്പി സൂക്ഷിക്കുന്ന കടകളാണ്. തൊപ്പിക്കു യോജിക്കുന്ന തലയുള്ളവനേ അങ്ങോട്ടു ചെല്ലാവൂ.’
സമദര്‍ശിയായ ഒരു മഹാത്മാവിന്റെ അഭിപ്രായമാണിത്. പരിമിതമായ ചട്ടക്കൂടിനുള്ളില്‍ വ്യക്തിയെയും സമൂഹത്തെയും ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന ദോഷം ഹിന്ദുമതത്തിനില്ല. മറ്റെല്ലാ മതങ്ങള്‍ക്കും അതുണ്ട്.
2. മതനിയമങ്ങളെ ചോദ്യം ചെയ്‌ത് ചിന്തിക്കുവാനും തീരുമാനമെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നില്‍കിയിട്ടുണ്ട്. മറ്റു മതങ്ങളില്‍ അതില്ല. മതനിയമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന അഭിപ്രായമാണ് ഹിന്ദുമതത്തിനുള്ളത്. മറ്റു മതങ്ങള്‍ അതനുവദിക്കുന്നില്ല. (ഉദാ: സല്‍മാന്‍ റഷ്‌ദി + ആയത്തുള്ള ഖൊമേനി.)
3. മറ്റു മതങ്ങള്‍ വ്യക്തിത്വത്തെ മരവിപ്പിച്ചു മതത്തെ നിലനിര്‍ത്തുന്നു. ഹിന്ദുമതം വ്യക്തിത്വത്തെ വളര്‍ത്തി സ്വതന്ത്രമാക്കുന്നു.
4. മറ്റു മതങ്ങള്‍ ഈശ്വരനെ ഒരു വ്യക്തിയായി കാണുന്നു. ഹിന്ദുമതം വ്യക്തി തന്നെ ഈശ്വരനാണെന്നറിയുന്നു.
5. മറ്റു മതങ്ങള്‍ അവരുടെ മാര്‍ഗം മാത്രമാണ് സത്യം എന്നു പ്രഖ്യാപിക്കുന്നു. ഹിന്ദുമതം എല്ലാ മതങ്ങളിലും സത്യം കണ്ടെത്തുന്നു.
6. മറ്റു മതങ്ങളിലെ ഈശ്വരസങ്കല്‌പം, രൂപം, നാമം, ഗുണം എന്നിവയില്‍ ഒതുങ്ങുന്നു. അതുകൊണ്ട് ശാസ്‌ത്രീയമായി സ്ഥിരഭാവമുണ്ടെന്നു പറയാനാവില്ല. ഹിന്ദുമതത്തിന്റെ ഈശ്വരസങ്കല്‌പം അനന്തം, അവ്യയം, അവര്‍ണനീയം എന്നിങ്ങനെ അദൃശ്യമായനിര്‍ഗുണഭാവമായിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഇത് പ്രയോജനരഹിതമാണെന്നു തോന്നുമെങ്കിലും ശാസ്‌ത്രീയവും സത്യവുമാണ്. ഉദാഹരണം – ഏതു മതത്തില്‍പെട്ടവനായാലും ജനിക്കുന്നതിനു മുമ്പും മരണത്തിനുശേഷവും ഇന്ന രൂപത്തിലാണെന്നു പറയാന്‍ കഴിയുന്നില്ല. ഇന്ന ഗുണമാണവനുള്ളതെന്നും പറയാനാവില്ല. അതുകൊണ്ട് വ്യക്തമായ അവസ്ഥയാണാദ്യത്തേത് എന്നതിനു സംശയമില്ല. ഈ ശാസ്‌ത്രസത്യം മറ്റു മതങ്ങള്‍ അറിയുന്നില്ല. `ആദിയില്‍ വചനം ഉണ്ടായി’. വചനം വാക്കാണ്. വാക്കിനു അര്‍ഥം ഉണ്ട്. അര്‍ഥം ഏതെങ്കിലും വസ്‌തുവിനോട് ബന്ധപ്പെട്ടിരിക്കും. അപ്പോള്‍ വചനത്തിനു മുന്‍പ് വസ്‌തു വേണമല്ലോ. അതേതു വസ്‌തുവെന്നു കണ്ടുപിടിക്കേണ്ടതുണ്ട്.
7. ഹിന്ദുമതം ഒരു ഭൗതികശാസ്‌ത്രവും അതേസമയം ജീവശാസ്‌ത്രവുമാണ്. ഇവ രണ്ടും സ്വരൂപിച്ചിരിക്കുന്ന പ്രപഞ്ചശാസ്‌ത്രവും ഹിന്ദുമതം ചര്‍ച്ച ചെയ്‌തു സമര്‍ഥിക്കുന്നു. ജീവനെ അടിസ്ഥാനമാക്കിയുള്ള സുഖവും വസ്‌തുവിനെ അടിസ്ഥാനമാക്കിയുള്ള സുഖവും ചര്‍ച്ച ചെയ്‌തു ശരിയേതെന്നു നിര്‍ദേശിക്കുന്നു. തീരുമാനിക്കാനും അംഗീകരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിക്കു തന്നെ നല്‌കിയിരിക്കുന്നു. അല്ലാത്ത പക്ഷം വ്യക്തി ഏതെങ്കിലും അഭിപ്രായത്തിനടിമയായിത്തീരും. മറ്റു മതങ്ങളില്‍ ഈ ശാസ്‌ത്ര വീക്ഷണവും ദര്‍ശനസ്വാതന്ത്ര്യവുമില്ല.
9. മറ്റു മതങ്ങള്‍ സ്വര്‍ഗം വരെ ചെന്നെത്തുതല്ലാതെ മോക്ഷം എന്തെന്നു വിവരിക്കുന്നില്ല. അതുകൊണ്ട് ദുഃഖസീമയില്‍ തന്നെ അവസാനിക്കുന്നു.
10. വര്‍ഗം, വര്‍ണം, ജാതി, മതം, തേജോഗോളങ്ങള്‍, മറ്റു ജീവരാശികള്‍, ലോകങ്ങള്‍ ഇവയ്‌ക്കെല്ലാം ഒരു പൊതുതത്ത്വം കണ്ടെത്തുന്നതില്‍ മറ്റു മതങ്ങള്‍ പരാജയപ്പെട്ടു. ഹിന്ദുമതം ആ സനാതനതത്ത്വത്തില്‍ തുടങ്ങുകയും അവിടെത്തന്നെ സമാപിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഏകത്വം ദര്‍ശിക്കുന്നു. മറ്റുള്ളവയ്‌ക്ക് അതിനു കഴിയുന്നില്ല.
11. മറ്റു മതക്കാര്‍ എല്ലാറ്റിലും ഈശ്വരനുണ്ടെന്നു കാണാത്തതുകൊണ്ട് മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് എല്ലാറ്റിലുമില്ലാത്ത ഈശ്വരന്‍ അപൂര്‍ണനായി പോകുന്നു. ഹിന്ദുമതം സമദര്‍ശിത്വമുള്ള, സര്‍വവ്യാപിയായ, സര്‍വശക്തനായ, സര്‍വജ്ഞനായ പൂര്‍ണത്തെ ഈശ്വരനായി കാണുന്നു.
12. മറ്റു മതങ്ങളില്‍ സൃഷ്‌ടിയും (പ്രകൃതിയും) സൃഷ്‌ടി കര്‍ത്താവും (പുരുഷനും) തമ്മിലുള്ള ബന്ധം ശാസ്‌ത്രീയമായി നിരീക്ഷിച്ചിട്ടില്ല. ഹിന്ദുമതം അതു നിര്‍വഹിക്കുന്നു. ഈശ്വരനില്‍ നിന്ന് അന്യമായി മറ്റൊന്ന് നിലനില്‌ക്കുമ്പോള്‍ ഈശ്വരന്‍ പൂര്‍ണനാവുകയില്ല.
13. വ്യക്തിയെ പരിമിതികളില്‍ നിന്ന് അനന്തതയിലേക്കു വളര്‍ത്താനുള്ള ശാസ്‌ത്രം മറ്റുമതങ്ങള്‍ ചര്‍ച്ചചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഹിന്ദുമതം അതു നിര്‍വഹിച്ചിരിക്കുന്നു. ആ ശാസ്‌ത്രമാര്‍ഗം എല്ലാറ്റിനും തുറന്നുകൊടുത്തിരിക്കുന്നു.
14. ഹിന്ദുമതത്തില്‍ നന്മ തിന്മകള്‍ തുറന്നു ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. മറ്റു മതങ്ങള്‍ ആ സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല.
15. ഹിന്ദുമതത്തില്‍ പ്രകൃതിക്കും ഈശ്വരനും അഭേദം കല്‌പിച്ചിരിക്കുന്നു. വ്യഷ്‌ടിയും സമഷ്‌ടിയും ഒന്നാണെന്നു സമര്‍ഥിക്കുന്നു. ശാസ്‌ത്രവും അതംഗീകരിക്കുന്നു. മറ്റു മതങ്ങളില്‍ അങ്ങനെ ഒരു ചിന്താമണ്‌ഡലമില്ല.
16. ഹിന്ദുമതം എല്ലാ മാര്‍ഗങ്ങളെയും അംഗീകരിക്കുന്ന മഹാസമുദ്രമാണ്. മറ്റു മതങ്ങള്‍ നദികളും.
17. ഹിന്ദുമതം ത്രികത്തെയും ത്രിപുടിയെയും കടന്നുപോകുന്നു. മറ്റു മതങ്ങള്‍ അതില്‍ കുടുങ്ങുന്നു.
18. ഹിന്ദുമതം, ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തനാകാനും സമാധിസ്ഥനാകാനുമുള്ള മാര്‍ഗം (ജീവന്‍ മുക്താവസ്ഥ, ഭാവ സമാധി) നിര്‍ദേശിക്കുന്നു. മറ്റുമതങ്ങള്‍ അങ്ങോട്ടു കടന്നിട്ടേയില്ല.
19. മറ്റു മതങ്ങള്‍ വിഷയസാധനങ്ങളെ വര്‍ണിച്ച് സ്വര്‍ഗസുഖം കണ്ടെത്തുന്നു. ഹിന്ദു സര്‍വവും ത്യജിക്കുന്നതിലൂടെ നിത്യസുഖം
കണ്ടെത്തുന്നു. അതു ശാസ്‌ത്രീയം. മറ്റുള്ളത് അശാസ്‌ത്രീയം.
20. ഹിന്ദുമതത്തില്‍ നിത്യത, അനിത്യത എന്നീ തത്ത്വങ്ങള്‍ക്ക് ശാസ്‌ത്രരീത്യാ ഉള്ള വ്യാഖ്യാനങ്ങള്‍ ഉണ്ട്. മറ്റുള്ള മതങ്ങള്‍ ഒരുവന്റെ അഭിപ്രായവും മറ്റുള്ളവരുടെ വിശ്വാസവും മാത്രം.
21. രാഷ്‌ട്രമീമാംസ, ഗോളശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, വൈദ്യശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, ഉത്‌പത്തിശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, ആണവശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ഭൂമിശാസ്‌ത്രം, അധ്യാത്മശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, കാമശാസ്‌ത്രം, മോക്ഷശാസ്‌ത്രം, തച്ചുശാസ്‌ത്രം, ധര്‍മശാസ്‌ത്രം, ഗണിതശാസ്‌ത്രം, യോഗശാസ്‌ത്രം എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രങ്ങളും നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്ത്വങ്ങള്‍, പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട് ശക്തികള്‍, ത്രിമൂര്‍ത്തികള്‍, സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം, വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ തുടങ്ങിയ ജീവഭാവങ്ങള്‍, അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാസ്‌ത്രങ്ങള്‍, ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്ത്വങ്ങള്‍ ഇവയെല്ലാം ഹിന്ദുമതഗ്രന്ഥങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (താഴെ അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം; മുകളില്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം ) , സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷ സാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍; ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞ; ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച് അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ് ഹിന്ദുമതം. ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച് ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത ഹൈന്ദവമതശാസ്‌ത്രത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത് തെളിയിക്കുകയും ചെയ്യുന്നു. ഇത് ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക് വഴി കാട്ടുകയും ചെയ്യുന്നതത്രേ.
22. `തത്ത്വമസി – അതു നീയാകുന്നു’, എന്നിങ്ങനെ തത്ത്വത്തേയും വ്യക്തിയേയും കാണുന്ന അവസ്ഥയില്‍ നിന്നും ഘട്ടം ഘട്ടമായി വളര്‍ത്തി `പ്രജ്ഞാനം ബ്രഹ്മ’, `അയമാത്മാ ബ്രഹ്മ’, `അഹം ബ്രഹ്മാസ്‌മി’ എന്നുവരെയുള്ള അനന്തത വരെ വളരുവാന്‍ വ്യക്തിക്ക് ഹിന്ദുമതം അവകാശവും സ്വാതന്ത്ര്യവും നല്‌കിയിരിക്കുന്നു. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും, വിധി നിഷേധങ്ങളും ക്രമമായി വിവരിച്ചിട്ടുണ്ട്. ഈ സങ്കല്‌പമോ സ്വാതന്ത്ര്യമോ മറ്റു മതങ്ങളിലില്ല.
23. വ്യക്തിജീവിതം, കുടുംബജീവിതം, സമൂഹജീവിതം തുടങ്ങിയ മനുഷ്യജീവിതത്തിനു ഉദാത്തമായ ഉദാഹരണം നമ്മുടെ ഗ്രന്ഥങ്ങളിലുണ്ട്. മേല്‌പറഞ്ഞ ജീവിതത്തെ ഓരോന്നിനേയും പ്രത്യേകമായും പരസ്‌പരബന്ധത്തോടെയും കൂട്ടിയിണക്കിക്കൊണ്ടുള്ള മാതൃകയും മറ്റൊരിടത്തുമില്ല.
24. ഒരു സാധാരണ കുടുംബത്തിനും അതിനുപരി ഒരു രാജകുടുംബത്തിനും ഒന്നുപോലെ മാതൃക കാട്ടുന്ന ഉദാഹരണവും ഇതുപോലെ മറ്റൊന്നില്ല.
25. ധര്‍മാധര്‍മങ്ങള്‍ നിരൂപിക്കേണ്ടിടത്ത് ആത്മധര്‍മവും ത്യാഗവും നഷ്‌ടപ്പെടാതെ ഇത്രശക്തമായി പ്രതികരിച്ച ധര്‍മസമരസന്ദേശം മറ്റൊരു മതവീക്ഷണത്തിലും സ്ഥാനം പിടിച്ചിട്ടില്ല.
26. ശത്രുമിത്രഭേദം കൂടാതെ ധര്‍മത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ഉത്തമോദാഹരണവും സമദര്‍ശിത്വം വിളംബരം ചെയ്യുന്ന മാതൃകയും മറ്റൊരു മതത്തിലും കാണുവാനില്ല.
27. സമൂഹത്തിലെ അസമത്വങ്ങളെയും, ദൗര്‍ബല്യങ്ങളെയും സ്വജനതാത്‌പര്യവും സ്വാര്‍ഥതയും കൂടാതെ നോക്കിക്കാണുന്ന ദര്‍ശനവും ഇതുപോലെ മറ്റെങ്ങുമില്ല.
28. മറ്റു മതങ്ങള്‍ ജീവിതത്തിന്റെ വിവിധ വീക്ഷണത്തിലും സമീപനത്തിലും വളരെ ചുരുങ്ങിയ ചില പശ്ചാത്തങ്ങള്‍ മാത്രമേ ആദര്‍ശത്തിനുവേണ്ടിയുള്ള ചര്‍ച്ചാ മാധ്യമമാക്കിയിട്ടുള്ളു. എന്നാല്‍ ഹിന്ദുമതം പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളേയും ദൗര്‍ബല്യങ്ങളേയും പശ്ചാത്തലമാക്കി ജീവിത ചര്‍ച്ചനടത്തിയിട്ടുണ്ട്.
അവിടെയെല്ലാം ജീവിതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്.
29. പ്രായോഗികമായ പ്രതികരണശേഷി പ്രദാനം ചെയ്യുവാനും മാര്‍ഗനിര്‍ദേശം നല്‌കുവാനും ആദര്‍ശശുദ്ധമായ ജീവിതോദാഹരണം ഇതേപോലെ മറ്റെങ്ങുമില്ല.
30. പക്ഷഭേദമില്ലാത്ത ധാര്‍മികബോധം, സ്വാര്‍ഥതയില്ലാത്ത സമീപനം, നിര്‍മത്സരമായ സമരതന്ത്രം, സാമ്രാജ്യമോഹമില്ലാത്ത രാജ്യതന്ത്രജ്ഞത. ഇതിനെല്ലാം പോരുന്ന ഉദാഹരണവും മറ്റൊരിടത്തുമില്ല. അണുജീവി മുതല്‍ ആഗോളതലം വരെ കൂട്ടിയിണക്കുകയും ഏകത്വം ദര്‍ശിക്കുകയും ചെയ്യുന്ന വീക്ഷണവും ഹിന്ദുമതത്തിലല്ലാതെ മറ്റൊരിടത്തും കാണുവാനില്ല. ഇത് വസ്‌തുനിഷ്‌ഠവും നിഷ്‌പക്ഷവുമായ വീക്ഷണമല്ലാതെ വിദ്വേഷത്തിനുള്ള മാര്‍ഗമല്ല
[8/22, 3:44 PM] കൃഷ്ണകുമാർ.എ.വി: ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന് ഹിന്ദു സമൂഹത്തിന്റെ സോപാധിക പിന്തുണ .....
അദ്ദേഹം ക്ഷേത്രങ്ങളോട് അനുബന്ധിച്ച് മതപാഠശാല തുടങ്ങാൻ തീരുമാനിച്ചതിൽ എന്താണ് തെറ്റെന്ന് അദ്ദേഹത്തെ എതിർക്കുന്ന ഇടതുപക്ഷവും , കേരളത്തിലെ മാമാ മാദ്ധ്യമങ്ങളും ഹിന്ദു സമൂഹത്തോട് വ്യക്തമാക്കണം ...
മറ്റു മതസ്ഥർ അവരുടെ ആരാധനാലയങ്ങളിൽ മതപാഠശാല നടത്തുന്നതിൽ തെറ്റുകാണാത്തവർ ,ഹൈന്ദവ ആരാധാനാലയങ്ങളിൽ മതപാഠശാല തുടങ്ങുന്നതിൽ വർഗ്ഗീയത കാണുന്നു .മറ്റു മതസ്ഥർ നിർബ്ബന്ധമായും അവരുടെ ആരാധനാലയങ്ങളിൽ എത്തണം എന്നു പറഞ്ഞാൽ വർഗ്ഗീയത അല്ലത്രേ .പക്ഷേ ഹിന്ദു പറഞ്ഞാൽ വർഗ്ഗീയത ...
ഹിന്ദുക്കൾക്ക് മതം പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് ആരാധനയിൽ എന്നത് ശരിയാണ് ,പക്ഷേ ഹിന്ദുവിനു മാത്രം മതബോധം വരുത്തുന്നതിൽ തെറ്റുണ്ടെന്ന് ഭരണഘടനയിൽ എവിടേയെങ്കിലും പറഞ്ഞിട്ടുണ്ടോ ?
ദേവസ്വം മന്ത്രിയായിരുന്ന് ഹിന്ദുവിന്റെ ആചാരങ്ങളെ അധിക്ഷേപിക്കുന്ന മന്ത്രിയും , അദ്ദേഹത്തിന്റെ പാർട്ടിയും ഈ കാര്യത്തിൽ ഹിന്ദുക്കളോട് വ്യക്തത വരുത്തണം ....
മുസ്ലീം മദ്രസ്സയിൽ മതപഠനശാല നടത്തുന്നത് സർക്കാർ സഹായത്തോടെ ,കേന്ദ്ര സർക്കാർ വിഹിതവും ലഭിക്കുന്നു .ഹിന്ദു അവർ ക്ഷേത്രത്തിൽ കാണിക്കയും ,വഴിപാടും നടത്തുന്ന പണത്തിന്റെ ഒരു ഭാഗം കൊണ്ട് അവന്റെ പുതിയ തലമുറയെ തങ്ങളുടെ മതത്തിനെ കുറിച്ചും ,സംസ്ക്കാരത്തെ കുറിച്ചും പഠിപ്പിക്കുമ്പോൾ എന്ത് വർഗ്ഗീയതയാണ് ഇവിടെ ഉണ്ടാകുക ?.ഒന്നു വ്യക്തമാക്കി തരുമോ സഖാക്കൾ ...
ഹിന്ദു മതമെന്നാൽ ആർഎസ്സ്എസ്സും ,ബിജെപിയും ആണെന്നു കരുതി ഹിന്ദുവിനെ എതിർക്കുന്ന സഖാക്കളും മറ്റുള്ളവരും ഓർക്കുക ,ഹൈന്ദവ സംസ്കാരമാണ് ഐക്യഭാരതത്തെ നിലനിർത്തുന്നത് .അത് നശിച്ചാൽ ഭാരതവും തകരും ...
രാമായണവും ,മഹാഭാരതവും, ഉപനിഷത്തുകളും എല്ലാം നമ്മുടെ വരും തലമുറയും പഠിക്കട്ടെ ,അതിന്റെ പൂർണ്ണ അർത്ഥത്തിൽ .അവരിലൂടെ പൂർണ്ണതയിലെത്തട്ടെ "വസുധൈവ കുടുബകം" ......
'..........................
പള്ളികളെ കുറിച്ചോ മറ്റ് മതസ്ഥരെ ആചാരങ്ങളെ കുറിച്ചോ അഭിപ്രായം പറഞ്ഞാലോ അത് അഹിഷ്ണത.. ചാനൽ ചർച്ച പറഞ്ഞവന് പെങ്കാല. ഹിന്ദുവിനെ കുറിച്ചും ഹിന്ദു ആചാരങ്ങളെ കുറിച്ച് അബലത്തിന്റെ പടി പോലും കാണാത്ത ഏത് എരപ്പാളിക്കും എന്തും പറയാം. ഹിന്ദുക്കൾ എന്താ ഇവിടെക്ക് വലിഞ്ഞ് കേറി വന്നതാണോടാ .. !!
ഹിന്ദുക്കളായ കമ്മ്യൂണിസ്റ്റ്സഹോദരന്മാരേ....നിങ്ങൾ പറയുന്നുണ്ടല്ലോ കമ്മ്യൂണിസ്റ്റിനു ജാതിയും മതവും ഇല്ല എന്ന്..ഞങ്ങളുടേത് പാവപ്പെട്ടവൻ്റെ പാർട്ടി ആണെന്നു..അതിനാൽ ഞങ്ങൾ ക്ഷേത്രത്തിൽ പോകില്ല, ദേവീ ദേവൻമാരെ ആരാധിക്കില്ല എന്നും...ആരാണീ ഞങ്ങൾ..കാലങ്ങളായി ഹിന്ദു മതം മാത്രം വർഗീയ വാദമായി പ്രചരിപ്പിക്കുന്നവരോ.അതോ ഇന്ത്യ ക്രിസ്ത്യൻ രാജ്യമാക്കാൻ ഒളിച്ചീരുന്ന് ശ്രമിക്കുന്നവരോ????.ഇതൊരു വെല്ലു വിളിയാണ്-നിങ്ങൾക്ക് കാട്ടിത്തരാൻ പറ്റുമോ പാർട്ടിക്കു വേണ്ടി അഞ്ചു നേരത്തെ നിസ്കാരമോ, ഹജ്ജോ, കുട്ടികളുടെ മദ്രസയോ മുടക്കുന്ന ഏതെങ്കിലും ഒരു മുസൽമാനെ..അല്ലെങ്കിൽകുർബാനയും,മാമോദീസയും,പള്ളിയിൽ പോകുന്നതും, മലയാറ്റൂരും, കുട്ടികളുടെ സൺഡേ സ്കൂളും ഒഴിവാക്കിയ ഒരു ക്രിസ്ത്രാനിയെ...ഇല്ല സഖാവേ ആരുമില്ല അവിടെ നീ ഒറ്റക്കാണ്. നിനക്കു കൂട്ടായി കുറച്ചു പേർ. അവരോ.???സുന്നത്തും മാമോതീസയും ഇല്ലാതെ ഹിന്ദുവായി ജനിച്ചിട്ടും ആ സംസ്കാരത്തെ തള്ളി പറഞ്ഞവർ, 28 ദിവസം കഴിഞ്ഞപ്പോൾ അച്ചനും അമ്മയും അരയിലൊരു ചരട് കെട്ടി ഈശ്വരനെ സാക്ഷിയാക്കി പേരു വിളിച്ചതും മറന്നവർ, ചോറൂണും, തേനും വയമ്ബും നാവിൽ വച്ച് എഴുതിയ ക്ഷേത്രവും 'ഹരിശ്രീ ഗണപതയേ നമഃ' എന്നു കുറിച്ച ക്ഷേത്രത്തിലെ മണൽ തരികളും മറന്നവർ, അച്ചൻ്റ ആത്മാവിനു ശാന്തി കിട്ടാൻ ബലി അർപ്പിച്ച ആചാരവും മറന്നവർ..നിൻ്റ പാർട്ടിയിലെ മറ്റുള്ളവർക്ക് അവരുടെ മതത്തിൽ വിശ്വസിക്കാമെങ്കിൽ എന്തു കൊണ്ട് നിനക്ക് നിൻ്റെ മതത്തിൽ വിശ്വസിച്ചു കൂടാ...
എന്തിന് നീ മാത്രം നിൻ്റെ വിശ്വാസങ്ങളെ തള്ളി പറയുന്നു...ആരുടെ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി..വിശ്വസിക്കാതിരിക്കാൻ മാത്രം എന്തു തെറ്റാണ് ഹിന്ദു സംസ്കാരം നിന്നോട് ചെയ്തത്? കമ്മ്യൂണിസ്റ്റായ മുസൽമാൻ അള്ളാഹു അക്ബർ എന്നും, കമ്മ്യൂണിസ്റ്റായിട്ടുള്ള ക്രസ്ത്യാനികൾ ഈശോ മിശിഖായേ എന്നും ഉച്ചത്തിൽ വിളിക്കുമ്ബോഴും പുതു തലമുറക്ക് അവരുടെ ആചാരങ്ങൾ കൈമാറുമ്ബോഴും വിഢ്ഠിയായ നീ അല്ലെങ്കിൽ വിഢ്ഠിയാക്കപ്പെട്ട നീ സ്വന്തം വിശ്വാസങ്ങളേയും ആചാരങ്ങളേയും തള്ളിപറഞ്ഞ് സഖാവായി.. ഓർക്കുക !!!!!! തീവ്രവാദികളേയും, അഥിതിയായി വന്ന് ഭാരതം കീഴടക്കി ഭരിച്ച വരുത്തൻമാരേയും കൂട്ടു പിടിച്ച് ഹിന്ദുസംസ്കാരം നശിപ്പിക്കപ്പെടുകയാണ്..
അമൃതംഗമയാ🍁🍁
.......................
RSS അല്ല ഗാന്ധിയെ വധിച്ചതെന്നത്
കഥയുടെ ഒരുവശം മാത്രമാണ്
.
ഗാന്ധിയെ വധിച്ചത് CPIM ആണ്
അഥവാ
കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍
നെഹ്രുവിനു വേണ്ടി ,
റഷ്യയാണ് ഗാന്ധിയെ വധിച്ചത്.
അങ്ങനെ സംശയിക്കാന്‍ നിരവധി
സാഹചര്യങ്ങള്‍ഉണ്ട്
.
ഗാന്ധി ഒരു ഹിന്ദുമഹാസഭകാരനാല്‍
കൊല്ലപെടുമ്പോള്‍
RSSനെ നിരോധിച്ച്,
RSSലേക്ക് ജനവികാരം തിരിച്ചു വിട്ട്
ഹിന്ദുമഹാസഭയേയും അതിന്‍റെ
അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന
നിര്‍മ്മല്‍ ചന്ദ്രചാറ്റര്‍ജിയേയും രക്ഷിക്കുകയാണ്
നെഹ്‌റു ചെയ്തത്
.
അതേ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി
ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം,
രൂപീകൃതമായ ആദ്യ ലോകസഭയില്‍
സിപിഎം പിന്തുണയോടെ മെമ്പറായി
വരുന്നതിന് ഒരു തടസ്സവും നെഹ്രുവോ
കൊണ്ഗ്രസ്സോ ഉന്നയിച്ചിരുന്നില്ലെന്നതും
ശ്രദ്ധേയമാണ്
.
നെഹ്‌റു-ചാറ്റര്‍ജി
അഥവാ
CPIM-നെഹ്‌റുകുടുംബം
നന്ദി പ്രകടനങ്ങള്‍
അവിടംകൊണ്ടും അവസാനിച്ചില്ല
പിന്നീട് നിരവധിതവണ
അന്താരാഷ്ട്ര തലത്തില്‍
ഭാരതത്തെ പ്രതിനിധീകരിച്ച്
പ്രതിനിധിസംഘങ്ങളെ നയിക്കുന്നതിനായി
നെഹ്‌റു തിരഞ്ഞെടുത്തത്
അതേ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ആയിരുന്നു
.
പിന്നീട് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകനും
സിപിഎം നേതാവുമായ
സോമനാദ് ചാറ്റര്‍ജി
കൊണ്ഗ്രസ്സ് നയിക്കുന്ന UPA സര്‍ക്കാരിനെതിരായി
വിശ്വാസ്സവോട്ടെടുപ്പില്‍ വോട്ടുചെയ്യാനുള്ള
പാര്‍ട്ടി നിര്‍ദ്ദേശം അനുസ്സരിച്ചില്ലെന്നത്
വേറെ ചരിത്രം
.
ഗാന്ധിയെ വധിച്ച ഹിന്ദുമഹാസഭയുടെ മറ്റൊരു
പ്രസിഡന്റ് ആയിരുന്ന
ശ്യാമപ്രകാശ് മുഖര്‍ജിയേയും
ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം വന്ന
ആദ്യ കാബിനെറ്റില്‍ തന്നെ നെഹ്‌റു,
വ്യവസായ മന്ത്രി സ്ഥാനം നല്‍കി
ആദരിച്ചു.
ശ്യാമപ്രകാശ് മുഖര്‍ജി പിന്നീട്
കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട്
നെഹ്രുവിന്‍റെ രക്ത ബന്ധു ഷെയ്ഖ് അബ്ദുള്ളയുടെ
കസ്റ്റഡിയില്‍ വച്ച് ദുരൂഹമായി കൊല്ലപെടുന്നു
മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന
മുറവിളി നെഹ്‌റു അജ്ഞാത കാരണങ്ങളാല്‍
അവഗണിച്ചു
.
:
ഞെട്ടിക്കുന്ന മറ്റൊരു വസ്തുത എന്തെന്നു വെച്ചാല്‍
ഭാരതീയതയെ സ്നേഹിക്കുകയും
ദേശീയതയില്‍ അഭിമാനിക്കുകയും
ചെയ്തിരുന്ന,
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍,
വിദേശി കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്
ഭീക്ഷണി ആയേക്കാവുന്ന വിധത്തില്‍
സ്വന്തമായി ശക്തമായ വ്യക്തിത്വം
കാത്തു സൂക്ഷിച്ച
എല്ലാ ഇന്ത്യന്‍ നേതാക്കളുടേയും
ദാരുണ മരണങ്ങള്‍ക്ക് പുറകില്‍
ഒരു റഷ്യന്‍ ബന്ധമുണ്ടെന്നതാണ്
.
.
സുഭാഷ്‌ചന്ദ്രബോസ് റഷ്യന്‍ തടവറയിലാണ്
മരണപ്പെട്ടത്
ബോസ്, ബ്രിട്ടീഷ്-അമേരിക്കന്‍-റഷ്യന്‍ സഖ്യത്തിന്
എതിരായി ജപ്പാനൊപ്പം നിന്ന യുദ്ധകുറ്റവാളിയാണെന്നത് ഓര്‍മ്മപെടുത്തി
നെഹ്‌റു റഷ്യക്കയച്ച കത്തും,
ബോസിന്‍റെ ബന്ധുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍
നെഹ്‌റു നല്‍കിയ നിര്‍ദ്ദേശങ്ങളും
റഷ്യ-നെഹ്‌റു അവിശുദ്ധ കൂട്ടുകെട്ടുകളുടെ
വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്
.
ആരാകണം സ്വതന്ത്രഭാരതത്തിന്‍റെ പ്രധാനമന്ത്രി
എന്നതിന് എല്ലാ സംസ്ഥാന നേതാക്കളും
ഐക്യകണ്റെനെ
നെഹ്രുവിനെ തഴഞ്ഞ് വോട്ടു ചെയ്ത
ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ പട്ടേല്‍
രക്തം തുപ്പി മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ
ചികിത്സ ഒരു ബംഗാളി ഡോക്റ്ററുടെ മാത്രം
മേല്‍നോട്ടത്തിലായിരുന്നു
.
റഷ്യന്‍ ആഥിത്യം സ്വീകരിച്ച് താഷ്ക്കെന്റ്റില്‍
താമസിക്കവേ ലാല്‍ബഹാദൂര്‍ ശാസ്ത്രി
കൊല്ലപെടുന്നു.
കൊന്നത് റഷ്യയെങ്കിലും
അത് സമര്‍ത്ഥമായി മറച്ചു വച്ചത്
നെഹ്‌റുകുടുംബമാണ്
കാരണം
നീലനിറം തീണ്ടി കരുവാളിച്ച മൃതശരീരം
ദില്ലിയില്‍ കൊണ്ടുവന്നപ്പോള്‍
പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കിയില്ല,
എന്‍റെ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നതാണ്
എന്ന് വിലപിച്ച ഭാര്യയെ അവഗണിച്ചു,
ശാസ്ത്രിയുടെ കൂടെയുണ്ടായിരുന്ന പേര്‍സണല്‍
ഡോക്ടറെ കുടുംബത്തോടെ ട്രക്ക് കയറ്റി കൊന്നു,
അവസാനമായി ശാസ്ത്രിക്ക് രാത്രി പാല്‍
കൊടുക്കാന്‍ റഷ്യന്‍ അംബാസിഡറുടെ കുക്കിന്
അവസരമേകി അന്നേ ദിവസം ലീവെടുത്ത
ശാസ്ത്രിയുടെ പാചകകാരന് രാജ്യസഭയില്‍
ജോലി നല്‍കി
.
സ്വന്തമായൊരു വ്യക്തിത്വമുള്ളവരും
കമ്യൂണിസ്റ്റ് റഷ്യക്ക് വരുതിയില്‍ കൊണ്ടുവരാന്‍
ബുദ്ധിമുട്ടാകും എന്നുറപ്പുള്ളവരുമായ
ഇന്ദിരാഗാന്ധിയും, സഞ്ജയ്‌ഗാന്ധിയും,
രാജീവ്ഗാന്ധിയും കൊല്ലപെടുന്നു
.
ഭാരതീയ രാഷ്ട്രീയ പാരമ്പര്യമനുസ്സരിച്ച്
പിന്തുടര്‍ച്ചാവകാശപ്രകാരം
നേതാവാകുമെന്നുറപ്പുള്ള രാജീവ്ഗാന്ധിയുടെ
ഭാര്യ സോണിയയുടെ പിതാവ്
റഷ്യന്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ടെന്നതും,
1991ല്‍ റഷ്യ ചിന്നഭിന്നമായപ്പോള്‍ പുറത്തായ
ചില KGB വിശേഷങ്ങളില്‍ സോണിയയുടെ
പേരും പരാമര്‍ശിക്കപെട്ടിരുന്നുവെന്നതും,
വിദേശകാര്യമന്ത്രിയായിരുന്ന നട് വര്‍സിംഗ്
അവരുടെ കൂടെ റഷ്യയില്‍ സന്ദര്‍ശനത്തിനു
പോയപ്പോള്‍
അവിടെ വച്ച് മുന്‍ KGB ഓഫീസര്‍ കൂടിയായിരുന്ന
റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന്‍ അവര്‍ക്ക് നല്‍കിയ രാജകീയ സ്വീകരണം കണ്ട്
സംശയിച്ചു പോയതും
ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്
.
റഷ്യ ഭാരതത്തിന്‍റെ മിത്രം അല്ല
കമ്യൂണിസ്റ്റ് പ്രസ്ഥാനവും
.